Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
മഞ്ഞള്‍ നടാം... ആദായം നേടാം
മട്ടുപ്പാവിലെ ഹരിതസാമ്രാജ്യം
ജൈവക്കൃഷിയിലേക്ക് ഇറങ്ങുമ്പോള്‍
പശുക്കള്‍ ജീവനുതുല്യം; പാല് സമൃദ്ധിയില്‍...
കീടങ്ങളെ ചെറുത്ത് മാമ്പഴമധുരം നുണയാം
അളവിനു പറ വേണ്ട; ചങ്ങഴിയും നാഴിയും കാഴ്ച...
പൊട്ടുവെള്ളരി: ഭാഗ്യതാരകം
മൂന്നാം വര്‍ഷം നിറയെ കായ്കള്‍; വിസ്മയമായ...
പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും ...
Previous
Next
Karshakan
ചന്ദനസുഗന്ധത്തിനൊപ്പം മറയൂരിനു ശര്‍ക്കര മധുരവും
തമിഴ്നാട് അതിര്‍ത്തി പങ്കി ടുന്ന മറയൂരിനെപ്രശസ്തിയിലെത്തിച്ചതു ചന്ദനമാണ്. സംസ്ഥാനത്തെ ഏക സ്വാഭാവിക ചന്ദന വനം. എന്നാല്‍, ഇന്ന് അതിനൊപ്പം മറയൂര്‍ ശര്‍ക്കരയും ഏറെ പ്രശസ്തമാണ്. കാരണം സംസ്ഥാ നത്ത് വാണിജ്യാടിസ്ഥാനത്തില്‍ കരിമ്പ് കൃഷിയും ശര്‍ക്കര ഉല്പാദ നവും ഉള്ള ഏക പ്രദേശമാണ് മറയൂര്‍.
പണ്ട് നെല്ലു വിളഞ്ഞിരുന്ന മലമുകളിലെ പാടങ്ങളില്‍ ഇപ്പോള്‍ 12 മാസവും കരിമ്പ് മാത്രം. അതുകൊണ്ടു തന്നെ മറയൂരില്‍ ശര്‍ക്കര ഉത്പാദനം ഒരു കുടില്‍ വ്യവസായ മായി മാറിക്കിഴിഞ്ഞു. വര്‍ഷം 4800 ടണ്‍ ശര്‍ക്കര ഇവിടെ ഉത്പാദിപ്പി ക്കുന്നുണ്ടെന്നാണു കണക്ക്.
സമുദ്രനിരപ്പില്‍ നിന്നു 1700 മുതല്‍ 4500 അടി അവരെ ഉയരത്തിലാണു മറയൂര്‍- കാന്തല്ലൂര്‍ മേഖലയുടെ കിടപ്പ്. മറയൂര്‍ ചന്ദന റിസര്‍വ്,ചിന്നാര്‍ വന്യജീവി സങ്കേതം, കുറിഞ്ഞിമല സങ്കേതം, പാമ്പാടും ചോല, ആനമുടി ചോല നാഷണല്‍ പാര്‍ക്ക് എന്നീ വനമേഖലകളാല്‍ ചുറ്റപ്പെട്ട പ്രദേശമാണിത്.
മഴനിഴല്‍ പ്രദേശമായ മറയൂരില്‍ കരിമ്പുകൃഷി എത്തിയിട്ട് അധികം കാലമായിട്ടില്ല. കേരളത്തില്‍ കിഴക്കോട്ടൊഴുകുന്ന മൂന്നു നദികളില്‍ ഒന്നായ പാമ്പാറിന്റെ തീരമായ മറയൂരില്‍ കുടിയേറ്റം ആരംഭിച്ച കാലം മുതല്‍ നെല്‍ കൃഷിക്കായിരുന്നു പ്രാധാന്യം. ഇതിനുപുറമേ കന്നുകാലിവളര്‍ത്തലും ഉണ്ടായിരുന്നു.
മലഞ്ചെരുവുകളിലെ തട്ടു തട്ടായ പാടങ്ങളില്‍ ആദ്യ ആറുമാസം ജീരകം എന്ന ഇനം നെല്ലാണു വിളഞ്ഞിരുന്നത്. ശേഷിക്കുന്ന ആറു മാസം കന്നുകാലികള്‍ മേയും. കൊയ്ത്തിനുശേഷം ശേഖരിക്കുന്ന വൈക്കോല്‍ ആയിരുന്നു കന്നുകാലികളുടെ തീറ്റ. എന്നാല്‍, കൃഷിയുള്ള ആറുമാസക്കാലം മറയൂര്‍ കാടുകളിലാണു കാലികള്‍ മേഞ്ഞി രുന്നത്.
