Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
ഷിജോയ്ക്കും സംഘത്തിനും കൃഷി ജീവനും ജീവിത...
മഞ്ഞള്‍ നടാം... ആദായം നേടാം
ജൈവക്കൃഷിയിലേക്ക് ഇറങ്ങുമ്പോള്‍
പശുക്കള്‍ ജീവനുതുല്യം; പാല് സമൃദ്ധിയില്‍...
കീടങ്ങളെ ചെറുത്ത് മാമ്പഴമധുരം നുണയാം
അളവിനു പറ വേണ്ട; ചങ്ങഴിയും നാഴിയും കാഴ്ച...
പൊട്ടുവെള്ളരി: ഭാഗ്യതാരകം
മൂന്നാം വര്‍ഷം നിറയെ കായ്കള്‍; വിസ്മയമായ...
പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും ...
Previous
Next
Karshakan
മട്ടുപ്പാവിലെ ഹരിതസാമ്രാജ്യം
വളരെ കുറച്ചു സ്ഥലമുള്ളവര്‍ക്കുപോലും മുന്തിരിയും, ആപ്പിളും, ഡ്രാഗണ്‍ ഫ്രൂട്ടും, ഓറഞ്ചും, സ്ട്രോബറിയും പിന്നെ പച്ചക്കറിയുമെല്ലാം സമൃദ്ധമായി വിളയിച്ചെടുക്കാം. വീടിന്റെ മട്ടുപ്പാവ് ഒരു ഹരിത സാമ്രാജ്യം തന്നെയാക്കി മാറ്റാം. അതിന്റെ നേര്‍സാക്ഷ്യമാണു തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി ചന്ദ്രികാരാജേന്ദ്രന്.
വീടിന്റെ മട്ടുപ്പാവിലും മുറ്റത്തുമെല്ലാം അപൂര്‍വങ്ങളായ പഴങ്ങളും പച്ചക്കറികളും. മുന്തിരി, പ്ലം, പാഷന്‍ഫ്രൂട്ട്, റെഡ്ലേഡി പപ്പായ, അമ്പഴം, ലോംഗന്‍, മില്‍ക്ക് ഫ്രൂട്ട് തുടങ്ങിയ നിറഞ്ഞു കായ്ച്ചു നില്ക്കുന്നു. കത്തിരി, വെണ്ട, മുളക്, പെരുംജീരകം, ബ്രക്കോളി, കാബേജ്, കോളിഫ്ളവര്‍, ചോളം തുടങ്ങിയ പച്ചക്കറികളും. മുറ്റത്തു മാത്രമല്ല, ഗ്രോബാഗ്, ചെടിച്ചട്ടി, ഡ്രം, കുട്ട തുടങ്ങിയവയിലൊക്കെ കൃഷി ചെയ്തിട്ടുണ്ട്.
പ്രമുഖ ജൈവകര്ഷകന് ഉള്ളൂര്‍ ആര്. രവീന്ദ്രന് നേതൃത്വം നല്കിയ ആത്മ സ്കുളില്‍ നിന്നാണു ചന്ദ്രിക കൃഷി പാഠങ്ങള്‍ മനസിലാക്കിയത്. ഒപ്പം തന്റേതായ ചില പൊടികൈകളും അവര്‍ കൃഷിയില്‍ പ്രയോഗിക്കുന്നു. ലെയറിംഗ്, ഗ്രാഫ്റ്റിംഗ്, ബഡിംഗ് രീതികളിലൂടെയും പുതിയ തൈകള്‍ വളര്‍ത്തിയെടുക്കുന്നുണ്ട്. വിത്ത് നട്ടു കിട്ടുന്നതിനെക്കാള്‍ ആരോഗ്യമുള്ള തൈകള്‍ ഈ മാര്‍ഗങ്ങളിലൂടെ ലഭിക്കുമെന്നു ചന്ദ്രിക ചൂണ്ടിക്കാട്ടി.
പുതിയ പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്ന ചന്ദ്രിക, എയര്‍ ലെയറിംഗിലൂടെ പുതിയ തൈകള്‍ വികസിപ്പിച്ചെടുക്കുന്നുണ്ട്. (ഒരു ശിഖരത്തിന്റെ ചെറിയ ഭാഗം മുറിച്ചു തൊലികളഞ്ഞ് അതില്‍ മണ്ണ് വച്ച് ചെയ്യുന്നതാണ് എയര്‍ ലെയറിംഗ്). മാരകമായ വള-കീടനാശിനി പ്രയോഗങ്ങള്‍ തീര്‍ത്തും ഇല്ലാതെ ശുദ്ധമായ ജൈവവിഭവങ്ങളാണ് ചന്ദ്രിക ഉത്പാദിപ്പിക്കുന്നത്. അതുകകൊണ്ടു തന്നെ ഇവിടെ വിളയുന്നവയ്ക്കു രുചിയും, ഗുണവും മധുരവും കൂടും. ചന്ദ്രികാരാജേന്ദ്രന്റെ മട്ടുപ്പാവിലെ ചില പഴച്ചെടികളെ പരിചയപ്പെടാം.
