Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കടം വാങ്ങി വരവ്
ആത്മഹത്യയാണ് പരിഹാരം എന്ന വിചാരത്തോടെയാണ് അയാൾ അവിടെ എത്തിയത്. അയാൾ കുരുവിള, ഭാര്യ സൂസി. സൂസി പഞ്ചായത്ത് മെമ്പറായിരുന്നു. ഇത്തവണ ഇലക്ഷന് നിന്നില്ല. കക്ഷിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും കുരുവിള തടസ്സം നിന്നതുകൊണ്ടാണ് അത് വേണ്ടെന്നുവച്ചത്. ഇവർക്കൊപ്പം തറവാട്ടുവീട്ടിൽ കുരുവിളയുടെ അപ്പനും അമ്മയും താമസിക്കുന്നുണ്ട്.
മക്കൾ നാലു പേരുണ്ട്. മൂത്തവൻ അജിൻ എൻജിനിയറിങ് കഴിഞ്ഞെങ്കിലും ജോലിയൊന്നുമില്ല. അവന് താഴെയുള്ളവർ ഒക്കെ വിദ്യാർത്ഥികളാണ്. കുരുവിള ഒരു ട്യൂഷൻ മാസ്റ്റർ ആണ്. സ്വന്തമായി ഒരു ട്യൂഷൻ സെന്റർ നടത്തുന്നുണ്ട്. കുടുംബത്തിന്റെ ഏക വരുമാന മാർഗമാണ് ആ സെന്റർ. ജോലി കിട്ടുന്നതുവരെ ട്യൂഷൻ സെന്ററിൽ വന്ന് പഠിപ്പിക്കാൻ കുരുവിള മകനോട് പറഞ്ഞെങ്കിലും അവൻ അത് ചെവിക്കൊണ്ടില്ല.
സാമ്പത്തിക ക്ലേശം ആണ് ഈ കുടുംബത്തിന്റെ ഇപ്പോഴത്തെ പ്രശ്നം. ഈയൊരു പ്രശ്നത്തിന്റെ പേരിൽ ഭാര്യാഭർത്താക്കന്മാർ തമ്മിലും മക്കളും മാതാപിതാക്കളും തമ്മിലും അല്ലറചില്ലറ പരിഭവങ്ങളും വഴക്കുകളുമൊക്കെ ഇടയ്ക്കിടെ ഇവിടെ ഉണ്ടാകാറുണ്ട്. കുരുവിളയുടെ അപ്പൻ അന്തോണിപ്പനും ഈ ഒരു കാര്യത്തെ സംബന്ധിച്ച് തന്റെ മകനോടും മരുമകളോടും ഈർച്ചയുണ്ട്. കാര്യങ്ങൾ എല്ലാം കൈവിട്ടു പോകുന്നു എന്ന തോന്നൽ കുരുവിളയ്ക്ക് ഉണ്ടായത് ഈ ഇടയ്ക്ക് ബാങ്കിൽനിന്ന് ജപ്തി നോട്ടീസ് വന്നതോടെയാണ്. പലവിധ കാര്യങ്ങൾക്കായി ലോണെടുത്ത തുകയുടെ പലിശയോ തുക തന്നെയോ തിരിച്ചടയ്ക്കാതെ വന്നതിനാൽ ബാങ്കിൽ നിന്നു പലപ്രാവശ്യം അവധി നൽകിയിട്ടും തിരിച്ചടവ് ഒന്നുംതന്നെ നടത്താതിരുന്നതിനാലാണ് അധികൃതർ ജപ്തി നോട്ടീസ് നൽകാൻ തീരുമാനിച്ചത്.
