Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
ആടിന്റെ വലിപ്പമുള്ള പശുക്കൾ, ഈ...
പശു പരിപാലനം റെജിക്ക് ലഹരി
ജോബിയുടെ കൃഷിമാർഗം, പൊന്നു വി...
ഒരാഴ്ച നനയ്ക്കാൻ ഒരു കുപ്പി വെള്...
മാലിന്യമുക്തിക്ക് കൂണ്
മാങ്കോസ്റ്റിൻ ആദായകരം; ഇത് ഫില...
കൃഷിയിലും എഐ വിപ്ലവം
അനിൽകുമാറിനു കുലയല്ല, ഇലയാണ്...
ചെടികൾക്കൊപ്പം സന്തോഷ ജീവിതം
Previous
Next
Karshakan
സ്കൂള്‍ വിട്ടാല്‍ ബിന്ദു കൃഷിഭൂമിയില്‍ കര്‍ഷക താരോദയം
കോഴിക്കോട് ജില്ലയില്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ചെറിയൊരു സ്ഥലമാണു സൂപ്പിക്കട. രണ്ടോ മൂന്നോ കടകള്‍ മാത്രമുള്ള തനി നാടന്‍ ഗ്രാമം. പേരാമ്പ്രയാണു തൊട്ടടുത്ത പട്ടണം. അവിടെ നിന്നു കുറ്റ്യാടി റൂട്ടില്‍ എട്ടു കിലോമീറ്റര്‍ പിന്നിട്ടാല്‍ സൂപ്പിക്കടയായി.
ഇവിടെ റോഡിനോടു ചേര്‍ന്നു നില്ക്കുന്ന വീടും അതിനു ചുറ്റുമുള്ള നഴ്സറിയും ആരുടെയും ശ്രദ്ധയില്‍പ്പെടാതിരിക്കില്ല. വീടിന്റെ ടെറസിലും പറമ്പിലുമെല്ലാം വ്യത്യസ്ത വര്‍ണങ്ങളില്‍ നിറയെ പൂക്കള്‍. ഇതാണു രണ്ടുപ്ലാക്കല്‍ വീട്. ഈ വീട്ടിലേക്കാണു ബിന്ദു ജോസഫിലൂടെ കഴിഞ്ഞദിവസം ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ (ഐസിഎആര്‍) പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ അന്ത്യോദയ ദേശീയ പുരസ്കാരമെത്തിയത്.
കുറ്റിക്കുരുമുളകിന്റെ ലോകം
വീടിനോടു ചേര്‍ന്ന 36 സെന്റ് സ്ഥലത്താണ് ബിന്ദുവിന്റെ നഴ്സറിയും ചെടികളും. കുറച്ചകലെ മീന്തുള്ളി പുഴയുടെ തീരത്തുള്ള മൂന്നേമുക്കാല്‍ ഏക്കറിലാണ് മറ്റു കൃഷികള്‍. തെങ്ങിന് തൈകള്‍ വളര്‍ത്തുന്നത് അവിടെയണ്. റബ്ബര്‍, ജാതി, കമുക്, തുടങ്ങിയവയുമുണ്ട്. മഞ്ഞള്‍, ഇഞ്ചി, മാങ്കോസ്റ്റിന്‍, റംബുട്ടാന്, അച്ചാചെറു, അബിയു, സ്റ്റാര്‍ ആപ്പിള്‍, ഞാവല്‍ എന്നിവയും കൃഷിയിടത്തെ സമ്പന്നമാക്കുന്നു.
ബിന്ദുവിന്റെ നഴ്സറിയില്‍ പ്രധാന ഇനം കുറ്റിക്കുരുമുളകാണ്. ബിന്ദുവും ദേശീയ പുരസ്കാര ജേതാവുമായ ഭര്‍ത്താവ് ജോജോയും ചേര്‍ന്നാണു നഴ്സറിയില്‍ തൈകള്‍ ഉത്പാദിപ്പിക്കുന്നത്. ചെറിയ കൂടുകളില്‍ നടുന്ന കുരുമുളക് വള്ളികള്‍ വേരുപിടിച്ചാല്‍ ഉടന്‍ ചട്ടികളിലേക്കു മാറ്റും. ഉയര്‍ന്ന ഗുണമേന്മയുള്ള തൈകളാണിത്. ഒരു വര്‍ഷം ശരാശരി പതിനായിരത്തോളം കുറ്റിക്കുരുമുളക് തൈകളാണ് ഇവര്‍ വില്‍ക്കുന്നത്. വര്‍ഷം മുഴുവന്‍ ഇതില്‍ തിരികളുണ്ടാകുമെന്നതാണു പ്രത്യേകത.
