Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
രാമായണ സ്മരണകളുണർത്തി സീത്തോട്
<യ> അജിത് ജി. നായർ
രാമായണം, ഇന്ത്യൻ ഇതിഹാസങ്ങളിൽ അനന്യമായ സ്ഥാനമുള്ള മഹാകാവ്യം. രത്നാകരൻ എന്ന കാട്ടാളനെ വാത്മീകിയാക്കിയ, രാമമന്ത്രത്തിന്റെ വിശുദ്ധി നിറഞ്ഞുനിൽക്കുന്ന ഈ മഹാകാവ്യം ഇന്നും ജനങ്ങളുടെ മനസിൽ ഭക്തിയുടെയും സ്നേഹത്തിന്റെയും വിത്തുകൾ മുളപ്പിക്കുന്നു. വാത്മീകി രചിച്ച രാമായണത്തിന് പിന്നീട് പലആഖ്യാനങ്ങളുമുണ്ടായി. ഹിന്ദി കവി തുളസീദാസ് രചിച്ച രാമചരിതമാനസം, തമിഴ് കവി കമ്പറുടെ തൂലികയിൽ വിരിഞ്ഞ കമ്പരാമായണം, മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, വിവിധങ്ങളായ ചമ്പുക്കൾ. രാമായണം ഭാഷാഭേദങ്ങളില്ലാതെ ഭാരതത്തിന്റെ പൗരാണികതയുടെ വിളക്കായി നിലകൊള്ളുന്നു. രാമായണ കഥയുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ള അനേകം സ്ഥലങ്ങൾ ഭാരതത്തിലെമ്പാടുമുണ്ട്. രാമന്റെ ജന്മഭൂമിയായ അയോദ്ധ്യ മുതൽ തുടങ്ങുന്നു രാമായണത്തിന്റെ തിരുശേഷിപ്പുകൾ.
രാമായണത്തിലെ നായികയായ സീതാദേവിയുടെ പേരിൽ അറിയപ്പെടുന്ന ഒരു ഗ്രാമം കേരളത്തിലുണ്ട് എന്ന കാര്യം അധികം ആർക്കും അറിയാവുന്ന സംഗതിയല്ല. സീതത്തോട് എന്നാണ് ആ ഗ്രാമത്തിന്റെ പേര്. രാമായണ കഥകളുമായി ബന്ധപ്പട്ട പല സ്ഥലങ്ങളും ഇവിടെ കാണാൻ സാധിക്കും. സീതക്കുഴി, സീതമുടിമല, ഗുരുനാഥൻ മണ്ണ് തുടങ്ങി രാമായണത്തിന്റെ സ്വാധീനമുള്ള പ്രദേശങ്ങൾ അനവധി. വിസ്മൃതമായിക്കൊണ്ടിരിക്കുന്ന ഇവയുടെ ചരിത്രത്തിലേക്ക് പോവാം....
<യ>സീതക്കുഴി
രാമായണത്തിന്റെ ഗന്ധമുള്ള സ്ഥലങ്ങളിൽ ഏറ്റവും പ്രധാനം. സീതത്തോട് ടൗണിൽ നിന്ന് ഏകദേശം രണ്ടു കിലോമീറ്റർ അകലെയാണ് ഈ അദ്ഭുത പ്രതിഭാസം. രണ്ടു പാറകൾ പിളർന്ന രൂപപ്പെട്ട ഈ ഗർത്തം സീതാദേവിയുടെ അന്തർധാനത്തെ അനുസ്മരിപ്പിക്കുന്നു. വനത്തിൽ നിന്നും ഉത്ഭവിക്കുന്ന പുഴ ഇതിനു സമീപത്തുകൂടിയാണ് ഒഴുകുന്നത്. രാമായണവുമായി ബന്ധപ്പെട്ടതെന്നു കരുതപ്പെടുന്ന പല അടയാളങ്ങളും പുഴയുടെ പലഭാഗത്തായി കാണാൻ സാധിക്കും. സീതത്തോട് ടൗണിനെച്ചുറ്റി ഒഴുകുന്ന കക്കാട്ടാറിലാണ് ഈ പുഴ ചെന്നുചേരുന്നത്.
<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016മൗഴ03ളമ2.ഷുഴ മഹശഴി=ഹലളേ>
സീതക്കുഴി സ്ഥിതിചെയ്യുന്ന പ്രദേശവും അതേ പേരിൽതന്നെയാണ് അറിയപ്പെടുന്നത്. മഴക്കാലത്തൊഴികെ ഈ പ്രദേശത്ത് സന്ദർശനത്തിനെത്തുന്ന ആളുകളിൽ നല്ലൊരു ഭാഗവും സീതക്കുഴി സന്ദർശിക്കാറുണ്ട്. എന്നാൽ മഴക്കാലത്ത് പുഴ നിറഞ്ഞൊഴുകുന്നതിനാൽ യാത്ര അത്യന്തം അപകടകരമാണ്.
