Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
മഞ്ഞള്‍ നടാം... ആദായം നേടാം
മട്ടുപ്പാവിലെ ഹരിതസാമ്രാജ്യം
ജൈവക്കൃഷിയിലേക്ക് ഇറങ്ങുമ്പോള്‍
പശുക്കള്‍ ജീവനുതുല്യം; പാല് സമൃദ്ധിയില്‍...
കീടങ്ങളെ ചെറുത്ത് മാമ്പഴമധുരം നുണയാം
അളവിനു പറ വേണ്ട; ചങ്ങഴിയും നാഴിയും കാഴ്ച...
പൊട്ടുവെള്ളരി: ഭാഗ്യതാരകം
മൂന്നാം വര്‍ഷം നിറയെ കായ്കള്‍; വിസ്മയമായ...
പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും ...
Previous
Next
Karshakan
അലങ്കാര തത്തകളെ പ്രണയിച്ച് ഡോക്ടറും കുട്ട്യോളും
ലോലാ.. പെപ്പെ... എന്ന വിളി കേള്‍ക്കേണ്ട താമസം അവ പറന്നുവന്നു തോളിലിരിക്കും. കൈയില്‍ ധാന്യങ്ങളുണ്ടെങ്കില് കൈത്തണ്ടയിലിരുന്ന് കൊത്തിപ്പെറുക്കും. അല്ലെങ്കില്‍ ചുമലിലിരുന്ന് കാതിന്റെ തട്ടില്‍ മൃദുവായി ചുണ്ടുകൊണ്ടു തലോടും. ചിലപ്പോള്‍ താടിയിലോ നെഞ്ചിലോ കൊക്കു കൊണ്ടുരുമ്മും. സണ്‍ കോന്യൂര്‍ വിഭാഗത്തിലെ ബഹുവര്‍ണ തത്തകള്‍ക്ക് ഡോ. സിജോ പട്ടത്ത് അത്രമേല്‍ പ്രിയങ്കരനാണ്.
കുഞ്ഞുനാളില്‍ തുടങ്ങിയ ചങ്ങാത്തം
സ്കൂള്‍ കാലം മുതലേ സിജോയ്ക്കു പക്ഷികളെ വലിയ ഇഷ്ടമായിരുന്നു. അക്കാലത്ത് തത്തകളും പ്രാവു കളുമായിരുന്നു അരു മകള്‍. കോളജിലെത്തിയപ്പോഴേക്കും ലൗ ബേര്‍ഡ് സിനോടായി പ്രിയം. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ആഫ്രിക്കന്‍ തത്തകളാണ് അവിട്ടത്തൂര്‍ സ്വദേശിയായ ഈ ദന്തഡോ ക്ടറുടെ ഓമനകള്‍. പീച്ച്, ഫിഷര്‍, മാസ്ക്, കോന്യൂര്‍, കോക്ക് ടെയില്‍ എന്നിങ്ങനെ ആറു വിഭാഗങ്ങളിലായി അറുപതോളം ഇനം അലങ്കാരതത്തകള് സിജോയുടെ സ്നേഹക്കൂ ട്ടിലുണ്ട്. അവയ്ക്ക് നാലായിരം മുതല്‍ 58,000 രൂപ വരെ വിലയുണ്ട്.
വൈവിധ്യമാര്‍ന്ന തത്തകള്‍
അലങ്കാരപക്ഷികളോടുള്ള സ്നേഹം അഭിനിവേശ മായി മാറിയതോടെ വിദേശ തത്തകളെ വളര്‍ത്താന്‍ തുടങ്ങി. പച്ച, മഞ്ഞ, ചുവപ്പ്, വെള്ള, നീല എന്നിങ്ങനെ ബഹുവര്‍ണങ്ങളിലുള്ള തത്തകള്‍. മഞ്ഞയും ചുവപ്പും കലര്‍ന്ന ജന്റെ കോന്യൂര്‍, വെള്ള നിറത്തിലുള്ള ആല്‍ബിനോ പീച്ച്, ലുട്ടിനോ ഫിഷര്‍, തൊപ്പിയുള്ള ലുട്ടിനോ കോക്ക്ട്ടെയില്‍, മാവോ പൈഡ്, പീച്ച് പൈഡ്, ലാവന്റര്‍ ഒപ് ലെയിന്‍, പാര് ബ്ലൂ, ഗ്രീഫ് ഫിഷര്‍ ഒപ്—ലെയിന്‍ എന്നിങ്ങനെ അവയുടെ നിര നീളുകയാണ്.