വെസ്റ്റ്കോസ്റ്റ് ടോള്‍ ഇനത്തില്‍പെട്ട കുറ്റ്യാടി തെങ്ങിന് തൈകളും ഇവിടെ മുളപ്പിച്ചെടുത്ത് വില്‍ക്കുന്നുണ്ട്. വര്‍ഷത്തില്‍ പതിനായിരത്തോളം തെങ്ങിന് തൈകളും വിറ്റഴിക്കപ്പെടുന്നു. ഡി ഇന്‍ടു ടി ഇനത്തില്‍പെട്ട തെങ്ങിന് തൈകള്‍ മൂന്നു വര്‍ഷം കൊണ്ടു കായ്ക്കും. ഇവയ്ക്കു നല്ല പ്രതിരോധ ശേഷിയുമുണ്ട്.
പ്രഗതി ഇനം മഞ്ഞളും വരദ ഇനം ഇഞ്ചിയും നഴ്സറിയില്‍ കിട്ടും. 30 ഗ്രാം മഞ്ഞള്‍ വിത്ത് ചട്ടിയില്‍ നട്ടു വളര് ത്തിയാല് മൂന്നു കിലോ വരെ വിള വുണ്ടാകുമെന്നു ബിന്ദു പറഞ്ഞു. വീടിന്റെ ടെറസിനു മുകളിലാണ് മഞ്ഞളും ഇഞ്ചിയും വളര്‍ത്തുന്നത്. ആറുമാസം കൊണ്ട് വിളവെടുക്കും. അതുകഴിഞ്ഞാല്‍ ടെറസ് ബോഗണ്‍ വില്ലയ്ക്കു വഴിമാറും. വര്‍ഷം മുഴുവന്‍ ടെറസില്‍ കൃഷിയാണ്.
വിവിധതരം മാവിന് തൈകളും ഇവിടെ വളര്‍ത്തുന്നുണ്ട്. റുമാനി, കോട്ടൂര്‍കോണം, കാലാപ്പാടി, അല്‍ ഫോണ്‍സ, മല്ലിക, മൂവാണ്ടന്‍ എന്നിവ ഇതില്‍പ്പെടും. കുരുവില്ലാത്ത തേന്‍ വരിക്ക ചക്കയും ഗ്രോ ബാഗില്‍ വളര്‍ത്തി ഒന്നരവര്‍ഷം കൊണ്ട് വിളവെടുക്കാവുന്ന വിയറ്റ്നാം സൂപ്പര്‍ ഏര്‍ളി പ്ലാവുകളുമുണ്ട്. മലേഷ്യന്‍ ഇനമായ ആപ്പിള്‍ ചാമ്പയാണ് വ്യത്യസ്തമായ മറ്റൊരിനം. ആപ്പിളിന്റെ മധുരവും നിറവും ചാമ്പങ്ങായുടെ രൂപവുമാണിതിന്. എല്ലാ സീസണിലും കായ്ക്കും. 18 എണ്ണം ഉണ്ടെങ്കില്‍ ഒരു കിലോ തൂക്കം വരുന്ന എന്‍ 18 റംബുട്ടാനും നഴ്സറിയിലുണ്ട്.
നിറച്ചാര്‍ത്ത് അണിഞ്ഞ് ബോഗണ്‍വില്ലകള്‍
സീസണായാല്‍ വസന്തം വിരിയി ക്കുന്നതാണു ബിന്ദുവിന്റെ വീട്ടുമുറ്റ ത്തെ ബോഗണ്‍ വില്ലകള്‍. 40 ഇനങ്ങളുണ്ട്. ടെറസിനു മുകളിലാണ് അവ യ്ക്ക് സ്ഥാനം. ഒരു ചെടിയില്‍ തന്നെ വ്യത്യസ്ത നിറമുള്ളവ. മള്‍ട്ടി കളര്‍ ഗ്രാഫ്റ്റഡ് ബോഗണ്‍ വില്ലകള്‍.
വരുമാനം കിട്ടുന്നതില്‍ പ്രധാന ഇനമാണ് ബോഗണ്‍വില്ലകള്‍. സെ ലേഷ്യ, ബോള്‍ അരേളിയ തുടങ്ങിയ ചെടികളും ഇലച്ചെടികളും ധാരാളം. ചെടികള്‍ സംരക്ഷിക്കുന്നതിലൂടെ മികച്ച വരുമാനമുണ്ടാക്കാന്‍ കഴിയു മെന്ന് പേരാമ്പ്ര സെന്റ് മീരാസ് പബ്ലിക് സ്കൂളിലെ അധ്യാപിക കൂടി യായ ബിന്ദു ചൂണ്ടിക്കാട്ടി.
