അതൊരിക്കൽ നടക്കും: വിഘ്നേഷ്
Thursday, September 20, 2018 10:29 AM IST
സംവിധായകൻ വിഘ്നേഷും നയൻസും തമ്മിലുള്ള പ്രണയത്തെ കുറിച്ചുള്ള വിവരങ്ങളെല്ലാം നാട്ടിൽ പാട്ടാണ്. കൃത്യമായ ഇടവേളകളിൽ ഇവരൊന്നിച്ചുള്ള വാർത്തകൾ ഗോസിപ്പ് കോളങ്ങളിൽ സ്ഥാനം പിടിക്കാറുമുണ്ട്. ഇപ്പോൾ വിഘ്നേഷ് നയൻസിന്‍റെ വിവാഹത്തെക്കുറിച്ചുള്ള ചിന്ത എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.

താനുമായുള്ള വിവാഹത്തെക്കുറിച്ച് നയൻസിനോട് ചോദിച്ചപ്പോൾ അതൊരിക്കല്‍ നടക്കുമെന്നും എന്നാണെന്ന് അറിയില്ലെന്നും അതിന് മുന്നോടിയായി എല്ലാവരെയും അറിയിക്കുമെന്നുമായിരുന്നു നയൻതാര പറഞ്ഞത്. തുടക്കത്തില്‍ താന്‍ അവരെ മാഡം എന്നായിരുന്നു സംബോധന ചെയ്തതെന്നും പിന്നീട് താരം തന്നെ പറഞ്ഞപ്പോഴാണ് അത് മാറ്റിയതെന്നും വിഘ്‌നേഷ് പറയുന്നു.

താങ്കള്‍ ഒരു സംവിധായകനാണെന്നും ഇങ്ങനെ ചിന്തിക്കരുതെന്നും അഭിനേതാവെന്ന നിലയില്‍ നീ പറയുന്നത് പോലെ ചെയ്യേണ്ടത് തന്‍റെ കടമയാണെന്നുമായിരുന്നു താരം പറഞ്ഞത്. ഈ സംഭവം തന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചുവെന്ന് വിഘ്‌നേഷ് വ്യക്തമാക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.