ഒന്നു വിളിച്ചാല്‍ പറന്നെത്തും
രാവിലെ ഷട്ടില്‍ കളി കഴിഞ്ഞെത്തിയാല്‍ ഹോസ്പിറ്റലില്‍ പോകുന്നതുവരെ ഒരു മണിക്കൂര്‍ ഇവരുടെ കൂടെയാണ് ഡോക്ടര്‍. എല്ലാവര്ക്കും പേരുണ്ട്. പേരു ചൊല്ലി വിളിച്ചാല്‍ അവ പറന്നെത്തും. പിന്നെ അവര്‍ തമ്മില്‍ സല്ലാപമാണ്. ഭക്ഷണം കൊടുക്കലും മരുന്നുകൊടുക്കലും പ്രജനനത്തിനായ് മാറ്റിയിടലുമൊക്കെ അപ്പോഴാണ്. മൂത്തമകള്‍ എവ് ലിനും ഇളയവള്‍ എറിനും കൂടെക്കൂടുമെങ്കിലും ഇളയവള്‍ക്ക് ഡോക്ടറെപ്പോലെതന്നെ തത്തകളൊരു പാഷനാണ്.
പഴങ്ങളോടൊപ്പം പച്ചക്കറിയും
കിലോയ്ക്ക് 190 രൂപ വിലയുള്ള ബെല്‍ജിയം സീഡ് മിക്സും ചെറുപയര്‍, കടല, വന്‍പയര്‍ എന്നിവ മുളപ്പിച്ചതും ആപ്പിള്‍, പേരയ്ക്ക, മാതളനാരങ്ങ തുടങ്ങിയ പഴങ്ങളുമാണു പ്രധാന 'ഭക്ഷണം. ബീറ്റ് റൂട്ട്, കാരറ്റ്, തുളസിയില, പനിക്കൂര്‍ക്ക, മുരിങ്ങയില എന്നിവയും നല്‍കുന്നുണ്ട്. കുടിക്കാനും കുളിക്കാനും സമൃദ്ധമായി ശുദ്ധജലവും.
അലങ്കാരപക്ഷി വളര്‍ത്തല്‍ ലാഭകരം
തീറ്റ ചെലവേറിയതാണെന്നു തോന്നുമെങ്കിലും ശ്രദ്ധയോടെ പരിചരിച്ചാല്‍ അലങ്കാരപക്ഷി പാലനം ലാഭകരമാണെന്നാണ് ഈ യുവ ഡോക്ടറുടെ പക്ഷം. അസുഖം വരുന്നതു കാണുമ്പോള്‍തന്നെ യഥാസമയം മരുന്നുനല്‍കുകയും വര്‍ഷത്തില്‍ കുറഞ്ഞതു രണ്ടു തവണയെങ്കിലും ബ്രീഡിംഗ് നടത്തുകയും ട്രേഡേഴ്സില്‍ നിന്നു വാങ്ങാതെ കുഞ്ഞുങ്ങളെ വീടുകളില്‍നിന്നു മാത്രം (ബ്രീഡേഴ്സില് നിന്ന്) വാങ്ങുകയും ചെയ്താല്‍ അലങ്കാരപക്ഷി വളര്‍ത്തല്‍ ലാഭകരമാക്കാമെന്ന് ഇദ്ദേഹം സമര്‍ഥിക്കുന്നു.
പക്ഷി വളര്‍ത്തുന്നവരുടെ ആറ് വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമായ ഈ ഡോക്ടര്‍ തനിക്കു വേണ്ട പ്രോത്സാഹനവും നിര്‍ദേശവും മരുന്നുകളെക്കുറിച്ചുള്ള അറിവും ഗ്രൂപ്പ് അംഗങ്ങളില്‍ നിന്നാണു ലഭിക്കുന്നതെന്നു പറഞ്ഞു.