ജീവിതം മാറ്റിമറിച്ച വിവാഹം
വയനാട് ചുണ്ടയില്‍ കരുന്തയില്‍ ജോസഫിന്റെയും മേരിയുടെയും മൂന്നു മക്കളില്‍ ഏകമകളാണു ബിന്ദു. കോട്ടയം ജില്ലയിലെ ഭരണങ്ങാനത്തു നിന്നാണ് ജോസഫിന്റെ കുടുംബം ഇവിടേക്ക് കുടിയേറിയത്. ബത്തേരി സെന്റ് മേരീസ് കോളജില്‍ നിന്നാണ് ബിന്ദുവിന്റെ സാമ്പത്തിക ശാസ്ത്രത്തിലുള്ള എം.എ ബിരുദം.
അതിനു ശേഷം ബിഎഡുമെടുത്തു. ഇറ്റാലിയന്‍ സ്കൂളായ ബംഗളുരു എലിന ബെറ്റിനിയില് അധ്യാപികയായി ജോലിയിലിരിക്കെ 2002ലാണ് ജോജോ ജേക്കബുമായുള്ള വിവാഹം. മുഴുവന്‍ സമയ കര്‍ഷകനാണു ജോജോ. ഹോസ്റ്റലില്‍ താമസിച്ചായിരുന്നു ബിന്ദുവിന്റെ പഠനം മുഴുവന്‍. അതുകൊണ്ടു വീട്ടുജോലികളൊന്നും അത്ര ശീലമുണ്ടായിരുന്നില്ല. പിതാവിന്റെ കാര്‍ഷിക വൃത്തിയിലും സഹായിച്ചി രുന്നില്ല.
ജോജോയുടെ കുടുംബത്തില്‍ എട്ടു പെണ്മക്കള് അടക്കം 11 പേരുണ്ട്. ജേജോയുടെ അമ്മ ത്രേസ്യാമ്മ നല്ലൊരു കര്‍ഷകയായിരുന്നു. രാവിലെ ജോലിക്കാര്‍ക്കൊപ്പം കൃഷിയിട ത്തില്‍പോയി വൈകുന്നേരം തിരിച്ചെത്തുന്നതായിരുന്ന അമ്മയുടെ രീതി. വിവാഹം കഴിഞ്ഞെത്തിയ ബിന്ദുവിന് ജോജോയുടെ വീട്ടിലെ അന്തരീ ക്ഷവുമായി പെരുത്തപ്പെടാന്‍ ബുദ്ധി മുട്ട് അനുഭവപ്പെട്ടു.
എങ്കിലും പറിച്ചുനട്ട മണ്ണില്‍ വേരുപിടിക്കാതെ കരിഞ്ഞുപോകാന്‍ ബിന്ദു സമ്മതിച്ചില്ല. മണ്ണിലെ ഊര്‍ജം ആവോളം വലി ച്ചെടുത്ത് വന്ന സ്ഥലത്തു പുഷ് പിക്കാന് തീരുമാനിച്ചു. ത്രേസ്യാമ്മ യില്‍നിന്നു കൃഷി രീതികള്‍ പഠിച്ചു. അങ്ങനെ ബിന്ദുവും സാവധാനം ഒരു കാര്ഷകയായി മാറുകയായിരുന്നു.
പുരസ്കാരത്തിന്റെ വഴി
കര്‍ഷര്‍ക്ക് മികച്ച പരിശീലനം നല്കുന്ന കോഴിക്കോട്ടെ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ (ഐഐഎസ്ആര്‍) കീഴിലുള്ള പെരു വണ്ണാമൂഴി കൃഷിവിജ്ഞാന്‍ കേന്ദ്ര ത്തില്‍ (കെവികെ) എത്തുന്ന കര്‍ഷകര്‍ രണ്ടുപ്ലാക്കല്‍ നഴ്സറിയും അവിടുത്തെ കൃഷിരീതികളും കാണാതെ മടങ്ങാറില്ല.
കഴിഞ്ഞ വര്‍ഷം കെവികെ സന്ദര്‍ശിക്കാനെത്തിയ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐസിഎആര്‍) ഡയ റക്ടര്‍ ജനറല്‍ ഡോ. വെങ്കിടസുബ്രഹ്മണ്യവും ഇവിടെ എത്തിയിരുന്നു. വനിതയെന്ന നിലയില്‍ ബിന്ദുവിന്റെ കാര്‍ഷിക രംഗത്തെ ഇടപെടല്‍ അദ്ദേഹത്തെ ആകര്‍ഷിച്ചു.