ഇലന്തപ്പഴം
നല്ല മധുരമുള്ളതും ജലാംശം ധാരാളമുള്ളതുമായ ഇലന്തപ്പഴം ചെടിചട്ടികളില്‍ കായ്ച്ചു നില്ക്കുന്നു. രണ്ടു ഇനങ്ങളാണ് സാധാരണ കാണപ്പെടുന്നതെങ്കിലും ഇവിടെ നാല് ഇനങ്ങളുണ്ട്. ചുവപ്പ്, പച്ചയും ചുവപ്പും ഇടകലര്‍ന്ന കാഷ്മീരി, പച്ച ബോള്‍ സൈസ്, ബനാന സൈസ് എന്നിവയാണ് അവ. എട്ടുമാസം കൊണ്ട് ബെര് ആപ്പിള്‍ കായ്ച്ചു. ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ വാങ്ങി നടുകയായിരുന്നു.
സ്ട്രോബറി
നഴ്സറിയില്‍ നിന്നു ഹൈബ്രിഡ് ഇനം വാങ്ങിയാണ് നട്ടത്. മഞ്ഞുകാല പഴമായതിനാല്‍, സ്ട്രോബറി നനയ്ക്കാന്‍ ഐസ് വെള്ളവും ഒഴിച്ചു കൊടുക്കാറുണ്ട്.
ഓറഞ്ച്
ബുഷ് ഓറഞ്ചും, സാധാരണ ഓറഞ്ചും നട്ടുവളര്‍ത്തിയിട്ടുണ്ട്. ഗ്രാഫ്റ്റ് തൈകളാണ് നട്ടിരിക്കുന്നത്. നിറയെ കായ്ച്ചു നില്ക്കുന്ന ഓറഞ്ച് ചെടി കണ്ണിന് കുളിര്‍മ പകരും.
റെഡ് ജാക്ക്ഫ്രൂട്ട്
കടും ചുവന്ന നിറത്തിലുള്ള ചക്കപ്പഴം നല്ല മധുരമുള്ള ഇനമാണ്. ടെറസ്സില്‍ ഡ്രമ്മില്‍ മണ്ണു നിറച്ചാണ് നട്ടിരിക്കുന്നത്.
മുന്തിരി
കറുപ്പ്,ചുവപ്പ്, പച്ച എന്നീ മൂന്നു തരം മുന്തിരികള്‍ ഇവിടെയുണ്ട്. കറുത്ത മുന്തിരി മുറ്റത്ത് പന്തിലിട്ട് പടര്‍ത്തിയിരിക്കുകയാണ്. മട്ടുപ്പാവിലാണ് ചുവപ്പ്, പച്ചയും ഇനങ്ങള്‍. ഇവ ബക്കറ്റിലാണ് നട്ടിരിക്കുന്നത്.
മുന്തിരികൃഷി
മുന്തിരി നടുന്നതിനു മുമ്പു മണ്ണില്‍ രണ്ട് പിടി കുമ്മായം ഇടണം. ബക്കറ്റിലാണ് തൈ നടുന്നതെങ്കില്‍ രണ്ട് സ്പൂണ്‍ കുമ്മായം ഇട്ടാല്‍ മതി. മണ്ണിന്റെ അമ്ലത മാറ്റാനാണിത്. കുമ്മായം ഇട്ട് രണ്ടാഴ്ച കഴിഞ്ഞശേഷം മാത്രമേ തൈ നാടാവൂ. എല്ലാ മാസവും എല്ലുപൊടി, കടലപ്പിണ്ണാക്ക്, വേപ്പിന് പിണ്ണാക്ക്, ചാണകപ്പൊടി എന്നിവ കലര്‍ത്തി നല്‍കണം. ചെടി വളര്‍ന്നു തുടങ്ങുമ്പോള്‍തന്നെ പന്തല്‍ ഇടണം. തലപ്പുകള്‍ നുള്ളി വിടുന്നത് ഉചിതമാണ്.
