Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'...
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര...
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണ...
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാ...
കേരളം ഏറ്റെടുക്കുന്ന എലപ്പുള്ളി മോഡല്‍
ഇഞ്ചികൃഷിക്ക് ഒരു മാര്‍ഗരേഖ
Previous
Next
Karshakan
സമ്മിശ്രം, സംയോജിതം ഈ അതിജീവന കൃഷി
ഇത് കോഴിക്കോട് കാവിലുംപാറയിലെ വട്ടിപ്പന. ചെങ്കുത്തായ ചരിവുകള്‍, പാറക്കൂട്ടങ്ങള്‍, അതിരൂക്ഷമായ വന്യമൃഗശല്യം ഇതൊക്കെയാണ് ഈ പ്രദേശത്തിന്റെ പ്രത്യേകതകള്‍. ഇവിടെയാണ് മൂക്കന്‍തോട്ടത്തില്‍ തോമസ്- ജാന്‍സി ദമ്പതികളുടെ സമ്മിശ്ര കൃഷിയിടം. ഗ്രാമ്പൂവാണു പ്രധാന സുഗന്ധവിള. അതോടൊപ്പം കുരുമുളക്, കുറ്റിക്കുരുമുളക്, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവയുമുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 1500 അടി ഉയര്‍ന്ന പ്രദേശം. ഗ്രാമ്പൂ കൃഷിക്കു പറ്റിയ കാലാവസ്ഥ. കുരങ്ങ്, കാട്ടുപന്നി ആക്രമണം താരതമ്യേന കുറഞ്ഞ വിളയാണു ഗ്രാമ്പൂ. രണ്ടേക്കറിലാണ് ഗ്രാമ്പൂ വിളയുന്നത്. ആകെ 100 മരങ്ങള്‍. 30 എണ്ണം കായ്ച്ചതും 70 എണ്ണം പുഷ്പിക്കാറായതും. ചാണകപ്പൊടി, വേപ്പിന്‍പിണ്ണാക്ക്, മണ്ണിരകമ്പോസ്റ്റ്, ജീവാമൃതം എന്നിവയാണ് കൃഷിയിലെ വളക്കൂട്ടുകള്‍. വളപ്രയോഗവും വിളവെടുപ്പുമെല്ലാം കുടുംബാംഗങ്ങള്‍ ഒരുമിച്ചാണ്. ഇതിനാല്‍ കൂലിച്ചെലവ് കുറയ്ക്കാന്‍ സാധിക്കുന്നു. പൂമൊട്ടുകള്‍ വിടരുന്നതിനു മുമ്പുതന്നെ വിളവെടുക്കണം. നാലുദിവസം കൊണ്ട് ഉണക്കിയെടുക്കാം. ഒരു വര്‍ഷം 250 കിലോ ഉണങ്ങിയ ഗ്രാമ്പൂ ലഭിക്കും.
കുരുമുളകാണ് തോട്ടത്തിലെ മറ്റൊരു പ്രധാന സുഗന്ധവിള. ഒന്നര ഏക്കറില്‍ റബര്‍ കൃഷി ചെയ്തസ്ഥലമാണ് കുരുമുളകു തോട്ടമാക്കിയത്. റബര്‍ മരങ്ങളുടെ ശാഖകള്‍ മുറിച്ചു മാറ്റി താങ്ങു കാലുകളാക്കി. പന്നി യൂര്‍-1 ആണ് പ്രധാന ഇനം. കൂടാതെ കരിമുണ്ട, കുംഭക്കല്, നാരായകൊടി എന്നീ ഇനങ്ങളുമുണ്ട്. തോട്ടത്തില്‍ പല പ്രായത്തിലുള്ള മൂന്നൂറോളം കുരുമുളകു ചെടികളുണ്ട്. കൊടിയൊ ന്നിന് രണ്ടു ലിറ്റര്‍ വീതം ജീവാമൃതം രണ്ടാഴ്ചയിലൊരിക്കല്‍ ഒഴിച്ചു കൊടുക്കും. വേപ്പിന് പിണ്ണാക്ക് 500 ഗ്രാം വീതവും മണ്ണിര കമ്പോസ്റ്റ് രണ്ടു മുതല്‍ നാലു കിലോ വീതവും വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം ചുവട്ടില്‍ ചേര്‍ക്കും. നല്ല പരിചരണം നല്കുന്ന തിനാല്‍ ആറു വര്‍ഷമായ പന്നിയൂര്‍-1 കുരുമുളകു വള്ളിയില്‍നിന്ന് പ്രതി വര്‍ഷം 12 കിലോഗ്രാം വരെ ഉണക്ക കുരുമുളകു ലഭിക്കാറുണ്ട്. 70 കിലോ ഉണക്കമുള കാണ് തോട്ടത്തിലെ ആകെ വാര്‍ഷിക ഉത്പാദനം.