പത്തനംതിട്ട നഗരത്തിൽ നിന്നും 40 കിലോമീറ്റർ അകലെയാണ് സീതത്തോട്. കെഎസ്ആർടിസി, പ്രൈവറ്റ് ബസുകൾ ഇവിടേക്ക് സർവീസ് നടത്തുന്നുണ്ട്. സീതത്തോട് ടൗണിലെത്തിയ ശേഷം ഇവിടെയെത്താൻ രണ്ടു കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കേണ്ടതുണ്ട് സീതക്കുഴിയിലെത്താൻ . ഈ റൂട്ടിൽ ബസുകൾ കുറവായതിനാൽ ഓട്ടോ, ജീപ്പ് തുടങ്ങിയ വാഹനങ്ങളെ ആശ്രയിക്കേണ്ടിവരും. രണ്ടു കിലോമീറ്റർ പിന്നിടുമ്പോൾ ലക്ഷംമുക്ക് എന്ന ജംഗ്ഷനിലെത്താം. അവിടെ നിന്നും റോഡ് രണ്ടായി പിരിയുന്നു. രണ്ടു മാർഗത്തിൽ കൂടി പോയാലും ലക്ഷ്യസ്ഥാനത്തിനടുത്ത് എത്താമെങ്കിലും പ്രകൃതിയെ അടുത്തറിയാൻ പുഴയിലൂടെയുള്ള നീണ്ടയാത്രയാണ് ഏവരും തിരഞ്ഞെടുക്കാറ്. താഴോട്ടുള്ള വഴിയിലൂടെ അരക്കിലോമീറ്റർ സഞ്ചരിക്കുമ്പോൾ ഇരുകരയേയും ബന്ധിപ്പിച്ചുകൊണ്ടുള്ള പാലം കാണാൻ കഴിയും. പുഴയോരത്തേക്ക് ഇറങ്ങുന്നതോടെ യാത്ര ആരംഭിക്കുകയാണ്. ഉരുളൻ കല്ലുകളും ചെറിയ പാറകളും നിറഞ്ഞതാണ് പുഴ. ചിലയിടത്ത് വെള്ളം കുത്തിയൊഴുകുന്നതും കാണാൻ സാധിക്കും.
കസേരക്കടവ് എന്നറിയപ്പെടുന്ന സ്ഥലമാണ് സീതക്കുഴി യാത്രയിലെ ആദ്യ ആകർഷണം. പാറയിൽ രൂപപ്പെട്ട പ്രകൃതിജന്യങ്ങളായ കസേരകൾ സഞ്ചാരികളെ വിസ്മയിപ്പിക്കും. മൂന്നു കസേരകളാണിവിടെ കാണപ്പെടുന്നത്. ശ്രീരാമൻ, സീത, ലക്ഷ്മണൻ എന്നിവർ ഇവിടെ ഇരുന്നതായാണ് നാട്ടുകാരുടെ വിശ്വാസം. കസേരകൾ വർഷത്തിന്റെ ഏറിയ സമയവും വെള്ളത്താൽ മൂടപ്പെട്ടതിനാൽ ഇവയുടെ ചിത്രങ്ങൾ പകർത്തുക വേനൽക്കാലത്തു മാത്രമേ സാധ്യമാകൂ. ഇവയുടെ സമീപം ചിലർ സ്വാർഥതാത്പര്യപ്രകാരം പാറപൊട്ടിച്ചത് കടവിന്റെ ഭംഗിയെത്തന്നെ ഇല്ലാതാക്കിയിട്ടുണ്ട്.