ഇലകളില്‍ ഫിഷ് അമിനോ ആസിഡ്, എഗ്ഗ് അമിനോ ആസിഡ് എന്നിവ ഇടവിട്ട് 15 ദിവസത്തെ ഇടവേളയില്‍ തളിക്കാം. ഇലയുടെ അടിഭാഗത്തും ഇവ എത്തണം. മുന്തിരിച്ചെടി വളര്‍ന്നു കഴിഞ്ഞാല്‍ പ്രൂണിംഗ് നിര്‍ബന്ധമായും ചെയ്യണം. പ്രൂണിംഗ് മൂന്ന് തരത്തിലുണ്ട്. ചെറിയ ചെടി ആയിരിക്കുമ്പോള്‍ തലപ്പ് നുള്ളി വിടാം. ഇളം തണ്ട് മുറിക്കാം (പച്ചതണ്ട് മൂന്നാമത്തെ പ്രൂണിംഗ് കട്ടിയുള്ള തണ്ട് മുറിക്കുന്നതാണ്) 120 ദിവസങ്ങള്‍ കൊണ്ട് മുന്തിരി ചെടികളില്‍ നിന്നു വിളവെടുക്കാം. 30 വര്‍ഷത്തോളം ആയുസുണ്ട്.
ഡ്രാഗണ്‍ ഫ്രൂട്ട്
മട്ടുപ്പാവില്‍ ഗ്രോബാഗുകളിലും ബക്കറ്റുകളുമാണ് ഡ്രാഗണ്‍ഫ്രൂട്ട് കൃഷി. ചെടിയെതാങ്ങി നിര്‍ത്താന്‍ പി.വി.സി പൈപ്പുകളും റബര്‍ ടയറിനു പകരം കമ്പി വളച്ചുമാണു സ്ഥാപിച്ചിരിക്കുന്നത്. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയാണ് വിളവെടുപ്പ്കാലം.
പേരയ്ക്ക
സ്ട്രോബെറി പേര, കിലോ പേര, മുന്തിരി പേര, ചുവന്ന പേര, വയലറ്റ് പേര എന്നിനെ ആറിനം പേര ചെടികള്‍ ഇവിടെയുണ്ട്.
മധുരം കൂടുതലുള്ള തായ്ലന്ഡ്മാവ് അത്യാകര്‍ഷകമാണ്. നീളത്തിലുള്ള ബനാന സപ്പോട്ട തായ്ലന്ഡ് ഇനമാണ്. ഉള്‍ഭാഗം ചുവപ്പാണ്. ഇതു കൂടാതെ ബോള്സൈസ് സപ്പോട്ടയും ഉണ്ട്.
ജൈവവളം
എല്ലുപൊടി, ചാണകം, കടലപ്പിണ്ണാക്ക്, വേപ്പിന്‍പ്പിണ്ണാക്ക് എന്നിവ ഇടകലര്‍ത്തി അഞ്ച് ദിവസം വച്ചശേഷം ഒരു കപ്പിനു പത്ത് കപ്പ് വെള്ളം എന്ന തോതില്‍ എടുത്ത് ചെടികള്‍ക്കു നല്‍കാം. ഡ്രാഗണ്‍ ഫ്രൂട്ട്, ആപ്പിള്‍, ഓറഞ്ച് തുടങ്ങിയ ചെടികള്‍ക്കും പച്ചക്കറികള്‍ക്കുമെല്ലാം ഇത് ഫലപ്രദമാണ്. വളം സ്പ്രേ ചെയ്കുകയോ ചുവട്ടില്‍ ചേര്‍ത്ത് കൊടുക്കുകയോ ചെയ്യാം.
വേസ്റ്റ് മാനേജ്മെന്റ്
കിഴങ്ങ് ഗവേഷണ കേന്ദ്രത്തില്‍ (സി.ടി.സി.ആര്.ഐ) നിന്ന് ചന്ദ്രികയ്ക്കു കൃഷിഅറിവുകള്‍ നേടുവാന്‍ കഴിഞ്ഞിട്ടുണ്ട്. വേസ്റ്റ് മാനേജ്മെന്റ് പരിശീലനം ഇവിടെ നിന്നാണ് ലഭിച്ചത്. വീട്ടിലെ പച്ചക്കറി വേസ്റ്റ്, കരിയില, ചാണകം, കലക്കിയത് എന്നിവയാണ് ജൈവവളമായി മാറ്റുന്നത്. പച്ച നിറത്തിലുള്ള പ്ലാസ്റ്റിക്ക് നെറ്റ് തയ്ച്ച് ഒരു കവര്‍ പോലെയാക്കിയശേഷം അതിനുള്ളില്‍ ചുവട്ടില്‍ ദ്വാരമുള്ള പ്ലാസ്റ്റിക്ക് ബക്കറ്റോ, പാത്രമോ വയ്ക്കാം. ഇതിലേക്കു ജൈവ മാലിന്യങ്ങള്‍ ഇട്ട് മുപ്പത് ദിവസം വയ്ക്കണം. മണ്ണിരയെയും ഇട്ട് കൊടുക്കണം. ഇടയ്ക്കിടയ്ക്ക് വെള്ളം തളിച്ച് കൊടുക്കണം. ചണച്ചാക്കു കൊണ്ട് ബക്കറ്റ് മൂടി വയ്ക്കുകയും വേണം.
