Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മരുന്നു തുറന്നുവച്ചാല്‍ വിഷമയം
അലോപ്പതി മരുന്നുകളേറെയും രാസപദാർഥങ്ങളുടെ കൂട്ടാണെന്നിരിക്കെ മരുന്നിനെ ഉപയോഗപ്രദമായ വിഷമെന്നു നിർവചിക്കുന്നവരുണ്ട്. ഉൗഷ്മാവ് മാറുന്പോൾ രാസപ്രക്രിയകളിലൂടെ മരുന്നുകൾ വിഷവസ്തുക്കളായി മാറാനിടയുണ്ട്.
ഏറെ ആന്റിബയോട്ടിക്കുകളും 10 മുതൽ 25 ഡിഗ്രി ഉൗഷ്മാവിലാണ് സൂക്ഷിച്ചുവയ്ക്കേണ്ടത്. വേനൽക്കാലത്ത് കേരളത്തിൽ ചൂടും ഈർപ്പവും നാൽപത് ഡിഗ്രിയിൽ എത്തുന്ന ഇക്കാലത്ത് മരുന്നുകളുടെ ഗുണമേന്മ കുറയുന്നുണ്ടെന്നും ചില മരുന്നുകൾ വിഷാംശ സ്വഭാവമുള്ളതായി മാറുമെന്നും ഫാർമസി വിദഗ്ധർ വ്യക്തമാക്കി.
ഉദാഹരണത്തിന് ഇൻസുലിൻ സൂക്ഷിക്കേണ്ടത് രണ്ടു ഡിഗ്രി മുതൽ എട്ടു ഡിഗ്രി വരെ താപനിലയിലാണ്. നിശ്ചിത താപനിലയിൽ സൂക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ മണിക്കൂറുകൾക്കുള്ളിൽ ഗുണമേന്മ നഷ്ടപ്പെടും. പോളിയോ വാക്സിനും ഇത്തരത്തിൽ സൂക്ഷിക്കേണ്ടതാണ്. ഉൗഷ്മാവിൽ വ്യതിയാനം സംഭവിച്ചാൽ പാരസെറ്റാമോൾ അടക്കമുള്ള ഗുളികകൾ കഴിക്കുന്നതുകൊണ്ട് പ്രയോജനമുണ്ടാകില്ല. മാത്രവുമല്ല ഇത്തരം മരുന്നുകൾ ശരീരത്തിന് ദോഷമുണ്ടാക്കുകയും ചെയ്യും.
സർക്കാർ ആശുപത്രികളിൽ മരുന്നു സൂക്ഷിക്കാൻ ശീതീകരിച്ച മുറികൾ ഉണ്ടായിരിക്കണമെന്നും ഇതിനായി കെട്ടിടം പണിയണമെന്നും കഴിഞ്ഞ വർഷം ആരോഗ്യവകുപ്പ് ഉത്തരവിട്ടിരുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടർ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ആവർത്തിച്ചു നിർദ്ദേശം നൽകിയിട്ടും ഫലമുണ്ടായില്ല. സ്വകാര്യ ആശുപത്രികളിൽ 40 ശതമാനം മരുന്നുകൾ മാത്രമാണ് ശീതീകരിച്ച മുറിയിൽ സൂക്ഷിക്കുന്നതെന്നാണ് ഡ്രഗ്സ് കണ്ട്രോൾ വിഭാഗം കണ്ടെത്തിയിരിക്കുന്നത്.
ഡൽഹി ഫാർമസ്യൂട്ടിക്കൽ ട്രസ്റ്റ് നടത്തിയ പഠനത്തിൽ ഇന്ത്യയിൽ മരുന്നുകളുടെ പ്രയോഗക്ഷമത, സൂക്ഷിക്കുന്ന രീതിയുടെ അപര്യാപ്തത കൊണ്ടുമാത്രം നാലുശതമാനം കുറവാണെന്ന് കണ്ടെത്തിയിരുന്നു.
വില്പനശാലകളിൽ മാത്രമല്ല, രോഗികൾ വീടുകളിലും മരുന്നുകൾ സൂക്ഷിക്കുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയാണ്. കൂൾ, കോൾഡ് തുടങ്ങി മരുന്നിന്റെ കവറിൽ എഴുതിയത് എത്ര താപനില ഉദ്ദേശിച്ചാണെന്ന് സാധാരണക്കാർക്ക് അറിയില്ല. എട്ടു ഡിഗ്രി സെൽഷ്യസിൽ അധികരിക്കാത്ത താപനിലയാണ് കോൾഡ് എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. കൂൾ എന്ന വാക്ക് ഉദ്ദേശിക്കുന്നത് എട്ടു മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയും. സാധാരണ വീടുകളിലെ പകൽ താപനില 30 ഡിഗ്രി മുതൽ 40 ഡിഗ്രിവരെയാണ്. വേനലിൽ ശരാശരി 35 ഡിഗ്രി സെൽഷ്യസോ അതിനുമുകളിലോ വരുന്ന കേരളത്തിൽ മരുന്നുകൾക്ക് ഉദ്ദേശിച്ച ഗുണം ലഭിക്കുന്നുണ്ടോ എന്നതിൽ ഇന്നേ വരെ പഠനം നടന്നിട്ടില്ല. മിക്ക ഫാർമസികളിലും ഒന്നോ രണ്ടോ റഫ്രിജറേറ്ററുകളിൽ കോൾഡ് ഇനത്തിൽപെട്ട മരുന്ന് സൂക്ഷിക്കുന്നതൊഴിച്ചാൽ മറ്റെല്ലാം അനുവദനീയമായതിലും ഉയർന്ന താപനിലയിലാണ് വാരിവലിച്ചിടുന്നത്. അടിസ്ഥാന യോഗ്യതകളൊന്നുമില്ലാത്ത ജോലിക്കാർ മരുന്നുകൂടിന്റെയും കുപ്പിയുടെയും ഗുളികക്കടലാസിന്റെയും അടയാളം നോക്കി മരുന്നെടുത്തു കൊടുക്കുന്നു.