ബാങ്കിലെ കടം കൂടാതെ ഈ കുടുംബത്തിലെ ഭാര്യക്കും ഭർത്താവിനും മൂത്തമകൻ ഉൾപ്പെടെ മൂവർക്കും ആളാംവീതം സ്വകാര്യ കടങ്ങളും ഉണ്ട്. ഇക്കാര്യം പരസ്പരം അവർക്കാർക്കും അറിയാൻമേലാ എന്നതാണ് സത്യം. സൂസി അയൽക്കൂട്ടത്തിൽ നിന്നും അടുത്ത പരിചയക്കാരിൽ നിന്നും, കുരുവിള ബ്ലേഡ് പലിശക്കാരിൽ നിന്നും കുടുംബക്കാർ ചിലരിൽ നിന്നും, അജിൻ തന്റെ സുഹൃത്തുക്കളിൽ നിന്നുമാണ് പണം കടമായി വാങ്ങിയിട്ടുള്ളത്. ഈ കടങ്ങളെല്ലാം ഇപ്പോൾ കുടുംബത്തിന്റെ പൊതു ബാധ്യത ആയിരിക്കുന്നു എന്നതാണ് മറ്റൊരു സത്യം.
ഇതിന്റെ പേരിലും ഭാര്യാഭർത്താക്കന്മാർ തമ്മിലും മകനുമായും മാനസികമായ അകൽച്ചയുണ്ട് എന്നതും നേരാണ്. നമ്മുടെ പല കുടുംബങ്ങളും ഇന്ന് ഇത്തരം സാമ്പത്തിക ക്രമക്കേടുകളും കെടുകാര്യസ്ഥതയും മൂലം വീർപ്പുമുട്ടുകയാണ്. പഴമക്കാർ പറയുംപോലെ നിൽക്കുന്നിടത്തെ മണ്ണ് ഒലിച്ചുപോകുന്ന ദുരവസ്ഥ. തല മറന്ന് എണ്ണ തേക്കരുത് എന്ന ചൊല്ല് മേൽകണ്ട കുടുംബത്തിലെ പോലുള്ള കുടുംബങ്ങളിലെ കുടുംബാംഗങ്ങൾ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ. വീണ്ടുവിചാരമില്ലാതെ കുടുംബനാഥൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ സാമ്പത്തിക വിനിമയത്തെ സംബന്ധിച്ച് അവിവേകം കാട്ടാൻ തുടങ്ങിയാൽ വൃക്ഷത്തിന്റെ തായ്വേരിനു കോടാലി വയ്ക്കുന്ന അനുഭവമല്ലേ ഉണ്ടാകൂ.
സാമ്പത്തിക കാര്യത്തെ സംബന്ധിച്ച് യാഥാർത്ഥ്യബോധം ഇല്ലാതെ പോയാൽ വരും തലമുറകൾക്കുകൂടി സാമ്പത്തിക അടിത്തറ ഇടേണ്ടവർ അത് മാന്തുകയാകില്ലേ അതുവഴി ചെയ്യുക. ഇന്ന് ചില കുടുംബങ്ങളിലെ എങ്കിലും പ്രധാന വരവ് കടംവാങ്ങി വരവാണ് എന്ന് തോന്നുന്നു. ആവശ്യങ്ങൾ കൂടുന്നതിനനുസരിച്ച് ഇപ്രകാരം കടംവാങ്ങി വരവ് കൂട്ടുമ്പോൾ അതൊരു ചതിക്കുഴി തന്നെ ആണെന്ന് പലരും മനസ്സിലാക്കാതെ പോകുന്നത് എന്തുകൊണ്ടാണ്. കടംവാങ്ങി കാര്യങ്ങൾ നടത്തുന്നത് സുരക്ഷിതമാണെന്ന് ചിന്തിക്കുന്നത് മൗഢ്യംതന്നെ അല്ലേ? ലോൺ എഴുതിത്തള്ളും എന്നു വിചാരിച്ച് ലോൺ എടുത്താലോ, അപ്രകാരം ചിന്തിച്ച് ആ തുക തിരിച്ചടയ്ക്കാതെ പോയാലോ? അപരന്റെ അധ്വാനഫലംകൊണ്ട് സ്വന്തം ജീവിതാവശ്യങ്ങൾ നിർവഹിക്കുന്ന രീതി ഉപേക്ഷിക്കേണ്ടതല്ലേ?