കൃഷിയുടെ പ്രചാരക
തനിക്കു ലഭിച്ചിട്ടുള്ള കൃഷി അറിവുകള്‍ എല്ലാവര്ക്കും പങ്ക് വയ്ക്കാന്‍ ചന്ദ്രിക എപ്പോഴും ശ്രമിക്കാറുണ്ട്. കേരളത്തിന്റെ പല പ്രദേശങ്ങളില്‍ നിന്നും നിരവധിപ്പേരാണ് കൃഷി കാണാനെത്തുന്നത്. പെന്‍ഷനായ പല സ്ത്രീകളും ഫോണില്‍ വിളിച്ച് ഉപദേശങ്ങള്‍ തേടാറുണ്ട്. ചോദിക്കുന്നവര്‍ക്കെല്ലാം വിത്തുകളും ചെടികളും നല്കാന് ചന്ദ്രിക ശ്രദ്ധിക്കാറുണ്ട്. ഡ്രാഗണ്‍ഫ്രൂട്ടും മുന്തിരിയും എല്ലാവരിലും എത്തണമെന്ന ആഗ്രഹമുണ്ട്. ഭര്‍ത്താവ് രാജേന്ദ്രന് സിവില്‍ എഞ്ചിനിയറാണ്.
മക്കള്‍: ചരണ്‍ (കാമറാമാന്). സി. രാജ്, ഉഭയാന്സി രാജ് (ബിസിനസ്) മരുമക്കള്‍: ശ്രീജ ചരണ്‍, ഗീതു ഉഭയാന്‍.
എസ്. മഞ്ജുളാദേവി
ഷിജോയ്ക്കും സംഘത്തിനും കൃഷി ജീവനും ജീവിതവും
കൃഷി ഉപജീവനമാര്ഗമെന്നതിലുപരി ഒരു സംസ്കാരം കൂടിയാണെന്ന കാര്യം പ്രവൃത്തികൊണ്ട് ഉറപ്പിക്കുകയാണ് കോട്ടയം ജില്ലയിലെ എലിക്കു
മഞ്ഞള്‍ നടാം... ആദായം നേടാം
കേരളത്തിലെ സുഗന്ധവ്യഞ്ജന വിളകളില്‍ മുഖ്യപങ്കാണ് മഞ്ഞളിനുള്ളത്. പുരാതന കാലം മുതല്ക്കേ വിവിധ ആചാരനുഷ്ഠാനങ്ങളിലും പരമ്പരാഗ
ജൈവക്കൃഷിയിലേക്ക് ഇറങ്ങുമ്പോള്‍
കാര്‍ഷിക മേഖലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും നാള്‍ക്കുനാള്‍ താത്പര്യം വര്‍ധിച്ചുവരുന്നതുമായ ഒന്നാണു ജൈവക്കൃഷി. പ്രകൃ
പശുക്കള്‍ ജീവനുതുല്യം; പാല് സമൃദ്ധിയില്‍ ഷൈന്‍
ഇടുക്കി ജില്ലയില്‍ തൊടുപുഴയ്ക്കടുത്തു ചീനിക്കുഴി ഉടുമ്പന്നൂര്‍ കൂര്‍മുളാനിയില്‍ കെ.ബി. ഷൈന്‍ പശുക്കള്‍ ജീവനു തുല്യം. അവയെ
കീടങ്ങളെ ചെറുത്ത് മാമ്പഴമധുരം നുണയാം
മാമ്പഴം ഇഷ്ടപെടാത്ത മലയാളികളിലല്ല.'പഴങ്ങളുടെ രാജാവ്' എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. തൈകള്‍ നട്ട് കായ്ഫലത്തിനായുള്ള ക
അളവിനു പറ വേണ്ട; ചങ്ങഴിയും നാഴിയും കാഴ്ച വസ്തുവായി
അരിയില്‍ ആദ്യാക്ഷരം കുറിച്ചാല്‍ പിന്നെ തുടങ്ങുന്നതു തറയിലും പറയിലുമാണ്. പറയും, പനയും കടന്നാണു മലയാളി വളര്‍ന്നത്. പഴയകാലത
പൊട്ടുവെള്ളരി: ഭാഗ്യതാരകം
വേനല്‍ക്കാല പച്ചക്കറികൃഷിയില്‍ മികച്ച വിളവും പ്രവര് ത്തനലാഭവും നേടിക്കൊടുക്കുന്ന വിളയാണു പൊട്ടുവെള്ളരി. പാകമേറിയാല് പൊ
മൂന്നാം വര്‍ഷം നിറയെ കായ്കള്‍; വിസ്മയമായി ഹാസ് അവക്കാഡോ
കടുംപച്ച നിറവും മങ്ങിയ ചര്‍മവുമുള്ള അവക്കാഡോ വര്‍ഗത്തില്‍പ്പെട്ട കാലിഫോര്‍ണിയാക്കാരന്‍ ഹാസ് അവക്കാഡോ സംസ്ഥാനത്ത് ആദ്യമായ
പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും വീട്ടുമുറ്റത്ത്
പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും കൊതിക്കാത്തവരുണ്ടോ? എന്നാല്‍, പരിമിതികള്‍ ചൂണ്ടിക്കാട്ടി ഏറെപ്പേരും ആഗ്രഹം ഉള്ളി
നല്ലതേ കൊടുക്കൂ; അതു മണ്ണില്‍ പിടിക്കണം; ജനപ്രിയം കുറ്റിയാങ്കല്‍ നഴ്സറി
കഠിനാധ്വാനവും ആത്മാര്‍ഥതയും എന്തും നേരിടാനുള്ള മനോധൈര്യവുവുണ്ടെങ്കില് വിജയിപ്പിക്കാവുന്ന സംരംഭമാണ് നഴ്സറികളെന്നു തെളിയ
മലര്‍വാടിയില്‍ കൂട്ടുകൂടി മാത്തച്ചനും ഭാര്യയും
ചെടികളും പൂക്കളും ഇഷ്ടപ്പെടാത്തവര്‍ ആരുമില്ല. വീട്ടുമുറ്റങ്ങളില്‍ വസന്തം ചൊരിയുന്ന പൂന്തോട്ടങ്ങള്‍ കണ്ണിനും മനസിനും കുളി
ഉന്മേഷത്തിനും വരുമാനത്തിനും സസ്യനഴ്സറി
സൗന്ദര്യശാസ്ത്രത്തിന്റെ പരിധിയില്‍ തന്നെയാണ് ഉദ്യാനവൃത്തിയും. സുഗന്ധവാഹിയും വര്‍ണാഭവുമായ പുഷ്പങ്ങളും ചാരുതയാര്‍ന്ന അലങ്
പലേക്കര്‍ പാതയില്‍ ഒരു കൈനടി വിജയം
വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു ദിവസം മൈസൂര്‍ ഹദിനാറുവിലെ കൃഷിത്തോട്ടത്തില്‍ നില്‍ക്കുകയാണ് പ്രമുഖ പ്ലാന്റര്‍ കോഴിക്കോട് ച
അലങ്കാര തത്തകളെ പ്രണയിച്ച് ഡോക്ടറും കുട്ട്യോളും
ലോലാ.. പെപ്പെ... എന്ന വിളി കേള്‍ക്കേണ്ട താമസം അവ പറന്നുവന്നു തോളിലിരിക്കും. കൈയില്‍ ധാന്യങ്ങളുണ്ടെങ്കില് കൈത്തണ്ടയിലിരു
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ കുട്ടയും
പുഞ്ചപാടത്ത് വിതയ്ക്കാനും, കൊയ്തു കൂട്ടിയതു കോരി മാറ്റാനും മുപ്പറ കുട്ട. കൂട്ടിയിട്ട പൊലിയിലെ (മെതിച്ചു കൂട്ടിയ നെല്ല്)
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ്ഥലം
പരിസ്ഥിതിയെ മലിനമാക്കാത്തതും എന്നാല്‍, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതുമായ കൃഷിരീതികള്‍ക്കാണ് ഇപ്പോള്‍ ഊന്നല്‍ കൊടുക്കുന്
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ.സാബുവിന്റെ നേട്ടം
സ്വയം വിത്തുല്പാദിപ്പിക്കാനുള്ള കഴിവ് അപൂര്‍വമായ ഓര്‍ക്കിഡ് ചെടികളില്‍ പ്രത്യേക രീതിയില്‍ പരാഗണം നടത്തി നൂറുകണക്കിന് ചെ
മൂട്ടില് കായ്ച്ചു രുചി പകരം മൂട്ടിപ്പഴം
മൂട്ടിപ്പഴമെന്ന പേര് വിചിത്രമെന്നു തോന്നുമെങ്കിലും മരത്തിന്റെ സ്വഭാവം കൊണ്ടാണ് ആ പഴത്തിന് അത്തരമൊരു പേര് കിട്ടിയത്. വന
കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര ഭക്ഷ്യോത്പാദനവും
ആഗോള തലത്തില്‍ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഭക്ഷ്യസുരക്ഷ ഭീഷണിയാണ്. കോവിഡ് വന്നതോടെ ഇതു രൂക്ഷമാകു കയും ച
