Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കർഷകന്റെ ആത്മഹത്യക്കു ശേഷവും മാറ്റമില്ലാതെ ഓഫീസുകൾ
കർഷകന്റെ ആത്മഹത്യക്ക് ശേഷവും റവന്യു ഓഫീസുകളിൽ പരാതിക്കാർ നേരിടുന്നത് കടുത്ത അവഗണന തന്നെയാണ്. എത്രപേർ ആത്മഹത്യ ചെയ്താലും എത്ര പേർ തീ വച്ചാലും തങ്ങൾക്ക് മാറ്റമുണ്ടാകില്ലെന്നു മാത്രം മനസിലായി. പോക്കുവരവിനു കൊടുത്തിരിക്കുന്നതു ശരിയായോ എന്നറിയാൻ വില്ലേജ് ഓഫീസ് വരെ ഒന്നു ലേഖകനും പോയി. ഒരുമാസമായിട്ടും യാതൊരു പ്രയോജനവുമില്ല. പിന്നെ കത്തിക്കാനൊന്നും പോയി. ഇവർക്കൊന്നും മാറ്റമില്ലല്ലോ എന്നോർത്തു തന്റെ ഭൂമിയിലെ സർവേ നടപടികൾ പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശിയായ ജെയിംസ് സർക്കാർ ഓഫീസുകൾ കയറി ഇറങ്ങാൻ തുടങ്ങിയിട്ട് മാസങ്ങളായി. എന്നാൽ നടപടി കൈക്കൊള്ളാൻ അധികൃതർ തയ്യാറായിട്ടില്ല.ഇക്കഴിഞ്ഞ ഫെബ്രുവരി 28 നാണ് കൊല്ലം പള്ളിത്തോട്ടം സ്വദേശി ജെയിം തന്റെ ഭൂമിയുടെ അതിർത്തി തിട്ടപ്പെടുത്തണമെന്നാവശ്യപ്പെട്ട് കൊല്ലം ജില്ലാ കളക്ടർക്ക് പരാതി സമർപ്പിച്ചത്. കളക്ടർ അന്ന് തന്നെ പരാതി ബന്ധപ്പെട്ട റവന്യു ഉദ്യോഗസ്ഥന് കൈമാറി. തന്റെ ഭൂമിയിലെക്ക് മലിന ജലം ഒഴുക്കി വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് കൊല്ലം കോർപറേഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റവന്യ ഉദ്യോഗസ്ഥരെ സമീപിച്ചത്. പരാതി നൽകി ആറ് മാസം പിന്നിടുന്പോഴും വില്ലേജ് ഓഫീസ് മുതൽ ജില്ലാ കളക്ടറേറ്റ് വരെ ഇപ്പോഴും കയറി ഇറങ്ങുകയാണ് ജെയിംസ്. കോഴിക്കോട് ചെന്പനോട് കർഷകൻ ആത്മഹത്യ ചെയ്ത ശേഷവും റവന്യു ഓഫീസുകളിൽ സമാനമായ സംഭവങ്ങൾ ആവർത്തിക്കുന്നു എന്നതിന്റെ തെളിവാണ് ഈ സംഭവം. ഇനി ആത്മഹത്യയല്ലാതെ തന്റെ മുന്നിൽ മറ്റ് വഴികളില്ലെന്ന് ജെയിംസ് വ്യക്തമാക്കുന്നു.
