ഭീകരാക്രമണം: വീരമൃത്യു വരിച്ചവരിൽ മലയാളി സൈനികനും
ഭീകരാക്രമണം: വീരമൃത്യു വരിച്ചവരിൽ മലയാളി സൈനികനും
ശ്രീനഗർ: ജമ്മു കാഷ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരിൽ മലയാളി സൈനികനും ഉൾപ്പെടുന്നു. വയനാട് ലക്കിടി സ്വദേശിയായ വി.വി.വസന്തകുമാറാണു മരിച്ചത്. ഇദ്ദേഹത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

അവന്തിപോരയിൽ സിആർപിഎഫ് സംഘത്തിന്‍റെ വാഹനവ്യൂഹത്തിനു നേർക്ക് ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിൽ 44 ജവാൻമാരാണു കൊല്ലപ്പെട്ടത്. ജവാൻമാർ സഞ്ചരിച്ചിരുന്ന ബസുകൾക്കു നേർക്ക് 350 കിലോ സ്ഫോടകവസ്തുക്കൾ നിറച്ച സ്കോർപിയോ ഇടിച്ചുകയറ്റിയായിരുന്നു ആക്രമണം.


കാഷ്മീർ താഴ്വരയിൽ ജോലിയിൽ പ്രവേശിക്കാൻ പോയ ജവാൻമാരാണ് ആക്രമണത്തിനിരയായത്. ഇവരിലേറെയും അവധി കഴിഞ്ഞ് എത്തിയവരായിരുന്നു. സിആർപിഎഫിന്‍റെ 54-ാം ബറ്റാലിയൻ ബസാണ് ആക്രമിക്കപ്പെട്ടത്. 39 പേരാണു ബസിലുണ്ടായിരുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.