അഭിനയവും മത്സ്യകൃഷിയും ഈ വൈദികന് ഹോബി
അഭിനയത്തോടൊപ്പം മത്സ്യകൃഷിയും ഹോബിയാക്കി പാലാ രൂപതയിലെ മുണ്ടാങ്കല്‍ സെന്റ് ഡൊമനിക് ഇടവക വികാരി റവ. ഡോ. മാത്യു കിഴക്കേഅരഞ
ഷിജോയ്ക്കും സംഘത്തിനും കൃഷി ജീവനും ജീവിതവും
കൃഷി ഉപജീവനമാര്ഗമെന്നതിലുപരി ഒരു സംസ്കാരം കൂടിയാണെന്ന കാര്യം പ്രവൃത്തികൊണ്ട് ഉറപ്പിക്കുകയാണ് കോട്ടയം ജില്ലയിലെ എലിക്കു
മഞ്ഞള്‍ നടാം... ആദായം നേടാം
കേരളത്തിലെ സുഗന്ധവ്യഞ്ജന വിളകളില്‍ മുഖ്യപങ്കാണ് മഞ്ഞളിനുള്ളത്. പുരാതന കാലം മുതല്ക്കേ വിവിധ ആചാരനുഷ്ഠാനങ്ങളിലും പരമ്പരാഗ
ജൈവക്കൃഷിയിലേക്ക് ഇറങ്ങുമ്പോള്‍
കാര്‍ഷിക മേഖലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും നാള്‍ക്കുനാള്‍ താത്പര്യം വര്‍ധിച്ചുവരുന്നതുമായ ഒന്നാണു ജൈവക്കൃഷി. പ്രകൃ
പശുക്കള്‍ ജീവനുതുല്യം; പാല് സമൃദ്ധിയില്‍ ഷൈന്‍
ഇടുക്കി ജില്ലയില്‍ തൊടുപുഴയ്ക്കടുത്തു ചീനിക്കുഴി ഉടുമ്പന്നൂര്‍ കൂര്‍മുളാനിയില്‍ കെ.ബി. ഷൈന്‍ പശുക്കള്‍ ജീവനു തുല്യം. അവയെ
കീടങ്ങളെ ചെറുത്ത് മാമ്പഴമധുരം നുണയാം
മാമ്പഴം ഇഷ്ടപെടാത്ത മലയാളികളിലല്ല.'പഴങ്ങളുടെ രാജാവ്' എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. തൈകള്‍ നട്ട് കായ്ഫലത്തിനായുള്ള ക
അളവിനു പറ വേണ്ട; ചങ്ങഴിയും നാഴിയും കാഴ്ച വസ്തുവായി
അരിയില്‍ ആദ്യാക്ഷരം കുറിച്ചാല്‍ പിന്നെ തുടങ്ങുന്നതു തറയിലും പറയിലുമാണ്. പറയും, പനയും കടന്നാണു മലയാളി വളര്‍ന്നത്. പഴയകാലത
പൊട്ടുവെള്ളരി: ഭാഗ്യതാരകം
വേനല്‍ക്കാല പച്ചക്കറികൃഷിയില്‍ മികച്ച വിളവും പ്രവര് ത്തനലാഭവും നേടിക്കൊടുക്കുന്ന വിളയാണു പൊട്ടുവെള്ളരി. പാകമേറിയാല് പൊ
മൂന്നാം വര്‍ഷം നിറയെ കായ്കള്‍; വിസ്മയമായി ഹാസ് അവക്കാഡോ
കടുംപച്ച നിറവും മങ്ങിയ ചര്‍മവുമുള്ള അവക്കാഡോ വര്‍ഗത്തില്‍പ്പെട്ട കാലിഫോര്‍ണിയാക്കാരന്‍ ഹാസ് അവക്കാഡോ സംസ്ഥാനത്ത് ആദ്യമായ
പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും വീട്ടുമുറ്റത്ത്
പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും കൊതിക്കാത്തവരുണ്ടോ? എന്നാല്‍, പരിമിതികള്‍ ചൂണ്ടിക്കാട്ടി ഏറെപ്പേരും ആഗ്രഹം ഉള്ളി
നല്ലതേ കൊടുക്കൂ; അതു മണ്ണില്‍ പിടിക്കണം; ജനപ്രിയം കുറ്റിയാങ്കല്‍ നഴ്സറി
കഠിനാധ്വാനവും ആത്മാര്‍ഥതയും എന്തും നേരിടാനുള്ള മനോധൈര്യവുവുണ്ടെങ്കില് വിജയിപ്പിക്കാവുന്ന സംരംഭമാണ് നഴ്സറികളെന്നു തെളിയ
മലര്‍വാടിയില്‍ കൂട്ടുകൂടി മാത്തച്ചനും ഭാര്യയും