മാഫിയയ്ക്കുവേണ്ടി മാത്രം സംഘം
ഇടുക്കി ജില്ലയിൽ പ്രധാനപ്പെട്ട ഒരു വില്ലേജ് ഓഫീസിലെ ഭരണകക്ഷിയിലെ ജീവനക്കാരുടെ സംഘടനയിലെ പ്രമുഖർ സേവനം ചെയ്യുന്നതു തന്നെ പാറമടക്കാർക്കും മണ്ണ്മാഫിയയ്ക്കും വേണ്ടിയാണ്. ഓഫീസുകളിൽ വൈകുന്നേരങ്ങളിൽ പ്രത്യേക സമയം ഇവർക്കായി നീക്കി വയ്ക്കുന്നു. ഞായറാഴ്ച പോലും കാര്യങ്ങൾ ഇവിടെ സുഗമമായി നടപ്പിലാക്കികൊടുക്കാൻ കഴിയുന്നുവെന്നതാണ് മാഫിയയ്ക്കുള്ള നേട്ടം.ഒരു ഗൗരവമില്ലാത്ത കാര്യങ്ങളുടെ പേരിൽ വാഹനവുമായി കറങ്ങാൻ ഇറങ്ങുന്ന തഹസീൽദാർ വാണിരുന്ന നാടാണ് ഇടുക്കി. സാധാരണക്കാർക്കുള്ള നീതി നടപ്പിലാക്കാനോ പരാതി സ്വീകരിക്കാനോ അപേക്ഷ നോക്കാനോ സമയമില്ലാത്ത ഇത്തരക്കാർക്ക് വൈകുന്നേരങ്ങളിൽ പ്രത്യേകസംഘത്തെ കാത്തിരിക്കും. ഇവർ പാറമടക്കാരായിരിക്കും. പലപ്പോഴും ഇവിടുത്തെ മുൻകാല തഹസീൽദാർമാരെ വിജിലൻസ് പൊക്കിയിരിക്കുന്നതും ഇത്തരം കേസുകളിൽ ഇടപെട്ടപ്പോഴാണ്. ലക്ഷ്വറി ടാക്സിന്റെ ഫയലുകൾ അടുക്കി വച്ചു ജീവിച്ചിരുന്ന ജീവനക്കാരി അടുത്ത കാലത്താണ് ഇടുക്കിയിൽ നിന്നും സ്ഥലം മാറ്റം കിട്ടി പോയത്. ഫയലുകളിൽ തീർപ്പു കല്പിക്കാതെ വിലപേശുന്ന രീതിയായിരുന്നു ഇവർ സ്വീകരിച്ചിരുന്നത്.ഇവർ അളന്നു എങ്ങനെയും 3000 സ്ക്വയർഫിറ്റാക്കും. സ്വാഭാവികമായും കക്ഷികൾ വന്നു കണ്ടു കൊള്ളും. 3000 സ്ക്വയർഫീറ്റ് കെട്ടിടത്തിനുമുകളിൽ ലക്ഷ്വറി ടാക്സ് ഏർപ്പെടുത്തുന്ന ഇവരുടെ വീടിനൊന്നും ലക്ഷ്വറി ടാക്സ് കാണില്ലെന്നതും പ്രത്യേകതയാണ്. വീടിന്റെ അഡംബര നികുതിയാണ് ഇവർക്കു പണം തട്ടാനുള്ള ഒരു വഴി. വിദേശത്തു നിന്നും ഫ്രാൻസീസ് നാട്ടിലെത്തിയതു തന്നെ വീടിന്റെ പണി പൂർത്തിയായപ്പോഴാണ്. 2700 സ്ക്വയർ ഫിറ്റ് എന്നുറപ്പാക്കിയതാണ്. എൻജിനിയറും അങ്ങനെ തന്നെയാണ് അളന്നു നൽകിയത്. വീടിന്റെ നികുതി നിർണയിച്ചു നൽകാൻ വില്ലേജിൽ അപേക്ഷ നൽകി. അവർ 2900 സ്ക്വയർഫിറ്റാണ് എഴുതി. ഒരു പരാതി തഹസീൽദാർക്കു നൽകി. തഹസീൽദാർ നീതി നടപ്പിലാക്കാൻ വന്നു. വാട്ടർ ടാങ്ക്, തൊഴുത്ത് എല്ലാം കൂടി ചേർത്തു അളന്നു. അപ്പോൾ 3029 സ്ക്വയർഫിറ്റായി. അതായത് അഡംബര നികുതിയിലായി. സ്ഥലത്തിന്റെ വിസ്തൃതി കുറയ്ക്കാൻ തഹസീൽദാർ നോക്കിയാൽ മാത്രമേ നടക്കൂ. എന്തു ചെയ്യും. കൈകൂലി കൊടുത്താൽ വീടിന്റെ നികുതി കുറയും. അങ്ങനെ വില്ലേജുകാർക്ക് കൈകൂലി കൊടുക്കാൻ വിഷമിച്ച ഫ്രാൻസീസ് തഹസീൽദാർക്കു ചോദിച്ച പണം നൽകി. വില്ലേജുകാർ അയ്യായിരം ചോദിച്ചെങ്കിൽ താലൂക്കിൽ 25000 രൂപയായി എന്നുമാത്രം.
