എടിഎം കാര്‍ഡ് തട്ടിപ്പ് തടയാന്‍ ബാങ്കിംഗ് ആപ്പുകള്‍
എടിഎം കാര്‍ഡ് തട്ടിപ്പ് തടയാന്‍  ബാങ്കിംഗ് ആപ്പുകള്‍
Monday, March 11, 2019 12:37 PM IST
കോഴിക്കോട്: സംസ്ഥാനത്തിനകത്തും പുറത്തുമായുള്ള എടിഎം തട്ടിപ്പ് തടയാനുള്ള സൗകര്യവുമായി ബാങ്കിംഗ് ആപ്പുകള്‍. എടിഎം കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയെടുക്കുന്നത് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ ആപ് ഒരുക്കിയത്. തട്ടിപ്പുകള്‍ തടയാന്‍ എടിഎം കാര്‍ഡുകള്‍ ഉപയോഗത്തിനു ശേഷം ഡിസേബിള്‍ ചെയ്യാനുള്ള സൗകര്യമാണ് ലഭ്യമാക്കിയത്. ബാങ്കുകളുടെ ആപ്ലിക്കേഷനുകള്‍വഴിയും നെറ്റ് ബാങ്കിംഗ് വഴിയും എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ നിയന്ത്രിക്കാനും താല്‍ക്കാലികമായി നിർത്തിവയ്ക്കാനും സംവിധാനമുണ്ട്. ആപ്ലിക്കേഷനുകളില്‍ സർവീസ് റിക്വസ്റ്റ് എന്ന ഓപ്ഷനില്‍നിന്ന് എടിഎം ഓപ്ഷന്‍ തെരഞ്ഞെടുക്കുക. തുടര്‍ന്ന് മാനേജ് കാര്‍ഡ് എന്ന ഓപ്ഷനില്‍ പോയാല്‍ നിലവില്‍ ആവശ്യമില്ലാത്ത എല്ലാ ഓപ്ഷനും പ്രവർത്തനരഹിതമാക്കാന്‍(ഡിസ്ഏബിൾ) സാധിക്കും.

കാര്‍ഡ് സ്വൈപ് ചെയ്തുള്ള ട്രാന്‍സാക്‌ഷന്‍, ഇ-കോമേഴ്സ് ട്രാന്‍സാക്‌ഷന്‍, ഡൊമസ്റ്റിക് യൂസേജ്, ഇന്‍റര്‍നാഷണല്‍ യൂസേജ് തുടങ്ങിയവയില്‍ ആവശ്യമില്ലാത്ത എല്ലാ സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാം. പ്രസ്തുത സേവനങ്ങള്‍ പിന്നീട് ആവശ്യമെങ്കില്‍ അപ്പോള്‍ വീണ്ടും ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ആക്ടിവേറ്റ് ചെയ്യാനും കഴിയും. ഈ രീതിയില്‍ ഉപയോഗത്തിനു ശേഷം താത്കാലികമായി കാര്‍ഡിലെ സേവനങ്ങള്‍ നിർത്തിവച്ചാല്‍ കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തിയുള്ള തട്ടിപ്പ് തടയാനാകുമെന്ന് ബാങ്കുകള്‍ വ്യക്തമാക്കുന്നു. എടിഎം വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്നത് വ്യാപകമായതോടെയാണ് ഉപയോക്താക്കള്‍ കാര്യമായി ഉപയോഗിക്കാറില്ലാത്ത ഈ സേവനം പ്രയോജനപ്പെടുത്തണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെടുന്നത്.


സമൂഹമാധ്യമങ്ങള്‍വഴി സംസ്ഥാന പോലീസാണ് പുതിയ സൗകര്യം ഒരുക്കിയ വിവരം പുറത്തുവിട്ടത്. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ബാങ്കിനെ സമീപിക്കാനാണ് പോലീസ് നല്‍കുന്ന നിര്‍ദേശം.