സ്വന്തം ബിസിനസിനായോ, തൊഴിലിനായോ ലോണും കടവും ഒക്കെ എടുക്കുന്ന ആളിന് സമയബന്ധിതമായി തനിക്ക് ലഭിക്കുന്ന വരുമാനത്തിൽ നിന്ന് തിരിച്ചടവു നടത്താൻ കഴിയുമോ ഇല്ലയോ എന്ന് നോക്കേണ്ടതല്ലേ? വരുന്നതുപോലെ വരട്ടെ എന്ന് ചിന്തിച്ച് കിട്ടുന്നവരുടെ കൈയിൽ നിന്നൊക്കെ പണം കടമായി വാങ്ങി അടിച്ചുപൊളിച്ചു ജീവിക്കുന്നത് ശരിയാണോ, അത് ബുദ്ധിയാണോ?
ഒരു കുടുംബത്തിലെ കുടുംബനാഥൻ, കുടുംബനാഥ അറിയാതെ കടം വാങ്ങുന്നതും അക്കാര്യം രഹസ്യമായി സൂക്ഷിക്കുന്നതും കുടുംബനാഥ തനിക്ക് തോന്നുംപോലെ വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും കുടുംബനാഥൻ അറിയാതെ പണം കടമായി വാങ്ങുന്നതും ആ പണം തന്നിഷ്ടംപോലെ ചെലവഴിക്കുന്നതും ഒക്കെ ശരിയാണോ? അത് കുടുംബജീവിതത്തിന്റെ താളം തെറ്റിക്കാൻ കാരണം ആകുകയില്ലേ? വരുമാനം ഒന്നും ഇല്ലാത്ത മകൻ മാതാപിതാക്കൾ അറിയാതെ ചെറുതും വലുതുമായ തുകകൾ പലരിൽ നിന്നായി വാങ്ങുന്നതും അക്കാര്യം മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെടുത്താതെ പോകുന്നതും ഒക്കെ അവിവേകംതന്നെ അല്ലേ? കുടുംബത്തിലെ ചിലർ ഇത്തരത്തിൽ അവിവേകത്തോടെ കാട്ടിക്കൂട്ടുന്നതൊക്കെ കുടുംബത്തിന്റെ മുഴുവൻ സന്തോഷവും സമാധാനവും കെടുത്താനേ ഉപകരിക്കൂ എന്ന് ചിന്തിച്ചിരുന്നെങ്കിൽ.
സിറിയക് കോട്ടയിൽ
ഫോൺ: 9447343828
E-mail:
[email protected]
അയാൾ മിസ്സിങ് ആണ്
അയാളെ ഒരു മാസമായി കാണ്മാനില്ല. ബാങ്ക് ഉദ്യോഗസ്ഥനാണ്. വിവാഹിതനും രണ്ട് മക്കളുടെ പിതാവുമാണ്. ഭാര്യ സൗമ്യ, മക്കൾ ആര്യയു
താമസം ഒറ്റയ്ക്കാണ്
നാലു മക്കളുണ്ട് മേരിക്കുട്ടി എന്ന സ്ത്രീക്ക്. പ്രായം എൺപത്തിനാലായി. വില്ലേജ് ഓഫീസറായി റിട്ടയർ ചെയ്ത ആളാണ്. ആരോഗ്യ പ്രശ
എടുത്തുചാടുന്നവർ
അയാൾക്ക് പ്രായം ഇരുപത്തിയാറായി. കഴിഞ്ഞ ഒരു വർഷമായി വിവാഹം ആലോചിക്കുന്നുണ്ട്. കഴിഞ്ഞദിവസം ഒരു പെങ്കൊച്ചിന്റെ ആലോച
ആരോഗ്യം സംരക്ഷിക്കാം, ചെലവ് നിയന്ത്രിക്കാം
ഫോൺ വിളിച്ച ശേഷമാണ് അവർ എന്നെ കാണാൻ വന്നത്. ഭാര്യയും ഭർത്താവും. ഭാര്യ സിസി ഭർത്താവ് ആന്റോ. ആന്റോ ടാപ്പിംഗ് തൊഴിലാളി
കുളിപ്പിച്ചു കുളിപ്പിച്ച്...
