കഠുവ : സുപ്രീംകോടതി സ്വമേധയാ കേസെടുത്തു
കഠുവ : സുപ്രീംകോടതി സ്വമേധയാ കേസെടുത്തു
ന്യൂഡൽഹി: ജമ്മു-കാഷ്മീരിലെ കഠുവയിൽ എട്ടു വയസുകാരി കൂട്ടമാനഭംഗം ചെയ്യപ്പെട്ട സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. പ്രതികൾക്കനുകൂലമായി സ്ഥലത്തെ അഭിഭാഷകർ രംഗത്തെത്തി നിയമനടപടി തടസപ്പെടുത്താൻ ശ്രമിച്ചെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിലെ അഭിഭാഷകർ പരാതിപ്പെട്ടതിനെത്തുടർന്നാണു ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റെ നടപടി. നീതി ലഭ്യമാക്കുന്നതിനു തടസം സൃഷ്ടിക്കുന്നതാണ് അഭിഭാഷകരുടെ ഈ സമീപനമെന്നു നിരീക്ഷിച്ച കോടതി നീതിനിർവഹണത്തിനു തടസം സൃഷ്ടിക്കരുതെന്നും നിർദേശിച്ചു.

ഇരയ്ക്ക് അനുകൂലമായി ഹാജരാകുന്നതിനു അഭിഭാഷകരെ വിലക്കി ഒരു വിഭാഗം രംഗത്തെത്തിയതു ചൂണ്ടിക്കാട്ടി മലയാളിയായ അഭിഭാഷകൻ പി.വി. ദിനേശാണ് വിഷയം ശ്രദ്ധയിൽ പെടുത്തിയത്. കേസിലെകുറ്റപത്രം സമർപ്പിക്കുന്നതിനെ ഒരു വിഭാഗം അഭിഭാഷകർ തടയുന്നതും ഇരയ്ക്കു വേണ്ടി അഭിഭാഷകർ ഹാജരാകാൻ അനുവദിക്കാത്തതും കടുത്ത നീതിലംഘനമാണെന്നു ചീഫ് ജസ്റ്റീസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനെ ബോധിപ്പിച്ചു. സ്വമേധയാ കേസെടുക്കണമെന്നും നീതി നിർവഹണത്തിനു തടസം നിൽക്കുന്ന അഭിഭാഷകർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ ജമ്മു ഹൈക്കോടതി ബാർ അസോസിയേഷനു നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടു.



ഇരയ്ക്കു വേണ്ടി ഹാജരാകുന്നതിൽ നിന്ന് അഭിഭാഷകരെ തടയുന്നത് നീതി നിർവഹണത്തെ ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. നീതി ലഭിക്കുന്നതിനു തടസം നിൽക്കാൻ ഒരു അഭിഭാഷകനും അവകാശമില്ലെന്നും കോടതിവ്യക്തമാക്കി. അതേസമയം, നടപടികൾ സ്വീകരിക്കുന്നതിനു വിഷയവുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, കാര്യങ്ങൾ വിശദമാക്കി ഹർജി സമർപ്പിക്കാൻ അഭിഭാഷകർക്കു നിർദേശം നൽകി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.