ഫാക്ടറികളിൽ നിന്ന് വ്യാപാരശാലകളിലേക്കും ചില്ലറ വില്പനശാലകളിലേക്കും മരുന്ന് എത്തിക്കുന്നതും അശാസ്ത്രീയമായ രീതിയിലാണ്. പഴവും പച്ചക്കറിയും അരിയും കൊണ്ടുവരുന്ന അതേരീതിയിലാണ് ഫാക്ടറികളിൽ നിന്ന് ട്രക്കുകളിൽ മരുന്നു കിലോമീറ്ററുകൾക്കിപ്പുറത്തുള്ള മൊത്തവ്യാപാരശാലകളിലെത്തിക്കുന്നത്. അവിടെ നിന്ന് ബസുകളിലും മറ്റും മണിക്കൂറുകൾ സഞ്ചരിച്ചാണ് ഗ്രാമങ്ങളിലെ മരുന്നുകടകളിൽ ഇവയെത്തുന്നത്.
സംസ്ഥാന ത്തെ ഡ്രഗ് അനലിറ്റിക്കൽ ലാബുകളിൽ ആയിരക്കണക്കിന് സാന്പിളുകൾ പരിശോധന നടത്താനാകാതെ കെട്ടിക്കിടക്കുന്നതിനാൽ പുതിയ സാന്പിളുകൾ ശേഖരിക്കാനാവാത്ത സ്ഥിതിയാണുള്ളത്. ഗുണനിലവാര പരിശോധന ഫലം പുറത്ത് വരാൻ വർഷങ്ങളുടെ കാലതാമസം നേരിടുന്നു. സൗകര്യം കുറവായതിനാൽ 12 മുതൽ 16 വരെ സാന്പിളുകൾ മാത്രമാണ് തിരുവനന്തപുരത്തെ ലാബിൽ ഒരു മാസം പരിശോധിക്കാനാവുന്നത്.
അലോപ്പതിയിൽ ഇതാണ് സ്ഥിതിയെങ്കിൽ ആയുർവേദത്തിൽ നില ഇതിലും പരിതാപകരമാണ്. ആയുർവേദ മരുന്നു നിർമാണത്തിൽ ലൈസൻസ് ലഭിക്കാനുണ്ടാകുന്ന കാലതാമസമാണ് പ്രശ്നമായിരിക്കുന്നത്. കേരളത്തിലെ സാഹചര്യം നിലവിൽ മുതലെടുക്കുന്നത് ഉത്തരേന്ത്യൻ ആയുർവേദ മരുന്ന് നിർമാതാക്കളാണ്. അവിടെ ലൈസൻസ് ലഭിക്കാൻ കാലതാമസമില്ല. ഈ സാഹചര്യത്തിൽ കേരളത്തിലെ വൻകിട ആയുർവേദ മരുന്ന് നിർമാതാക്കൾവരെ കേരളം വിട്ട് മറ്റ് സംസ്ഥാനങ്ങളിലേക്കു ചേക്കേറിക്കൊണ്ടിരിക്കുന്നു. അവിടെ ലൈസൻസും പേറ്റന്റും പെട്ടെന്ന് ലഭിക്കും.
മരുന്നിന്റെ സ്രോതസും അതിലെ ഘടകങ്ങളും സംബന്ധിച്ച സർട്ടിഫിക്കറ്റുകൾ മരുന്നു കയറ്റുമതിക്കു വേണ്ടതുണ്ട്. കേരളത്തിൽ ഇതു വൈകുന്നതായി ആയുർവേദ സ്ഥാപനങ്ങൾ വ്യക്തമാക്കി. കാലങ്ങളുടെയും തലമുറകളുടെയും ഗവേഷണത്തിലൂടെ രൂപപ്പെടുത്തിയ മരുന്നുകൾക്ക് നാലു വർഷമായി കേരളത്തിൽ ലൈസൻസ് കിട്ടാത്ത സ്ഥിതിയുമുണ്ട്. അയൽ സംസ്ഥാനങ്ങളിൽ മാസങ്ങൾക്കുള്ളിൽ ലൈസൻസ് ലഭിക്കുകയും ചെയ്യും. 1100 ആയുർവേദ മരുന്ന് നിർമാണ യൂണിറ്റുകളുണ്ടായിരുന്ന കേരളത്തിൽ നിലവിൽ സ്ഥാപനങ്ങൾ 660 ആയി കുറഞ്ഞിരിക്കുന്നു. പുതിയ സംരംഭകർക്ക് ലൈസൻസ് ലഭിക്കുന്നുമില്ല. ലൈസൻസി മരിച്ചാൽ കുടുംബത്തിലെ മറ്റൊരാളുടെ പേരിലേക്ക് ഒരു മാസത്തിനകം ലൈസൻസ് മാറ്റണമെന്നുണ്ട്. അതും നടക്കാത്തതിനാൽ ഉത്പാദനം നിലച്ചുപോകുന്നു. ആയുർവേദം നാടുകടത്തപ്പെടുകയും ചെയ്യുന്നു.