ഇവിടം പിന്നിട്ട് മുമ്പോട്ടു പോകുമ്പോൾ യാത്ര കൂടുതൽ ക്ലേശകരമാവുന്നു, വഴുവഴുത്ത പാറകളിൽ ചവിട്ടി ശ്രദ്ധയോടെ വേണം മുമ്പോട്ടു നീങ്ങാൻ. പോകുന്ന വഴിയിൽ ചെറുതല്ലാത്ത കുഴികൾ ഉള്ളതിനാൽ വളരെ കരുതേണ്ടിയിരിക്കുന്നു. ഇതിനിടയിൽ രാമന്റെ കാൽപ്പാട് എന്നു പറയുന്ന അടയാളം, ചില ശിലാ ലിഖിതങ്ങൾ എന്നിവയും കാണാൻ സാധിക്കും. ഇത്രയും കടന്ന് ചെന്നെത്തുക സീതക്കുഴിയുടെ തൊട്ടുതാഴെയാണ്. ഇവിടെ നിന്ന് മുകളിലോട്ടു കയറിവേണം സീതക്കുഴിയുടെ സമീപമെത്താൻ. ചരിഞ്ഞ പാറയിൽക്കൂടിയാണ് മുകളിലേക്കു കയറേണ്ടത്. മുള്ളുകൾ വകഞ്ഞുമാറ്റി വളരെ ശ്രദ്ധയോടു കൂടിവേണം ഇതിലേ സഞ്ചരിക്കാൻ. സീതക്കുഴിയാത്രയിൽ ഏറ്റവും അപകടസാധ്യത കൂടിയ സ്ഥലവും ഇതുതന്നെ. അതിനാൽ തന്നെ മഴക്കാലത്ത് ആരും ഇവിടേയ്ക്കു വരാറില്ല. മുകളിലെത്തിയാൽ പുഴയുടെ ഒഴുക്കിന്റെ ദിശയ്ക്ക് അൽപം നീങ്ങിയാണ് സീതക്കുഴി. സീതക്കുഴിയുടെ മുഖവും മുള്ളുകൾ നിറഞ്ഞതാണ്. പാറകൾ നെടുകെ പിളർന്ന ഈ അദ്ഭുത കാഴ്ച ഒരിക്കൽ കണ്ടയാൾ പിന്നെയൊരിക്കലും മറക്കാനിടയില്ല. സീതക്കുഴിയുടെ ഇരുവശത്തുമുള്ള പാറയിൽ പണ്ടുകാലത്ത് എണ്ണയൊഴിച്ച് തിരികത്തിച്ചിരുന്നതായി ആളുകൾ പറയുന്നു. അതിന്റെ അവശേഷിപ്പെന്നപോലെ ചെറിയ പൊത്തുകളിൽ എണ്ണവിളക്കിന്റെ കരി തെളിഞ്ഞു കാണാം. സീതക്കുഴി എന്ന ഗർത്തത്തിന്റെ ആഴം ആർക്കും അറിഞ്ഞുകൂടാ. ഈ പ്രദേശം ജനവാസ മേഖലയായിട്ട് ഏകദേശം ഒരു നൂറ്റാണ്ടു മാത്രമേ ആയിട്ടുള്ളൂ. അന്നുമുതൽ ഈ കുഴി ഒരു പ്രഹേളികയായി നാട്ടുകാരുടെ മുമ്പിൽ നിലകൊള്ളുകയാണ്. പുഴയിലെ വെള്ളം മുഴുവൻ വറ്റിയ കൊടുംവേനലുകളിൽ പോലും സീതക്കുഴിയിൽ വെള്ളം നിറഞ്ഞു നിന്നിരുന്നതായി പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു.
ഇതിനു സമീപം പ്രകൃതിജന്യങ്ങളായ ഗുഹകളും കാണപ്പെടുന്നു. ഇരുൾ നിറഞ്ഞ ഇത്തരം ഗുഹകളിൽ ഇഴജന്തുക്കളുടെ സാന്നിദ്ധ്യം ഉള്ളതിനാൽ സഞ്ചാരികൾ ഉള്ളിലേക്ക് കടക്കാറില്ല. പാറകൾക്കിടയിലൂടെ നോക്കുമ്പോൾ ഉയരത്തിൽ നിന്നും ജലം കുത്തനെ പതിക്കുന്നത് വശ്യമനോഹരമാണ്. വള്ളിപ്പടർപ്പുകൾ ധാരാളമായി ഉള്ളതിനാലും മനുഷ്യരുടെ ഉപദ്രവമില്ലാത്തതിനാലും പക്ഷികളുടെ സഞ്ചയമാണിവിടം. മനുഷ്യരുടെ കയ്യേറ്റം സീതക്കുഴിയേയും നാശത്തിലേക്കു നയിക്കുമോയെന്ന സംശയം മാത്രമേ ബാക്കിയുള്ളൂ. സീതക്കുഴിക്ക് അൽപം മുകളിലായുള്ള ഒരു പാറ ആളുകൾ സ്വകാര്യ ആവശ്യത്തിനായി പൊട്ടിച്ചുമാറ്റിയത് പരിസ്ഥിതിപ്രേമികളെ ആശങ്കയിലാഴ്ത്തുന്ന കാര്യമാണ്.