ഏറെ ശ്രദ്ധ വേണ്ട മേഖല
വളരെ ശ്രദ്ധ വേണ്ട മേഖലയാണിതെന്നും എന്നാല്‍, ഏറെ ആനന്ദദായകമാണെന്നും ഡോക്ടര്‍ സൂചിപ്പിച്ചു. 'മുടങ്ങാതെ നാം പക്ഷികളുടെ അടുത്തെത്തണം. ചെറിയ മാറ്റങ്ങള്‍വരെ നിരീക്ഷിക്കണം. ചിലപ്പോള്‍ പല്ലികള്‍ മുട്ട എടുത്തുകൊണ്ടു പോയേക്കാം, എലിയോ മറ്റു ജീവികളോ ഇവയുടെ കാലില്‍ കടിക്കാനിടയുണ്ട്. ക്ഷുദ്ര ജീവികളുടെയും പാന്പുകളുടെയും ആക്രമണവും ഉണ്ടായേക്കാം.
രക്ഷപെട്ടത് തലനാരിഴയ്ക്ക്
രണ്ടു വര്‍ഷം മുമ്പ് ഒരിക്കലാണ്. അടയിരിക്കുന്ന ഒരു കൂട്ടില്‍ നിന്നു പക്ഷി പുറത്തു വന്നില്ല എന്നു ഡോക്ടര്‍ ശ്രദ്ധിച്ചത്. പക്ഷി പറന്നു പോകാതിരിക്കാനായി കൈ കൊണ്ടു മൂടി കൂട് പുറത്തേക്കു കൊണ്ട ുവന്നത്. താഴെ വച്ച് കൈമാറ്റി നോക്കിയപ്പോള്‍ അകത്തൊരു പാമ്പ്. അണലി. കൂടിന്റെ വായ് മൂടിയിരുന്ന കൈയില്‍ അവനെങ്ങാനും കൊത്തിയിരുന്നെങ്കില്‍...
മുട്ടകള്‍ മാത്രമല്ല പക്ഷിയെയും പാമ്പ് അകത്താക്കിയിരുന്നു. ഒട്ടും വൈകിയില്ല, കൂടുകളെല്ലാം ഇരുമ്പ് നെറ്റിനകത്താക്കി.
കിളിക്കൊഞ്ചലുകള്‍ തരുന്ന മനഃസുഖം
തത്തകളെ നന്നായി ശ്രദ്ധിച്ചാല്‍ നല്ല വരുമാനവുമുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. മാത്രമല്ല, ഇവയുടെ കിളിക്കൊഞ്ചലുകള്‍ കേട്ടാലോ മനഃസുഖം വേറെയും. നിറചിരിയോടെ കൈയിലിരിക്കുന്ന ലോലയെയും പെപ്പെയെയും തലോടിക്കൊണ്ടു ഡോ. സിജോ പറഞ്ഞു. ഡോ. സിജോയുടെ ഫോണ്‍- 9447436362.
