സ്ത്രീകള്‍ക്ക് തൊഴില്‍ നൈപുണ്യ പദ്ധതിയുമായി അസാപ്
അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) ആരംഭിക്കുന്ന ഷീ സ്കിൽസ് തൊഴിൽ നൈപുണ്യ പദ്ധതിയിലൂടെ 15 നു മുകളിലുള്ള സ്ത്രീകൾക്ക് തെരഞ്ഞെടുക്കുന്ന മേഖലയിൽ പരിശീലനം നൽകും.

റീട്ടെയിൽ, ബാങ്കിംഗ്, അപ്പാരൽ, ബ്യൂട്ടി ആൻഡ് വെൽനെസ്, ഫുഡ് പ്രോസസിംഗ് തുടങ്ങി വിവിധ മേഖലകളിലെ കോഴ്സുകളിൽ 9000 സ്ത്രീകൾക്കാണ് പരിശീലനം നൽകുന്നത്. ഈ മാസം പരിശീലന പരിപാടികൾ തുടങ്ങും. 150 മണിക്കൂർ മുതൽ ദൈർഘ്യമുള്ള കോഴ്സുകളിലാണ് അസാപ് പരിശീലനം നൽകുന്നത്. അസാപ്പിന്‍റെ തെരഞ്ഞെടുക്കപ്പെട്ട ട്രെയിനിംഗ് സർവീസ് പ്രൊവൈഡർ വഴി വിവിധ സെന്‍ററുകളിലാണ് പരിശീലനം. ഈ സെന്‍ററുകൾ ഏതെങ്കിലും തൊഴിലിടങ്ങളിലോ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട പരിശീലന കേന്ദ്രങ്ങളോ ആയിരിക്കും. പരിശീലനത്തിനു ശേഷം പരീക്ഷയും കോഴ്സുമായി ബന്ധപ്പെട്ട മേഖലയിൽ ഇന്‍റേണ്‍ഷിപ്പിനുള്ള അവസരവും നൽകും.

എപിഎൽ, ജനറൽ കാറ്റഗറിയിലുള്ള വിദ്യാർഥികൾക്ക് കോഴ്സ് ഫീസിൽ 50 ശതമാനം സബ്സിഡി നൽകും. പട്ടികജാതി-വർഗ വിഭാഗങ്ങൾ, ബിപിഎൽ. കുടുംബങ്ങളിൽ നിന്നുള്ളവർ, ക്രീമിലെയറിൽ ഉൾപ്പെടാത്ത അപേക്ഷകർ എന്നിവർക്ക് പരിശീലനം നിബന്ധനകൾക്ക് വിധേയമായി സൗജന്യമാണ്. പരിശീലന ശേഷം ജോലി ലഭിക്കുന്നതിനായി പ്രത്യേക പ്ലേസ്മെന്‍റ് ഡ്രൈവും സൗജന്യമായി നടത്തും. പരിശീലന ഗ്രൂമിംഗും ഉണ്ടായിരിക്കും. ഓണ്‍ലൈനായാണ് അപേക്ഷ നൽകേണ്ട ത്.

ഡെവലപ്പ്മെന്‍റ് സെന്‍ററുകൾ അപേക്ഷ സമർപ്പിക്കുന്നതിനു സൗജന്യ സഹായം നൽകും. അക്ഷയ കേന്ദ്രങ്ങൾ വഴിയും ഇന്‍റർനെറ്റ് സൗകര്യമുള്ള കംപ്യൂട്ടർ വഴിയും അപേക്ഷ സമർപ്പിക്കാം. സംസ്ഥാനത്ത് എവിടെയുള്ള അപേക്ഷകർക്കും ഏതു സ്ഥലത്തും നടക്കുന്ന ബാച്ചിലും അപേക്ഷിക്കാം. അപേക്ഷാഫീ പൂർണമായും സൗജന്യമാണ്. അപേക്ഷകരിൽ നിന്നും പരിശീലനത്തിന് അർഹരായവരെ പരിശീലന ഏജൻസിയും അസാപ്പും ചേർന്നാകും തെരഞ്ഞെടുക്കുക. സംസ്ഥാനത്തുടനീളം ഏകദേശം 300 ബാച്ചുകൾ പ്രതീക്ഷിക്കുന്നു. കുടുംബശ്രീ അംഗങ്ങൾ, വനിതാ സംഘങ്ങൾ, വീട്ടമ്മമാർ, പഠനം പൂർത്തിയാക്കിയ പെണ്‍കുട്ടികൾ തുടങ്ങിയവർക്ക് ഇത് മികച്ച അവസരമാണ്.
ഫോൺ:: 0471-2772-500. www.asapkerala.gov.in.

തൊഴിൽ മേഖലയും കോഴ്സിന്‍റെ പേരും യഥാക്രമം ചുവടെ: അഗ്രികൾച്ചർ - ഓർഗാനിക് ഗ്രോവർ, അപ്പാരൽ - ഫാഷൻ ഡിസൈനർ, അസിസ്റ്റന്‍റ് ഫാഷൻ ഡിസൈനർ, ഹാൻഡ് എംബ്രോയിഡർ, സ്വീയിംഗ് മെഷീൻ ഓപ്പറേറ്റർ. ബാങ്കിംഗ് - അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, ജിഎസ്ടി അക്കൗണ്ട്സ് അസിസ്റ്റന്‍റ്, മ്യൂച്വൽ ഫണ്ട് ഏജന്‍റ്, സർട്ടിഫൈഡ് അക്കൗണ്ടിംഗ് ടെക്നീഷ്യൻ. ബ്യൂട്ടി ആൻഡ് വെൽനെസ് - അസിസ്റ്റന്‍റ് ബ്യൂട്ടി തെറാപിസ്റ്റ്. കംപ്യൂട്ടർ ആൻഡ് ഐടി എനേബിൾഡ് സർവീസ് - ഡൊമസ്റ്റിക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ. ഫുഡ് പ്രോസസിംഗ് - ക്രാഫ്റ്റ് ബേക്കർ. ജെംസ് ആൻഡ് ജ്വലറി - കാഡ് ഡിസൈനർ, ജ്വലറി റീട്ടെയിൽ സെയിൽസ് അസോസിയേറ്റ്. ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി - ഫ്രണ്ട് ഓഫീസ് അസോസിയേറ്റ്, ഹൗസ് കീപ്പിംഗ് സൂപ്പർവൈസർ, മൾട്ടി കസിൻ കുക്ക്. ഹെൽത്ത് കെയർ - ജനറൽ ഡ്യൂട്ടി അസിസ്റ്റന്‍റ്, എമർജൻസി മെഡിക്കൽ ടെക്നിഷ്യൻ- ബേസിക്, ഹോം ഹെൽത്ത് എയ്ഡ്. റീട്ടെയിൽ - റീട്ടെയിൽ സെയിൽസ് അസോസിയേറ്റ്, റീട്ടെയിൽ ട്രെയിനി അസോസിയേറ്റ്. മീഡിയ ആൻഡ് എന്‍റർടെയിൻമെന്‍റ് - അനിമേറ്റർ, മോഡല്ലർ, എഡിറ്റർ, കംപോസിറ്റർ.