എന്നാല്‍, 1970കളുടെ ആദ്യപകുതി യില്‍ വനത്തില്‍ കാലികളെ മേയ് ക്കുന്ന ത്തിനു വിലക്കു വന്നു. അതോടെകര്ഷകര് കന്നുകാലി വളര്‍ത്തല്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി. നെല്കൃഷികൊണ്ടുമാത്രം ഉപജീവനം സാധ്യമാകാതെ വന്ന തോടെ ചിലര്‍ തമിഴ്നാട്ടില്‍നിന്നു കരിമ്പ് കൊണ്ടു വന്നു പരീക്ഷിച്ചു. ആദായകരമെന്നു മനസിലായതോടെ കര്‍ഷകര്‍ സാവധാനം കരിമ്പ് കൃഷിയിലേക്ക് കളംമാറ്റി. ഒമ്പതു മുതല്‍ 12 മാസത്തെ വിളവാണ് കരിമ്പിനു വേണ്ടത്.
അതോടെ നെല്‍കൃഷി ഇല്ലാതായി. തുടക്ക ത്തില്‍ 2200 ഏക്കറില്‍ വരെ കരിമ്പു കൃഷി ഉണ്ടായിരുന്നു. ഇപ്പോ ഴത് 1200 ഏക്കറിലായി ചുരുങ്ങി. ജലക്ഷാമവും ചെലവിനനുസരിച്ചുള്ള വിലയും ലഭിക്കാത്തതു മൂലമാണു പലരും കൃഷി ഉപേക്ഷിച്ചത്. മാസത്തില്‍ രണ്ടു തവണയെങ്കിലും ജലസേചനം നടത്തണം. കാവേരി തര്‍ക്കത്തില്‍ പെട്ട് കാവേരിയുടെ കൈവഴിയായ പാമ്പാര്‍ ജലസേചന പദ്ധതികളും വൈകി.
നിലമൊരുക്കി ഒരടി അകലത്തില്‍ കരണ (കരിമ്പിന്റെ ഇളം തണ്ട്) നട്ടാണു കൃഷി ആരംഭിക്കുന്നത്. വിത്തിന് ഉപയോഗിക്കുന്ന കരിമ്പിന്റെ തലഭാഗത്തിനാണു കരണ എന്നു പറയുന്നത്. 90 ദിവസത്തിനകം വളമിടണം. ജൈവവളമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. കരിമ്പ് മൂപ്പ് എത്തുന്നതോടെ കര്‍ഷകന്റെ റോള്‍ കഴിഞ്ഞു.
കരിമ്പ് വെട്ടുകയും ശര്‍ക്കര ഉത്പാദിപ്പിക്കുകയും ചെയ്യുന്നതു തമിഴ്നാട്ടിലെ ഉദുമല്‍ പേട്ട താലൂക്കിലെ ഓണകല്ലൂര് ഗ്രാമത്തില്‍ നിന്നുള്ളവരാണ്. ക്രഷര്‍, ചക്ക് ഡീസല്‍ എന്ജിന്, കരിമ്പു നീര് തിളപ്പിച്ച് ഒഴിക്കുന്ന പ്രത്യേകതരം പാത്രം (കൊപ്ര) എന്നിവ അടങ്ങുന്ന യൂണിറ്റുമായി കുടുംബസ മേതമാണ് സംഘം മറയൂരില്‍ എത്തുന്നത്. കരിമ്പിന് തോട്ടത്തില്‍ ഷെഡ് കെട്ടി അവിടെത്തന്നെ താമസിച്ചാണ് ശര്‍ക്കര തയ്യാറാക്കുന്നത്.
