ഫാക്ടില്‍ 137 അവസരം
ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡില്‍ (എഫ്എസിടി) ഓഫീസര്‍, സീനിയര്‍ മാനേജര്‍, മാനേജമെന്‍റ് ട്രെയിനി, ടെക്‌നീഷന്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി 137 ഒഴിവുകളുണ്ട്. സീനിയര്‍ മാനേജര്‍- ഒമ്പത്, ഓഫീസര്‍- എട്ട്, മാനേജ്‌മെന്‍റ് ട്രെയിനി- 58, ടെക്‌നീഷന്‍- 62 എന്നിങ്ങനെയാണ് ഒഴിവുകള്‍.

ഓഫീസര്‍ (സെയില്‍സ്)- എട്ട്
യോഗ്യത: അറുപതു ശതമാനം മാര്‍ക്കോടെ ബിഎസ്‌സി (അഗ്രിക്കള്‍ച്ചര്‍). ഇംഗ്ലീഷിനു പുറമേ മലയാളം, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ ഏതെങ്കിലും ഒന്ന് എഴുതാനും വായിക്കാനും സംസാരിക്കാനും അറിഞ്ഞിരിക്കണം.

പ്രായം: 26 വയസ്.
ശമ്പളം: 12,600- 32,500 രൂപ
മാനേജ്‌മെന്‍റ് ട്രെയിനി: കെമിക്കല്‍- 18, മെക്കാനിക്കല്‍- 13, ഇലക്‌ട്രീഷന്‍- പത്ത്, ഇന്‍സ്ട്രുമെന്‍റേഷന്‍- രണ്ട്, സിവില്‍- രണ്ട്, ഐടി- രണ്ട്, ഫയര്‍ ആന്‍ഡ് സേഫ്റ്റി- ആറ്, ഇന്‍ഡസ്ട്രിയല്‍ എന്‍ജിനിയറിംഗ്- ഒന്ന്, ഹ്യൂമന്‍ റിസോഴ്‌സ്- രണ്ട്, മെറ്റീരിയല്‍സ്- രണ്ട്.

യോഗ്യത: ഹ്യൂമന്‍ റിസോഴ്‌സ്, എച്ച്ആര്‍/ പേഴ്‌സണല്‍ മാനേജ്‌മെന്‍റ്/ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/ ലേബര്‍ വെല്‍ഫയറില്‍ ദ്വിവത്സര പിജി ഡിഗ്രി/ അറുപതുശതമാനം മാര്‍ക്കോടെ ദ്വിവത്സര പിജി ഡിപ്ലമോ.

അല്ലെങ്കില്‍ പേഴ്‌സണ്‍ മാനേജ്‌മെന്‍റ്/ എച്ച്ആര്‍ മാനേജ്‌മെന്‍റില്‍ സ്‌പെഷലൈസേഷനോടെ സോഷ്യല്‍ വര്‍ക്ക്/ ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ദ്വിവത്സര പിജി ഡിഗ്രി/ അറുപതുശതമാനം മാര്‍ക്കോടെ ദ്വിവത്സര പിജി ഡിപ്ലോമ.
മെറ്റീരിയല്‍സ്: എന്‍ജിനിയറിംഗ് ബാച്ചിലര്‍ ബിരുദം. അല്ലെങ്കില്‍ ബിസിനസ് മാനേജ്‌മെന്‍റ് ഉള്‍പ്പെടെ ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ ദ്വിവത്സര പിജി/ മാനേജ്‌മെന്‍റില്‍ പിജി ഡിപ്ലോമ.
മറ്റ് വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാന്‍ അനുബന്ധ വിഷയത്തില്‍ അറുപതുശതമാനം മാര്‍ക്കോടെ നേടി എന്‍ജിനിയറിംഗ് ബാച്ചിലര്‍ ബിരുദമാണ് യോഗ്യത.

പ്രായപരിധി: 26 വയസ്.
ശമ്പളം: 20,600- 46,500 രൂപ.
ടെക്‌നീഷന്‍- പ്രോസസ്- 45, മെക്കാനിക്കല്‍- എട്ട്, ഇലക്‌ട്രിക്കല്‍- മൂന്ന്, ഇന്‍സ്ട്രുമെന്‍റേഷന്‍- മൂന്ന്, സിവില്‍- മൂന്ന്.

യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ എന്‍ജിനിയറിംഗ് ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും. രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവരുടെ അഭാവത്തില്‍ ഒരു വര്‍ഷം പ്രവൃത്തിപരിചയമുള്ളവരെയും പരിഗണിക്കും.
പ്രായം: 35 വയസ്.
ശമ്പളം: 9,250- 32,000 രൂപ.

സീനിയര്‍ മാനേജര്‍: മെറ്റീരിയല്‍സ്- മൂന്ന്, ഹ്യൂമന്‍ റിസോഴ്‌സ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍- രണ്ട്, കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍- ഒന്ന്, എസ്റ്റേറ്റ്- ഒന്ന്, ക്വാളിറ്റി അഷ്വറന്‍സ്- ഒന്ന്, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്‍റ്- ഒന്ന്.

പ്രായപരിധി- 45 വയസ്.
ശമ്പളം: 29,100- 54,500 രൂപ.
അപേക്ഷ: ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.fact.co.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 29.