കുറ്റികുരുമുളക് ഉത്പാദനവും വിപണനവും വഴി അധിക വരുമാനം ലഭിക്കുന്നു. കോഴിക്കോട് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ 'ഗാര്‍ഡനര്‍' പരിശീലനമാണ് ജാന്‍സിക്ക് കുറ്റി കുരുമുളക് ഉത്പാദിപ്പിക്കാനുള്ള സാങ്കേതിക അറിവു നല്‍കിയത്. വര്‍ഷത്തില്‍ ശരാശരി 3500 കുറ്റിക്കുരു മുളകു തൈകള്‍ ഉത്പാദിപ്പിക്കുക വഴി ഒന്നരലക്ഷം രൂപ അറ്റാദായം ലഭിക്കുന്നു. വില്പന ഒരു പ്രശ്നമാ കാറില്ല. കൃഷിവിജ്ഞാന കേന്ദ്ര ത്തിലും മറ്റു പ്രാദേശികനഴ്സറി കളിലുമാണ് ഇവ വില്‍ക്കുന്നത്.
മിശ്രവിള കൃഷി സമ്പ്രദായം
സുഗന്ധവിളകള്‍ക്കു കൂട്ടായി കമുക്, മരച്ചീനി, പച്ചക്കറി വിളകള്‍, ഫലവൃക്ഷങ്ങള്‍, കിഴങ്ങുവര്‍ഗവിള കള്‍ എന്നിവയെല്ലാമുണ്ട്. ഗ്രാമ്പൂ വിന്റെ വിളവെടുപ്പിനു താങ്ങു കമ്പു കള്‍ കെട്ടുന്നതിനു വേണ്ടിയാണ് കമുക് നട്ടുപിടിപ്പിച്ചതെങ്കിലും കാര്യ മായ പരിചരണമില്ലാതെ ശരാശരി രണ്ടു ക്വിന്റല്‍ കൊട്ടടക്ക 80 മരങ്ങളില്‍ നിന്നു ലഭിക്കുന്നു. മഴക്കാലത്തിനു മുമ്പ് ബോര്‍ഡോ മിശ്രിതം തളിച്ചു കൊടുക്കുന്നതാണ് ഒരു പ്രധാന കൃഷിപ്പണി. വിളവെടുപ്പു രസകരമാ ണ്. തൊട്ടടുത്തു തന്നെയുള്ള വന ത്തില്‍ നിന്നു വരുന്ന വാനരന്മാര് പഴുത്ത അടയ്ക്ക പറിച്ചു താഴെയിടു ന്നതിനാല്‍ വിളവെടുപ്പിനുള്ള ചെല വു തുലോം കുറവാണ് !! ഈ വാനര സേന തന്നെ തെങ്ങിലെ കരിക്കു പറിച്ചു നശിപ്പിക്കുന്നതിനാല്‍ തെങ്ങു കൃഷി വ്യാപകമാക്കിയിട്ടില്ല. ഉള്ള തെങ്ങുകളില്‍ നിന്നു മികച്ച വരുമാനം ലഭിക്കുന്നു. ഇളനീരിനു നല്ല വിപണി യുള്ളതിനാല്‍ കുറച്ചുകുള്ളന് ഇന ങ്ങളും ഇപ്പോള്‍ തോട്ടത്തിലുണ്ട്.