വെട്ടി കൊണ്ടുവരുന്നകരിമ്പ് ആദ്യം ക്രഷറുകളില്‍ ചതച്ച് നീര് വേര്‍തിരിക്കും. ഇത് വലിയ ലോഹ ചട്ടികളില്‍ ഒഴിച്ച് തിളപ്പിച്ച് വറ്റിക്കും. അഴുക്ക് കളയാന്‍ ചെറിയ അളവില്‍ സോഡാ കാരവും ശര്‍ക്കര കട്ടിയായി കിട്ടാന്‍ ചുണ്ണാമ്പും ചേര്‍ക്കും. നീര് വറ്റി കൊഴുത്ത പരുവത്തിലെത്തിക്കഴിഞ്ഞാല് കൈകള്‍ കൊണ്ട് ഉരുട്ടും. 600 ലിറ്റര്‍ കരിമ്പ് നീരില്‍ നിന്നു 150 മുതല്‍ 180 കിലോ ശര്‍ക്കര ലഭിക്കും. 97% ആണ് മറയൂര്‍ ശര്‍ക്കരയിലെ പഞ്ചസാരയുടെ അളവ്.
തമിഴ്നാട് ശര്‍ക്കരയില്‍ ഇത് 85 ശതമാനത്തില്‍ താഴെയാണ്. ഇരുമ്പിന്റെ അംശം കൂടിയതും സോഡിയത്തിന്റെ അള വിലുള്ള കുറവുമാണ് മറയൂര്‍ ശര്‍ക്കരയെ വ്യത്യസ്തമാക്കുന്നത്. 50 കിലോ ചാക്കിന് 3000 രൂപയാണ് കര്ഷകന് കിട്ടുന്ന ഇപ്പോഴത്തെ ശരാശരി വില. 10 വര്‍ഷമായി ശര്ക്ക രയുടെ വിലയില്‍ കാര്യമായ മാറ്റമില്ല.
മലമടക്കുകളിലെ കൃഷിയും മൂടല്‍ മഞ്ഞും നൂല് മഴയും ശീതകാറ്റും കരിമ്പ് കൃഷിക്ക് ഏറെ അനുയോജ്യമാണ്. 400 വര്‍ഷമായി പിന്തുടരുന്ന ശര്‍ക്കര ഉത്പാദന രീതിയാണ് ഇപ്പോ ഴുമുള്ളത്. ഉപ്പുരസമോ പുളിപ്പോ ഒന്നുമില്ലാത്ത ശര്‍ക്കര ഉത്പാദിപ്പിക്കാന്‍ കഴിയുന്നത് അതുകൊണ്ടു കൂടിയാവാം.
മറയൂര്‍ ശര്‍ക്കരയ്ക്ക് ഭൗമ സൂചിക
നിലവാരം കൊണ്ടും ഗുണമേന്മ കൊണ്ടും പ്രശസ്തമായ മറയൂര്‍ ശര്‍ക്കരയ്ക്ക് ഭൗമ സൂചിക ലഭിച്ചിട്ടുണ്ട്. മറയൂര്‍ ശര്‍ക്കരയുടെ പേരില്‍ വിപണയില്‍ വ്യാപകമായി വ്യാജശര്‍ക്കര എത്തിത്തുടങ്ങിയതോടെയാണ് ഭൗമ സൂചികയ്ക്കു വേണ്ടിയുള്ള ശ്രമം തുടങ്ങിയത്. കാര്‍ഷിക സര്‍വകലാശാലയിലെ ബൗദ്ധിക സ്വത്തവകാശ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. സി.ആര്. എല്‍സിയെ ഇതിന്റെ സാധ്യത പഠനം ഏല്പിച്ചു. തുടര്‍ന്ന് തെളിവുകള്‍ ശേഖരിച്ചു.
മറയൂര്‍ ശര്‍ക്കരയുടെ സാമ്പിളുകളും വിപണിയിലെ മറ്റ് ശര്‍ക്കരയുടെ സാമ്പിളുകളും ശേഖരിച്ച് ലാബില്‍ കൊടുത്ത് പരിശോധിച്ചു. തുടര്‍ന്നു മറയൂര്‍-കാന്തല്ലൂര്‍ മേഖലയില്‍ കരിമ്പ് കൃഷി ചെയ്യുന്ന മേഖലയുടെ ആധികാരികമായ മാപ്പ് തയാറാക്കി ലോഗോയും ചേര്‍ത്ത് കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ചെന്നൈയില്‍ പ്രവര്‍ത്തി ക്കൂന്ന ജ്യോഗ്രഫിക്കല്‍ ഇന്‍ഡി ക്കേഷന് രജിസ്ട്രിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ഇതേത്തുടര്‍ന്ന് മറയൂര്‍ ശര്‍ക്കരയ്ക്ക് ഭൗമ സൂചിക പദവി ലഭിച്ചു.
