സിഡിഎസ് 2023 വിജ്ഞാപനം
ഇന്ത്യൻ മിലിട്ടറി അക്കാഡമി, ഇന്ത്യൻ നേവൽ അക്കാഡമി, എയർ ഫോഴ്സ് അക്കാഡമി എന്നിവിടങ്ങളിലെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പരീക്ഷയാണ് കംബൈൻഡ് ഡിഫൻസ് സർവീസസ്(സിഡിഎസ്) എക്സാമിനേഷൻ(I) . 345 ഒഴിവുകളാണ് പ്രതീക്ഷിക്കുന്ന ത്. 2023 ഏപ്രിൽ പത്തി നായിരിക്കും പരീക്ഷ. അപേക്ഷ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ.

1. ഇന്ത്യൻ മിലിട്ടറി അക്കാഡമി, ഡെറാഡൂണ്‍: (അവിവാഹിതരായ പുരുഷൻമാർക്ക്)- 100ഒഴിവുകൾ.(എൻസിസി(ആർമി വിംഗ്) സി സർട്ടിഫിക്കറ്റുള്ളവർക്കായി നീക്കി വച്ചിരിക്കുന്ന 13 ഒഴിവുകളുൾപ്പെടെ). പ്രായം: 1999 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്നു ബിരുദം.

2. ഇന്ത്യൻ നേവൽ അക്കാഡമി, ഏഴിമല: എക്സിക്യൂട്ടീവ്(ഹൈഡ്രോ/ജനറൽ സർവീസ്)(അവിവാഹിതരായ പുരുഷൻമാർക്ക്)- 26 ഒഴിവുകൾ. (എൻസിസി(നേവൽ വിംഗ്) സി സർട്ടിഫിക്കറ്റുള്ളവർക്കായി നീക്കി വച്ചിരിക്കുന്ന ആറ് ഒഴിവുകളുൾപ്പെടെ). പ്രായം: 1999 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം.യോഗ്യത: എൻജിനിയറിംഗിൽ ബിരുദം.

3. എയർഫോഴ്സ് അക്കാഡമി, ഹൈദരാബാദ്: (പ്രീ-ഫ്ളൈയിംഗ്) ട്രെയിനിംഗ് കോഴ്സ്(അവിവാഹിതരായ പുരുഷൻമാർക്ക്)- 32 ഒഴിവുകൾ. പ്രായം: 1999 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. യോഗ്യത: ബിരുദവും ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയുൾപ്പെടെ പ്ലസ്ടുവും അല്ലെങ്കിൽ എൻജിനിയറിംഗിൽ ബിരുദം.

4. ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമി, ചെന്നൈ: പുരുഷൻമാർക്കായുള്ള എസ്എസ്‌സി കോഴ്സ്-170 ഒഴിവുകൾ. പ്രായം: 1998 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. യോഗ്യത: അനുയോജ്യമായ ടെക്നിക്കൽ യോഗ്യത.

5. ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമി, ചെന്നൈ: എസ്എസ്‌സി (അവിവാഹിതരായ സ്ത്രീകൾ)(നോണ്‍-ടെക്നിക്കൽ) കോഴ്സ്- 17 ഒഴിവുകൾ. പ്രായം: 1998 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം.

യോഗ്യത: അനുയോജ്യമായ ടെക്നിക്കൽ യോഗ്യത.
രാജ്യത്തൊട്ടാകെ 41 പരീക്ഷാകേന്ദ്രങ്ങളുണ്ട്. കേരളത്തിൽ കൊച്ചിയിലാണ് പരീക്ഷാകേന്ദ്രമുള്ളത്. പരീക്ഷാഫീസ്: 200 രൂപ. എസ്ബിഐയുടെ നെറ്റ് ബാങ്കിംഗ് മുഖേന ഫീസ് അടയ്ക്കാവുന്നതാണ്. എസ്‌സി/എസ്ടി വിഭാഗക്കാർക്കും സ്ത്രീകൾക്കും ഫീസില്ല.

www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി മാത്രം അപേക്ഷ സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് www. upsc.gov.