മരച്ചീനി, ചേമ്പ്, ചേന എന്നിവ യാണ് പ്രധാന കിഴങ്ങുവര്‍ഗവിളകള്‍. വന്യമൃഗ ശല്യമാണ് ഒരു പ്രധാന തടസം. ഇതിനെ നേരിടാന്‍ മരച്ചീനിയില്‍ ഒരു നൂതന നടീല്‍ സമ്പ്രദായം പരീക്ഷിച്ചു. കപ്പത്ത ണ്ടിനെ ചെറിയ കഷണങ്ങളാക്കി മുറിച്ചു നടുന്നതിനു പകരം ഒറ്റ കപ്പത്തണ്ട് മുറിക്കാതെ നട്ടു. വലിയകുടം പോലെ മണ്ണുകൂട്ടി വളങ്ങള്‍ ചേര്‍ത്തു നീള മുള്ള ഒരു കപ്പത്തണ്ടു നടണം. ഇതിനു മുകളിലായി രണ്ടടി ഉയര ത്തില്‍ തണ്ടിലെ തൊലി രണ്ടിഞ്ചു വീതിയില്‍ വലയം പോലെ നീക്കം ചെയ്യണം. തൊലി മാറ്റിയ ഭാഗം ഒരു പ്ലാസ്റ്റിക് നാട കൊണ്ട് ചുറ്റി വയ് ക്കണം. ഇതിനെ എല്ലാ ഭാഗത്തു നിന്നും മൂടിക്കൊണ്ട് മണ്ണ്, ചകിരിച്ചോറ്, മണ്ണിരകമ്പോസ്റ്റ്, കുമ്മായം എന്നിവ ചേര്‍ത്ത ചാക്ക് അടുത്തതട്ടില് വയ്ക്കണം. ഇതേ പോലെ രണ്ടാമതൊരു തട്ടുകൂടി മുകളില്‍ വച്ച് മൂന്നു തട്ടുകളിലായി കിഴങ്ങ് ഉത്പാദിപ്പിക്കാം. ഇപ്രകാരം മൂന്നു തട്ടുകളില്‍ നിന്നായി 22 കിലോ വരെ കപ്പ ലഭിച്ചു. ഈ രീതിയില്‍ കൃഷി ചെയ്താല്‍ വന്യജീവി ആക്രമണം കുറവായിരിക്കും. ഇതേ പോലെ വലിയ ചാക്കുകളില്‍ നടീല്‍ മിശ്രിതം നിറച്ച് വായ് ഭാഗം തുന്നി തിരശ്ചീനമായി കിടത്തി അതിലും കപ്പത്തണ്ടു നടാം. ഇത്തരം ചാക്കു കളുടെ നടുഭാഗത്ത് ഒരു ദ്വാരമിട്ട് അതിലാണ് ചെറിയ കപ്പതണ്ടുകള്‍ നടുന്നത്. ഈ രീതിയില്‍ എലി ശല്യവും കുറവാണ്.
ഫലവൃക്ഷങ്ങളാല്‍ സമ്പന്നമാണ് ഈ തോട്ടം. വാഴ, മാവ്, പ്ലാവ്, പപ്പായ, മാങ്കോസ്റ്റീന്‍, റംബുട്ടാന്, അവക്കാ ഡോ, സപ്പോട്ട, അമ്പഴം, ആത്തച്ചക്ക, മുള്ളാത്ത, പാഷന് ഫ്രൂട്ട് എന്നിവയെല്ലാം തോട്ടത്തി ലുണ്ട്. ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ് എന്നിവയില്‍ ജാന്‍സിക്ക് നല്ല വൈദ ഗ്ധ്യമുള്ളതിനാല് തൈകള്‍ പല തും സ്വയം ഉത്പാദിപ്പി ച്ചെടുത്ത വയാണ്. ഭാവിയില്‍ അധിക വരുമാനത്തിന് കൃഷി സ്ഥലത്തിനു ചുറ്റും തേക്കു വച്ചിട്ടുണ്ട്. പാട്ട കൃഷിയും നടത്തുന്നു.
കൃഷി വൈവിധ്യം
പശുവളര്‍ത്തല്‍, മണ്ണിര കമ്പോസ്റ്റ് യൂണിറ്റ്, അലങ്കാര- ശുദ്ധജല മത്സ്യ കൃഷി, തേനീച്ച വളര്‍ത്തല്‍, മഴമറ കൃഷി, മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണം എന്നിവയെല്ലാമുണ്ടിവിടെ. കോഴിക്കോട് കെവികെയുടെ നേതൃത്വത്തിലാണ് സംയോജിതകൃഷി സംവിധാനം. വീടിനു സമീപമുള്ള ചരിഞ്ഞ പാറക്കെട്ടില്‍ നല്ല സൂര്യ പ്രകാശം കിട്ടുന്നതിനാല്‍ ഇവയില്‍ കോണ്‍ക്രീറ്റ് തട്ടുകള്‍ നിര്‍മിച്ച് ഇവയ്ക്കു മുകളിലായി ചാക്കുകളില്‍ ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍, പച്ചക്ക റികള്‍ എന്നിവ കൃഷി ചെയ്യുന്നു. മീന്‍കുള ത്തിലെ പോഷക സമ്പു ഷ്ടമായ വെള്ളമാണ് ജലസേചന ത്തിന് ഉപയോഗിക്കുന്നത്. വിവിധ അലങ്കാര മത്സ്യങ്ങളും തിലാപ്പി യയുമാണ് ഇവിടെ വളരുന്നത്. ശീതകാല പച്ചക്കറികളായ കാബേജും കോളി ഫ്ളവറും നന്നായി വിളയുന്നു. പ്രോട്രേയില്‍ ഇവയുടെ തൈ കളുണ്ടാ ക്കി വില്‍ക്കുന്നുമുണ്ട് ജാന്‍സി.