സെബി മാളിയേക്കല്‍
മഞ്ഞള്‍ നടാം... ആദായം നേടാം
കേരളത്തിലെ സുഗന്ധവ്യഞ്ജന വിളകളില്‍ മുഖ്യപങ്കാണ് മഞ്ഞളിനുള്ളത്. പുരാതന കാലം മുതല്ക്കേ വിവിധ ആചാരനുഷ്ഠാനങ്ങളിലും പരമ്പരാഗ
മട്ടുപ്പാവിലെ ഹരിതസാമ്രാജ്യം
വളരെ കുറച്ചു സ്ഥലമുള്ളവര്‍ക്കുപോലും മുന്തിരിയും, ആപ്പിളും, ഡ്രാഗണ്‍ ഫ്രൂട്ടും, ഓറഞ്ചും, സ്ട്രോബറിയും പിന്നെ പച്ചക്കറിയ
ജൈവക്കൃഷിയിലേക്ക് ഇറങ്ങുമ്പോള്‍
കാര്‍ഷിക മേഖലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും നാള്‍ക്കുനാള്‍ താത്പര്യം വര്‍ധിച്ചുവരുന്നതുമായ ഒന്നാണു ജൈവക്കൃഷി. പ്രകൃ
പശുക്കള്‍ ജീവനുതുല്യം; പാല് സമൃദ്ധിയില്‍ ഷൈന്‍
ഇടുക്കി ജില്ലയില്‍ തൊടുപുഴയ്ക്കടുത്തു ചീനിക്കുഴി ഉടുമ്പന്നൂര്‍ കൂര്‍മുളാനിയില്‍ കെ.ബി. ഷൈന്‍ പശുക്കള്‍ ജീവനു തുല്യം. അവയെ
കീടങ്ങളെ ചെറുത്ത് മാമ്പഴമധുരം നുണയാം
മാമ്പഴം ഇഷ്ടപെടാത്ത മലയാളികളിലല്ല.'പഴങ്ങളുടെ രാജാവ്' എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. തൈകള്‍ നട്ട് കായ്ഫലത്തിനായുള്ള ക
അളവിനു പറ വേണ്ട; ചങ്ങഴിയും നാഴിയും കാഴ്ച വസ്തുവായി
അരിയില്‍ ആദ്യാക്ഷരം കുറിച്ചാല്‍ പിന്നെ തുടങ്ങുന്നതു തറയിലും പറയിലുമാണ്. പറയും, പനയും കടന്നാണു മലയാളി വളര്‍ന്നത്. പഴയകാലത
പൊട്ടുവെള്ളരി: ഭാഗ്യതാരകം
വേനല്‍ക്കാല പച്ചക്കറികൃഷിയില്‍ മികച്ച വിളവും പ്രവര് ത്തനലാഭവും നേടിക്കൊടുക്കുന്ന വിളയാണു പൊട്ടുവെള്ളരി. പാകമേറിയാല് പൊ
മൂന്നാം വര്‍ഷം നിറയെ കായ്കള്‍; വിസ്മയമായി ഹാസ് അവക്കാഡോ
കടുംപച്ച നിറവും മങ്ങിയ ചര്‍മവുമുള്ള അവക്കാഡോ വര്‍ഗത്തില്‍പ്പെട്ട കാലിഫോര്‍ണിയാക്കാരന്‍ ഹാസ് അവക്കാഡോ സംസ്ഥാനത്ത് ആദ്യമായ
പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും വീട്ടുമുറ്റത്ത്
പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും കൊതിക്കാത്തവരുണ്ടോ? എന്നാല്‍, പരിമിതികള്‍ ചൂണ്ടിക്കാട്ടി ഏറെപ്പേരും ആഗ്രഹം ഉള്ളി
നല്ലതേ കൊടുക്കൂ; അതു മണ്ണില്‍ പിടിക്കണം; ജനപ്രിയം കുറ്റിയാങ്കല്‍ നഴ്സറി
കഠിനാധ്വാനവും ആത്മാര്‍ഥതയും എന്തും നേരിടാനുള്ള മനോധൈര്യവുവുണ്ടെങ്കില് വിജയിപ്പിക്കാവുന്ന സംരംഭമാണ് നഴ്സറികളെന്നു തെളിയ
