തിരിച്ചടിക്കും കട്ടായം: സ്വരം കടുപ്പിച്ച് പ്രധാനമന്ത്രി
തിരിച്ചടിക്കും കട്ടായം: സ്വരം കടുപ്പിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: പുൽവാമ ആക്രമണം നടത്തിയ ഭീകരസംഘടനകൾക്കെതിരെ തിരിച്ചടിക്കാൻ സേനകൾക്ക് എല്ലാ സ്വാതന്ത്ര്യവും നൽകിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരാക്രമണത്തിനു പിന്നിലുള്ള ശക്തികളെയും ഉത്തരവാദികളെയും ശിക്ഷിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഭീകരർ വലിയ തെറ്റാണ് ചെയ്തിരിക്കുന്നത്. ഇതിന് അവർക്ക് വലിയ വില നൽകേണ്ടിവരും. സുരക്ഷാ സേനയ്ക്കു എല്ലാ സ്വാതന്ത്ര്യവും നൽകിയിരിക്കുകയാണ്. അവരുടെ ധീരതയിൽ രാജ്യത്തിനു വിശ്വാസമുണ്ട്. ഭീകരാക്രമണത്തിനു പിന്നുലുള്ള ശക്തികൾ തീർച്ചയായും ശിക്ഷിക്കപ്പെടും.

പാക്കിസ്ഥാനിൽ രാഷ്ട്രീയ അസ്ഥിരത നിലനിൽക്കുകയാണ്. ഇന്ത്യയേയും ഇത്തരം ആക്രമണത്തിലൂടെ അസ്ഥിരപ്പെടുത്താനാണ് അയൽ രാജ്യം വ്യാമോഹിക്കുന്നത്. എന്നാൽ ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.


രാവിലെ ഡൽഹിയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിൽ എല്ലാ സേനാ മേധാവികളും പങ്കെടുത്തിരുന്നു. തിരിച്ചടിക്കാൻ സേനകൾക്ക് മന്ത്രിസഭ അനുമതി നൽകിയതായാണ് പ്രധാനമന്ത്രിയുടെ വാക്കുകളിലൂടെ വ്യക്തമാകുന്നത്. രാജ്യത്തിനു നേർക്കുണ്ടായ ആക്രമണത്തിൽ രാഷ്ട്രീയ കാണരുതെന്നും എല്ലാവരും ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.