പിച്ചാവാരം- ലോകത്തിലെ രണ്ടാമത്തെ വലിയ കണ്ടൽക്കാട്
പിച്ചാവാരം-ലോകത്തിലെ രണ്ടാമത്തെ വലിയ കണ്ടൽക്കാടാണത്. പശ്ചിമബംഗാളിലും ബംഗ്ലാദേശിലുമായി പരന്നുകിടക്കുന്ന സുന്ദർബാൻ കഴിഞ്ഞാൽ ഏറ്റവും വലിയ കണ്ടൽക്കാട് തമിഴ്നാട്ടിലെ കടല്ലൂർ ജില്ലയിലാണ്. കൃത്യമായി പറഞ്ഞാൽ പ്രസിദ്ധമായ ചിദംബരം നടരാജ യോഗത്തിൽ നിന്ന് കേവലം 12 കിലോമീറ്റർ മാത്രം അകലെയാണ് ഈ പ്രകൃതി വിസ്മയം.

2004-ൽ സുനാമി ആഞ്ഞടിച്ചപ്പോൾ ഏറ്റവും അധികം നാശനഷ്‌ടമുണ്ടായ പ്രദേശങ്ങളിലൊന്നാണ് കടല്ലൂർ. എന്നാൽ കണ്ടൽ വനസാന്നിധ്യമുള്ള പിച്ചാവാരത്തും പരിസരത്തും ഇതിന്‍റെ ആഘാതം വളരെകുറവായിരുന്നു - കാരണം 3000 ഏക്കറിലധികം പരന്നുകിടക്കുന്ന കണ്ടൽക്കാടിന്‍റെ സാന്നിധ്യം തന്നെ. ബംഗാൾ ഉൾക്കടൽ വെള്ളാർ മുതൽ കൊല്ലിഡാം വരെ കയറിക്കിടക്കുന്ന കായലും പരിസരങ്ങളുമാണ് പിച്ചാവാരം എന്ന പേരിലറിയപ്പെടുന്നത്. പ്രകൃതി വിഭവങ്ങളുടെ അമൂല്യമായ കലവറ, അപൂർവ പക്ഷിമൃഗാദികളുടെ വിഹാരകേന്ദ്രം എന്നിവകൊണ്ടും പ്രകൃതിസ്നേഹികളുടെ ദക്ഷിണേന്ത്യയിലെ പ്രധാനസഞ്ചാരകേന്ദ്രം കൂടിയാണ് പിച്ചാവാരം.

ദക്ഷിണേന്ത്യൻ ഭാഷയിലെ സൂപ്പർഹിറ്റ് സിനിമകളുടെ ലൊക്കേഷൻ എന്ന നിലയ്ക്കാണ് പിച്ചാവാരം തുടക്കത്തിൽ വെളിയിലറിഞ്ഞതെങ്കിൽ ഇന്ന് വാരാന്ത്യങ്ങളിൽ നൂറുകണക്കിന് വിനോദ സഞ്ചാരികളിലൂടെയാണ് ഈ പ്രദേശത്തിന്‍റെ മഹിമ ലോകമറിയുന്നത്. എംജിആർ, മോഹൻലാൽ എന്നിവർ മുഖ്യകഥാപാത്രങ്ങളായ സിനിമകളിലൂടെ പിച്ചാവാരം നമുക്കും പരിചിതമാണ്. ജലനിരപ്പിന്‍റെ കാര്യത്തിൽ വളരെയൊന്നും ആഴമില്ലാത്ത പിച്ചാവാരത്തിന്‍റെ സൗന്ദര്യം പൂർണമായി ആസ്വദിക്കണമെങ്കിൽ ഇതിലൂടെ ബോട്ട് സവാരി നടത്തണം. യന്ത്രബോട്ടുകളും പങ്കായമെറിയുന്ന തോണികളും സഞ്ചാരികളെ കാത്ത് പിച്ചാവാരത്തുണ്ട്. തൊട്ടടുത്തുള്ള കിള്ളൈ ഗ്രാമത്തിലാവട്ടെ മത്സ്യവിഭവങ്ങളുടെ വ്യത്യസ്ത രുചികൾ സഞ്ചാരികളെ കാത്തിരിക്കുന്നുമുണ്ട്. പിച്ചാവാരത്തെ ഉൾക്കടലിൽ നിന്ന് പിടിക്കുന്ന അപൂർവ മത്സ്യങ്ങളുടെ വിഭവസമൃദ്ധമായ രുചികൾ ഈ പ്രദേശത്തേക്ക് സഞ്ചാരികളെ വീണ്ടും വീണ്ടും അടുപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ്.