മലര്‍വാടിയില്‍ കൂട്ടുകൂടി മാത്തച്ചനും ഭാര്യയും
ചെടികളും പൂക്കളും ഇഷ്ടപ്പെടാത്തവര്‍ ആരുമില്ല. വീട്ടുമുറ്റങ്ങളില്‍ വസന്തം ചൊരിയുന്ന പൂന്തോട്ടങ്ങള്‍ കണ്ണിനും മനസിനും കുളി
ഉന്മേഷത്തിനും വരുമാനത്തിനും സസ്യനഴ്സറി
സൗന്ദര്യശാസ്ത്രത്തിന്റെ പരിധിയില്‍ തന്നെയാണ് ഉദ്യാനവൃത്തിയും. സുഗന്ധവാഹിയും വര്‍ണാഭവുമായ പുഷ്പങ്ങളും ചാരുതയാര്‍ന്ന അലങ്
പലേക്കര്‍ പാതയില്‍ ഒരു കൈനടി വിജയം
വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു ദിവസം മൈസൂര്‍ ഹദിനാറുവിലെ കൃഷിത്തോട്ടത്തില്‍ നില്‍ക്കുകയാണ് പ്രമുഖ പ്ലാന്റര്‍ കോഴിക്കോട് ച
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ കുട്ടയും
പുഞ്ചപാടത്ത് വിതയ്ക്കാനും, കൊയ്തു കൂട്ടിയതു കോരി മാറ്റാനും മുപ്പറ കുട്ട. കൂട്ടിയിട്ട പൊലിയിലെ (മെതിച്ചു കൂട്ടിയ നെല്ല്)
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ്ഥലം
പരിസ്ഥിതിയെ മലിനമാക്കാത്തതും എന്നാല്‍, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതുമായ കൃഷിരീതികള്‍ക്കാണ് ഇപ്പോള്‍ ഊന്നല്‍ കൊടുക്കുന്
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ.സാബുവിന്റെ നേട്ടം
സ്വയം വിത്തുല്പാദിപ്പിക്കാനുള്ള കഴിവ് അപൂര്‍വമായ ഓര്‍ക്കിഡ് ചെടികളില്‍ പ്രത്യേക രീതിയില്‍ പരാഗണം നടത്തി നൂറുകണക്കിന് ചെ
മൂട്ടില് കായ്ച്ചു രുചി പകരം മൂട്ടിപ്പഴം
മൂട്ടിപ്പഴമെന്ന പേര് വിചിത്രമെന്നു തോന്നുമെങ്കിലും മരത്തിന്റെ സ്വഭാവം കൊണ്ടാണ് ആ പഴത്തിന് അത്തരമൊരു പേര് കിട്ടിയത്. വന
കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര ഭക്ഷ്യോത്പാദനവും
ആഗോള തലത്തില്‍ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഭക്ഷ്യസുരക്ഷ ഭീഷണിയാണ്. കോവിഡ് വന്നതോടെ ഇതു രൂക്ഷമാകു കയും ച
അഭിനയവും മത്സ്യകൃഷിയും ഈ വൈദികന് ഹോബി
അഭിനയത്തോടൊപ്പം മത്സ്യകൃഷിയും ഹോബിയാക്കി പാലാ രൂപതയിലെ മുണ്ടാങ്കല്‍ സെന്റ് ഡൊമനിക് ഇടവക വികാരി റവ. ഡോ. മാത്യു കിഴക്കേഅരഞ
കാടകളില് പുതുജീവിതം തേടി ബീനയും കുടുംബവും
ആയിരം കോഴിക്ക് അരക്കാട'' എന്നാണു ചൊല്ല്. ഒത്തിരി വരുമാനത്തിന് ഇത്തിരിപ്പക്ഷികള്‍ ഏറെ സഹായകരം തന്നെ. മുട്ടയ് ക്കും ഇറച്ചി
