ഞാൻ രോഗിയല്ല, ജീവിതം നരകതുല്യം; സുനൈന റോഷൻ
Wednesday, June 12, 2019 3:37 PM IST
ജീവിതം നരകതുല്യമാണെന്നും കുറച്ചു ദിവസങ്ങളായി താൻ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയാണെന്നും ഹൃത്വിക് റോഷന്‍റെ സഹോദരി സുനൈന റോഷൻ. സുനൈന ബൈപ്പോളാർ ഡിസോഡറിന് ചികിത്സയിലാണെന്നും ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നും മുൻപ് റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ ഈ റിപ്പോർട്ടുകളെല്ലാം തള്ളി കളഞ്ഞ ഇവർ താൻ ഒരു രോഗത്തിന് അടിമയല്ലെന്ന് വ്യക്തമാക്കി. എനിക്ക് ബൈപ്പോളാർ ഡിസോഡറില്ല. ഞാൻ ആശുപത്രിയിൽ ചികിത്സയിലുമല്ല. ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിക്കുമ്പോൾ ഞാൻ സുഹൃത്തുക്കൾക്കൊപ്പം ചെമ്പൂരിലുള്ള ഗോൾഫ് ക്ലബിലായിരുന്നു. അച്ഛന്‍റെ വീട്ടിൽ എത്തിയപ്പോളാണ് ഈ കാര്യങ്ങളെല്ലാം അറിയുന്നത്.

മുൻപ് മദ്യപാനത്തിൽ നിന്നും മോചനം ലഭിക്കുവാൻ ഞാൻ ചികിത്സ നേടിയിരുന്നു. ലണ്ടനിലായിരുന്നു ഞാൻ. അതെല്ലാം ഇപ്പോൾ ശരിയായി. ആ സമയമാണ് അച്ഛന് അർബുദമാണെന്ന് ഞാൻ അറിയുന്നത്. ഈ വാർത്തകളെല്ലാം പ്രചരിച്ചപ്പോൾ ആരും എന്നെ തിരിഞ്ഞു നോക്കിയില്ല.

കുറച്ച് പ്രശ്നങ്ങളുണ്ട്. അതൊന്നും തുറന്നു പറയാൻ സാധിക്കില്ല. ഒരു പ്രശ്നവും എന്‍റെ കുടുംബത്തെ ബാധിക്കരുതെന്ന് എനിക്ക് നിർബന്ധമുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാൻ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയാണ്. സുനൈന പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.