ജൈവകൃഷിയുടെ മാതൃക
നാടന്‍ പശുവിനെ വളര്‍ത്തുന്ന തിനാല്‍ കൃഷി ആവശ്യത്തിനുള്ള ജൈവവളം ഇവിടെ നിന്നു തന്നെ ലഭിക്കുന്നു. രണ്ടു മണ്ണിര കമ്പോസ്റ്റ് യൂണിറ്റില്‍ നിന്നു ലഭിക്കുന്ന കമ്പോസ്റ്റും കൃഷിക്കുപയോഗിക്കുന്നു. തോട്ടത്തില്‍ രാസവളങ്ങള്‍ ഉപയോഗിക്കാറേയില്ല. പച്ചിലവള പ്രയോഗവും പുതയിടലും അനുവര്‍ത്തിക്കുന്നു. ജൈവകൃഷിയിലൂടെ ഉയര്‍ന്ന ഉത്പാ ദനം സാധ്യമാണെന്നാണ് ഇവരുടെ പക്ഷം.
കാവിലുംപാറ പഞ്ചായത്തിലെ മികച്ച വനിതാ കര്‍ഷക പുരസ് കാരവും ജാന്‍സിക്കു ലഭിച്ചിട്ടുണ്ട്. കാര്‍ഷിക സംരംഭങ്ങള്‍, ആടുവളര് ത്തല്, സ്ട്രോബറി കൃഷി എന്നിവയൊക്കെ ചെയ്യാനുള്ള തയാറെടുപ്പിലാണു ജാന്‍സി. മാതാപിതാക്കള്‍ക്കു പൂര്‍ണപിന്തുണയുമായി ഗവേഷക വിദ്യാര്‍ഥിയായ മകള്‍ എയ്ഞ്ചല്‍ മരിയയുമുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജാന്‍സി തോമസ്, മൂക്കംതോട്ടത്തില്‍, കുണ്ടുതോട് പോസ്റ്റ്, കാവിലുംപാറ (വഴി), കോഴിക്കോട്- 673 513. ഫോണ്‍ : 79944 15 294.
ഡോ. പി.എസ്. മനോജ്, ഡോ. പി. രാതാകൃഷ്ണന്
ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം, കോഴിക്കോട്
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
തെങ്ങിന്തോപ്പുകളില് പൂച്ചെടികളും ഇലച്ചെടികളും കൃഷിചെയ്യാം. ആനന്ദത്തോടൊപ്പം ആദായവും കൊണ്ടുവരുന്ന ഒന്നാണിത്. സൂര്യപ്രകാശ
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'
ആരോഗ്യമുള്ളവരായി ജീവിക്കണമെന്നും യൗവനം നിലനിര്‍ത്ത ണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ മുരിങ്ങ എന്ന
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
മാംസത്തിനായുള്ള പോത്തുവളര്‍ത്തല്‍ സംരംഭത്തിന് പ്രത്യേകതകള്‍ അനവധിയാണ്. മുടക്കുമുതലിന്റെ മൂന്നിരട്ടി പോക്കറ്റിലെത്തുന്നു,
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര്‍ഗീയ ഫലം
പോഷകഗുണത്തില്‍ മുന്നില്‍ നില്ക്കുന്നതിനാല് സ്വര് ഗീയ ഫലം എന്ന വിളിപ്പേരു വീണു. പാകം ചെയ്തു കഴിഞ്ഞാല്‍ കയ്പയ്ക്കായെ (പ
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കോട്ടയം കുറവിലങ്ങാട് കുര്യനാട് എടത്തിനാല്‍ സണ്ണിയുടെ വീട്ടില്‍ സന്തോഷം അലയടിക്കുകയാണ്. സണ്ണിയും ഭാര്യ രശ്മിയും ചേര്‍ന്നു
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണയത്തിലേക്ക്