ജിതേഷ് ചെറുവള്ളില്‍
മഞ്ഞള്‍ നടാം... ആദായം നേടാം
കേരളത്തിലെ സുഗന്ധവ്യഞ്ജന വിളകളില്‍ മുഖ്യപങ്കാണ് മഞ്ഞളിനുള്ളത്. പുരാതന കാലം മുതല്ക്കേ വിവിധ ആചാരനുഷ്ഠാനങ്ങളിലും പരമ്പരാഗ
മട്ടുപ്പാവിലെ ഹരിതസാമ്രാജ്യം
വളരെ കുറച്ചു സ്ഥലമുള്ളവര്‍ക്കുപോലും മുന്തിരിയും, ആപ്പിളും, ഡ്രാഗണ്‍ ഫ്രൂട്ടും, ഓറഞ്ചും, സ്ട്രോബറിയും പിന്നെ പച്ചക്കറിയ
ജൈവക്കൃഷിയിലേക്ക് ഇറങ്ങുമ്പോള്‍
കാര്‍ഷിക മേഖലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും നാള്‍ക്കുനാള്‍ താത്പര്യം വര്‍ധിച്ചുവരുന്നതുമായ ഒന്നാണു ജൈവക്കൃഷി. പ്രകൃ
പശുക്കള്‍ ജീവനുതുല്യം; പാല് സമൃദ്ധിയില്‍ ഷൈന്‍
ഇടുക്കി ജില്ലയില്‍ തൊടുപുഴയ്ക്കടുത്തു ചീനിക്കുഴി ഉടുമ്പന്നൂര്‍ കൂര്‍മുളാനിയില്‍ കെ.ബി. ഷൈന്‍ പശുക്കള്‍ ജീവനു തുല്യം. അവയെ
കീടങ്ങളെ ചെറുത്ത് മാമ്പഴമധുരം നുണയാം
മാമ്പഴം ഇഷ്ടപെടാത്ത മലയാളികളിലല്ല.'പഴങ്ങളുടെ രാജാവ്' എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. തൈകള്‍ നട്ട് കായ്ഫലത്തിനായുള്ള ക
അളവിനു പറ വേണ്ട; ചങ്ങഴിയും നാഴിയും കാഴ്ച വസ്തുവായി
അരിയില്‍ ആദ്യാക്ഷരം കുറിച്ചാല്‍ പിന്നെ തുടങ്ങുന്നതു തറയിലും പറയിലുമാണ്. പറയും, പനയും കടന്നാണു മലയാളി വളര്‍ന്നത്. പഴയകാലത
പൊട്ടുവെള്ളരി: ഭാഗ്യതാരകം
വേനല്‍ക്കാല പച്ചക്കറികൃഷിയില്‍ മികച്ച വിളവും പ്രവര് ത്തനലാഭവും നേടിക്കൊടുക്കുന്ന വിളയാണു പൊട്ടുവെള്ളരി. പാകമേറിയാല് പൊ
മൂന്നാം വര്‍ഷം നിറയെ കായ്കള്‍; വിസ്മയമായി ഹാസ് അവക്കാഡോ
കടുംപച്ച നിറവും മങ്ങിയ ചര്‍മവുമുള്ള അവക്കാഡോ വര്‍ഗത്തില്‍പ്പെട്ട കാലിഫോര്‍ണിയാക്കാരന്‍ ഹാസ് അവക്കാഡോ സംസ്ഥാനത്ത് ആദ്യമായ
പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും വീട്ടുമുറ്റത്ത്
പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും കൊതിക്കാത്തവരുണ്ടോ? എന്നാല്‍, പരിമിതികള്‍ ചൂണ്ടിക്കാട്ടി ഏറെപ്പേരും ആഗ്രഹം ഉള്ളി
നല്ലതേ കൊടുക്കൂ; അതു മണ്ണില്‍ പിടിക്കണം; ജനപ്രിയം കുറ്റിയാങ്കല്‍ നഴ്സറി
കഠിനാധ്വാനവും ആത്മാര്‍ഥതയും എന്തും നേരിടാനുള്ള മനോധൈര്യവുവുണ്ടെങ്കില് വിജയിപ്പിക്കാവുന്ന സംരംഭമാണ് നഴ്സറികളെന്നു തെളിയ
മലര്‍വാടിയില്‍ കൂട്ടുകൂടി മാത്തച്ചനും ഭാര്യയും