<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016മൗഴ03ളമ3.ഷുഴ മഹശഴി=ഹലളേ>
<യ>സീതമുടിമല
സീതക്കുഴിയുമായി ബന്ധപ്പെട്ടുതന്നെയാണ് സീതമുടിമലയുടെ ഐതിഹ്യവും. ഭൂമിയിലേക്ക് അന്തർധാനം ചെയ്യാനൊരുങ്ങിയ സീതാദേവിയെ തടയാൻ ശ്രീരാമദേവൻ ശ്രമിച്ചു. എന്നാൽ ദേവിയുടെ മുടിയിലാണ് രാമന് പിടിത്തം കിട്ടിയത്. ശ്രമം വിഫലമായപ്പോൾ മുടി പറിഞ്ഞ് രാമന്റെ കൈയിൽ നിന്നും തെറിച്ച് ദൂരെപ്പോയി വീണുവെന്നും അന്നു മുടിവീണ സ്ഥലം പിന്നീട് സീതമുടിമല എന്ന പേരിൽ അറിയപ്പെട്ടുവെന്നുമാണ് ഐതീഹ്യം. സീതക്കുഴി എന്ന പ്രദേശത്തെ കാത്തുരക്ഷിച്ച് ഇന്നും സീതമുടിമല തലയുയർത്തിത്തന്നെ നിൽക്കുന്നു. പല ചരിത്ര അവശേഷിപ്പുകളും സീതമുടിമലയുടെ മുകളിൽ ഉണ്ടെന്നു പറയപ്പെടുന്നു.
<യ> ഗുരുനാഥൻ മണ്ണ്
സീതാരാമന്മാരുടെ മക്കളായ ലവ–കുശന്മാരെ വാത്മീകി മഹർഷി വിദ്യ അഭ്യസിപ്പിച്ച സ്ഥലമാണ് പിന്നീട് ഗുരുനാഥൻ മണ്ണ് എന്നറിയപ്പെട്ടതെന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്. പണ്ടു കാലത്ത് ഇവിടെ ഒരു മഹർഷിയുടെ ആശ്രമമുണ്ടായിരുന്നതായും പറയപ്പെടുന്നു. ഗുരുനാഥൻമണ്ണ് കഴിഞ്ഞാൽ പിന്നെ ജനവാസ മേഖലയല്ല. ഇതിനപ്പുറം റാന്നി ഫോറസ്റ്റ് ഡിവിഷനിലെ ഗൂഡ്രിക്കൽ റേഞ്ചിൽപ്പെടുന്ന അതിവിശാലമായ വനപ്രദേശമാണ്.
രാമായണവുമായി ബന്ധപ്പെട്ട വേറെയും സ്ഥലങ്ങൾ ഇവിടെയുണ്ട്. പലതും വിസ്മൃതിയിലാണ്ടിരിക്കുന്നു. രാമായണ മാസത്തിൽ ഈ സ്ഥലങ്ങൾ പ്രാധാന്യമർഹിക്കുന്നുണ്ടെന്നത് തർക്കരഹിതമായ കാര്യമാണ്. മാത്രമല്ല രാമായണവുമായി ബന്ധപ്പെട്ട് ഇത്രയധികം സ്ഥലങ്ങൾ കേരളത്തിൽ മറ്റെവിടെയെങ്കിലും കാണാനാകുമോ എന്ന കാര്യം സംശയമാണ്.
വിശപ്പകറ്റി സുഭിക്ഷ അഞ്ചാം വർഷത്തിലേക്ക്
വിശക്കുന്നവർക്ക് ചുരുങ്ങിയ ചിലവിൽ വയറു നിറയെ ഭക്ഷണം നൽകുകയെന്നത് ഒരു പുണ്യ
ചൂടുകാലമാണേ, സൂക്ഷിക്കണേ...
കോഴിക്കോട്: അയ്യോ എന്തൊരു ചൂടാണ്...പുറത്തിറങ്ങാന്‍തന്നെ പേടിയാകുന്നു... ഇങ്ങനെ
പ്രണയത്തിന്റെയും പോരാട്ടത്തിന്റെയും എട്ട് വർഷങ്ങൾ
പതിമൂന്നു വര്‍ഷം മുമ്പ് മട്ടാഞ്ചേരി കൊച്ചങ്ങാടി രക്ഷാ സ്പെഷല്‍ സ്കൂളിലേക്ക് അ
വൈറലായ ആ സൊമാറ്റോക്കാരന്‍
കൊച്ചി: "ദൈവമേ കഴിഞ്ഞോ ഈ പരീക്ഷണങ്ങള്‍... ഇതിനൊരു അവസാനം ഇല്ലേ... ഒന്ന് അവസാനി
വയനാട്ടിൽ വന്യമൃഗങ്ങൾ മാത്രമല്ല അപൂർവ പക്ഷികളുമുണ്ട്...
