ദേ... ജോണിയുടെ കുട്ടപ്പായി ഇവിടെയുണ്ട്
Sunday, July 19, 2020 9:58 AM IST
മമ്മൂട്ടി നായകനായി 1992ൽ പുറത്തിറങ്ങിയ സിനിമയാണ് ജോണി വാക്കർ. സൂപ്പർ ഹിറ്റായി മാറിയ സിനിമയിൽ മമ്മൂട്ടിക്കൊപ്പം വേഷമിട്ട കുട്ടപ്പായി എന്ന കഥാപാത്രത്തെ ആരും മറക്കാനിടയില്ല. അടുത്തിടെ സമൂഹമാധ്യമങ്ങളിലെ ചർച്ച ഈ കുട്ടപ്പായിയെ കുറിച്ചായിരുന്നു.

സിനിമ സ്നേഹികളുടെ ഫേസ്ബുക്ക് കൂട്ടായ്മയിലാണ് ഈ ചർച്ച ഉയർന്നത്. ഇതേ തുടർന്ന് ഇദ്ദേഹത്തെ പലരും അന്വേഷിച്ചു. അവസാനം കണ്ടെത്തുകയും ചെയ്തു. തമിഴ്നാട് സ്വദേശിയായ നീലകണ്ഠനാണ് കുട്ടപ്പായിയുടെ കഥാപാത്രത്തെ മനോഹരമാക്കിയത്.

ഏറെ തെരച്ചിലിനു ശേഷം കുട്ടപ്പായിയെ കണ്ടെത്താനായതിന്‍റെ സന്തോഷത്തിലാണ് ആരാധകർ. അദ്ദേഹം ഇപ്പോൾ ജപ്പാനിൽ ഡാൻസ് മാസ്റ്ററായി ജോലി ചെയ്യുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.