സംസ്ഥാനത്ത് ജാഗ്രതാ നിർദേശം
സംസ്ഥാനത്ത് ജാഗ്രതാ നിർദേശം
കൊച്ചി: സംസ്ഥാനത്തു കനത്ത ജാഗ്രതാ നിർദേശം. തിരുവനന്തപുരം, കൊച്ചി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ പരിശോധന കര്‍ശനമാക്കി. വിമാനത്താവളത്തിനു പുറത്തും നിരീക്ഷണമുണ്ട്. തീരദേശ മേഖലകളിൽ 24 മണിക്കൂറും കോസ്റ്റൽ പോലീസിന്‍റെ പട്രോളിംഗും കൊച്ചി ഉൾപ്പെടെ പ്രധാന നഗരങ്ങളിൽ പോലീസ് നിരീക്ഷണവും ശക്തമാക്കി.

വിമാനത്താവളങ്ങളിൽ ആഭ്യന്തര ടെര്‍മിനലിലും പരിശോധനകള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. യാത്രക്കാരല്ലാത്തവരെയും നിരീക്ഷിക്കുന്നുണ്ട്. സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് വിഭാഗം കനത്ത ജാഗ്രതയിലാണ്. സന്ദര്‍ശകര്‍ക്കിടയില്‍ മഫ്തിയിൽ നടക്കുന്ന ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

സംസ്ഥാനത്തു ഡിജിപിയുടെ നിർദേശപ്രകാരം വിവിധ നഗരങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രത്യേക സംഘത്തെ നിയോഗിച്ചു പരിശോധനകളും നിരീക്ഷണങ്ങളും നടത്തിവരുന്നു. കൊച്ചിയിൽ ഒരു അസിസ്റ്റന്‍റ് കമ്മീഷണറുടെ മേൽനോട്ടത്തിൽ രണ്ട് സിഐമാരുടെ നേതൃത്വത്തിലാണു പോലീസ് സുരക്ഷ. 46 പോലീസ് വാഹനങ്ങൾ കൊച്ചി സിറ്റി പോലീസ് നിരീക്ഷണത്തിന് ഉപയോഗിക്കുന്നു. തിരുവനന്തപുരം, കോഴിക്കോട് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലും പട്രോളിംഗും നിരീക്ഷണവും വർധിപ്പിച്ചിട്ടുണ്ട്.


പട്രോളിംഗ് സംഘത്തിന് കൂടുതൽ വാഹനങ്ങൾ ആവശ്യമായി വരുന്നപക്ഷം മറ്റു പോലീസ് സ്റ്റേഷനുകളിൽനിന്നു വാഹന സൗകര്യം ഏർപ്പെടുത്താനുള്ള ക്രമീകരണങ്ങളും അധികൃതർ സ്വീകരിച്ചുകഴിഞ്ഞു.

സംസ്ഥാനത്തുള്ള 18 കോസ്റ്റൽ പോലീസ് സ്റ്റേഷനുകളിലും ജാഗ്രതാ നിർദേശമുണ്ട്. രാത്രിയിലുൾപ്പെടെ മുഴുവൻ സമയവും നിരീക്ഷണം ശക്തമാണെന്നു കോസ്റ്റൽ പോലീസ് ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി. നിലവിൽ 24 ബോട്ടുകളാണു കോസ്റ്റൽ പോലീസിനുള്ളത്. മീൻപിടിത്ത ബോട്ടുകളിൽ ഉൾപ്പെടെ കർശന പരിശോധന നടത്തിവരുന്ന കോസ്റ്റൽ പോലീസ് സംശയാസ്പദമായി ആരെയെങ്കിലും കണ്ടെത്തിയാൽ വിവരം കൈമാറണമെന്നു കടലോര ജാഗ്രതാ സമിതി അംഗങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.