നാളികേരാധിഷ്ഠിത സമ്മിശ്ര കൃഷിയെന്തെന്നറിയണമെങ്കില് ഇവിടെത്തണം- കോഴിക്കോട് പേരാമ്പ്ര മരുതോങ്കര കൈതക്കുളത്ത് ഫ്രാന്സിസിന
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാഥാര്‍ഥ്യങ്ങളും
കാര്‍ഷികമേഖലയില്‍ വന്‍മാറ്റങ്ങള്‍ക്കു തുടക്കമിടുന്ന മൂന്നു ബില്ലുകളാണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. ഈ ബില്ലുകള്‍
കേരളം ഏറ്റെടുക്കുന്ന എലപ്പുള്ളി മോഡല്‍
കേരളം ഏറ്റെടുക്കുകയാണ് എലപ്പുള്ളി മാതൃകാ ക്ഷീരഗ്രാമം പദ്ധതി. ഒരു ഗ്രാമത്തിലെ കര്‍ഷകരെ ദാരിദ്രത്തില്‍ നിന്നു കൈപ്പിടിച്ചു
ഇഞ്ചികൃഷിക്ക് ഒരു മാര്‍ഗരേഖ
ഇഞ്ചിയുടെ ഉത്പാദനത്തില്‍ മുന്നിട്ടു നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ആസാം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത
വാലാച്ചിറ വിത്തുഫാം പറയുന്നു, വൈവിധ്യം തന്നെ വരുമാനം
കൃഷി വകുപ്പിന്റെ കോട്ടയം വാലാച്ചിറ വിത്ത് ഉത്പാദനകേന്ദ്രം വൈവിധ്യവത്കരണത്തിലൂടെ വരുമാനവര്‍ധനവിലേക്ക്. ഫാമിന്റെ പരമ്പരാഗ
സമ്മിശ്ര കൃഷിയിലെ ജോഷിച്ചായന്‍ ടച്ച്
സമ്മിശ്ര കൃഷിയിലേക്കു തിരിയുന്നവര്‍ക്കു മാതൃകയാക്കാം ജോഷിയെ. പാമ്പാടി ബ്ലോക്കിലെ എലിക്കുളം ചെങ്ങളത്താണ് കുഴിക്കൊമ്പില്‍
നീല ചായയും ശംഖുപുഷ്പവും
ഗ്രീന്‍ടീയും ബ്ലാക്ക്ടീയും നമുക്കു സുപരിചിതം. എന്നാല്‍ ബ്ലൂ ടീയോ? അതേ നീലച്ചായ തന്നെ! കഫീനിന്റെ അംശം തെല്ലുമില്ലാത്ത സാക
വിദേശ വൈനറികളും കേരളത്തിലെ സാധ്യതകളും
കോവിഡ്കാലത്തിനു ശേഷം ഫാം ടൂറിസത്തിനൊരു പുനര്‍ജനിയുണ്ടെങ്കില്‍ നമുക്കും തുടങ്ങാവുന്ന ഒന്നാണ് വൈനറികളും വൈന്‍ ടൂറുകളുമെല്ല
കേന്ദ്ര കാര്‍ഷിക നിയമം വിജയിക്കുമോ?
കേന്ദ്ര സര്‍ക്കാരിന്റെ മൂന്നു കാര്‍ഷിക വിപണി പരിഷ്കാര നിയമങ്ങള്‍ നടപ്പായതോടെ കാര്‍ഷിക മേഖലയിലേക്ക് രാജ്യത്തും വിദേശത്തു
"എന്റെ കൃഷിയാണ് എന്റെ സന്ദേശം'
കോവിഡ് കാലത്തോടെ കൃഷിയിലേക്കു തിരിഞ്ഞവര്‍ അനവധി. ഇതിനിടയില്‍ 'കൃഷിയാണ് നമ്മുടെ സംസ്കാരം' എന്ന സന്ദേശം സ്വന്തം കൃഷിയിലൂട
രാമചന്ദ്രന് പ്രിയം നാട്ടു മത്സ്യങ്ങളെ
കോവിഡ് മഹാമാരിയിലും കായംകുളംകാര്‍ക്ക് ശുദ്ധമായ നാട്ടുമത്സ്യം എത്തിച്ചതിന്റെ സന്തോഷത്തിലാണ് ചത്തിയറ രാമചന്ദ്രന്. കായംകുള
അടുക്കളത്തോട്ടത്തിന് 65 പൊടിക്കൈകള്‍
1. ഒരേ വിള ഒരേ സ്ഥലത്തു തുടര്‍ച്ചയായി കൃഷി ചെയ്യരുത്.
2. ഒരേ കുടുംബത്തില്‍പ്പെടുന്ന വിളകള്‍ ഒന്നിച്ചു നടാതിരിക്കുക.