അഖിലേന്ത്യാ തലത്തില്‍ നടക്കാറുള്ള പവര്‍ പോയിന്റ് പ്രസന്റേഷനില്‍ പങ്കെടു ക്കാന്‍ അദ്ദേഹം ബിന്ദുവിനോട് പറഞ്ഞു. തന്റെ കാര്‍ഷിക രംഗത്തെ നേട്ടങ്ങള്‍ അവര്‍ ഭംഗിയായി അവത രിപ്പിച്ചു. പിന്നീട് ഐഐഎസ്ആര്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കാര്യങ്ങള്‍ ബോധ്യപ്പെട്ടതോടെ ബിന്ദുവിനെ നേരിട്ട് ദേശീയ പുരസ്കാരത്തിനു നാമനിര്‍ദേശം ചെയ്യുകയായിരുന്നു. കാര്‍ഷിക രംഗത്തെ പ്രോല്സാഹി പ്പിക്കുന്ന അഞ്ചു പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്കാരത്തിനു ബിന്ദു പരിഗണിക്കപ്പെട്ടത്.
ഇതില്‍ പ്രധാനം കൃഷി തന്നെ. കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും തൊഴില്‍രഹിത രായ യുവാക്കള്‍ക്കും നല്കുന്ന പരിശീലനമാണു മറ്റൊന്ന്. കര്‍ഷ കര്‍ക്ക് ഏറെ ഉപകാരപ്രദമായ യൂട്യൂബ് ചാനലും പുരസ്കാര നേട്ടത്തിനു വഴിതെളിയിച്ചു.
ഒരു ലക്ഷം വരിക്കാ രുള്ള 'ടെക് ഫ്ളോറ' എന്ന യൂട്യുബ് ചാനലും ബിന്ദുവിനുണ്ട്. രണ്ടു കൊല്ലമായി ഇതിലൂടെയാണ് കൃഷി രീതികള്‍ പ്രചരിപ്പിക്കുന്നത്. കര്‍ഷ കര്‍ക്കു വേണ്ടി ക്ലാസുകളും നല്കു ന്നുണ്ട്. വിദ്യാര്‍ഥികളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ സ്കൂളുകളിലും മറ്റും മോട്ടിവേഷന്‍ ക്ലാസുകളും നല്‍കുന്നുണ്ട്.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്ര വുമടങ്ങുന്ന പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ അന്ത്യോദയ ദേസീയ പുരസ്കാരം ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറില്‍ നിന്ന് എറ്റുവാങ്ങിയ നിമിഷം ജീവിതത്തില്‍ എക്കാലത്തും നിറം പിടിച്ചു നില്ക്കുമെന്നു ബിന്ദു പറഞ്ഞു.
പുരസ്കാരം എറ്റുവാങ്ങിയ 56 പേരില്‍ 50 പേരും പ്രമുഖ ശാസ്ത്രജ്ഞരായിരുന്നു. ആറു പേര് മാത്രമായിരുന്നു കര്‍ഷകര്‍. അതില്‍ ഏക വനിത ബിന്ദുവായിരുന്നു. വനിതാ കര്‍ഷകയാണെന്നു പറഞ്ഞപ്പോള്‍ കൃഷിമന്ത്രി നേരിട്ടഭിനന്ദിച്ചത് അഭിമാനമുഹൂര്‍ത്തമായി.
സ്കൂളില്‍ നിന്നെത്തിയാല്‍ കൃഷിയിടത്തിലേക്ക്
വൈകുന്നേരം നാലരയ്ക്കാണ് സ്കൂളിലെ ക്ലാസ് കഴിഞ്ഞു സാധാരണ വീട്ടിലെത്തുക. അതിനുശേഷമാണു കാര്‍ഷിക രംഗത്തേക്കിറങ്ങുന്നത്. നനയും വളമിടീലുമൊക്കെ കഴിയുമ്പോള്‍ ഏറെ വൈകും. ഒരുമണി യൊടടുത്താവും ഉറക്കം. രാവിലെ ആറിന് ഉണരും. 'ഉറച്ച തീരുമാനത്തോടെ ഉണരുക, ആത്മസംതൃപ്തി യോടെ ഉറങ്ങുക' എന്നതാണ് ഈ യുവകര്‍ഷകയുടെ വിജയത്തിന്റെ മുദ്രാവാക്യം.
എം.എസ്സി സൈക്കോളജിക്ക് പഠിക്കുന്ന ബിന്ദു അടുത്ത വര്‍ഷം പിഎച്ച്ഡി ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഭര്‍ത്താവ് ജോജോയ്ക്ക് 2003ല്‍ യുവകര്‍ഷകനുള്ള സംസ്ഥാന പുരസ്കാരവും 2009 ല്‍ സംയോജിത കൃഷിക്ക് ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. മക്കള്‍: ഇഷാന്, എമിലിയോ (ഇരുവരും വിദ്യാര്‍ഥികള്‍).