ഇടുക്കി ജില്ലയിൽ നിന്നും ഒരു തഹസീൽദാർ സ്ഥലം മാറി പോയി. അദ്ദേഹത്തിനു ഇടുക്കിജില്ലയിലെ താലൂക്കിൽ തന്നെ സേവനം ചെയ്യുന്നതായിരുന്നു താൽപര്യം. അത്രമാത്രം അദ്ദേഹം ഇടുക്കിയെ ഇഷ്ടപ്പെട്ടിരുന്നു. ഒരിക്കലും സാധാരണ്കാരായ ഇടുക്കിക്കാരെ സഹായിച്ചു കളയാം എന്നോർത്തല്ല. പകരം തന്റെ വരുമാനം നിലച്ചു പോകുന്നതിലുള്ള സങ്കടമാണ്. ഒരാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ യാത്രയയപ്പ് പരിപാടി. പാറമടക്കാരുടെയും മണ്ണെടുപ്പുക്കാരുടെയും മറ്റു മാഫിയകളുടെയും സ്വീകരണം ഏറ്റുവാങ്ങി പൊട്ടിക്കരഞ്ഞാണ് അദ്ദേഹം സ്ഥലം മാറി പോയത്. ഇതിനെല്ലാം കരുക്കൾ നീക്കുന്നതും ഒത്താശ ചെയ്യുന്നതും ഒരു വില്ലേജിലെ ജീവനക്കാരായിരുന്നുവെന്നതാണ് പ്രത്യേകത. ഇവർക്കൊന്നും സ്ഥലം മാറ്റമില്ല. കാരണം ഇവർഭരണകക്ഷിയിലെ പ്രമുഖ സംഘടനയിലെ ആളുകളാണ്. ശരിക്കും ഭരണപക്ഷം. ഇവർ സേവനം ചെയ്യുന്ന വില്ലേജുകളിലേക്ക് പോക്കുവരവിനും വരുമാനസർട്ടിഫിക്കറ്റിനും തുടങ്ങി വിവിധ സേവനങ്ങൾ ലഭ്യമാക്കാൻ കടന്നു ചെല്ലുന്ന സാധാരണക്കാരായ കർഷകരുടെയും മറ്റു ജനവിഭാഗത്തിന്റെയും ആവശ്യംപരിഗണിക്കാൻ പോലും തയാറാകില്ല. പിന്നെ വാ, സാറില്ല, ഫയൽ ശരിയായില്ല, അപേക്ഷയിൽ തെറ്റുണ്ട്. തുടങ്ങിയ നിസാര കാര്യങ്ങൾ പറഞ്ഞു മടക്കി അയയ്ക്കും.
നഷ്ടപരിഹാരം എടുക്കാൻ പോയി....
കാലവർഷം ശക്തമായതോടെ വില്ലേജുകളിലൊന്നും തന്നെ ജീവനക്കാരെ കണ്ടില്ലെങ്കിൽ ജനങ്ങൾ നിങ്ങൾ കോപിച്ചേക്കരുത്. അവർ കാലവർഷക്കെടുതിയിൽ നഷ്ടപരിഹാരം എടുക്കാൻ പോയിരിക്കുകയാണ്. കാലാകാലങ്ങളിൽ റവന്യുജീവനക്കാർ ഇത്തരമൊരു ജോലിക്ക് പോകും. എന്നിട്ടു കർഷർക്ക് നഷ്ടപരിഹാരം ശരിയായി കിട്ടുമോ അതുമില്ല. സർക്കാർ നഷ്ടപരിഹാര തുക അനുസരിച്ചുമാത്രമല്ലേ ഇവർക്കു തുക എഴുതാൻ പറ്റൂ. ഏക്കറിലെ വാഴ പോയാലും ഒരു വാഴ വച്ചു കുലയ്ക്കാറാകുന്പോൾ വരെ ചെലവാകുന്ന തുക പോലും കർഷകർക്ക് ലഭിക്കില്ല. ഇതിനാണ് സർക്കാർ നിയമം. ഇവിടെയും കർഷകർക്ക് രക്ഷയില്ല. പിന്നെ എങ്ങനെയാണ് കർഷകർ രക്ഷപ്പെടുന്നത്.