ചെടികളും പൂക്കളും ഇഷ്ടപ്പെടാത്തവര്‍ ആരുമില്ല. വീട്ടുമുറ്റങ്ങളില്‍ വസന്തം ചൊരിയുന്ന പൂന്തോട്ടങ്ങള്‍ കണ്ണിനും മനസിനും കുളി
ഉന്മേഷത്തിനും വരുമാനത്തിനും സസ്യനഴ്സറി
സൗന്ദര്യശാസ്ത്രത്തിന്റെ പരിധിയില്‍ തന്നെയാണ് ഉദ്യാനവൃത്തിയും. സുഗന്ധവാഹിയും വര്‍ണാഭവുമായ പുഷ്പങ്ങളും ചാരുതയാര്‍ന്ന അലങ്
പലേക്കര്‍ പാതയില്‍ ഒരു കൈനടി വിജയം
വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു ദിവസം മൈസൂര്‍ ഹദിനാറുവിലെ കൃഷിത്തോട്ടത്തില്‍ നില്‍ക്കുകയാണ് പ്രമുഖ പ്ലാന്റര്‍ കോഴിക്കോട് ച
അലങ്കാര തത്തകളെ പ്രണയിച്ച് ഡോക്ടറും കുട്ട്യോളും
ലോലാ.. പെപ്പെ... എന്ന വിളി കേള്‍ക്കേണ്ട താമസം അവ പറന്നുവന്നു തോളിലിരിക്കും. കൈയില്‍ ധാന്യങ്ങളുണ്ടെങ്കില് കൈത്തണ്ടയിലിരു
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ കുട്ടയും
പുഞ്ചപാടത്ത് വിതയ്ക്കാനും, കൊയ്തു കൂട്ടിയതു കോരി മാറ്റാനും മുപ്പറ കുട്ട. കൂട്ടിയിട്ട പൊലിയിലെ (മെതിച്ചു കൂട്ടിയ നെല്ല്)
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ്ഥലം
പരിസ്ഥിതിയെ മലിനമാക്കാത്തതും എന്നാല്‍, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതുമായ കൃഷിരീതികള്‍ക്കാണ് ഇപ്പോള്‍ ഊന്നല്‍ കൊടുക്കുന്
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ.സാബുവിന്റെ നേട്ടം
സ്വയം വിത്തുല്പാദിപ്പിക്കാനുള്ള കഴിവ് അപൂര്‍വമായ ഓര്‍ക്കിഡ് ചെടികളില്‍ പ്രത്യേക രീതിയില്‍ പരാഗണം നടത്തി നൂറുകണക്കിന് ചെ
മൂട്ടില് കായ്ച്ചു രുചി പകരം മൂട്ടിപ്പഴം
മൂട്ടിപ്പഴമെന്ന പേര് വിചിത്രമെന്നു തോന്നുമെങ്കിലും മരത്തിന്റെ സ്വഭാവം കൊണ്ടാണ് ആ പഴത്തിന് അത്തരമൊരു പേര് കിട്ടിയത്. വന
കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര ഭക്ഷ്യോത്പാദനവും
ആഗോള തലത്തില്‍ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഭക്ഷ്യസുരക്ഷ ഭീഷണിയാണ്. കോവിഡ് വന്നതോടെ ഇതു രൂക്ഷമാകു കയും ച
അഭിനയവും മത്സ്യകൃഷിയും ഈ വൈദികന് ഹോബി
അഭിനയത്തോടൊപ്പം മത്സ്യകൃഷിയും ഹോബിയാക്കി പാലാ രൂപതയിലെ മുണ്ടാങ്കല്‍ സെന്റ് ഡൊമനിക് ഇടവക വികാരി റവ. ഡോ. മാത്യു കിഴക്കേഅരഞ
മഞ്ഞള്‍ നടാം... ആദായം നേടാം
കേരളത്തിലെ സുഗന്ധവ്യഞ്ജന വിളകളില്‍ മുഖ്യപങ്കാണ് മഞ്ഞളിനുള്ളത്. പുരാതന കാലം മുതല്ക്കേ വിവിധ ആചാരനുഷ്ഠാനങ്ങളിലും പരമ്പരാഗ