കല്‍പ്പറ്റ: കേരളത്തിൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള
പട്ടായയെ വിറപ്പിച്ച് സിംഹക്കുട്ടിയുടെ കാർ യാത്ര; വെട്ടിലായി ഇന്ത്യൻ ഉടമ
പട്ടായ: പട്ടായ നഗരത്തെ അന്പരപ്പിച്ച കാഴ്ചയായിരുന്നു അത്! ലോകത്തെ ആഡംബരക്കാറു
മോദിയുടെ ഗ്രാമത്തില്‍ 3,000 വര്‍ഷം മുൻപേ മനുഷ്യവാസം
അഹമ്മദാബാദ്: ഗുജറാത്തില്‍ മൂവായിരം വര്‍ഷം മുന്‍പുള്ള മനുഷ്യവാസത്തി
30 വർഷം മുന്‍പ് മോഷണം പോയ ബാഗ് തിരികെ കിട്ടി
മോസ്കോ: സാധനങ്ങൾ കവർച്ചചെയ്യപ്പെടുന്നത് ആർക്കായാലും സങ്കടമുണ്ടാക്കുന്ന കാര്‍
ലോട്ടറിയടിച്ചു; വീട്ടമ്മ ബോധംകെട്ടു!
ന്യൂയോര്‍ക്ക്: കോടികൾ ലോട്ടറിയടിച്ചെന്നു കേട്ടാൽ അസാധാരണരീതിയിലായിരിക്കും ആ
"പ്രിയ സാന്താ, അസുഖമായതിനാൽ ഇത്തവണ വരില്ല അല്ലേ...'; ഹൃദയത്തിൽ തൊട്ട് 10 വയസുകാരിയുടെ കത്ത്
ലണ്ടൻ: ക്രിസ്മസിനു സമ്മാനവുമായി സാന്താക്ലോസ് എത്തുമെന്നു കരുതുന്നവരാണു കുട്ടി
‘ബുള്ളറ്റ് ബാബ’യുടെ അനുഗ്രഹം തേടി; എൽഫീൽഡ് ബുള്ളറ്റിനെ പ്രതിഷ്ഠയാക്കി ആരാധന
രാജസ്ഥാനിലെ ഒരു ക്ഷേത്രം ജനശ്രദ്ധയാകർഷിച്ചത് അതിന്റെ വാസ്തുകലയിലോ ഉത്സവാഘോ
ലോകത്ത സുന്ദരന്‍ മരം പ്രായം 800
സോൾ: ദക്ഷിണകൊറിയയിൽ ഒരു മുതുമുത്തശൻ മരമുണ്ട്. 800 വയസാണു പ്രായം. ഏകദേശം 17 മ
ആ മഞ്ഞുമല ഒഴുകുകയാണ്...! ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല നീങ്ങുന്നത് ദിവസവും മൂന്നു മൈൽ
ന്യൂയോർക്ക്: 1980 മുതൽ സമുദ്രത്തിൽ നിലയുറപ്പിച്ചിരുന്ന ലോകത്തിലെ ഏറ്റവും വലിയ
ഉത്തരം പറഞ്ഞ് പയ്യൻ നേടിയത് ഒരു കോടി
മുംബൈ: ഇന്ത്യയിലെ ജനപ്രിയ ക്വിസ് ഷോയായ കോന്‍ ബനേഗ ക്രോർപതിയിൽ വിസ്മയിപ്പിക്കു
കൂട്ടക്കുഴിമാടത്തിൽ തലയോട്ടി ഇല്ലാത്ത 43 അസ്ഥികൂടങ്ങൾ! ഞെട്ടിത്തരിച്ച് ഗവേഷകർ
ഹീലോംഗ്ജിയാംഗ്(ചൈന): വടക്ക്-കിഴക്കൻ ചൈനയിൽ 4,100 വർഷം പഴക്കമുള്ള കൂട്ടക്കുഴി
അടുത്തമാസം ലോകത്ത് ദുരന്തങ്ങളുടെ പരന്പര..! ഞെട്ടിക്കുന്ന പ്രവചനവുമായി "ബ്രസീലിന്റെ നോസ്ട്രഡാമസ്'
ബ്രസീലിയ: ബ്രസീലിന്റെ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന അതോസ് സലോമെ ലോകശ്രദ്ധ നേ
19.97 രൂപയുടെ സ്റ്റാന്പ് വിറ്റത് 16.65 കോടിക്ക്!