അടുക്കളത്തോട്ടം ആസൂത്രണ മികവോടെ
വിഷം തീണ്ടാത്ത പച്ചക്കറികളുടെ ആവശ്യകത മറ്റെന്നത്തേക്കാളുപരി വര്‍ധിച്ചുവരികയാണിന്ന്. ഭക്ഷ്യവിളകളുടെ ഉത്പാദനം കോവിഡ്കാല അന
മികച്ച വരുമാനത്തിന് നല്ല തൈകള്‍
സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറിക്കുവേണ്ടി കൃഷി ചെയ്യണമെന്ന ആഗ്രഹം പൊതുവിലുണ്ടായിട്ടുണ്ട്. വ്യാവസായികമായി കൃഷിചെയ്യുന്നവ
ഡയറി ഫാം തുടങ്ങിക്കോളൂ, പക്ഷെ ഇവ ശ്രദ്ധിക്കാം
ഒന്നും രണ്ടും പശുക്കളെ പറമ്പിലും തൊഴുത്തിലും മാറിക്കെട്ടി വളര്‍ത്തുന്ന പരമ്പരാഗത ശൈലിയില്‍ നിന്ന് ഒത്തിരി മാറിയിന്ന് പശു
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
തെങ്ങിന്തോപ്പുകളില് പൂച്ചെടികളും ഇലച്ചെടികളും കൃഷിചെയ്യാം. ആനന്ദത്തോടൊപ്പം ആദായവും കൊണ്ടുവരുന്ന ഒന്നാണിത്. സൂര്യപ്രകാശ
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'
ആരോഗ്യമുള്ളവരായി ജീവിക്കണമെന്നും യൗവനം നിലനിര്‍ത്ത ണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ മുരിങ്ങ എന്ന
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
മാംസത്തിനായുള്ള പോത്തുവളര്‍ത്തല്‍ സംരംഭത്തിന് പ്രത്യേകതകള്‍ അനവധിയാണ്. മുടക്കുമുതലിന്റെ മൂന്നിരട്ടി പോക്കറ്റിലെത്തുന്നു,
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര്‍ഗീയ ഫലം
പോഷകഗുണത്തില്‍ മുന്നില്‍ നില്ക്കുന്നതിനാല് സ്വര് ഗീയ ഫലം എന്ന വിളിപ്പേരു വീണു. പാകം ചെയ്തു കഴിഞ്ഞാല്‍ കയ്പയ്ക്കായെ (പ
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കോട്ടയം കുറവിലങ്ങാട് കുര്യനാട് എടത്തിനാല്‍ സണ്ണിയുടെ വീട്ടില്‍ സന്തോഷം അലയടിക്കുകയാണ്. സണ്ണിയും ഭാര്യ രശ്മിയും ചേര്‍ന്നു
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണയത്തിലേക്ക്
നാളികേരാധിഷ്ഠിത സമ്മിശ്ര കൃഷിയെന്തെന്നറിയണമെങ്കില് ഇവിടെത്തണം- കോഴിക്കോട് പേരാമ്പ്ര മരുതോങ്കര കൈതക്കുളത്ത് ഫ്രാന്സിസിന
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാഥാര്‍ഥ്യങ്ങളും
കാര്‍ഷികമേഖലയില്‍ വന്‍മാറ്റങ്ങള്‍ക്കു തുടക്കമിടുന്ന മൂന്നു ബില്ലുകളാണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. ഈ ബില്ലുകള്‍
കേരളം ഏറ്റെടുക്കുന്ന എലപ്പുള്ളി മോഡല്‍
കേരളം ഏറ്റെടുക്കുകയാണ് എലപ്പുള്ളി മാതൃകാ ക്ഷീരഗ്രാമം പദ്ധതി. ഒരു ഗ്രാമത്തിലെ കര്‍ഷകരെ ദാരിദ്രത്തില്‍ നിന്നു കൈപ്പിടിച്ചു
ഇഞ്ചികൃഷിക്ക് ഒരു മാര്‍ഗരേഖ
ഇഞ്ചിയുടെ ഉത്പാദനത്തില്‍ മുന്നിട്ടു നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ആസാം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത
വാലാച്ചിറ വിത്തുഫാം പറയുന്നു, വൈവിധ്യം തന്നെ വരുമാനം
കൃഷി വകുപ്പിന്റെ കോട്ടയം വാലാച്ചിറ വിത്ത് ഉത്പാദനകേന്ദ്രം വൈവിധ്യവത്കരണത്തിലൂടെ വരുമാനവര്‍ധനവിലേക്ക്. ഫാമിന്റെ പരമ്പരാഗ
സമ്മിശ്ര കൃഷിയിലെ ജോഷിച്ചായന്‍ ടച്ച്
സമ്മിശ്ര കൃഷിയിലേക്കു തിരിയുന്നവര്‍ക്കു മാതൃകയാക്കാം ജോഷിയെ. പാമ്പാടി ബ്ലോക്കിലെ എലിക്കുളം ചെങ്ങളത്താണ് കുഴിക്കൊമ്പില്‍
നീല ചായയും ശംഖുപുഷ്പവും
ഗ്രീന്‍ടീയും ബ്ലാക്ക്ടീയും നമുക്കു സുപരിചിതം. എന്നാല്‍ ബ്ലൂ ടീയോ? അതേ നീലച്ചായ തന്നെ! കഫീനിന്റെ അംശം തെല്ലുമില്ലാത്ത സാക
വിദേശ വൈനറികളും കേരളത്തിലെ സാധ്യതകളും
കോവിഡ്കാലത്തിനു ശേഷം ഫാം ടൂറിസത്തിനൊരു പുനര്‍ജനിയുണ്ടെങ്കില്‍ നമുക്കും തുടങ്ങാവുന്ന ഒന്നാണ് വൈനറികളും വൈന്‍ ടൂറുകളുമെല്ല
കേന്ദ്ര കാര്‍ഷിക നിയമം വിജയിക്കുമോ?