മഞ്ഞള്‍ നടാം... ആദായം നേടാം
കേരളത്തിലെ സുഗന്ധവ്യഞ്ജന വിളകളില്‍ മുഖ്യപങ്കാണ് മഞ്ഞളിനുള്ളത്. പുരാതന കാലം മുതല്ക്കേ വിവിധ ആചാരനുഷ്ഠാനങ്ങളിലും പരമ്പരാഗ
മട്ടുപ്പാവിലെ ഹരിതസാമ്രാജ്യം
വളരെ കുറച്ചു സ്ഥലമുള്ളവര്‍ക്കുപോലും മുന്തിരിയും, ആപ്പിളും, ഡ്രാഗണ്‍ ഫ്രൂട്ടും, ഓറഞ്ചും, സ്ട്രോബറിയും പിന്നെ പച്ചക്കറിയ
ജൈവക്കൃഷിയിലേക്ക് ഇറങ്ങുമ്പോള്‍
കാര്‍ഷിക മേഖലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും നാള്‍ക്കുനാള്‍ താത്പര്യം വര്‍ധിച്ചുവരുന്നതുമായ ഒന്നാണു ജൈവക്കൃഷി. പ്രകൃ
പശുക്കള്‍ ജീവനുതുല്യം; പാല് സമൃദ്ധിയില്‍ ഷൈന്‍
ഇടുക്കി ജില്ലയില്‍ തൊടുപുഴയ്ക്കടുത്തു ചീനിക്കുഴി ഉടുമ്പന്നൂര്‍ കൂര്‍മുളാനിയില്‍ കെ.ബി. ഷൈന്‍ പശുക്കള്‍ ജീവനു തുല്യം. അവയെ
കീടങ്ങളെ ചെറുത്ത് മാമ്പഴമധുരം നുണയാം
മാമ്പഴം ഇഷ്ടപെടാത്ത മലയാളികളിലല്ല.'പഴങ്ങളുടെ രാജാവ്' എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. തൈകള്‍ നട്ട് കായ്ഫലത്തിനായുള്ള ക
അളവിനു പറ വേണ്ട; ചങ്ങഴിയും നാഴിയും കാഴ്ച വസ്തുവായി
അരിയില്‍ ആദ്യാക്ഷരം കുറിച്ചാല്‍ പിന്നെ തുടങ്ങുന്നതു തറയിലും പറയിലുമാണ്. പറയും, പനയും കടന്നാണു മലയാളി വളര്‍ന്നത്. പഴയകാലത
പൊട്ടുവെള്ളരി: ഭാഗ്യതാരകം
വേനല്‍ക്കാല പച്ചക്കറികൃഷിയില്‍ മികച്ച വിളവും പ്രവര് ത്തനലാഭവും നേടിക്കൊടുക്കുന്ന വിളയാണു പൊട്ടുവെള്ളരി. പാകമേറിയാല് പൊ
മൂന്നാം വര്‍ഷം നിറയെ കായ്കള്‍; വിസ്മയമായി ഹാസ് അവക്കാഡോ
കടുംപച്ച നിറവും മങ്ങിയ ചര്‍മവുമുള്ള അവക്കാഡോ വര്‍ഗത്തില്‍പ്പെട്ട കാലിഫോര്‍ണിയാക്കാരന്‍ ഹാസ് അവക്കാഡോ സംസ്ഥാനത്ത് ആദ്യമായ
പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും വീട്ടുമുറ്റത്ത്
പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും കൊതിക്കാത്തവരുണ്ടോ? എന്നാല്‍, പരിമിതികള്‍ ചൂണ്ടിക്കാട്ടി ഏറെപ്പേരും ആഗ്രഹം ഉള്ളി
നല്ലതേ കൊടുക്കൂ; അതു മണ്ണില്‍ പിടിക്കണം; ജനപ്രിയം കുറ്റിയാങ്കല്‍ നഴ്സറി
കഠിനാധ്വാനവും ആത്മാര്‍ഥതയും എന്തും നേരിടാനുള്ള മനോധൈര്യവുവുണ്ടെങ്കില് വിജയിപ്പിക്കാവുന്ന സംരംഭമാണ് നഴ്സറികളെന്നു തെളിയ
മലര്‍വാടിയില്‍ കൂട്ടുകൂടി മാത്തച്ചനും ഭാര്യയും