ന്യൂയോർക്ക്: സ്റ്റാമ്പ് ശേഖരണം ഹോബിയാക്കിയവർ ലോകത്ത് ഒരുപാടുണ്ട്. അപൂർവമായ സ
കൈയടി നേടി "ഓട്ടോറിക്ഷാ റേസ്'
കോഹിമ: പതിനായിരക്കണക്കിന് ഓട്ടോറിക്ഷകളും ഓട്ടോ ഡ്രൈവർമാരുമുള്ള രാജ്യമാണ് ഇ
ഏതു പട്ടിക്കും ഒരു ദിവസമുണ്ട്..! തെരുവുനായ നെതർലൻഡ്സിലേക്കു പറക്കും
വാരണാസി: ഏതു പട്ടിക്കും ഒരു ദിവസമുണ്ടെന്നു പറയുന്നതു ചുമ്മാതല്ല. ഉത്തർപ്രദേശ
കാരറ്റ് പാടത്ത് പുരാവസ്തുക്കളുടെ വൻ വിളവെടുപ്പ്
ജനീവ: വടക്കുകിഴക്കൻ സ്വിറ്റ്സർലൻഡിലെ ഗുട്ടിംഗൻ പട്ടണത്തിനു സമീപമുള്ള കാരറ
കരുതിയതുപോലെയല്ല അന്പിളി അമ്മാവന്റെ പ്രായം..!
ഷിക്കാഗോ: ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെ പ്രായത്തിൽ പുതിയ കണ്ടെത്തലുമായി ശാസ്
ഇന്ത്യക്കാരുടെ "ഗാർലിക് നാൻ' അടിപൊളിയെന്നു സായിപ്പ്
ന്യൂയോർക്ക്: ലോകത്തിലെ വിവിധ രുചിക്കൂട്ടുകൾ ആസ്വദിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്
ഇനി എഐ കാലം; ബ്രിട്ടനിലെ സ്കൂളിൽ “എഐ ഹെഡ്മാഷ്’
മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സമസ്തമേഖലകളിലും പുതുവിവ്ലവം സൃഷ്ടിച്ചു മുന്ന
അന്നദാതാവിന്റെ മരണം: കുരങ്ങന്റെ ദുഃഖം കണ്ടവർ കരഞ്ഞുപോയി..!
ലക്നൗ: ഉത്തർപ്രദേശിൽനിന്നുള്ള ഹൃദയസ്പർശിയായ ഒരു വീഡിയോ സമൂഹമാധ്യമങ്ങൾ നി
ഈ മീനിന് വെള്ളം വേണ്ട...!
വെള്ളമില്ലാതെ മത്സ്യത്തിനു ജീവിക്കാൻ കഴിയുമോ..? ഇതിനു മറുപടിയായി ഒരു അദ്ഭുതമ
പൂക്കളിൽ ഇവൻ ഭീമൻ..! നാറ്റം മൂലം അടുത്തു ചെല്ലാൻ വയ്യ
തെക്കുകിഴക്കൻ ഏഷ്യയിലെ വിദൂര മഴക്കാടുകളിൽ മാത്രം കണ്ടുവരുന്ന പുഷ്പമാണ് റഫ്ല
തട്ടുകട വിഭവം ഹിറ്റ്..!
ന്യൂഡൽഹി: രുചികരമായ പാചകക്കൂട്ടുകൾ സോഷ്യൽ മീഡിയകളിൽ പങ്കുവയ്ക്കപ്പെടാറുണ
"എനിക്ക് പഠിക്കാൻ ഇഷ്ടമാണ്...'! 92കാരി യുപി സ്കൂൾ വിദ്യാർഥിനി
ലഖ്നോ: പ്രായം വെറുമൊരു സംഖ്യയാണ് എന്നു തെളിയിക്കുന്ന നിരവധി സംഭവങ്ങൾ സോഷ്യൽ
എയർഹോസ്റ്റസുമാരുടെ ചിരി വെറും ചിരിയല്ല!
വിമാനത്തിനുള്ളിലേക്ക് കയറുന്ന യാത്രക്കാരെ സ്വീകരിക്കുന്നത് തൊഴുകൈയോടെ നിൽക്ക
വിമാനത്തിൽ പട്ടിശല്യം! ദന്പതികൾക്ക് ടിക്കറ്റ് ചാർജ് മടക്കി നൽകി
സിംഗപ്പുർ: പാരീസിൽനിന്നു സിംഗപ്പുർ എയർലൈൻസ് വിമാനത്തിൽ യാത്രചെയ്ത ദന്പതി
"എഐ' ക്രിമിനലുമാകും!
മഡ്രിഡ്: ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ (എഐ) ഉപയോഗം വ്യാപകമാകുന്നതിനിടെ ഇ
ഭർത്താവിന് 42 കോടി ബംപർ, ഭാര്യയ്ക്ക് തണ്ണിമത്തൻ!