കേന്ദ്ര സര്‍ക്കാരിന്റെ മൂന്നു കാര്‍ഷിക വിപണി പരിഷ്കാര നിയമങ്ങള്‍ നടപ്പായതോടെ കാര്‍ഷിക മേഖലയിലേക്ക് രാജ്യത്തും വിദേശത്തു
"എന്റെ കൃഷിയാണ് എന്റെ സന്ദേശം'
കോവിഡ് കാലത്തോടെ കൃഷിയിലേക്കു തിരിഞ്ഞവര്‍ അനവധി. ഇതിനിടയില്‍ 'കൃഷിയാണ് നമ്മുടെ സംസ്കാരം' എന്ന സന്ദേശം സ്വന്തം കൃഷിയിലൂട
രാമചന്ദ്രന് പ്രിയം നാട്ടു മത്സ്യങ്ങളെ
കോവിഡ് മഹാമാരിയിലും കായംകുളംകാര്‍ക്ക് ശുദ്ധമായ നാട്ടുമത്സ്യം എത്തിച്ചതിന്റെ സന്തോഷത്തിലാണ് ചത്തിയറ രാമചന്ദ്രന്. കായംകുള
അടുക്കളത്തോട്ടത്തിന് 65 പൊടിക്കൈകള്‍
1. ഒരേ വിള ഒരേ സ്ഥലത്തു തുടര്‍ച്ചയായി കൃഷി ചെയ്യരുത്.
2. ഒരേ കുടുംബത്തില്‍പ്പെടുന്ന വിളകള്‍ ഒന്നിച്ചു നടാതിരിക്കുക.
അടുക്കളത്തോട്ടം ആസൂത്രണ മികവോടെ
വിഷം തീണ്ടാത്ത പച്ചക്കറികളുടെ ആവശ്യകത മറ്റെന്നത്തേക്കാളുപരി വര്‍ധിച്ചുവരികയാണിന്ന്. ഭക്ഷ്യവിളകളുടെ ഉത്പാദനം കോവിഡ്കാല അന
മികച്ച വരുമാനത്തിന് നല്ല തൈകള്‍
സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറിക്കുവേണ്ടി കൃഷി ചെയ്യണമെന്ന ആഗ്രഹം പൊതുവിലുണ്ടായിട്ടുണ്ട്. വ്യാവസായികമായി കൃഷിചെയ്യുന്നവ
ഡയറി ഫാം തുടങ്ങിക്കോളൂ, പക്ഷെ ഇവ ശ്രദ്ധിക്കാം
ഒന്നും രണ്ടും പശുക്കളെ പറമ്പിലും തൊഴുത്തിലും മാറിക്കെട്ടി വളര്‍ത്തുന്ന പരമ്പരാഗത ശൈലിയില്‍ നിന്ന് ഒത്തിരി മാറിയിന്ന് പശു
സംരംഭസാധ്യത തുറന്ന് തേന്‍ ശര്‍ക്കര
കോവിഡ്കാലത്ത് സംരംഭസാധ്യത തുറക്കുന്നൊരു ഉത്പന്നമാണ് 'തേന്‍ ശര്‍ക്കര'. രാസപദാര്‍ഥങ്ങളുപയോഗിക്കാതെ ആറുമാസം വരെ സൂക്ഷിക്കാമ
സുഗീഷൊരു മാതൃകയാണ് കോവിഡ് അതിജീവനത്തിന്റെ
കോവിഡ് വെല്ലുവിളികള്‍ക്കിടയില്‍ ജോലിപോകാറായപ്പോഴാണു പലരും കാര്‍ഷികമേഖലയിലേക്കു തിരിയുന്നത്. എന്നാല്‍ ബാങ്കിലെ ജോലിക്കൊപ്
മാറണം ലൈസന്‍സ് രാജ് മുന്നേറണം സംരംഭകത്വം
കാര്‍ഷിക സംരംഭം തുടങ്ങാന്‍ വാക്കാല്‍ വലിയ പ്രോത്സാഹനമാണ് സര്‍ക്കാരുകള്‍ നല്‍കുന്നത്. എന്നാല്‍ 'അണ്ടിയോടടുക്കുമ്പോഴേ മാങ
ഏലം: കൂടുതല്‍ വിളവിനും വളര്‍ച്ചയ്ക്കും
ഏലം ചെടികള്‍ നന്നായി വളരാനും കൂടുതല്‍ കായകള്‍ ഉണ്ടാകാനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചെടികള്‍ക്ക് 45- 65 ശതമാന
