ഐബിപിഎസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം
കോവിഡ്-19 മഹാമാരി മൂലം ഐബിപിഎസ് പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കാതിരുന്ന ഉദ്യോഗാര്‍ഥിക്ക് വീണ്ടും അപേക്ഷിക്കാന്‍ അവസരം. പൊതുമേഖാല ബാങ്കുകളിലെ ക്ലറിക്കല്‍ കേഡര്‍ പോസ്റ്റിലേക്കുള്ള ഐബിപിഎസ് 10 സിആര്‍പി, റീജണല്‍ റൂറല്‍ ബാങ്കുകളില്‍ ഗ്രൂപ്പ് എ ഓഫീസര്‍, മള്‍ട്ടിപ്പര്‍പ്പസ് ഓഫീസ്-അസിസ്റ്റന്‍റ് തസ്തികയിലേക്കുള്ള ഐബിപിഎസ് 9 പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതിയാണ് നീട്ടിയത്.

2020 നവംബര്‍ ഒമ്പതിന് മുമ്പ് വിദ്യാഭ്യാസ യോഗ്യത നേടിയവര്‍ക്കും 2020 ജൂലൈ മാസത്തില്‍ ഐബിപിഎസ് അപേക്ഷ അയയ്ക്കാത്തവര്‍ക്കുമാണ് 9 സിആര്‍പി ആര്‍ആര്‍ബിയില്‍ പങ്കെടുക്കാന്‍ അവസരം. 2020 നവംബര്‍ ആറിനു മുമ്പ് വിദ്യാഭ്യാസ യോഗ്യത നേടിയവര്‍ക്കും 2020 സെപ്റ്റംബര്‍ മാസത്തില്‍ ഐബിപിഎസ് അപേക്ഷ അയയ്ക്കാത്തവര്‍ക്കുമാണ് 10 സിആര്‍പി ക്ലറിക്കല്‍ കേഡര്‍ പരീക്ഷയില്‍ പങ്കെടുക്കാന്‍ അവസരം.

ഐബിപിഎസ് ആര്‍ആര്‍ബി 9 സിആര്‍പി 2020 ഒഴിവുകള്‍

ഓഫീസര്‍ സ്‌കെയില്‍-മൂന്ന് (സീനിയര്‍ മാനേജര്‍): 156
ഓഫീസര്‍ സ്‌കെയില്‍- രണ്ട്(മാനേജര്‍): 1,059
ഓഫീസര്‍ സ്‌കെയില്‍-ഒന്ന് (അസിസ്റ്റന്‍റ് മാനേജര്‍): 3,800
ഓഫീസ് അസിസ്റ്റന്‍റ് (മള്‍ട്ടിപര്‍പ്പസ്): 4,614
അപേക്ഷാ ഫീസ്: 850 രൂപ. എസ്‌സി, എസ്ടി, വികലാംഗവിഭാഗക്കാര്‍ക്ക് 175 രൂപ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ ഒമ്പത്.

ഐബിപിഎസ് 10 ക്ലറിക്കല്‍ കേഡര്‍

ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് മഹാരാഷ്‌ട്ര, കാനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളിലാണ് അവസരം. 2,556 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.

തെരഞ്ഞെടുപ്പ്: ഐബിപിഎസ് പൊതുപരീക്ഷയിൽ നേടുന്ന സ്കോറിന്‍റെ അടിസ്ഥാനത്തിലാണ് ആദ്യ തെരഞ്ഞെടുപ്പ്. പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് ഐബിപിഎസ് നടത്തുന്ന കോമണ്‍ ഇന്‍റർവ്യൂ ഉണ്ടാകും. പൊതുപരീക്ഷയിലും ഇന്‍റർവ്യൂവിലും ലഭിക്കുന്ന മാർക്കിന്‍റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥിയെ ബാങ്കുകളിലൊന്നിലേക്ക് അലോട്ട് ചെയ്യും. അലോട്ട്മെന്‍റ് വിവരങ്ങൾ ഐബിപിഎസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

ക്ലാർക്ക് തസ്തികയിലെ നിയമനങ്ങൾ സംസ്ഥാനം/കേന്ദ്രഭരണ പ്രദേശത്തിന്‍റെ അടിസ്ഥാനത്തിലായതിനാൽ ഏതെങ്കിലും ഒരു സംസ്ഥാനം/കേന്ദ്രഭരണ പ്രദേശത്തിലേക്കു മാത്രം അപേക്ഷിക്കുക. ആ സംസ്ഥാനം/കേന്ദ്രഭരണ പ്രദേശത്തിനു ബാധകമായ പരീക്ഷാകേന്ദ്രത്തിൽ വേണം പൊതുപരീക്ഷ എഴുതാൻ. ഓണ്‍ലൈനായാണു പരീക്ഷ നടത്തുന്നത്. രണ്ടു മണിക്കൂറാണ് പരീക്ഷാ സമയം. അഞ്ചു വിഷയങ്ങളിൽനിന്നായി 200 മാർക്കിന്‍റെ പരീക്ഷയാണു നടത്തുന്നത്. റീസണിംഗ്, ഇംഗ്ലീഷ് ലാംഗ്വേജ്, ന്യൂമറിക്കൽ എബിലിറ്റി, ജനറൽ അവയർനെസ്, കംപ്യൂട്ടർ പരിജ്ഞാനം എന്നീ വിഷയങ്ങളിൽനിന്നാണു ചോദ്യങ്ങൾ. പരീക്ഷയ്ക്കു നെഗറ്റീവ് മാർക്കുണ്ട്. പരീക്ഷയിലെ ഓരോ വിഷയത്തിനും നിർദിഷ്ട കട്ട് ഓഫ് മാർക്ക് നേടണം. ടോട്ടൽ വെയിറ്റേജ് സ്കോറിന്‍റെ അടിസ്ഥാനത്തിലാണ് അപേക്ഷകരെ ഇന്‍റർവ്യൂവിനു ഷോർട്ട് ലിസ്റ്റ് ചെയ്യുന്നത്.

യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം. അല്ലെങ്കിൽ തത്തുല്യ യോഗ്യത. കംപ്യൂട്ടർ പ്രവർത്തിപ്പിക്കാനും ഉപയോഗിക്കാനും അറിവുള്ളവരായിരിക്കണം. കംപ്യൂട്ടർ ഓപ്പറേഷൻസ്/ലാംഗ്വേജിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ/ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഹൈസ്കൂൾ/കോളജ്/ഇൻസ്റ്റിറ്റ്യൂട്ട് തലത്തിൽ കംപ്യൂട്ടർ/ഐടി ഒരു വിഷയമായി പഠിച്ചിരിക്കണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഒൗദ്യോഗിക ഭാഷാപരിജ്ഞാനമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണനയുണ്ട്.

2020 നവംബര്‍ ആറിനു മുമ്പ് യോഗ്യത നേടിയിരിക്കണം.
പ്രായം: 20 -28 വയസ്. 2020 സെപ്റ്റംബര്‍ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.
അപേക്ഷാ ഫീസ്: 600 രൂപ. എസ്‌സി, എസ്ടി, വികലാംഗര്‍ എന്നീ വിഭാഗക്കാര്‍ക്ക് 100 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ ആറ്.

അപേക്ഷിക്കേണ്ട വിധം: www.ibps.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുക. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.