ഗെയിലില്‍ എക്‌സിക്യൂട്ടീവ് ട്രെയിനി
മഹാരത്‌ന റാങ്കിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഗെയില്‍ (ഇന്ത്യ) ലിമിറ്റഡില്‍ എക്‌സിക്യൂട്ടീവ് ട്രെയിനിയാവാന്‍ അവസരം. വിവിധ വിഭാഗങ്ങളിലായി 48 ഒഴിവുകളുണ്ട്. ഗേറ്റ്- 2022 സ്‌കോറിന്‍റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

ഒഴിവുകള്‍: ഇന്‍സ്ട്രുമെന്‍റേഷന്‍- 18, മെക്കാനിക്കല്‍- 15, ഇലക്‌ട്രിക്കല്‍- 15 എന്നിങ്ങനെയാണ് ഒഴിവ്. മെക്കാനിക്കിലും ഇന്‍സ്ട്രുമെന്‍റേഷനിലും ഓരോ ഒഴിവ് ഭിന്നശേഷിക്കാര്‍ക്കായി നീക്കിവച്ചിരിക്കുകയാണ്.

യോഗ്യത: ഇന്‍സ്ട്രുമെന്‍റേഷന്‍/ ഇന്‍സ്ട്രുമെന്‍റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍/ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍റേഷന്‍/ ഇലക്‌ട്രോണിക്‌സ്/ ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്/ മെക്കാനിക്കല്‍/ പ്രൊഡക്‌ഷന്‍/ പ്രൊഡക്‌ഷന്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍/ മാനുഫാക്ചറിംഗ്/ മെക്കാനിക്കല്‍ ആന്‍ഡ് ഓട്ടോ മൊബൈല്‍/ ഇലക്‌ട്രിക്കല്‍/ ഇലട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സില്‍ 65 ശതമാനം മാര്‍ക്കോടെ ബിരുദം.

എസ്‌സി, എസ്ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി മാര്‍ക്കിളവ് ലഭിക്കും. റെഗുലര്‍ കോഴ്‌സായി നേടിയതായിരിക്കണം യോഗ്യതകള്‍. 2020 ലോ അതിന് മുമ്പോ യോഗ്യത നേടിയവര്‍ അപേക്ഷിക്കണ്ടതില്ല.

പ്രായപരിധി: 26 വയസ്. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
അടിസ്ഥാന ശമ്പളം: 60,000 രൂപ.

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gailonline.com സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 16.