എം. ജയതിലകന്‍
ആടിന്റെ വലിപ്പമുള്ള പശുക്കൾ, ഈ ദന്പതികൾക്ക് ചങ്കാണ് പുങ്കാനൂർ
ലോകത്തിലെ ഏറ്റവും വലിപ്പം കുറഞ്ഞ പുങ്കാനൂർ ഇനം പശുവിനെ സ്വന്തമാക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തി
പശു പരിപാലനം റെജിക്ക് ലഹരി
പശുക്കളുമായുള്ള ചങ്ങാത്തം റെജി ചെറുപ്പത്തിലെ തുടങ്ങിയതാണ്. അപ്പൻ പശുക്കളുമായി പറന്പിലേക്കു
ജോബിയുടെ കൃഷിമാർഗം, പൊന്നു വിളയും കുഴൽ തൂണുകൾ
പതിനഞ്ച് വർഷം കൊണ്ടു കോതമംഗലം തട്ടേക്കാട് വെളിയേൽച്ചാൽ കുരിശുംമൂട്ടിൽ ജോബി സെബാസ്റ്റ്യൻ വി
ഒരാഴ്ച നനയ്ക്കാൻ ഒരു കുപ്പി വെള്ളം; ഇയ്യോയുടെ വേറിട്ട കൃഷി
വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ചു പച്ചക്കറികൾക്കു നനയൊരുക്കി മികച്ച വിളവെടു
മാലിന്യമുക്തിക്ക് കൂണ്
വലിയ പ്രശ്നമാണു മാലിന്യവും അതിന്റെ സംസ്കരണവും. പലയിടത്തും ജൈവമാലിന്യങ്ങൾ പോലും സംസ്കരിക്കാ
മാങ്കോസ്റ്റിൻ ആദായകരം; ഇത് ഫിലിപ്പിന്റെ ഉറപ്പ്
വിദേശ രാജ്യങ്ങളിൽ "പഴവർഗങ്ങളുടെ റാണി’ എന്നറിയപ്പെടുന്ന മാങ്കോസ്റ്റിന്‍ നന്നായി വളരാൻ പറ്റി
കൃഷിയിലും എഐ വിപ്ലവം
എഐ എന്നാൽ
മനുഷ്യൻ ചെയ്യുന്നതു പോലെയുള്ള ബുദ്ധിപരമായ കാര്യങ്ങൾ സ്വന്തമായി ചെയ്യുന്ന യ
അനിൽകുമാറിനു കുലയല്ല, ഇലയാണ് കാര്യം
സദ്യ കഴിക്കുന്നെങ്കിൽ അതു വാഴയിലയിൽ തന്നെ വേണം. എങ്കിലേ മലയാളിക്കു തൃപ്തിയാവൂ. ചൂടു ചോറും കറി
ചെടികൾക്കൊപ്പം സന്തോഷ ജീവിതം
മുറ്റത്തൊരു പൂന്തോട്ടം എന്ന ആഗ്രഹം ഇന്നു പലർക്കുമില്ല. അതിനുള്ള സ്ഥലമില്ല എന്നതു തന്നെ കാരണം.
താറാവ് കൃഷി അന്പിളിക്ക് അധിക വരുമാനമാർഗം
ജലാശയങ്ങളുടെയും പാടശേഖരങ്ങളുടെയും സമീപത്തു താമസിക്കുന്ന കുടുംബങ്ങൾക്ക് വരുമാന വർധനവിന
ആന്പൽ വസന്തം ആസ്വദിക്കാൻ മലരിക്കൽ
നെതർലാൻഡ്സിലെ തുലിപ്സും മൂന്നാറിലെ നീലകുറിഞ്ഞിയും കാഷ്മീരിലെ റോസും പോലെ കേരളത്തിന്റെ ആന്പല
നൂതന കാർഷിക വികസന പദ്ധതികളുമായി ഇൻഫാം അഗ്രിഫാം
കോഴിക്കോട് ജില്ലയിലെ കൊടഞ്ചേരി പഞ്ചായത്തിൽ തെയ്യപ്പാറയിലെ എട്ടേക്കർ വരുന്ന ഇൻഫാം അഗ്രിഫാമി
കതിരിന്റെ കരുത്ത്; സൗത്ത് ഇന്ത്യൻ അഗ്രിഫാമിന് 50 വയസ്
ആളേറെപ്പോയാലും താനേറെ പോകണമെന്ന ചൊല്ല് അന്വർഥമാക്കിയാണു കർഷകനും സംരംഭകനും സൗത്ത് ഇന്ത്യ
വില സർവകാല റിക്കാർഡിൽ; കൊക്കൊ തൈകൾക്ക് വൻ ഡിമാൻഡ്
വിലയിടിവിനെത്തുടർന്നു വീട്ടുവളപ്പുകളിൽ നിന്നു വെട്ടിമാറ്റിയ കൊക്കൊ തിരിച്ചുവരവിന്റെ പാത
മണ്ണൊരുക്കി കേരം നട്ടു നനയ്ക്കാം
