ഇത് വിപ്ലവമാണ്....ഈ നൂറ്റാണ്ടിന്‍റെ കാൻസർ വിപ്ലവം; നന്ദു പറയുന്നു
Tuesday, February 5, 2019 12:08 PM IST
നന്ദു മഹാദേവയെ പരിചയമില്ലാത്തവർ ചുരുക്കമാണ്. മരണത്തിന്‍റെ നിഴലുമായി തൊട്ടടുക്കലെത്തിയ കാൻസറിനെ ആത്മവിശ്വാസത്തിന്‍റെ വാരിക്കുന്തം കൊണ്ട് നേരിട്ട് അകലേക്ക് പായിച്ച അസാമാന്യ വ്യക്തിത്വം. കാൻസറുമായുള്ള പോരാട്ടത്തിനിടയിൽ ഒരു കാൽ നഷ്ടപ്പെട്ടെങ്കിലും അനേകായിരങ്ങൾക്ക് നന്ദു പകർന്നു നൽകുന്ന ആശ്വാസം ചെറുതല്ല.

ഇപ്പോഴിത ലോക കാൻസർ ദിനത്തോട് അനുബന്ധിച്ച് നന്ദു പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പാണ് കൈയടി നേടുന്നത്. കാൻസർ എന്നുപറഞ്ഞാൽ എല്ലാം കഴിഞ്ഞെന്ന് വിശ്വസിക്കുന്നവർക്കാണ് ഈ കുറിപ്പിലൂടെ നന്ദു ആത്മവിശ്വാസം പകർന്നു നൽകുന്നത്.

കാൻസറെന്ന അവസ്ഥയിലൂടെം കടന്നുപോകുന്നവരുടെ മനസിനുള്ളിലെ അകാരണ ഭയത്തെ ഉന്മൂലനം ചെയ്യുമെന്നും അവരുടെ മനസിൽ പ്രതീക്ഷയുടെ പൊൻകിരണങ്ങൾ വടരുമെന്നും കുറിപ്പിൽ നന്ദു വ്യക്തമാക്കുന്നു. ഇത് വിപ്ലവമാണ് ഒരു നൂറ്റാണ്ടിന്‍റെ കാൻസർ വിപ്ലവമാണെന്നും നന്ദു കൂട്ടു ചേർക്കുന്നു. ഞങ്ങൾ അതിജീവനത്തിന്‍റെ സിംഹക്കുട്ടികളാണ് മാരകമായ കീമോയും റേഡിയേഷനും തകർക്കാത്ത മനസാണ് ഞങ്ങളുടേതെന്നും നന്ദു കുറിപ്പിൽ പറഞ്ഞു.

കാൻസറുമായുള്ള യുദ്ധത്തിലൂടെ കടന്നു പോകുന്ന നിരവധിയാളുകളുടെ ചിത്രവും കുറിപ്പിനൊപ്പം നന്ദു പങ്കുവച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.