അഭിനന്ദൻ വീണത് എഫ്-16 വീഴ്ത്തിയിട്ട്
അഭിനന്ദൻ വീണത് എഫ്-16 വീഴ്ത്തിയിട്ട്
ന്യൂഡൽഹി: വിംഗ് കമാൻഡർ അഭിനന്ദൻ വർധമാൻ പാക് പിടിയിലായത് പാക്കിസ്ഥാന്‍റെ എഫ്-16 വീഴ്ത്തുന്നതിനിടെ. ബുധനാഴ്ച രാവിലെ പത്തു പാക്കിസ്ഥാനി പോർവിമാനങ്ങൾ നിയന്ത്രണരേഖയ്ക്കു സമീപം വരുന്നത് ഇന്ത്യയുടെ റഡാർ കണ്ണുകളിൽപെട്ടു. ഉടനേ ഒരു വ്യോമപോരാട്ട-നിരീക്ഷണസംഘത്തെ ഇന്ത്യയും പറത്തി. രണ്ടു മിഗ് 21 ജെറ്റുകളും ഒരു സുഖോയ് 30 പോർ വിമാനവും അടങ്ങിയതാണു സാധാരണ ഇത്തരം സംഘങ്ങൾ.

ഇന്ത്യൻ വിമാനങ്ങൾ പൊങ്ങിയതോടെ പാക് വിമാനവ്യൂഹം തിരികെപ്പറന്നു. ഒപ്പമെത്താൻ ശ്രമിക്കുന്നതിനിടെ അഭിനന്ദന്‍റെ മിഗിൽനിന്ന് ഒരു മിസൈൽ പാക് വ്യോമസേനയുടെ എഫ്-16 ലേക്കയച്ചു. ആർ-73 ഹ്രസ്വദൂര മിസൈലായിരുന്നു ഇത്. ജോർജിയയിലെ ഒരു കന്പനി നിർമിക്കുന്ന ഈ മിസൈൽ ചൂട് ലക്ഷ്യമാക്കി നീങ്ങിയാണു നിർദിഷ്ട സ്ഥാനത്തെത്തുക. 30 മുതൽ 40 വരെ കിലോമീറ്ററാണ് വിമാനങ്ങളിൽനിന്നു വിക്ഷേപിക്കുന്ന ഇത്തരം മിസൈലുകളുടെ ദൂരപരിധി.


എഫ് -16 മിസൈലേറ്റു വീണു. ഇതിനിടെ നിയന്ത്രണരേഖ കടന്ന മിഗ് 21-ൽ മിസൈൽ ഏറ്റു. തറയിൽ നിന്നാണോ വേറേ വിമാനത്തിൽ നിന്നാണോ ആ മിസൈൽ വിക്ഷേപിച്ചത് എന്നു വ്യക്തമല്ല. മിഗ് -21 തകർന്നു വീഴുന്നതിനിടെ സീറ്റോടുകൂടി പുറത്തുചാടിയ അഭിനന്ദൻ പാരഷൂട്ട് ഉപയോഗിച്ചു നിലത്തുവന്നെങ്കിലും പരിക്കുകൾ ഏറ്റിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.