ചിലന്തി വല നിറഞ്ഞ തടാകം
Wednesday, October 24, 2018 3:49 PM IST
ഗ്രീസിലെ വിസ്റ്റോണിഡ തടാകം ഇപ്പോൾ കണ്ടാൽ ഏതോ പ്രേത സിനിമയിലെ സീനാണെന്നെ തോന്നൂ. കാരണം ഈ തടാകത്തെ മുഴുവനായി ചിലന്തിവല മൂടിയിരിക്കുകയാണ്. ഏകദേശം 1000 മീറ്ററോളം വരുന്ന ചിലന്തിവലയാണ് തടാകത്തെ മൂടിയിരിക്കുന്നത്.

ഈ തടാകത്തിന്‍റെ തീരത്തുള്ള ചെടികളും മറ്റും ചിലന്തിവല കൊണ്ടു മൂടിയ വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു. വെറും ഒരു ദിവസംകൊണ്ടാണ് ആയിരക്കണക്കിന് വരുന്ന കുഞ്ഞൻ ചിലന്തികൾ ഈ തടാകത്തിനുമുകളിൽ തങ്ങളുടെ വലകൾകെട്ടി കൂടുണ്ടാക്കിയത്. ടെഡ്രാഗ്നത എന്ന ഇനത്തിൽപ്പെട്ട ചിലന്തികളാണ് ഇവിടെമാകെ വലവിരിച്ചിരിക്കുന്നത്.

ഈ പ്രദേശത്തെ കാലാവസ്ഥയിൽ ഉണ്ടായ മാറ്റമാണ് ഈ ചിലന്തികളുടെ എണ്ണം ഇത്രയധികം വർധിക്കാൻ കാരണമെന്ന് ഗവേഷകർ പറയുന്നു. പൊതുവെ തണുത്ത കാലാവസ്ഥ അനുഭവപ്പെടുന്ന ഈ പ്രദേശത്ത് അടുത്തിടെയായി ചൂടു കൂടുതലായിരുന്നു. സാധാരണ ജലസ്രോതസുകളുടെ അടുത്താണ് ഈ ചിലന്തികൾ കൂടുണ്ടാക്കുന്നത്. ഇവയ്ക്ക് വെള്ളത്തിന് മുകളിലൂടെ നടക്കാനും കഴിവുണ്ട്.

തടാകത്തിലെ വെള്ളത്തിൽ ധാരാളമായി കൊതുകുകൾ മുട്ടയിടാൻ തുടങ്ങിയതോടെയാണ് ചിലന്തികൾ ഇവയ്ക്കുമുകളിലൂടെ കൂടു കൂട്ടിത്തുടങ്ങിയത്. ഏതായാലും ഇപ്പോഴത്തെ അവസ്ഥയിൽ ഈ തടാകത്തിൽനിന്ന് ഒരു കൊതുകുപോലും പുറത്തേക്ക് പറന്നു പോകില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.