കേരമുള്ള നാട് എന്ന അർഥത്തിലാണു കേരളം എന്ന പേരു തന്നെയുണ്ടായത്. തെങ്ങില്ലാത്ത ഇടങ്ങൾ എങ്ങുമുണ
കളകളെ ചെറുക്കാൻ തവിട്ട് വളം
കാർഷികവിളകളുടെ ഉത്പാദനത്തെ സാരമായി ബാധിക്കുന്ന ഒന്നാണു കൃഷിയിടങ്ങളിലെ കളകൾ. വിളകൾക്കു ക
വെട്ടിമൂടാനുള്ളതല്ല മുരിങ്ങ; മുരിങ്ങ ഉത്പന്നങ്ങളുമായി വീട്ടമ്മ
വീട്ടുമുറ്റത്ത് ഒരു മുരിങ്ങ. ഇതു നാട്ടിൻപുറത്തെ സാധാരണ കാഴ്ച്ച. കായയുണ്ടാകുന്പോൾ അവിയലിലോ സ
കേരം ഇല്ലാതാകുന്ന കേരളം
കേരളം എന്ന പേരുണ്ടായതു തന്നെ കേരത്തിൽ നിന്നാണ്. കേരനിരകളാടും കൊച്ചു സുന്ദരകേരളം ഇന്നു തെങ്ങ
ചേനകൃഷിയിൽ മികവ് തെളിയിച്ച് ശ്യാം കുമാർ
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിലെ ശ്യാം കുമാർ ചേനകൃഷിയിൽ മികവ് തെളിയിച്ച കി
നാടൻ പശു ലോകത്തിൽ രശ്മി വിജയം
ജിബിൻ കുര്യൻ
ഇന്ത്യൻ പശുക്കളിലെ സുന്ദരി താർ പാർക്കർ, നീണ്ടു വളഞ്ഞ കൊന്പുള്ള കാങ്കരേജ്
ആടിന്റെ വലിപ്പമുള്ള പശുക്കൾ, ഈ ദന്പതികൾക്ക് ചങ്കാണ് പുങ്കാനൂർ
ലോകത്തിലെ ഏറ്റവും വലിപ്പം കുറഞ്ഞ പുങ്കാനൂർ ഇനം പശുവിനെ സ്വന്തമാക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തി
പശു പരിപാലനം റെജിക്ക് ലഹരി
പശുക്കളുമായുള്ള ചങ്ങാത്തം റെജി ചെറുപ്പത്തിലെ തുടങ്ങിയതാണ്. അപ്പൻ പശുക്കളുമായി പറന്പിലേക്കു
ജോബിയുടെ കൃഷിമാർഗം, പൊന്നു വിളയും കുഴൽ തൂണുകൾ
പതിനഞ്ച് വർഷം കൊണ്ടു കോതമംഗലം തട്ടേക്കാട് വെളിയേൽച്ചാൽ കുരിശുംമൂട്ടിൽ ജോബി സെബാസ്റ്റ്യൻ വി
ഒരാഴ്ച നനയ്ക്കാൻ ഒരു കുപ്പി വെള്ളം; ഇയ്യോയുടെ വേറിട്ട കൃഷി
വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ചു പച്ചക്കറികൾക്കു നനയൊരുക്കി മികച്ച വിളവെടു
മാലിന്യമുക്തിക്ക് കൂണ്
വലിയ പ്രശ്നമാണു മാലിന്യവും അതിന്റെ സംസ്കരണവും. പലയിടത്തും ജൈവമാലിന്യങ്ങൾ പോലും സംസ്കരിക്കാ
മാങ്കോസ്റ്റിൻ ആദായകരം; ഇത് ഫിലിപ്പിന്റെ ഉറപ്പ്
വിദേശ രാജ്യങ്ങളിൽ "പഴവർഗങ്ങളുടെ റാണി’ എന്നറിയപ്പെടുന്ന മാങ്കോസ്റ്റിന്‍ നന്നായി വളരാൻ പറ്റി
കൃഷിയിലും എഐ വിപ്ലവം
എഐ എന്നാൽ
മനുഷ്യൻ ചെയ്യുന്നതു പോലെയുള്ള ബുദ്ധിപരമായ കാര്യങ്ങൾ സ്വന്തമായി ചെയ്യുന്ന യ
അനിൽകുമാറിനു കുലയല്ല, ഇലയാണ് കാര്യം
സദ്യ കഴിക്കുന്നെങ്കിൽ അതു വാഴയിലയിൽ തന്നെ വേണം. എങ്കിലേ മലയാളിക്കു തൃപ്തിയാവൂ. ചൂടു ചോറും കറി
ചെടികൾക്കൊപ്പം സന്തോഷ ജീവിതം
മുറ്റത്തൊരു പൂന്തോട്ടം എന്ന ആഗ്രഹം ഇന്നു പലർക്കുമില്ല. അതിനുള്ള സ്ഥലമില്ല എന്നതു തന്നെ കാരണം.