ചെടികളും പൂക്കളും ഇഷ്ടപ്പെടാത്തവര്‍ ആരുമില്ല. വീട്ടുമുറ്റങ്ങളില്‍ വസന്തം ചൊരിയുന്ന പൂന്തോട്ടങ്ങള്‍ കണ്ണിനും മനസിനും കുളി
ഉന്മേഷത്തിനും വരുമാനത്തിനും സസ്യനഴ്സറി
സൗന്ദര്യശാസ്ത്രത്തിന്റെ പരിധിയില്‍ തന്നെയാണ് ഉദ്യാനവൃത്തിയും. സുഗന്ധവാഹിയും വര്‍ണാഭവുമായ പുഷ്പങ്ങളും ചാരുതയാര്‍ന്ന അലങ്
പലേക്കര്‍ പാതയില്‍ ഒരു കൈനടി വിജയം
വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു ദിവസം മൈസൂര്‍ ഹദിനാറുവിലെ കൃഷിത്തോട്ടത്തില്‍ നില്‍ക്കുകയാണ് പ്രമുഖ പ്ലാന്റര്‍ കോഴിക്കോട് ച
അലങ്കാര തത്തകളെ പ്രണയിച്ച് ഡോക്ടറും കുട്ട്യോളും
ലോലാ.. പെപ്പെ... എന്ന വിളി കേള്‍ക്കേണ്ട താമസം അവ പറന്നുവന്നു തോളിലിരിക്കും. കൈയില്‍ ധാന്യങ്ങളുണ്ടെങ്കില് കൈത്തണ്ടയിലിരു
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ കുട്ടയും
പുഞ്ചപാടത്ത് വിതയ്ക്കാനും, കൊയ്തു കൂട്ടിയതു കോരി മാറ്റാനും മുപ്പറ കുട്ട. കൂട്ടിയിട്ട പൊലിയിലെ (മെതിച്ചു കൂട്ടിയ നെല്ല്)
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ്ഥലം
പരിസ്ഥിതിയെ മലിനമാക്കാത്തതും എന്നാല്‍, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതുമായ കൃഷിരീതികള്‍ക്കാണ് ഇപ്പോള്‍ ഊന്നല്‍ കൊടുക്കുന്
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ.സാബുവിന്റെ നേട്ടം
സ്വയം വിത്തുല്പാദിപ്പിക്കാനുള്ള കഴിവ് അപൂര്‍വമായ ഓര്‍ക്കിഡ് ചെടികളില്‍ പ്രത്യേക രീതിയില്‍ പരാഗണം നടത്തി നൂറുകണക്കിന് ചെ
മൂട്ടില് കായ്ച്ചു രുചി പകരം മൂട്ടിപ്പഴം
മൂട്ടിപ്പഴമെന്ന പേര് വിചിത്രമെന്നു തോന്നുമെങ്കിലും മരത്തിന്റെ സ്വഭാവം കൊണ്ടാണ് ആ പഴത്തിന് അത്തരമൊരു പേര് കിട്ടിയത്. വന
കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര ഭക്ഷ്യോത്പാദനവും
ആഗോള തലത്തില്‍ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഭക്ഷ്യസുരക്ഷ ഭീഷണിയാണ്. കോവിഡ് വന്നതോടെ ഇതു രൂക്ഷമാകു കയും ച
അഭിനയവും മത്സ്യകൃഷിയും ഈ വൈദികന് ഹോബി
അഭിനയത്തോടൊപ്പം മത്സ്യകൃഷിയും ഹോബിയാക്കി പാലാ രൂപതയിലെ മുണ്ടാങ്കല്‍ സെന്റ് ഡൊമനിക് ഇടവക വികാരി റവ. ഡോ. മാത്യു കിഴക്കേഅരഞ
കാടകളില് പുതുജീവിതം തേടി ബീനയും കുടുംബവും
ആയിരം കോഴിക്ക് അരക്കാട'' എന്നാണു ചൊല്ല്. ഒത്തിരി വരുമാനത്തിന് ഇത്തിരിപ്പക്ഷികള്‍ ഏറെ സഹായകരം തന്നെ. മുട്ടയ് ക്കും ഇറച്ചി
എത്ര സുന്ദരം; ഈ അലങ്കാരക്കോഴികള്‍...