ചെടികളും പൂക്കളും ഇഷ്ടപ്പെടാത്തവര്‍ ആരുമില്ല. വീട്ടുമുറ്റങ്ങളില്‍ വസന്തം ചൊരിയുന്ന പൂന്തോട്ടങ്ങള്‍ കണ്ണിനും മനസിനും കുളി
ഉന്മേഷത്തിനും വരുമാനത്തിനും സസ്യനഴ്സറി
സൗന്ദര്യശാസ്ത്രത്തിന്റെ പരിധിയില്‍ തന്നെയാണ് ഉദ്യാനവൃത്തിയും. സുഗന്ധവാഹിയും വര്‍ണാഭവുമായ പുഷ്പങ്ങളും ചാരുതയാര്‍ന്ന അലങ്
പലേക്കര്‍ പാതയില്‍ ഒരു കൈനടി വിജയം
വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു ദിവസം മൈസൂര്‍ ഹദിനാറുവിലെ കൃഷിത്തോട്ടത്തില്‍ നില്‍ക്കുകയാണ് പ്രമുഖ പ്ലാന്റര്‍ കോഴിക്കോട് ച
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ കുട്ടയും
പുഞ്ചപാടത്ത് വിതയ്ക്കാനും, കൊയ്തു കൂട്ടിയതു കോരി മാറ്റാനും മുപ്പറ കുട്ട. കൂട്ടിയിട്ട പൊലിയിലെ (മെതിച്ചു കൂട്ടിയ നെല്ല്)
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ്ഥലം
പരിസ്ഥിതിയെ മലിനമാക്കാത്തതും എന്നാല്‍, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതുമായ കൃഷിരീതികള്‍ക്കാണ് ഇപ്പോള്‍ ഊന്നല്‍ കൊടുക്കുന്
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ.സാബുവിന്റെ നേട്ടം
സ്വയം വിത്തുല്പാദിപ്പിക്കാനുള്ള കഴിവ് അപൂര്‍വമായ ഓര്‍ക്കിഡ് ചെടികളില്‍ പ്രത്യേക രീതിയില്‍ പരാഗണം നടത്തി നൂറുകണക്കിന് ചെ
മൂട്ടില് കായ്ച്ചു രുചി പകരം മൂട്ടിപ്പഴം
മൂട്ടിപ്പഴമെന്ന പേര് വിചിത്രമെന്നു തോന്നുമെങ്കിലും മരത്തിന്റെ സ്വഭാവം കൊണ്ടാണ് ആ പഴത്തിന് അത്തരമൊരു പേര് കിട്ടിയത്. വന
കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര ഭക്ഷ്യോത്പാദനവും
ആഗോള തലത്തില്‍ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഭക്ഷ്യസുരക്ഷ ഭീഷണിയാണ്. കോവിഡ് വന്നതോടെ ഇതു രൂക്ഷമാകു കയും ച
അഭിനയവും മത്സ്യകൃഷിയും ഈ വൈദികന് ഹോബി
അഭിനയത്തോടൊപ്പം മത്സ്യകൃഷിയും ഹോബിയാക്കി പാലാ രൂപതയിലെ മുണ്ടാങ്കല്‍ സെന്റ് ഡൊമനിക് ഇടവക വികാരി റവ. ഡോ. മാത്യു കിഴക്കേഅരഞ
കാടകളില് പുതുജീവിതം തേടി ബീനയും കുടുംബവും
ആയിരം കോഴിക്ക് അരക്കാട'' എന്നാണു ചൊല്ല്. ഒത്തിരി വരുമാനത്തിന് ഇത്തിരിപ്പക്ഷികള്‍ ഏറെ സഹായകരം തന്നെ. മുട്ടയ് ക്കും ഇറച്ചി
എത്ര സുന്ദരം; ഈ അലങ്കാരക്കോഴികള്‍...
