ദയാഭാരതി തീയറ്ററുകളിലേക്ക്
Wednesday, October 9, 2024 9:28 PM IST
ഗായകൻ ഹരിഹരനും ഒറ്റച്ചിത്രത്തിലൂടെ മികച്ച ഗായികയായി ദേശീയ തലത്തിൽ അംഗീകാരം നേടിയ അട്ടപ്പാടിയിലെ ഗ്രാമീണ പാട്ടുകാരി നാഞ്ചിയമ്മയുടേയും നിറസാന്നിദ്ധ്യത്തിലൂടെയാണ് ഒരു രാവ് കടന്നുപോയത്. ഒക്ടോബർ എട്ട് ചൊവ്വാഴ്ച്ച കൊച്ചിയിലെ ഗോകുലം കൺവൻഷൻ സെന്‍ററിലായിരുന്നു ഇവരുടെ നിറസാന്നിധ്യമുണ്ടായത്.

കെ.ജി. വിജയകുമാർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന "ദയാഭാരതി' എന്ന ചിത്രത്തിന്‍റെ മ്യൂസിക്ക് ലോഞ്ചും ടീസർ ലോഞ്ചും അരങ്ങേറിയ ചടങ്ങിലായിരുന്നു പ്രതിഭകൾ ഒരുമിച്ചത്. തമ്പുരാൻ ഫിലിംസിന്‍റെ ബാനറിൽ ബി. വിജയകുമാർ, ചാരങ്ങാട്ട് അശോകൻ എന്നിവർ നിർമ്മിക്കുന്ന ചിത്രമാണ് ദയാഭാരതി.

ഗായകൻ ഹരിഹരനാണ് ചിത്രത്തിന്‍റെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലെ രണ്ടു ഗാനങ്ങളും ഹരിഹരൻ ആലപിച്ചിരിക്കുന്നു. നാഞ്ചിയമ്മയാണ് ഈ ചിത്രത്തിലെ മറ്റൊരു ഗാനമാലപിച്ചിരിക്കുന്നത്. കാടും കാടിന്‍റെ മനുഷ്യരും അവിടുത്തെ പക്ഷിമൃഗാദികളുമൊക്കെ നമ്മുടെ സ്വത്താണന്നും അവ സംരക്ഷിക്കപ്പെടേണ്ടതാണന്നും ഈ ചിത്രത്തിലൂടെ അടിവരയിട്ടു പറയുന്നു.

കാടിന്‍റെ ചൂഷണത്തിനെതിരേയുള്ള ശക്തമായ താക്കീതും ഈ ചിത്രത്തിലൂടെ നൽകുന്നു. സാമൂഹ്യ പ്രതിബദ്ധത നിറഞ്ഞ ഒരു ചിത്രത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടന്ന് ചടങ്ങിൽ ഹരിഹരൻ വ്യക്തമാക്കി. ഒരു തമിഴ് സിനിമയിലാണ് താനാദ്യം അഭിനയിച്ചതെന്നും ആ ചിത്രത്തിനു മുമ്പ് ഈ ചിത്രം പ്രദർശനത്തിനെത്തുമെന്നും അദ്ദേഹം ഹരിഹരൻ പറഞ്ഞു.

ജനങ്ങൾ തന്നോടു നൽകിയ സ്നേഹത്തിന് ഏറെ സന്തോഷമുണ്ടന്ന് നാഞ്ചിയമ്മയും പ്രതികരിച്ചു. ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരും ചലച്ചിത്ര സാമുഹ്യ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ നിർമാതാവ് ബി. വിജയകുമാർ സ്വാഗതം ആശംസിച്ചു. എൻ.എം. ബാദുഷ. സ്റ്റിൽജു അർജുനൻ എന്നിവർ ആശംസകൾ നേർന്നു. അനുക്കുട്ടൻ ഏറ്റുമാനൂർ നന്ദിയും പറഞ്ഞു.

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ഒക്ടോബർ 24ന് പ്രദർശനത്തിനെത്തും. പിആർഒ - വാഴൂർ ജോസ്, ഫോട്ടോ - വിഷ്ണു ആമി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.