അലങ്കാര കോഴികളെ കണ്ടാല്‍ കണ്ണെടുക്കാനേ തോന്നില്ല. അത്രയ്ക്ക് സുന്ദരന്മാരും സുന്ദരികളുമാണ് അവ. ഭിന്ന വര്‍ണക്കുപ്പായമിട്ടു
ഇത് തേനൂറും കാലം
തേന്‍ വിളവെടുപ്പിന്റെ കാലമാണിത്. മെച്ചപ്പെട്ട വരുമാനമുണ്ടാക്കാന്‍ തയാറെടുക്കുമ്പോള്‍ ചില മുന്നൊരുക്കങ്ങളും അനിവാര്യമാണ്
നീലവാകച്ചേലില്‍ മറയൂര്‍
തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മൂന്നാറില്‍ നിന്നു മറയൂരിലേക്കുള്ള പാതയില്‍ എപ്പോഴും നല്ല തിരക്കാണ്.കഠിനമായ വേനല്‍ച്ചൂടില്‍
തലനാടിനു തലപ്പൊക്കമായി ഗ്രാമ്പൂ
പേരുപോലെ തന്നെ തലനാടിന് അല്പം തലപ്പൊക്കം കൂടുതലുണ്ട്. അതിലൊന്നു മലയുടെ പൊക്കമാണ്. മറ്റൊന്നു ഭൗമസൂചിക അവകാശപ്പെടുന്ന ഗ്രാ
ഏലം സര്‍വകാല വിലയിടിവില്‍ നടുവൊടിഞ്ഞു കര്‍ഷകര്‍
ഏലം കര്‍ഷകര്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി യിലാണ്. ഉദ്പാദന ചെലവിന്റെ പകുതി പോലും വില ലഭിക്കാതെ, വാങ്ങാന്‍ ആളില്ല
കലപ്പയില്‍ കൈവയ്ക്കാന്‍ ആളില്ല
പണ്ട് കുട്ടനാടന്‍ പാടശേഖരങ്ങളുടെ പുറബണ്ടുകളിലൂടെ ഇടതു തോളില്‍ കലപ്പയും വലതു കൈയില്‍ പേരവടിയുമായി പോത്തുകള്‍ക്കു പിന്നാലെ
ഹരിതാഭം ഈ യുവക്ഷേത്ര
അക്കാദമിക് വിദ്യാഭ്യാസത്തിനൊപ്പം പരമ്പരാഗത കാര്‍ഷിക അറിവും പകര്‍ന്നു നല്കി ഹരിത കാര്‍ഷിക കലാശാലയായി മാറുകയാണു പാലക്കാട്
പ്രോബയോട്ടിക്കുകള്‍: പശുപരിപാലകരുടെ പ്രിയമിത്രം
ആട്, പശു, എരുമ തുടങ്ങി അയവെട്ടുന്ന മൃഗങ്ങളുടെ ദഹന പ്രവര് ത്തനങ്ങളും പോഷകാഗിരണവും പ്രധാനമായും നടക്കുന്നതു സൂക്ഷ്മാണുക്കള
വില്വാദ്രി മുത്തശ്ശിക്ക് പ്രായം 33, പ്രസവം 29
തിരുവില്വാമലയ്ക്കടുത്തു വില്വാമല താഴ്വാര ങ്ങളില്‍ കാണുന്ന നാടന്‍ വില്വാദ്രി പശുക്കളിലെ മുത്തശ്ശിയാണു സുന്ദരി. 33 വയസുള്ള
Latest News
സ്വർണ വില കുറഞ്ഞു
സജി ചെറിയാൻ സത്യപ്രതിജ്ഞാലംഘനം നടത്തിയിട്ടില്ലെന്ന് എജി
ഹിമാചലിലെ മണ്ണിടിച്ചിലില്‍ ഒരാൾ മരിച്ചു; മിന്നല്‍പ്രളയത്തിൽ ആറോളം പേരെ കാണാതായി
എന്താണ് പ്രശ്നം, എന്തിന് രാജിവയ്ക്കണം: സജി ചെറിയാൻ
സജി ചെറിയാൻ രാജിവച്ചില്ലെങ്കിൽ നിയമപരമായി ചോദ്യം ചെയ്യപ്പെടും: ഉമ്മൻ ചാണ്ടി
Latest News
സ്വർണ വില കുറഞ്ഞു
സജി ചെറിയാൻ സത്യപ്രതിജ്ഞാലംഘനം നടത്തിയിട്ടില്ലെന്ന് എജി
ഹിമാചലിലെ മണ്ണിടിച്ചിലില്‍ ഒരാൾ മരിച്ചു; മിന്നല്‍പ്രളയത്തിൽ ആറോളം പേരെ കാണാതായി
എന്താണ് പ്രശ്നം, എന്തിന് രാജിവയ്ക്കണം: സജി ചെറിയാൻ
സജി ചെറിയാൻ രാജിവച്ചില്ലെങ്കിൽ നിയമപരമായി ചോദ്യം ചെയ്യപ്പെടും: ഉമ്മൻ ചാണ്ടി
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top