കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ
കേന്ദ്ര സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകളില്‍ ബിരുദധാരികള്‍ക്കു ജോലി ലഭിക്കാന്‍ സഹായിക്കുന്ന പരീക്ഷയാണ് കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ. ഗ്രൂപ്പ് ബി,സി വിഭാഗങ്ങളിലായിട്ടാണ് ഒഴിവുകള്‍. വിവിധ വകുപ്പുകളില്‍ അസിസ്റ്റന്‍റ്, ഇന്‍കം ടാക്‌സ് ഇന്‍സ്‌പെക്ടര്‍, സെന്‍ട്രല്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്‍റ് എന്‍ഫോഴ്‌സ്‌മെന്‍റ് ഓഫീസര്‍, സബ് ഇന്‍സ്‌പെക്ടര്‍, ഡിവിഷണല്‍ അക്കൗണ്ടന്‍റ്, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് 2, ഓഡിറ്റര്‍, ജൂണിയര്‍ അക്കൗണ്ടന്‍റ്, ടാക്‌സ് അസിസ്റ്റന്‍റ്, അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്, കംപയിലര്‍ തസ്തികകളിലേക്കാണു നിയമനം. ടയര്‍ വണ്‍, ടയര്‍ ടു എന്നിങ്ങനെ രണ്ടുഘട്ടമായാണു തെരഞ്ഞെടുപ്പ്.

ടയര്‍ വണ്‍ (ഒന്നാം ഘട്ടം) ജൂലൈ‍ രണ്ടാം ആഴ്ചയ്ക്കും ഓഗസ്റ്റ് മൂന്നാം ആഴ്ചയ്ക്കും ഇടയില്‍ നടത്തിയേക്കും.

മാര്‍ച്ച് മുതല്‍ അപേക്ഷ സമര്‍പ്പിക്കാം.

യോഗ്യത: കംപയിലര്‍, സ്റ്റാറ്റിസ്റ്റിക്കല്‍, ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് 2 തസ്തിക ഒഴികെയുള്ളവയ്ക്ക് ബിരുദം/തത്തുല്യം യോഗ്യത വേണം. അസിസ്റ്റന്‍റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്കു കംപ്യൂട്ടര്‍ യോഗ്യത വേണം. കംപയിലര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അല്ലെങ്കില്‍ മാത്തമാറ്റിക്‌സ് അല്ലെങ്കില്‍ ഇക്കണോമിക്‌സ് എന്നിവയിലേതെങ്കിലും നിര്‍ബന്ധമായി പഠിച്ചിരിക്കണം.

സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് 2 തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് സ്റ്റാറ്റിസ്റ്റിക്‌സ് ബിരുദം വേണം. അല്ലെങ്കില്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിഷയമായി പഠിച്ച് മാത്തമാറ്റിക്‌സ്/ഇക്കണോമിക്‌സ്/കൊമേഴ്‌സ് എന്നിവയിലേതെങ്കിലുമൊരു ബിരുദം. ഇന്‍സ്‌പെക്ടര്‍ (സെന്‍ട്രല്‍ എക്‌സൈസ്/എക്‌സാമിനര്‍/ പ്രിവന്‍റീവ് ഓഫീസര്‍/ഇന്‍സ്‌പെക്ടര്‍/ സബ്ഇന്‍സ്‌പെക്ടര്‍) തസ്തികളിലേക്ക് അപേക്ഷിക്കുന്നവര്‍ക്കു മികച്ച ശാരീരിക യോഗ്യതകള്‍ വേണം.

പുരുഷന്‍മാര്‍ക്ക് ഉയരം 157.5 സെമീ, നെഞ്ചളവ് 81 സെമീ, അഞ്ചു സെമീ വികാസം. 15 മിനിറ്റില്‍ 1.6 കിലോമീറ്റര്‍ നടത്തം. 30 മിനിറ്റില്‍ എട്ടു കിലോമീറ്റര്‍ സൈക്ലിംഗ് എന്നീ ശാരീരിക യോഗ്യതാ പരീക്ഷകള്‍ നടത്തും. വനിതകള്‍ക്കു 152 സെമീ ഉയരവും 48 കിലോഗ്രാം ശരീരഭാരവും വേണം. 20 മിനിറ്റില്‍ ഒരു കിലോമീറ്റര്‍ നടത്തം. 25 മിനിറ്റില്‍ മൂന്നുകിലോമീറ്റര്‍ സൈക്ലിംഗ് എന്നിവ നടത്തും.

ഓണ്‍ലൈനായും ഓഫ് ലൈനായും അപേക്ഷിക്കാന്‍ അവസര മുണ്ട്.

പ്രായം: 2019 ജനുവരി ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. നിലവില്‍ യോഗ്യത നേടിയവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. 2019 ജനുവരി ഒന്ന് അടിസ്ഥാനമാക്കി യോഗ്യത കണക്കാക്കും. 2019 ഫെബ്രുവരി 14ന് 15 വര്‍ഷം സര്‍വീസുള്ള പത്താം ക്ലാസ് പാസായ വിമുക്ത ഭടന്‍മാര്‍ക്കു ഗ്രൂപ്പ് സി തസ്തികകളിലേക്ക് അപേക്ഷിക്കാം.

അപേക്ഷാഫീസ്: 100 രൂപ. സ്ത്രീകള്‍/പട്ടികവിഭാഗം/വികലാംഗര്‍/വിമുക്തഭടന്മാര്‍ക്ക് ഫീസില്ല. ഓഫ്‌ലൈനായി അപേക്ഷിക്കുന്നവര്‍ ഒറ്റ സെന്‍ട്രല്‍ റിക്രൂട്ട്‌മെന്‍റ് ഫീ സ്റ്റാമ്പ് മുഖേന മാത്രം ഫീസടയ്ക്കുക. മറ്റുള്ളവ സ്വീകരിക്കില്ല. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി ഫീസടയ്ക്കണം.

അപേക്ഷിക്കേണ്ട വിധം(ഓണ്‍ ലൈന്‍): www.ssconline. nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. ഇതിനുശേഷം വേണം രണ്ടാം ഘട്ടം അപേക്ഷ പൂരിപ്പിക്കാന്‍.വെബ്‌സൈറ്റില്‍ നിന്നു ഫോം ഡൗണ്‍ലോഡ് ചെയ്തു പൂരിപ്പിക്കാം. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: www.sscon line.nic.in