1100 ഹെക്‌ടറുകളിലായി പരന്നുകിടക്കുന്ന ഈ കണ്ടൽക്കാട്ടിൽ നാലായിരത്തിലധികം ചെറുകനാലുകളുണ്ട്. ഉൾക്കനാലുകളിൽ കൂടിയുള്ള ബോട്ടുയാത്ര മനസിനും ശരീരത്തിനും കുളിമർയേകും. അപൂർവ പക്ഷികളുടെ വിപുലമായ ഒരു ശേഖരം പിച്ചാവാരത്തും പരിസരങ്ങളിലുമുണ്ട്. 177 ഇനം പക്ഷികളെ കണ്ടെത്തിയിട്ടുള്ള ഈ പ്രദേശം പക്ഷിഗവേഷകരുടെ ഒരു ഇഷ്‌ടകേന്ദ്രം കൂടിയാണ്.

ചെറിയ കനാലുകൾ, ഉപ്പം കല്ലുകൾ, ചുണ്ണാന്പ് പാറകൾ, ചതുപ്പ്, മണൽപരപ്പ് എന്നിങ്ങനെ വൈവിധ്യമായ ഘടനകൾ ഉള്ള ചെറിയ പ്രദേശത്ത് അപൂർവ പക്ഷികൾ എത്തുന്നതിന്‍റെ കാരണവും മറ്റൊന്നല്ല. നീർനായകളും, അപൂർവ ഉരഗങ്ങളും കൂട്ടത്തോടെ വസിക്കുന്ന പിച്ചാവാരത്തെ കണ്ടൽക്കാടുകൾ ലോകത്തിലെ ഏറ്റവും ആരോഗ്യമുള്ള കരുത്തുള്ള കണ്ടൽചെടികളാൽ അനുഗ്രഹീതമാണ്.

3000 ഏക്കറിൽ 1700 ലധികം ചെറുതുരുത്തുകൾ, ജലനിരപ്പാകട്ടെ ശരാശരി നാലു മീറ്റർ ആഴത്തിൽ മാത്രവും. സ്വച്ഛസുന്ദരമായ പ്രദേശം, നഗരത്തിരക്കുകളിൽ നിന്നകന്ന് സ്വച്ഛന്ദമായ അന്തരീക്ഷം തേടുന്നവർക്ക് പിച്ചാവാരത്തേക്കുള്ള ഒരു ദിവസത്തെ യാത്ര കണ്ണിനും കാതിനും മനസിനും കുളിർമയേകുമെന്നതിൽ സംശയമില്ല.

എംജിആറിന്‍റെ ഇദയക്കനിയും മോഹൻലാലിന്‍റെ മാന്ത്രികവും ശരത് കുമാറിന്‍റെ സൂര്യനും ഷൂട്ട് ചെയ്ത പിച്ചാവാരത്ത് താമസസൗകര്യങ്ങൾ കുറവാണെന്നതാണ് വിനോദസഞ്ചാരികൾ നേരിടുന്ന പ്രധാന പ്രതിസന്ധി. തൊട്ടടുത്തുള്ള ചിദംബരത്താണ് ധാരാളം ലോഡ്ജുകളുള്ളത്. പിച്ചാവാരത്ത് തമിഴ്നാട് സംസ്ഥാനത്തിന്‍റെ പരിമിതമായ താമസസൗകര്യങ്ങളുണ്ടെങ്കിലും അതൊന്നും വേണ്ടവിധത്തിൽ പരിപാലിക്കുന്ന ഒന്നല്ല.

ഇന്ത്യയിലെ മറ്റെല്ലാ പ്രദേശത്തും കണ്ടൽക്കാടുകളുടെ വിസ്തൃതി കുറഞ്ഞുവന്നപ്പോൾ 2015 കണക്കനുസരിച്ച് പിച്ചാവാരത്ത് 73 ഹെക്‌ടറിൽ കൂടി നാട്ടുകാർ കണ്ടൽ വച്ചുപിടിപ്പിക്കുകയാണ് ചെയ്തത്. സുനാമി സമയത്ത് ഇരന്പിവന്ന കടൽവെള്ളത്തെ പ്രകൃത്യാ സംരക്ഷണഭിത്തി തീർത്ത് തടഞ്ഞ പിച്ചാവാരം കണ്ടൽക്കാട് നൂറുകണക്കിന് മനുഷ്യജീവനെയാണ് പരിസരങ്ങളിലെ ഗ്രാമങ്ങളിൽ രക്ഷിച്ചത്. അതുകൊണ്ട് തന്നെയാണ് കാലാവസ്ഥാ വ്യതിയാനം തടയുന്നതിനായി പ്രവർത്തിക്കുന്ന യുഎൻ ഏജൻസി (യുഎൻഎഫ്സിസി) പിച്ചാവാരത്തെ മാതൃക പ്രദേശമായി പ്രഖ്യാപിച്ചതും. 1750 മുതൽ 1940 വരെ പിച്ചാവാരം പരിപാലിച്ച തഞ്ചാവൂർ രാജാക്കന്മാർ വരും തലമുറയ്ക്ക് കാത്തുവച്ച അപൂർവ നിധിതന്നെയാണ് എന്തുകൊണ്ടും പിച്ചാവാരം.

സന്തോഷ് വേരനാനി