ഉത്തേജനത്തിനും ഉണർവിനും ആരോഗ്യത്തിനും ബുദ്ധിക്കുമൊക്കെയായി എത്രയെത്ര മരുന്നുകൾ. ജനത്തെ പ്രലോഭിപ്പിക്കുന്ന പരസ്യവാചകങ്ങളിലൂടെ ഇവയൊക്കെയും വിപണിയിൽ വിൽപനയ്ക്കെത്തുന്നു. മരുന്ന് എന്ന പേരിൽ എത്തിക്കുന്ന ഈ ഉത്പന്നങ്ങളുടെ ഉള്ളടക്കം എന്ത്, കഴിച്ചാലുണ്ടാകാവുന്ന പ്രത്യാഘാതം എന്ത് എന്നതൊന്നും ആർക്കും അറിയില്ല. വിലയും നിലയും നോക്കാതെ ഇവയൊക്കെയും വാങ്ങി കഴിക്കുന്നവരാണ് ജനം. ഫാർമസി, ഗവേഷണകേന്ദ്രം, ലബോറട്ടറി തുടങ്ങിയ സ്ഥാപനങ്ങളുടെ മറവിൽ ഇന്ന് ഉത്പാദിപ്പിച്ച് മനോഹരമായ കുപ്പികളിലാക്കി വിറ്റഴിക്കുന്ന വിപണിയിൽ ആരുടെയും കടിഞ്ഞാണില്ല. മെഡിക്കൽ പ്രാക്ടീഷണറുടെ കുറിപ്പോ അനുമതിയോ ഇല്ലാതെ, യാതൊരുവിധ പരിശോധനകളും നടത്താതെ, പരസ്യങ്ങളുടെ അവകാശപിൻബലത്തിൽ ഇവയൊക്കെയും വിറ്റഴിക്കപ്പെടുന്നു. മരുന്ന് എന്നാണ് പേരെങ്കിലും ഇവയേറെയും മരുന്നിന്റെ ഗണത്തിലും ഉള്ളടക്കത്തിലും പെടാത്തതിനാൽ ഡ്രഗ്സ് കണ്ട്രോൾ വിഭാഗത്തിന് പരിശോധന നടപ്പാക്കാനാകില്ല.
വിറ്റഴിയുന്നത് ടണ്‍ കണക്കിന് മരുന്നുകൾ. വിൽക്കാനുള്ളതും വിറ്റുതിന്നതുമായ മരുന്നുകളെക്കുറിച്ച് പഠിക്കാനുള്ള ആളും സംവിധാനവും തികച്ചും അപര്യാപ്തം. വികസിത രാജ്യങ്ങൾ നിരോധിച്ച മരുന്നുകൾ വരെ ഇന്ത്യ എന്ന വികസ്വര കന്പോളത്തിൽ വിറ്റയഴിയുന്നു. ഇതിനൊപ്പം വിദേശത്തും സ്വദേശത്തും നിന്ന് ഓണ്‍ലൈനിലും മരുന്നുകളുടെ പ്രവാഹം. വലിയൊരു മരുന്നുചന്ത മാത്രമല്ല മരുന്നു പരീക്ഷണത്തിനുള്ള ഇരകളുടെ നാടുകൂടിയാണ് കേരളമിന്ന്.
(അവസാനിച്ചു)
റെജി ജോസഫ്
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
Latest News
ആദ്യഘട്ടം വിധിയെഴുതി; പോളിംഗ് 59.71 %
വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്; ഉയര്‍ന്ന പോളിംഗ് ബംഗാളിൽ
അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു
വീട്ടിലെ വോട്ടെടുപ്പിൽ വീഴ്ചകള്‍ അനുവദിക്കില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ രണ്ടിടത്ത് പോളിംഗ് നിര്‍ത്തിവച്ചു
Latest News
ആദ്യഘട്ടം വിധിയെഴുതി; പോളിംഗ് 59.71 %
വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്; ഉയര്‍ന്ന പോളിംഗ് ബംഗാളിൽ
അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു
വീട്ടിലെ വോട്ടെടുപ്പിൽ വീഴ്ചകള്‍ അനുവദിക്കില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ രണ്ടിടത്ത് പോളിംഗ് നിര്‍ത്തിവച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top