ഗെയിൽ ഇന്ത്യ 400 ഒഴിവ്
ഗെയിൽ (ഇന്ത്യ) ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 400 ഒഴിവുണ്ട്. ഇതിൽ ഒന്പത് ഒഴിവുകളിലേക്ക് ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക റിക്രൂട്ട്മെന്‍റാണ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിവിധ സംസ്ഥാനങ്ങളിലുള്ള ഗെയിലിന്‍റെ ഓഫീസുകളിലും പ്രോജക്ടുകളിലുമായിരിക്കും നിയമനം.

ജൂണിയർ എൻജിനിയർ: ഒഴിവ്- 3 (കെമിക്കൽ -2, മെക്കാനിക്കൽ-1). യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനത്തോടെയുള്ള എൻജിനിയറിംഗ് ഡിപ്ലോമയും എട്ടു വർഷത്തെ പ്രവൃത്തിപരിചയവും. ശമ്പളം: 35,000- 1,38,000 രൂപ.

ഫോർമാൻ: ഒഴിവ്- 21 (ഇലക്‌ട്രിക്കൽ-1, ഇൻസ്ട്രുമെന്‍റേഷൻ-14, സിവിൽ-6). യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനത്തോടെയുള്ള എൻജിനിയറിംഗ് ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും. ശമ്പളം: 29,000- 1,20,000 രൂപ.

ജൂണിയർ സൂപ്രണ്ട് (ഒഫീഷൽ ലാംഗ്വേജ്): ഒഴിവ്- 5. യോഗ്യത: 55 ശതമാനത്തോടെയുള്ള ഹിന്ദി ബിരുദവും (ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം) മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും. ശമ്പളം: 29,000- 1,20,000 രൂപ.

ജൂണിയർ കെമിസ്റ്റ്: ഒഴിവ്- 8. യോഗ്യത: 55 ശതമാനത്തോടെയുള്ള എംഎസ്‌സി കെമിസ്ട്രിയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും. ശമ്പളം: 29,000-1,20,000 രൂപ.

ജൂണിയർ അക്കൗണ്ടന്‍റ്: ഒഴിവ്- 14.യോഗ്യത: സിഎ/ ഐസിഡബ്ല്യുഎ (ഇന്‍റർമീഡിയറ്റ് അല്ലെങ്കിൽ തത്തുല്യം) അല്ലെങ്കിൽ 60 ശതമാനത്തോടെയുള്ള എംകോം. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം. 29,000-1,20,000

ടെക്നിക്കൽ അസിസ്റ്റന്‍റ് (ലബോറട്ടറി): ഒഴിവ്- 3. യോഗ്യത: 55 ശതമാനത്തോടെയുള്ള സയൻസ് ബിരുദവും (കെമിസ്ട്രി ഒരു വിഷയമായിരിക്കണം) ഒരു വർഷത്തെ പ്രവൃത്തിപരിചയവും. ശമ്പളം: 24,500- 90,000 രൂപ

ഓപ്പറേറ്റർ (കെമിക്കൽ): ഒഴിവ്- 73. യോഗ്യത: 55 ശതമാനത്തോടെയുള്ള സയൻസ് ബിരുദം (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിച്ചിരിക്കണം). ഒരു വർഷത്തെ പ്രവൃത്തിപരിചയവും. ശമ്പളം: 24,500- 90,000 രൂപ.

ടെക്ന‌ീഷൻ: ഒഴിവ് -139

(ഇലക്‌ട്രിക്കൽ -44, ഇൻസ്‌ട്രമെന്‍റേഷൻ- 45, മെക്കാനിക്കൽ-39, ടെലികോം ആൻഡ് ടെലിമെട്രി-11). യോഗ്യത: മെട്രിക്കുലേഷനും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും. ശമ്പളം: 24,500- 90,000 രൂപ

ഓപ്പറേറ്റർ: ഒഴിവ്- 47 (ഫയർ- 39. ബോയിലർ - 8). യോഗ്യത: പ്ലസ്ട‌ു/ തത്തുല്യവും ബന്ധപ്പെട്ട വിഷയത്തിൽ ആറുമാസത്തെ ട്രെയിനിംഗ് കോഴ്‌സും/ മെട്രിക്കുലേഷനും ഐടിഐ അല്ലെങ്കിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/ സെക്കൻഡ് ക്ലാസ് ബോയിലർ അറ്റൻഡന്‍റ് കോംപിറ്റൻസി സർട്ടിഫിക്കറ്റും/ 55 ശതമാനത്തോടെയുള്ള സയൻസ് ബിരുദവും സെക്കൻഡ് ക്ലാസ് ബോയിലർ അറ്റൻഡന്‍റ് കോംപിറ്റൻസി സർട്ടിഫിക്കറ്റും.

ഫയർവിഭാഗത്തിൽ രണ്ടുവർഷത്തെയും ബോയിലർ വിഭാഗത്തിൽ ഒരുവർഷത്തെയും പ്രവൃത്തിപരിചയം വേണം. ശമ്പളം: 24000-90000 രൂപ

അക്കൗണ്ട്സ് അസിസ്റ്റന്‍റ്: ഒഴിവ്- 13. യോഗ്യത: 55 ശതമാനത്തോടെയുള്ള കൊമേഴ്‌സ് ബിരുദം. കംപ്യൂട്ടർ പരിജ്ഞാനം. ശമ്പളം: 24,500- 90,000 രൂപ

ബിസിനസ് അസിസ്റ്റന്‍റ്: ഒഴിവ്-65. യോഗ്യത: 55 ശതമാനം മാർക്കോടെ ബിബിഎ/ ബിബിഎസ്/ ബിബിഎം കംപ്യൂട്ടർ പരിജ്ഞാനം. ശമ്പളം: 24,500- 90,000 രൂപ.

അപേക്ഷ: ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗക്കാർക്ക് 50 രൂപയാണ് അപേക്ഷാ ഫീസ്. സംവരണവിഭാഗക്കാർക്ക് ഫീസില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 7. വിശദവിവരങ്ങൾക്കുള്ള വെബ്സൈറ്റ്: https://gailonline.com