താറാവ് കൃഷി അന്പിളിക്ക് അധിക വരുമാനമാർഗം
ജലാശയങ്ങളുടെയും പാടശേഖരങ്ങളുടെയും സമീപത്തു താമസിക്കുന്ന കുടുംബങ്ങൾക്ക് വരുമാന വർധനവിന
ആന്പൽ വസന്തം ആസ്വദിക്കാൻ മലരിക്കൽ
നെതർലാൻഡ്സിലെ തുലിപ്സും മൂന്നാറിലെ നീലകുറിഞ്ഞിയും കാഷ്മീരിലെ റോസും പോലെ കേരളത്തിന്റെ ആന്പല
നൂതന കാർഷിക വികസന പദ്ധതികളുമായി ഇൻഫാം അഗ്രിഫാം
കോഴിക്കോട് ജില്ലയിലെ കൊടഞ്ചേരി പഞ്ചായത്തിൽ തെയ്യപ്പാറയിലെ എട്ടേക്കർ വരുന്ന ഇൻഫാം അഗ്രിഫാമി
കതിരിന്റെ കരുത്ത്; സൗത്ത് ഇന്ത്യൻ അഗ്രിഫാമിന് 50 വയസ്
ആളേറെപ്പോയാലും താനേറെ പോകണമെന്ന ചൊല്ല് അന്വർഥമാക്കിയാണു കർഷകനും സംരംഭകനും സൗത്ത് ഇന്ത്യ
വില സർവകാല റിക്കാർഡിൽ; കൊക്കൊ തൈകൾക്ക് വൻ ഡിമാൻഡ്
വിലയിടിവിനെത്തുടർന്നു വീട്ടുവളപ്പുകളിൽ നിന്നു വെട്ടിമാറ്റിയ കൊക്കൊ തിരിച്ചുവരവിന്റെ പാത
മണ്ണൊരുക്കി കേരം നട്ടു നനയ്ക്കാം
കേരമുള്ള നാട് എന്ന അർഥത്തിലാണു കേരളം എന്ന പേരു തന്നെയുണ്ടായത്. തെങ്ങില്ലാത്ത ഇടങ്ങൾ എങ്ങുമുണ
കളകളെ ചെറുക്കാൻ തവിട്ട് വളം
കാർഷികവിളകളുടെ ഉത്പാദനത്തെ സാരമായി ബാധിക്കുന്ന ഒന്നാണു കൃഷിയിടങ്ങളിലെ കളകൾ. വിളകൾക്കു ക
വെട്ടിമൂടാനുള്ളതല്ല മുരിങ്ങ; മുരിങ്ങ ഉത്പന്നങ്ങളുമായി വീട്ടമ്മ
വീട്ടുമുറ്റത്ത് ഒരു മുരിങ്ങ. ഇതു നാട്ടിൻപുറത്തെ സാധാരണ കാഴ്ച്ച. കായയുണ്ടാകുന്പോൾ അവിയലിലോ സ
കേരം ഇല്ലാതാകുന്ന കേരളം
കേരളം എന്ന പേരുണ്ടായതു തന്നെ കേരത്തിൽ നിന്നാണ്. കേരനിരകളാടും കൊച്ചു സുന്ദരകേരളം ഇന്നു തെങ്ങ
ചേനകൃഷിയിൽ മികവ് തെളിയിച്ച് ശ്യാം കുമാർ
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിലെ ശ്യാം കുമാർ ചേനകൃഷിയിൽ മികവ് തെളിയിച്ച കി
നാടൻ പശു ലോകത്തിൽ രശ്മി വിജയം
ജിബിൻ കുര്യൻ
ഇന്ത്യൻ പശുക്കളിലെ സുന്ദരി താർ പാർക്കർ, നീണ്ടു വളഞ്ഞ കൊന്പുള്ള കാങ്കരേജ്
മട്ടുപ്പാവ് പാടം കൊയ്തു ഓണത്തിനൊരുങ്ങി രവീന്ദ്രൻ
മട്ടുപ്പാവിൽ പാടം ഒരുക്കി, നെല്ല് വിതച്ച്, കൊയ്ത് അരിയാക്കി, ഓണത്തെ വരവേൽക്കാൻ കാത്തിരിക്കുകയ
ഓണം വരവായി
കാർഷിക കേരളത്തെ സംബന്ധിച്ചു കൃഷിപ്രധാനമായ രണ്ടു മാസങ്ങളാണു മേടവും ചിങ്ങവും. മേടമാസത്തിൽ കൃ
ചില്ലു ഭരണിയിൽ ചെറുഉദ്യാനം
വളരെ കുറച്ചു സ്ഥലവും പരിപാലനവും വേണ്ടിവരുന്ന ചെടികൾക്ക് ഇണങ്ങിയ ഉദ്യാന രീതിയാണ് ടെറേറിയം. ഒ
