മസൂദ് അസർ പാക്കിസ്ഥാനിൽ; സ്ഥിരീകരിച്ച് പാക് വിദേശകാര്യമന്ത്രി
മസൂദ് അസർ പാക്കിസ്ഥാനിൽ; സ്ഥിരീകരിച്ച് പാക് വിദേശകാര്യമന്ത്രി
ഇസ്‌ലാമാബാദ്: പുൽവാമ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനായ ജയ്ഷ് ഇ മുഹമ്മദ് തലവൻ മസൂദ് അസർ പാക്കിസ്ഥാനിലുണ്ടെന്ന് സ്ഥിരീകരണം. പാക് വിദേശകാര്യമന്ത്രി ഷാ മെഹ്‌മൂദ് ഖുറേഷി ഇക്കാര്യം സംബന്ധിച്ച സ്ഥിരീകരണം നൽകിയിരിക്കുന്നത്. എന്നാൽ അസറിനെതിരെ നടപടി എടുക്കണമെങ്കിൽ ഇന്ത്യ വ്യക്തമായ തെളിവുകൾ നൽകണമെന്ന് ഖുറേഷി പറഞ്ഞു.

തന്‍റെ അറിവനുസരിച്ച് മസൂദ് അസർ ഇപ്പോൾ പാക്കിസ്ഥാനിലുണ്ട്. എന്നാൽ അസറിന്‍റെ ആരോഗ്യസ്ഥിതി വളരെ മോശമാണ്. വീടിന് പുറത്തേക്ക് ഇറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് ജയ്ഷ് ഇ മുഹമ്മദ് തലവനെന്നും ഖുറേഷി പറഞ്ഞു. സിഎൻഎന്നിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തൽ.

ഭീകരാക്രമണത്തിന് പിന്നില്‍ ജയ്ഷ് ഇ മുഹമ്മദിന്‍റെ പങ്ക് വ്യക്തമാക്കുന്ന രേഖകൾ ബുധനാഴ്ച്ച ഇന്ത്യ പാകിസ്ഥാന് കൈമാറിയിരുന്നു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അസറിനെ അറസ്റ്റ് ചെയ്യുമോയെന്ന ചോദ്യത്തിനും ഖുറേഷി പ്രതികരിച്ചു. പാക്കിസ്ഥാനിലെ കോടതികൾ അംഗീകരിക്കുന്ന തെളിവുകൾ ഇന്ത്യ ഹാജരാക്കേണ്ടി വരുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.


അസറിനെ ആഗോളഭീകരനായ പ്രഖ്യാപിക്കണമെന്ന് യുഎസും യുകെയും ഫ്രാൻസും സംയുക്തമായി യുഎന്നിൽ ആവശ്യം ഉന്നയിക്കുന്നതിനിടെയാണ് പാക്കിസ്ഥാന്‍റെ പ്രതികരണം. പ്രശ്നങ്ങൾക്ക് അയവുവരുത്താനുള്ള നീക്കങ്ങളെ സ്വാഗതം ചെയ്യുന്നു. അവരുടെ പക്കൽ വ്യക്തമായ തെളിവുകളുണ്ടെങ്കിൽ ഒരുമിച്ചിരുന്ന് ചർച്ച ചെയ്യാം. വിവേകപരമായി നടപടി എടുക്കുമെന്നും ഖുറേഷി പറഞ്ഞു.

ആഗോള ഭീകരനായി പ്രഖ്യാപിച്ചാൽ മസൂദ് അസറിന് ആഗോള യാത്രാവിലക്ക് നേരിടേണ്ടിവരും. സ്വത്തുക്കൾ മരവിപ്പിക്കുമെന്നതിനു പുറമേ ആയുധവിലക്കും ഉണ്ടാകും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.