മട്ടുപ്പാവിലെ ഹരിതസാമ്രാജ്യം
വളരെ കുറച്ചു സ്ഥലമുള്ളവര്‍ക്കുപോലും മുന്തിരിയും, ആപ്പിളും, ഡ്രാഗണ്‍ ഫ്രൂട്ടും, ഓറഞ്ചും, സ്ട്രോബറിയും പിന്നെ പച്ചക്കറിയ
ജൈവക്കൃഷിയിലേക്ക് ഇറങ്ങുമ്പോള്‍
കാര്‍ഷിക മേഖലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും നാള്‍ക്കുനാള്‍ താത്പര്യം വര്‍ധിച്ചുവരുന്നതുമായ ഒന്നാണു ജൈവക്കൃഷി. പ്രകൃ
പശുക്കള്‍ ജീവനുതുല്യം; പാല് സമൃദ്ധിയില്‍ ഷൈന്‍
ഇടുക്കി ജില്ലയില്‍ തൊടുപുഴയ്ക്കടുത്തു ചീനിക്കുഴി ഉടുമ്പന്നൂര്‍ കൂര്‍മുളാനിയില്‍ കെ.ബി. ഷൈന്‍ പശുക്കള്‍ ജീവനു തുല്യം. അവയെ
കീടങ്ങളെ ചെറുത്ത് മാമ്പഴമധുരം നുണയാം
മാമ്പഴം ഇഷ്ടപെടാത്ത മലയാളികളിലല്ല.'പഴങ്ങളുടെ രാജാവ്' എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. തൈകള്‍ നട്ട് കായ്ഫലത്തിനായുള്ള ക
അളവിനു പറ വേണ്ട; ചങ്ങഴിയും നാഴിയും കാഴ്ച വസ്തുവായി
അരിയില്‍ ആദ്യാക്ഷരം കുറിച്ചാല്‍ പിന്നെ തുടങ്ങുന്നതു തറയിലും പറയിലുമാണ്. പറയും, പനയും കടന്നാണു മലയാളി വളര്‍ന്നത്. പഴയകാലത
പൊട്ടുവെള്ളരി: ഭാഗ്യതാരകം
വേനല്‍ക്കാല പച്ചക്കറികൃഷിയില്‍ മികച്ച വിളവും പ്രവര് ത്തനലാഭവും നേടിക്കൊടുക്കുന്ന വിളയാണു പൊട്ടുവെള്ളരി. പാകമേറിയാല് പൊ
മൂന്നാം വര്‍ഷം നിറയെ കായ്കള്‍; വിസ്മയമായി ഹാസ് അവക്കാഡോ
കടുംപച്ച നിറവും മങ്ങിയ ചര്‍മവുമുള്ള അവക്കാഡോ വര്‍ഗത്തില്‍പ്പെട്ട കാലിഫോര്‍ണിയാക്കാരന്‍ ഹാസ് അവക്കാഡോ സംസ്ഥാനത്ത് ആദ്യമായ
പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും വീട്ടുമുറ്റത്ത്
പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും കൊതിക്കാത്തവരുണ്ടോ? എന്നാല്‍, പരിമിതികള്‍ ചൂണ്ടിക്കാട്ടി ഏറെപ്പേരും ആഗ്രഹം ഉള്ളി
നല്ലതേ കൊടുക്കൂ; അതു മണ്ണില്‍ പിടിക്കണം; ജനപ്രിയം കുറ്റിയാങ്കല്‍ നഴ്സറി
കഠിനാധ്വാനവും ആത്മാര്‍ഥതയും എന്തും നേരിടാനുള്ള മനോധൈര്യവുവുണ്ടെങ്കില് വിജയിപ്പിക്കാവുന്ന സംരംഭമാണ് നഴ്സറികളെന്നു തെളിയ
മലര്‍വാടിയില്‍ കൂട്ടുകൂടി മാത്തച്ചനും ഭാര്യയും
ചെടികളും പൂക്കളും ഇഷ്ടപ്പെടാത്തവര്‍ ആരുമില്ല. വീട്ടുമുറ്റങ്ങളില്‍ വസന്തം ചൊരിയുന്ന പൂന്തോട്ടങ്ങള്‍ കണ്ണിനും മനസിനും കുളി