സർവെക്കാരെ സൂക്ഷിക്കണം
വില്ലേജുകാരെയും താലൂക്കുകാരെയും കുറ്റം പറഞ്ഞും പരിഹസിച്ചും കടന്നു പോകുന്പോൾ ഇതിനിടയ്ക്കിരുന്നു കളിക്കുന്ന ഒരുകൂട്ടരെ നാം മറക്കരുത്. സർവ്വേക്കാരുടെ തെറ്റുകൾ മൂലം ചെയ്തു കൊടുക്കേണ്ട ന· ചെയ്യാൻ കഴിയാതെ വട്ടം കറങ്ങുന്ന വില്ലേജുകാരുണ്ട്.റീസർവ്വ പൂർത്തിയാകാത്തതു മൂലം കർഷകരും ജനങ്ങളും വിഷമിക്കുന്പോൾ കൈമലർത്തപ്പെടുന്നതു വില്ലേജുകാരും താലൂക്കുക്കാരുമാണ്. 1970ലാണ് റീസർവ്വേ ആരംഭിച്ചത്. എന്നാൽ ഇന്നുവരെ റീസർവ്വേ പൂർത്തിയാകാത്ത വില്ലേജുകളുണ്ട്. ഇതു മൂലം ദുരിതം അനുഭവിക്കുന്നതു ഈ കേരളത്തിലെ ജനങ്ങളാണ്.
പട്ടയത്തിനുവേണ്ടി സർവ്വേ നടത്തുന്പോൾ സർവ്വേയിലെ ഉദ്യോഗസ്ഥരെ കാണേണ്ട വിധത്തിൽ കണ്ടില്ലെങ്കിൽ തെറ്റു വരുത്തുന്നതു നിത്യസംഭവമാണെന്നു റവന്യു വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുന്നു. റീസർവ്വേ റിക്കാർഡ് ഫൈനലാക്കി റവന്യു വകുപ്പിനു നൽകുന്നു. നൽകുന്നതു തഹസീൽദാർ ഭൂരേഖയ്ക്കാണ്. ഇവർ ടെക്നിക്കൽ ജോലിക്കാരല്ലാത്തതു കൊണ്ട് ഇതിനെ തെറ്റ് തിരുത്താൻ കഴിയില്ല. ഈ തെറ്റിലാണ് ഓരോ ദിവസവും റവന്യൂ വകുപ്പ് മുന്നോട്ട് പോകുന്നത്. ഇതിനു പരിഹാരമാണ് ആവശ്യം. സർവ്വേ വകുപ്പ് തയാറാക്കുന്ന തെറ്റുകൾ തിരുത്താനും വെരിഫൈ ചെയ്യാനും സർവ്വേ സൂപ്രണ്ടിനു നൽകണം.
ഇദ്ദേഹം ശരിയാക്കിയ ശരിയായ സർവ്വേ റിപ്പോർട്ട് മാത്രമേ റവന്യൂ വകുപ്പിനു നൽകാവൂ. ഇതിനെല്ലാം പിന്നിൽ കൈകൂലിയാണ് നിലനിൽക്കുന്നതെന്ന യഥാർഥ്യം നമ്മൾ മറക്കരുത്. തെറ്റ് വരുത്തുന്നവൻ മാറി നിൽക്കുന്പോൾ നാം ഒന്നും അറിയാതെ അനുഭവിക്കുകയാണ്.
(തുടരും).
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
ഇന്നലെ നീയൊരു സുന്ദര രാഗമായി...
വി.ദക്ഷിണാമൂർത്തി വിടപറഞ്ഞിട്ട് ഒന്‍പതു വർഷം
"ചന്ദ്രികയിലലിയുന്ന
Latest News
വീട്ടിലെ വോട്ടെടുപ്പിൽ വീഴ്ചകള്‍ അനുവദിക്കില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ രണ്ടിടത്ത് പോളിംഗ് നിര്‍ത്തിവച്ചു
കള്ളവോട്ട് ചെയ്യാതിരിക്കാന്‍ സിപിഎമ്മിനാവില്ല: കെ.സുധാകരന്
വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉയര്‍ന്ന പോളിംഗ് ത്രിപുരയില്‍; കുറവ് ലക്ഷദ്വീപില്‍
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
Latest News
വീട്ടിലെ വോട്ടെടുപ്പിൽ വീഴ്ചകള്‍ അനുവദിക്കില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ രണ്ടിടത്ത് പോളിംഗ് നിര്‍ത്തിവച്ചു
കള്ളവോട്ട് ചെയ്യാതിരിക്കാന്‍ സിപിഎമ്മിനാവില്ല: കെ.സുധാകരന്
വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉയര്‍ന്ന പോളിംഗ് ത്രിപുരയില്‍; കുറവ് ലക്ഷദ്വീപില്‍
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top