കഠുവ: വേട്ടക്കാർക്കൊപ്പം നിന്ന രണ്ടു ബിജെപി മന്ത്രിമാരെ രാജിവയ്പിച്ചു
കഠുവ: വേട്ടക്കാർക്കൊപ്പം നിന്ന രണ്ടു ബിജെപി മന്ത്രിമാരെ രാജിവയ്പിച്ചു
ശ്രീനഗർ: കാഷ്മീരിലെ കഠുവയിൽ എട്ടുവയസുകാരിയെ മാനഭംഗപ്പെടുത്തിയശേഷം കല്ലിനിടിച്ചു കൊലപ്പെടുത്തിയ പ്രതികൾക്കായി നിലകൊണ്ട കാഷ്മീരിലെ രണ്ടു ബിജെപി മന്ത്രിമാർ രാജിവച്ചു. വനംമന്ത്രി ചൗധരി ലാൽ സിംഗ്, വ്യവസായ മന്ത്രി ചന്ദേർ പ്രകാശ് എന്നിവരാണു രാജിവച്ചത്.

പ്രതികളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഹിന്ദു ഏക്‌താ മഞ്ച് സംഘടിപ്പിച്ച റാലിയിൽ ഇരുവരും പങ്കെടുത്തിരുന്നു. കഠുവ സംഭവത്തിൽ രാജ്യമെങ്ങും അണപൊട്ടിയ പ്രതിഷേധത്തിൽ മുഖം രക്ഷിക്കാനാണു ബിജെപി രണ്ടു മന്ത്രിമാരെ പുറത്താക്കിയത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുൾപ്പെടെ രാജ്യമെങ്ങും വൻ പ്രതിഷേധമാണ് നടന്നത്. മന്ത്രിമാരുടെ നിലപാട് കാഷ്മീരിലെ പിഡിപി-ബിജെപി സർക്കാരിന്‍റെ നിലനില്പിനുതന്നെ ഭീഷണിയായ സാഹചര്യത്തിൽ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിമന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടിരുന്നു. മാറിയ രാഷ്‌ട്രീയ സാഹചര്യത്തിൽ മുഫ്തിയുടെ ആവശ്യത്തിനു ബിജെപി വ ഴങ്ങുകയായിരുന്നു.

യുപിയിലെ ഉന്നാവോയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗറിനെ സിബിഐ അറസ്റ്റ് ചെയ്തത് ബിജെപിക്ക് മറ്റൊരു തിരിച്ചടിയായി. അലാഹാബാദ് ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്നായിരുന്നു അറസ്റ്റ്.

കാഷ്മീരിലെ രണ്ടു മന്ത്രിമാർ രാജി സമർപ്പിച്ചുവെന്നും ഭാവികാര്യങ്ങൾ ഇന്നു ചേരുന്ന ബിജെപി നിയമസഭാ കക്ഷിയോഗത്തിൽ തീരുമാനിക്കുമെന്നും സത് ശർമ പറഞ്ഞു. വേട്ടക്കാരെ പിന്തുണച്ച രണ്ടു മന്ത്രിമാരെയും പുറത്താക്കണമെന്നു പ്രതിപക്ഷകക്ഷികളായ നാഷണൽ കോൺഫറൻസും കോൺഗ്രസും മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയോട് ആവശ്യപ്പെട്ടിരുന്നു.



പ്രതികൾക്കായി നടത്തിയ റാലിയിൽ പങ്കെടുത്തത് മന്ത്രിമാർക്കു പറ്റിയ അബദ്ധമാണെന്നായിരുന്നു ആദ്യം ബിജെപിയുടെ വാദം. മന്ത്രിമാരെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നായിരുന്നു ബിജെപി വക്താവ് മീനാക്ഷി ലേഖി ഡൽഹിയിൽ പറഞ്ഞത്. ഇരുവർക്കുമെതിരേ നടപടിയെടുക്കുമോയെന്ന ചോദ്യത്തിന്, അബദ്ധത്തിൽ ചാടുന്നതു കുറ്റമല്ലെന്നായിരുന്നു മീനാക്ഷി ലേഖിയുടെ മറുപടി.

കഠുവയിൽ പ്രതിഷേധത്തിനു നേതൃത്വം നല്കിയ ജമ്മു ബാർ അസോസിയേഷൻ പ്രസിഡന്‍റ് ബി.എസ്. സലാതിയ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്‍റെ പോളിംഗ് ഏജന്‍റ് ആയിരുന്നുവെന്നു മീനാക്ഷി ലേഖി ആരോപിച്ചു.

ബക്കർവാൽ മുസ്‌ലിം സമുദായത്തിൽപ്പെട്ട പെൺകുട്ടിയെ വീടിനടുത്തുനിന്നു ജനുവരി പത്തിനാണു കാണായത്. ഒരാഴ്ചയ്ക്കുശേഷം അതേ മേഖലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. കേസ് അന്വേഷണത്തിനായി രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘം രണ്ടു പോലീസുകാർ ഉൾപ്പെടെ എട്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രത്യേക അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണു രാജ്യത്തെ നടുക്കിയ വിവരങ്ങൾ പുറത്തുവന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.