ഉന്മേഷത്തിനും വരുമാനത്തിനും സസ്യനഴ്സറി
സൗന്ദര്യശാസ്ത്രത്തിന്റെ പരിധിയില്‍ തന്നെയാണ് ഉദ്യാനവൃത്തിയും. സുഗന്ധവാഹിയും വര്‍ണാഭവുമായ പുഷ്പങ്ങളും ചാരുതയാര്‍ന്ന അലങ്
പലേക്കര്‍ പാതയില്‍ ഒരു കൈനടി വിജയം
വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു ദിവസം മൈസൂര്‍ ഹദിനാറുവിലെ കൃഷിത്തോട്ടത്തില്‍ നില്‍ക്കുകയാണ് പ്രമുഖ പ്ലാന്റര്‍ കോഴിക്കോട് ച
അലങ്കാര തത്തകളെ പ്രണയിച്ച് ഡോക്ടറും കുട്ട്യോളും
ലോലാ.. പെപ്പെ... എന്ന വിളി കേള്‍ക്കേണ്ട താമസം അവ പറന്നുവന്നു തോളിലിരിക്കും. കൈയില്‍ ധാന്യങ്ങളുണ്ടെങ്കില് കൈത്തണ്ടയിലിരു
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ കുട്ടയും
പുഞ്ചപാടത്ത് വിതയ്ക്കാനും, കൊയ്തു കൂട്ടിയതു കോരി മാറ്റാനും മുപ്പറ കുട്ട. കൂട്ടിയിട്ട പൊലിയിലെ (മെതിച്ചു കൂട്ടിയ നെല്ല്)
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ്ഥലം
പരിസ്ഥിതിയെ മലിനമാക്കാത്തതും എന്നാല്‍, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതുമായ കൃഷിരീതികള്‍ക്കാണ് ഇപ്പോള്‍ ഊന്നല്‍ കൊടുക്കുന്
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ.സാബുവിന്റെ നേട്ടം
സ്വയം വിത്തുല്പാദിപ്പിക്കാനുള്ള കഴിവ് അപൂര്‍വമായ ഓര്‍ക്കിഡ് ചെടികളില്‍ പ്രത്യേക രീതിയില്‍ പരാഗണം നടത്തി നൂറുകണക്കിന് ചെ
മൂട്ടില് കായ്ച്ചു രുചി പകരം മൂട്ടിപ്പഴം
മൂട്ടിപ്പഴമെന്ന പേര് വിചിത്രമെന്നു തോന്നുമെങ്കിലും മരത്തിന്റെ സ്വഭാവം കൊണ്ടാണ് ആ പഴത്തിന് അത്തരമൊരു പേര് കിട്ടിയത്. വന
കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര ഭക്ഷ്യോത്പാദനവും
ആഗോള തലത്തില്‍ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഭക്ഷ്യസുരക്ഷ ഭീഷണിയാണ്. കോവിഡ് വന്നതോടെ ഇതു രൂക്ഷമാകു കയും ച
അഭിനയവും മത്സ്യകൃഷിയും ഈ വൈദികന് ഹോബി
അഭിനയത്തോടൊപ്പം മത്സ്യകൃഷിയും ഹോബിയാക്കി പാലാ രൂപതയിലെ മുണ്ടാങ്കല്‍ സെന്റ് ഡൊമനിക് ഇടവക വികാരി റവ. ഡോ. മാത്യു കിഴക്കേഅരഞ
കാടകളില് പുതുജീവിതം തേടി ബീനയും കുടുംബവും
ആയിരം കോഴിക്ക് അരക്കാട'' എന്നാണു ചൊല്ല്. ഒത്തിരി വരുമാനത്തിന് ഇത്തിരിപ്പക്ഷികള്‍ ഏറെ സഹായകരം തന്നെ. മുട്ടയ് ക്കും ഇറച്ചി
എത്ര സുന്ദരം; ഈ അലങ്കാരക്കോഴികള്‍...