കൊളറാഡോ: എഴുപത്തിയേഴുകാരനായ ഭർത്താവ് കുറച്ചു പൂക്കളും ഒരു തണ്ണിമത്തനുമായി
വീണ്ടും മാസ്ക് അണിയും കാലം...
രണ്ട് വര്‍ഷമായി മാറ്റിവച്ച മാസ്ക് ഒരിക്കല്‍കൂടി അണിയേണ്ടിവരുമെന്ന് വിചാരിച
കുടിയന്മാർ മൂക്കുമുട്ടെ തിന്നു; പണം ചോദിച്ചപ്പോൾ ഇടിയോടിടി
നോയിഡ: നോയിഡയിലെ ഒരു ഹോട്ടലിൽനിന്നുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. മ
ചിലന്തി കൊണ്ടുവന്ന ഭാഗ്യം..! പ്രതിമാസം 10.37 ലക്ഷം വീതം 30 വർഷം
ലണ്ടന്‍: മൂന്നു പെണ്‍മക്കൾക്കൊപ്പം വർത്തമാനം പറഞ്ഞിരിക്കുന്പോഴാണു വീടിനു മുന്‍
നേപ്പാളില്‍ നിന്നൊരു അനൂപ് മേനോന്
കുറ്റവാളികള്‍ രണ്ടു തരത്തിലുണ്ടെന്ന് പറയാറുണ്ട്. ഒന്ന് എന്തെങ്കിലുമൊരു സാഹചര
ട്രെയിനിൽ ടിക്കറ്റ് എടുത്ത് ആടിന്റെ യാത്ര! ഉടമയ്ക്കു കൈയടി
ഇന്ത്യൻ റെയിൽവേയിൽ കഴിഞ്ഞദിവസമുണ്ടായ രസകരമായ സംഭവം സോഷ്യൽ മീഡിയയിൽ വൈറ
സുന്ദരൻ ഞാനും..! കണ്ണാടി നോക്കുന്ന കുതിര വൈറൽ
ചിന്താശേഷിയുള്ള മൃഗങ്ങൾ ഉണ്ടെങ്കിലും സൗന്ദര്യബോധമുള്ള മൃഗങ്ങളെപ്പറ്റി അധികം
അന്പന്പോ... 39 അടി ഉയരം 82 അടി നീളം!
ലിസ്ബൺ: പോർച്ചുഗലിലെ പോന്പലിൽ ഒരു വീടിന്റെ നിർമാണപ്രവൃത്തികൾക്കായി മുറ്റത്
ഓടുന്ന ട്രെയിനിനടിയില്‍ സാരിയുടുത്ത സ്ത്രീ..!
നിര്‍ത്തിയിട്ട ട്രെയിനിനടിയില്‍ കൂടി ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതി
തക്കാളിയിൽ കുളിച്ച് ചുവന്ന് സ്പെയിൻ; ആഘോഷമാക്കി ലാ ടൊമാറ്റിന ഫെസ്റ്റിവൽ
ഏത് രാജ്യത്തേക്ക് യാത്ര ചെയ്താലും അവിടുത്തെ എല്ലാത്തരം ഉത്സവങ്ങളും ആഘോഷങ്ങളും ന
മലയാളിക്കു പൂവിടാൻ തമിഴ്നാട്ടിൽ ഒരുക്കം
കർക്കടക മാസം കഴിഞ്ഞാൽ ഓണത്തിനുള്ള ഒരുക്കങ്ങളിലേക്ക് മലയാളികൾ കടക്കും. പൂക്
കഷണ്ടി മറച്ചു കല്യാണം കഴിക്കാനെത്തി തല്ലുകൊണ്ടതു മിച്ചം!
പട്ന: കഷണ്ടി വിഗ് വച്ച് മറച്ചു വിവാഹം കഴിക്കാനെത്തിയയാൾ വധുവിന്റെ ബന്ധുക്കളു
അപൂര്‍വ നീരാളിയെ കണ്ടെത്തി!
പടിഞ്ഞാറന്‍ കോസ്റ്റാറിക്കയിലെ ആഴക്കടലിൽ അപൂര്‍വ ഇനത്തില്‍പ്പെട്ട നീരാളിയെ ക
"എഗ് പാനിപ്പൂരി' സൂപ്പർ
ഉത്തരേന്ത്യയിലെ തട്ടുകടകളിലെ മെനുവില്‍ ഒരു പുത്തന്‍ വിഭവം കൂടി എത്തിയിരിക്കു
മരിക്കും മുൻപ് നാൻസി എഴുതി സ്വത്ത് മുഴുവൻ എന്റെ പൂച്ചകൾക്ക്!
