സി-ഡാക്കില്‍ 530 ഒഴിവ്
കേന്ദ്രസര്‍ക്കാരിന്‍റെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിനുകീഴില്‍ സൊസൈറ്റിയായി പ്രവര്‍ത്തിക്കുന്ന സി-ഡാക്ക് 530 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് എന്‍ജിനിയര്‍- 250, സീനിയര്‍ എന്‍ജിനിയര്‍- 200, പ്രോജക്ട് മാനേജര്‍- 200, പ്രോജക്ട് മാനേജര്‍- 50, പ്രോജക്ട് അസോസിയേറ്റ്- 30 എന്നിങ്ങനെയാണ് ഒഴിവുകള്‍.

കരാര്‍ നിയമനമാണ്. തുടക്കത്തില്‍ മൂന്നുവര്‍ഷത്തേക്കാണ് നിയമനം. തിരുവനന്തപുരം, ബംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, മുംബൈ, നോയിഡ, പുനെ, പാറ്റ്‌ന, മുംബൈ, സില്‍ച്ചാര്‍, ഗോഹട്ടി, ശ്രീനഗര്‍, ഛണ്ഡിഗഡ് എന്നിവിടങ്ങളിലാണ് ഒഴിവ്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.

പ്രോജ്ക്ട് എന്‍ജിനിയര്‍- 250
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബിഇ/ ബിടെക്/ തത്തുല്യ ബിരുദം അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ കംപ്യൂട്ടര്‍ ആപ്ലിക്കേഷനിലോ സയന്‍സിലോ ബിരുദാനന്തരബിരുദം. അല്ലെങ്കില്‍ എംഇ/ എംടെക്/ തത്തുല്യം. അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ പിഎച്ച്ഡി.
പ്രായം: 35 കവിയരുത്.
ശമ്പളം: വര്‍ഷം 4.49 ലക്ഷം മുതല്‍ 7.11 ലക്ഷം വരെ.

സീനിയര്‍ പ്രോജക്ട് എന്‍ജിനിയര്‍: 200
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബിഇ/ ബിടെക്/ തത്തുല്യ ബിരുദം. അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ കംപ്യൂട്ടര്‍ ആപ്ലിക്കേഷനിലോ സയന്‍സിലോ ബിരുദാനന്തരബിരുദം. അല്ലെങ്കില്‍ എംഇ/എംടെക്/ തത്തുല്യം. അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ പിഎച്ച്ഡി.
പ്രായം: 56 വയസ്.
ശമ്പളം: വര്‍ഷം 8.49 മുതല്‍ 14 ലക്ഷം രൂപ വരെ.

പ്രോജക്ട് മാനേജര്‍: 50
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബിഇ/ ബിടെക്/ തത്തുല്യ ബിരുദം. അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ കംപ്യൂട്ടര്‍ ആപ്ലിക്കേഷനിലെ സയന്‍സിലോ ബിരുദാനന്തരബിരുദം. അല്ലെങ്കില്‍ എംഇ/എംടെക്/ തത്തുല്യം. അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ പിഎച്ച്ഡി.
പ്രായം: 56
ശമ്പളം: വര്‍ഷം 12.63 മുതല്‍ 22.9 ലക്ഷം രൂപ.

പ്രോജക്ട് അസോസിയേറ്റ്: 30
യോഗ്യത: ബിഇ/ബിടെക്/ തത്തുല്യ ബിരുദം. അല്ലെങ്കില്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷനിലോ സയന്‍സിലോ ബിരുദാനന്തരബിരുദം. അല്ലെങ്കില്‍ എംഇ/എംടെക്/ തത്തുല്യം. പിഎച്ച്ഡി.
പ്രായം: 30 വയസ്.

ശമ്പളം: 3.6 മുതല്‍ 5.04 ലക്ഷം രൂപ വരെ.
ഉയര്‍ന്ന പ്രായത്തില്‍ സംവരണ വിഭാഗക്കാര്‍ക്ക് ഇളവ് ലഭിക്കും. പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ കണക്കാക്കുന്നതിന് 2022 ഒക്ടോബര്‍ 20 അടിസ്ഥാനമാക്കിയാണ്. ഒന്നിലേറെ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ ഓരോന്നിനും വെവ്വേറെ അപേക്ഷ നല്‍കണം. അപേക്ഷാ ഫീസില്ല.

അപേക്ഷ: www.cda.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 20. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.