കശുമാവ്: വീട്ടുകാരിയായ ദത്തുപുത്രി
വടക്കുകിഴക്കന്‍ ബ്രസീലില്‍നിന്ന് ഇന്ത്യ കണ്ടെടുത്ത ദത്തുപുത്രിയാണ് കശുമാവ്. ഈ ദത്തുപുത്രി ഇന്ത്യയിലെ കൃഷിയിടങ്ങള്‍ കീഴടക
എസ്എഫ്റ്റിഎസ് വൈറസ് വളര്‍ത്തുമൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്ക്
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ നിന്ന് ഒന്നിനു പിറകേ ഒന്നായി പുതിയ വൈറസുകള്‍ വ്യാപിക്കുന്നു. കൊറോണ, ഹാന്റാ, എച്ച
കൃഷീവലന്മാരും കൃഷിചെയ്തു വലയുന്നവരും
കര്‍ഷകനെ 'കൃഷീവലന്' എന്നു വിളിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. കൃഷി ഉപജീവനമാക്കിയവന്‍ എന്നര്‍ഥം. എന്നാലിന്ന് സര്‍ക്കാര്‍
ബിഗോണിയ, നിന് സൗന്ദര്യത്തില്‍ ഞാന്‍...
വൈവിധ്യമേറിയ ഇലകളുടെ മനോഹാരിതകൊണ്ടും നിറമാര്‍ന്ന പൂക്കളുടെ സൗന്ദര്യം കൊണ്ടും ആരെയും ആകര്‍ഷിക്കുന്നൊരു ഉദ്യാന സസ്യമാണ് ബി
അറിയുക, കൊറോണ കയറുന്ന വാതിലുകള്‍
കോവിഡ് (കൊറോണ വൈറസ് ഡിസീസ്) ഒരു വൈറസ് രോഗമാണെന്നു നമുക്കറിയാം. ഇതിനെ പ്രതിരോധിക്കണമെങ്കില്‍ ഇതെങ്ങനെ മനുഷ്യശരീരത്തില്‍ പ
ചര്‍മരോഗ ചികിത്സയില്‍ ചാവുകടലും
ബൈബിളിലെ വിവരണമനുസരിച്ച് (ഉല്പത്തി 19) ദൈവം തീയും ഗന്ധകവും വര്‍ഷിച്ചു നശിപ്പിച്ച സോദോം, ഗോമോറ പട്ടണങ്ങളുടെ സ്ഥാനത്താണു
Latest News
എസ്.സതീഷ് യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ
നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എംഎല്‍എമാര്‍ക്ക് കോവിഡ്
കെ.വി.വിജയദാസ് എംഎൽഎയുടെ നില അതീവ ഗുരുതരം
അരുണാചൽ പ്രദേശിൽ ഗ്രാമം നിർമിച്ച് ചൈന
മസാല ബോണ്ട് കേന്ദ്ര അവകാശത്തിന്മേലുള്ള കടന്നുകയറ്റമെന്ന് സിഎജി
Latest News
എസ്.സതീഷ് യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ
നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എംഎല്‍എമാര്‍ക്ക് കോവിഡ്
കെ.വി.വിജയദാസ് എംഎൽഎയുടെ നില അതീവ ഗുരുതരം
അരുണാചൽ പ്രദേശിൽ ഗ്രാമം നിർമിച്ച് ചൈന
മസാല ബോണ്ട് കേന്ദ്ര അവകാശത്തിന്മേലുള്ള കടന്നുകയറ്റമെന്ന് സിഎജി
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top