അലങ്കാര കോഴികളെ കണ്ടാല്‍ കണ്ണെടുക്കാനേ തോന്നില്ല. അത്രയ്ക്ക് സുന്ദരന്മാരും സുന്ദരികളുമാണ് അവ. ഭിന്ന വര്‍ണക്കുപ്പായമിട്ടു
ഇത് തേനൂറും കാലം
തേന്‍ വിളവെടുപ്പിന്റെ കാലമാണിത്. മെച്ചപ്പെട്ട വരുമാനമുണ്ടാക്കാന്‍ തയാറെടുക്കുമ്പോള്‍ ചില മുന്നൊരുക്കങ്ങളും അനിവാര്യമാണ്
നീലവാകച്ചേലില്‍ മറയൂര്‍
തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മൂന്നാറില്‍ നിന്നു മറയൂരിലേക്കുള്ള പാതയില്‍ എപ്പോഴും നല്ല തിരക്കാണ്.കഠിനമായ വേനല്‍ച്ചൂടില്‍
തലനാടിനു തലപ്പൊക്കമായി ഗ്രാമ്പൂ
പേരുപോലെ തന്നെ തലനാടിന് അല്പം തലപ്പൊക്കം കൂടുതലുണ്ട്. അതിലൊന്നു മലയുടെ പൊക്കമാണ്. മറ്റൊന്നു ഭൗമസൂചിക അവകാശപ്പെടുന്ന ഗ്രാ
ഏലം സര്‍വകാല വിലയിടിവില്‍ നടുവൊടിഞ്ഞു കര്‍ഷകര്‍
ഏലം കര്‍ഷകര്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി യിലാണ്. ഉദ്പാദന ചെലവിന്റെ പകുതി പോലും വില ലഭിക്കാതെ, വാങ്ങാന്‍ ആളില്ല
കലപ്പയില്‍ കൈവയ്ക്കാന്‍ ആളില്ല
പണ്ട് കുട്ടനാടന്‍ പാടശേഖരങ്ങളുടെ പുറബണ്ടുകളിലൂടെ ഇടതു തോളില്‍ കലപ്പയും വലതു കൈയില്‍ പേരവടിയുമായി പോത്തുകള്‍ക്കു പിന്നാലെ
ഹരിതാഭം ഈ യുവക്ഷേത്ര
അക്കാദമിക് വിദ്യാഭ്യാസത്തിനൊപ്പം പരമ്പരാഗത കാര്‍ഷിക അറിവും പകര്‍ന്നു നല്കി ഹരിത കാര്‍ഷിക കലാശാലയായി മാറുകയാണു പാലക്കാട്
പ്രോബയോട്ടിക്കുകള്‍: പശുപരിപാലകരുടെ പ്രിയമിത്രം
ആട്, പശു, എരുമ തുടങ്ങി അയവെട്ടുന്ന മൃഗങ്ങളുടെ ദഹന പ്രവര് ത്തനങ്ങളും പോഷകാഗിരണവും പ്രധാനമായും നടക്കുന്നതു സൂക്ഷ്മാണുക്കള
വില്വാദ്രി മുത്തശ്ശിക്ക് പ്രായം 33, പ്രസവം 29
തിരുവില്വാമലയ്ക്കടുത്തു വില്വാമല താഴ്വാര ങ്ങളില്‍ കാണുന്ന നാടന്‍ വില്വാദ്രി പശുക്കളിലെ മുത്തശ്ശിയാണു സുന്ദരി. 33 വയസുള്ള
Latest News
സ്വർണ വില കുതിച്ചു കയറി
എകെജി സെന്റർ ആക്രമണം: ഹാൻസിന്റേയും കോപ്പികോയുടേയും കവറുകൾക്ക് നാശമുണ്ടായെന്ന് ബൽറാം
മണിപ്പുരിൽ മണ്ണിടിച്ചിൽ: മരണം 18 ആയി
പേവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവം; വാക്സിന്റെ അപാകതയല്ലെന്ന് ഡിഎംഒ
നൂപുർ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീംകോടതി
Latest News
സ്വർണ വില കുതിച്ചു കയറി
എകെജി സെന്റർ ആക്രമണം: ഹാൻസിന്റേയും കോപ്പികോയുടേയും കവറുകൾക്ക് നാശമുണ്ടായെന്ന് ബൽറാം
മണിപ്പുരിൽ മണ്ണിടിച്ചിൽ: മരണം 18 ആയി
പേവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവം; വാക്സിന്റെ അപാകതയല്ലെന്ന് ഡിഎംഒ
നൂപുർ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീംകോടതി
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top