വളര്‍ത്തുമൃഗങ്ങളെ ജീവനു തുല്യം സ്നേഹിക്കുന്നവരെക്കുറിച്ചുള്ള കഥകൾ ഒരുപാട് ക
കോടീശ്വരൻ എന്നു പറഞ്ഞിട്ട് എന്താ കാര്യം? 27-ാം തവണയും ലിയാങ് ഷി പരീക്ഷയിൽ തോറ്റു
ബീജിംഗ്: ചൈനീസ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും കഠിനമായ പരീക്ഷയാണ് "ഗാവോ
ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പൂച്ച..! റോസി @ 32
ലണ്ടൻ: ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പൂച്ചയാണ് റോസി. ജൂൺ ഒന്നി
ഭൂമിക്ക് സന്തോഷിക്കാം! പ്ലാസ്റ്റിക് തിന്നുന്ന ഫംഗസുകളെ കണ്ടെത്തി
പ്ലാസ്റ്റിക് കൊണ്ടു പൊറുതിമുട്ടിയ ഭൂമിക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുക
വിവാഹം ബഹിരാകാശത്ത്, ഒരാൾക്ക് ഒരു കോടി
വിവാഹാഘോഷം വ്യത്യസ്തമാക്കാൻ പലരും പലതും ചെയ്യുന്നുണ്ട്. എന്തൊക്കെ പുതുമ കൊണ്ടു
ശനിയുടെ ഉപഗ്രഹം തേടി നാസയുടെ "പാമ്പ്'
വാഷിംഗ്ടണ്‍ ഡിസി: ശനിയുടെ ഉപഗ്രഹങ്ങളിലൊന്നായ എന്‍സെലാഡസിൽ പര്യവേക്ഷണത്തിന
വരുന്നു "എല്‍ നിനോ'; വര്‍ഷാവസാനം ചൂട് റിക്കാര്‍ഡില്‍ എത്തും
ബ്രസ്സല്‍സ്: 2023-24ല്‍ ലോകത്ത് റിക്കാര്‍ഡ് താപനില രേഖപ്പെടുത്തുമെന്ന് ശാസ്ത്രജ്
ലങ്ക കടന്ന് വാനരപ്പട ചൈനയിലേക്ക്
രാമായണത്തിൽ സീതയെ രക്ഷിക്കാനായി വാനരപ്പട ലങ്കയിലേക്ക് ആണ് കടന്നതെങ്കിൽ ഇപ
ലോകം അവസാനിച്ചാലും ഈ അറയിൽ വാഴാം..!
യുഎസ്: സവിശേഷമായ ഒരു ഭൂഗർഭ അറ നിർമിച്ചിരിക്കുകയാണ് അമേരിക്കക്കാരനായ മുൻ
നമ്പർ പ്ലേറ്റ് ലേലത്തിൽ വിറ്റു, 122 കോടി രൂപ
ദുബായ്: ലോകത്തിലെ ഏറ്റവും ചെലവേറിയ നന്പർ പ്ലേറ്റ് ദുബായിയിൽ! "P 7' എന്ന ഈ നന്പ
ലണ്ടനിലെ ഭിക്ഷാടകർക്ക് ആഡംബര ജീവിതം!
ലണ്ടൻ: ലണ്ടനിലെ ഭിക്ഷാടകരെക്കുറിച്ചറിഞ്ഞാൽ ആരും അതിശയിച്ചുപോകും! നഗരത്തിൽ
ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുള്ള യുവതിയുടെ ദുഃഖം നിസാരമല്ല
ബള്‍ഗേറിയയിലെ ബര്ഗാസില്നിന്നുള്ള ആന്‍ഡ്രിയ ഇവാനോവ എന്ന 25കാരി പ്രശസ്തയാണ്
ദില്‍ പകടാ ഡല്‍ഹി
ഇന്ത്യയുടെ തലസ്ഥാന നഗരി. അപ്പോ അവിടേക്കുള്ള യാത്ര ആയാലോ. അത് ഒരു അനുഭവംതന്നെ
പാതാളത്തിലേക്കുള്ള പ്രവേശന കവാടം ഇന്ത്യയിൽ?
ആരെയും അത്ഭുതപ്പെടുത്തുന്ന ഒറ്റപ്പെട്ട താഴ് വര
സ്വര്‍ഗവും നരകവും പ
പണം തരുന്ന പുഴുക്കൾ
പുഴുവിനെ വളർത്തി വിറ്റ് കാശുണ്ടാക്കാമോ?. ഉണ്ടാക്കാം എന്ന് തെളിയിച്ചിരിക്കുകയാണ
Latest News
കേജരിവാളിന് തിരിച്ചടി; കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
Latest News
കേജരിവാളിന് തിരിച്ചടി; കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top