തീരസംരക്ഷണ സേനയിൽ നാവിക്
തീരസംരക്ഷണ സേനയിൽ നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്-കുക്ക്, സ്റ്റ്യു വാർഡ്) ഒഴിവുകളിലേക്ക് അപേ ക്ഷ ക്ഷണിച്ചു. 1/2021 ബാച്ചിലേക്കാണു തെരഞ്ഞെടുപ്പ്. പുരുഷൻമാർക്കാണ് അവസരം. 2021 ഫെബ്രുവരിയിൽ പരിശീലനം ആരംഭിക്കും. അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കണം. കേരളത്തിൽ കൊച്ചിയിലാണു പരീക്ഷാകേന്ദ്രമുള്ളത്. മുംബൈ, ചെന്നൈ, കോൽക്കത്ത, വിശാഖപട്ടണം, ഗാന്ധിനഗർ, നോയിഡ, ഒറീസ എന്നിവടങ്ങളിലാണു മറ്റു പരീക്ഷാകേന്ദ്രങ്ങൾ.

യോഗ്യത: കുറഞ്ഞത് 50 ശ തമാനം മാർക്കോടെ പത്താംക്ലാസ്. കണക്ക്, ഫിസി‌ക്സ് എന്നീ വിഷയങ്ങൾക്ക് ഓരോന്നിനും 50 ശതമാനം മാർക്ക് നേടിയിരിക്കണം. (ദേശീയ തലത്തിൽ നേട്ടമുണ്ടാക്കിയ സ്പോർട്സ് താരങ്ങൾക്കും കോസ്റ്റ് ഗാർഡിൽ സർവീസിലിരിക്കെ മരിച്ചവരുടെ ആശ്രിതർക്കും മാർക്കിൽ അഞ്ചു ശതമാനം ഇളവു ലഭിക്കും).

പ്രായം: 18-22 വയസ്. 2021 ഏപ്രിൽ ഒന്ന് അടിസ്ഥനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.
ശന്പളം: തുടക്കത്തിൽ 20,000 രൂപ. കൂടാതെ മറ്റാനുകൂല്യങ്ങളും ലഭിക്കും.

ശാരീരിക യോഗ്യത: ഉയരം- കുറഞ്ഞത് 157 സെ.മീ., നെഞ്ചളവ്- ആനുപാതികം, കുറഞ്ഞത് അഞ്ചു സെ.മീ. വികാസം. തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം.
കാഴ്ചശക്തി: 6/24 (Good Eye). 6/24 (Bad Eye). സാധാരണ കേൾവിശക്തിയും ആരോഗ്യമുള്ള പല്ലുകളും ഉണ്ടായിരിക്കണം. അംഗവൈകല്യങ്ങൾ ഉണ്ടാകരുത്.

അപേക്ഷിക്കേണ്ട വിധം:www.joincoast guard.org എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ ഏഴ്.