അലങ്കാര കോഴികളെ കണ്ടാല്‍ കണ്ണെടുക്കാനേ തോന്നില്ല. അത്രയ്ക്ക് സുന്ദരന്മാരും സുന്ദരികളുമാണ് അവ. ഭിന്ന വര്‍ണക്കുപ്പായമിട്ടു
ഇത് തേനൂറും കാലം
തേന്‍ വിളവെടുപ്പിന്റെ കാലമാണിത്. മെച്ചപ്പെട്ട വരുമാനമുണ്ടാക്കാന്‍ തയാറെടുക്കുമ്പോള്‍ ചില മുന്നൊരുക്കങ്ങളും അനിവാര്യമാണ്
നീലവാകച്ചേലില്‍ മറയൂര്‍
തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മൂന്നാറില്‍ നിന്നു മറയൂരിലേക്കുള്ള പാതയില്‍ എപ്പോഴും നല്ല തിരക്കാണ്.കഠിനമായ വേനല്‍ച്ചൂടില്‍
തലനാടിനു തലപ്പൊക്കമായി ഗ്രാമ്പൂ
പേരുപോലെ തന്നെ തലനാടിന് അല്പം തലപ്പൊക്കം കൂടുതലുണ്ട്. അതിലൊന്നു മലയുടെ പൊക്കമാണ്. മറ്റൊന്നു ഭൗമസൂചിക അവകാശപ്പെടുന്ന ഗ്രാ
ഏലം സര്‍വകാല വിലയിടിവില്‍ നടുവൊടിഞ്ഞു കര്‍ഷകര്‍
ഏലം കര്‍ഷകര്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി യിലാണ്. ഉദ്പാദന ചെലവിന്റെ പകുതി പോലും വില ലഭിക്കാതെ, വാങ്ങാന്‍ ആളില്ല
കലപ്പയില്‍ കൈവയ്ക്കാന്‍ ആളില്ല
പണ്ട് കുട്ടനാടന്‍ പാടശേഖരങ്ങളുടെ പുറബണ്ടുകളിലൂടെ ഇടതു തോളില്‍ കലപ്പയും വലതു കൈയില്‍ പേരവടിയുമായി പോത്തുകള്‍ക്കു പിന്നാലെ
ഹരിതാഭം ഈ യുവക്ഷേത്ര
അക്കാദമിക് വിദ്യാഭ്യാസത്തിനൊപ്പം പരമ്പരാഗത കാര്‍ഷിക അറിവും പകര്‍ന്നു നല്കി ഹരിത കാര്‍ഷിക കലാശാലയായി മാറുകയാണു പാലക്കാട്
പ്രോബയോട്ടിക്കുകള്‍: പശുപരിപാലകരുടെ പ്രിയമിത്രം
ആട്, പശു, എരുമ തുടങ്ങി അയവെട്ടുന്ന മൃഗങ്ങളുടെ ദഹന പ്രവര് ത്തനങ്ങളും പോഷകാഗിരണവും പ്രധാനമായും നടക്കുന്നതു സൂക്ഷ്മാണുക്കള
വില്വാദ്രി മുത്തശ്ശിക്ക് പ്രായം 33, പ്രസവം 29
തിരുവില്വാമലയ്ക്കടുത്തു വില്വാമല താഴ്വാര ങ്ങളില്‍ കാണുന്ന നാടന്‍ വില്വാദ്രി പശുക്കളിലെ മുത്തശ്ശിയാണു സുന്ദരി. 33 വയസുള്ള
വെച്ചൂരിന് തിലകക്കുറിയായി ഡോ. ശോശാമ്മയുടെ പത്മശ്രീ
നാലു പതിറ്റാണ്ട് നീണ്ടുനിന്ന വെച്ചൂര്‍ പശു സംരക്ഷണപദ്ധതിയുടെ ചുക്കാന്‍ പിടിച്ച ഡോ. ശോശാമ്മ ഐപ്
Latest News
"തലവെട്ടി ചെങ്കൊടി നാട്ടും'; ഭീഷണിയുമായി സിപിഎം
മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ്
കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; യൂണിയനുകള്‍ക്കെതിരെ ഹൈക്കോടതി
"വെള്ളപുതപ്പിച്ച് കിടത്താനറിയാം'; കൊലവിളി പ്രസംഗവുമായി സിപിഎം നേതാവ്
സ്വർണ വില കുതിച്ചു കയറി
Latest News
"തലവെട്ടി ചെങ്കൊടി നാട്ടും'; ഭീഷണിയുമായി സിപിഎം
മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ്
കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; യൂണിയനുകള്‍ക്കെതിരെ ഹൈക്കോടതി
"വെള്ളപുതപ്പിച്ച് കിടത്താനറിയാം'; കൊലവിളി പ്രസംഗവുമായി സിപിഎം നേതാവ്
സ്വർണ വില കുതിച്ചു കയറി
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top