ഏത്തവാഴയിൽ കേമൻ പെടലമറിയൻ
ഇടുക്കി രാജാക്കാട് കണ്ടമംഗലത്ത് കൃഷ്ണനും ഭാര്യ രാധയ്ക്കും ഏത്തവാഴയെന്നാൽ പെടലമറിയനാണ്. പേരു
കൂട്ടായ്മയുടെ ഇഴകൾ നെയ്ത് ബെന്നിയുടെ കൃഷിയിടം; പ്ലാവും കടുക്കയും പ്രതീക്ഷ
റബറിനു വിലകുറഞ്ഞതോടെയാണ് ഇടുക്കി ജില്ലയിൽ കുടയത്തൂർ പഞ്ചായത്തിലെ ഏഴാംമൈലിൽ പരയ്ക്കാട്ട്
ഏഴഴകിൽ ഹെെറേഞ്ച് റാണി
ഓർക്കിഡുകൾ കണ്ടാൽ മലയാളികൾ മറ്റെല്ലാം മറക്കും. വിവിധ ഇനത്തിലും തരത്തിലുമായി അവ ആയിരത്തിലേ
തുന്പപ്പൂവില്ലാതെ എന്ത് ഓണം!
തുന്പപ്പൂവില്ലാത്ത ഒണത്തെക്കുറിച്ചു മലയാളിക്ക് ഓർക്കാൻ കൂടിയാവില്ല. അത്രയ്ക്കാണു തുന്പയും ഓണ
ഇരുകാലുകളും തളർന്നെങ്കിലേന്താ... മനുവിനു കൂട്ടായി സ്കൂട്ടറും ഏബലുമുണ്ട്
പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ നിരവ് അരീപ്പറന്പിൽ പുരയിടം പേരു പോലെ തന്നെ ശരിക്കും ഏദൻ ഫാ
പാളുന്ന സംഭരണം; പതറുന്ന കേരകർഷകർ
വിലത്തകർച്ചയുടെ രൂക്ഷമായ പ്രതലത്തിലൂടെ മുന്നേറുന്ന നാളികേര കർഷകർക്കു മുന്നിൽ ഇനി വരുന്നത
ഗാളീച്ചയ്ക്കെതിരേ കരുതൽ; ഓണപ്പച്ചക്കറിക്കു പരിചരണം
നെല്ല്
മേയ് മാസം പൊടിവിത നടത്തിയ പാടങ്ങളിൽ ഈ മാസം അവസാനത്തോടെ രണ്ടാം മേൽവളം നൽകണം
Latest News
സിംബാബ്വെയില് വിമാനാപകടം; ഇന്ത്യൻ വ്യവസായിയും മകനും മരിച്ചു
ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടി; മൂന്നുപേർ പിടിയിൽ
സന്നാഹമത്സരങ്ങളില്‍ ന്യൂസിലന്‍ഡിനും ഇംഗ്ലണ്ടിനും വിജയം
മഹാരാഷ്ട്രയിലെ ആശുപത്രിയിൽ വീണ്ടും കൂട്ടമരണം;മരിച്ചവരിൽ 12 നവജാതശിശുക്കൾ
ട്രിവാന്‍ഡ്രം ക്ലബില്‍ ചീട്ടുകളി സംഘം പിടിയില്‍; മുറിയെടുത്തത് കോടിയേരിയുടെ ഭാര്യാസഹോദരൻ
Latest News
സിംബാബ്വെയില് വിമാനാപകടം; ഇന്ത്യൻ വ്യവസായിയും മകനും മരിച്ചു
ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടി; മൂന്നുപേർ പിടിയിൽ
സന്നാഹമത്സരങ്ങളില്‍ ന്യൂസിലന്‍ഡിനും ഇംഗ്ലണ്ടിനും വിജയം
മഹാരാഷ്ട്രയിലെ ആശുപത്രിയിൽ വീണ്ടും കൂട്ടമരണം;മരിച്ചവരിൽ 12 നവജാതശിശുക്കൾ
ട്രിവാന്‍ഡ്രം ക്ലബില്‍ ചീട്ടുകളി സംഘം പിടിയില്‍; മുറിയെടുത്തത് കോടിയേരിയുടെ ഭാര്യാസഹോദരൻ
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top