അയാളും മകനും കൂടിയാണ് എന്നെ കാണാൻ വന്നത്. അയാൾ കുടുംബസമേതം അബുദാബിയിൽ ആയിരുന്നു. അയാൾ ജോ എന്ന ജോസഫ് വർഗീസ്. ഭാര്യ
മാതാപിതാക്കളെ ഓർക്കണം
അരുണ്‍ എന്നാണ് അവന്റെ പേര്. ഡിഗ്രി പഠനം തുടങ്ങിയെങ്കിലും അത് പൂർത്തിയാക്കാൻ അവന് കഴിഞ്ഞില്ല. കോളജ് യൂണിയൻ തെരഞ്ഞെട
വണ്ടി ശരിയാണ്, വഴി ശരിയല്ല...
പത്തിരുപതു വർഷങ്ങൾക്ക് മുൻപ് നടന്നതാണ്. അന്ന് എനിക്ക് കുട്ടനാട്ടിലെ ഒരു പള്ളിയുടെ ഉത്തരവാദിത്വമുണ്ട്. ഒപ്പം ഒരു കു
അച്ചാച്ചൻ ആദ്യം മരിക്കണേ
ആ മക്കൾ കണ്ണു നിറഞ്ഞാണ് മരിച്ചുപോയ തങ്ങളുടെ മാതാപിതാക്കളെ അനുസ്മരിച്ചത്. അമ്മച്ചിക്ക് ഗൗരവതരമായ രോഗം പിടിപെട്ടെന
പുൽകൂട്ടിലെ കുടുംബം
എനിക്ക് നന്നായി അറിയാം ആ കുടുംബത്തെ. ഒത്തിരി നാളുകൾക്കുശേഷമാണ് ബേബിച്ചൻ എനിക്ക് ഫോൺ ചെയ്യുന്നത്. ബേബിച്ചന്റെ മകളു
കൈവിട്ടുപോകുന്ന കുടുംബങ്ങൾ
അയാൾ അനുജൻ എന്ന് നാട്ടുകാർ വിളിക്കുന്ന ആന്റണി കുര്യൻ. ഭാര്യ സെലീന, മക്കൾ മാളുവും അൻവിനും ആനന്ദും. മാളു ഡിഗ്രിക്കും, അ
ഭാര്യയുടെ വാക്ക് കേൾക്കണോ?
അയാൾ ഇപ്പോൾ വലിയ സാമ്പത്തിക ഞെരുക്കത്തിൽ ആണ്. ഗൾഫിലായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്. നാട്ടിൽ തിരിച്ചെത്തിയിട്ട് ആറു വർ
അതിര് കടക്കുന്ന അതിഥികൾ
ആനന്ദ് ഹോട്ടൽ ആ ഗ്രാമപ്രദേശത്തെ നല്ലൊരു ഹോട്ടൽ ആണ്. ഹോട്ടൽ പ്രൊപ്രൈറ്റർ ആയ ആനന്ദ് വിവാഹിതനാണ്. നാല് മക്കളാണ് അയാൾക്
മാതാപിതാക്കളുടെ കണക്കുപുസ്തകം
ആ മൃതസംസ്കാരത്തിൽ പങ്കെടുക്കാൻ പോയ എന്റെ ഒരു ബന്ധു വഴിയാണ് ആ കുടുംബനാഥന്റെയും ഭിന്നശേഷിയുള്ള അയാളുടെ മകളുടെയും
മല്ലടിക്കാതെ മനസ്സ് ചേർത്ത് പോകുന്നവർ
ആ കുടുംബനാഥൻ ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിൽനിന്നു റിട്ടയർ ചെയ്ത ആളാണ്. ഭാര്യ അധ്യാപികയാണ്. റിട്ടയർ ചെയ്യാൻ ഇനി രണ്
മക്കൾ പഠിക്കേണ്ട കുടുംബചരിത്രം
എനിക്ക് ആ മനുഷ്യനെ നന്നായി അറിയാം. അയാൾ ഒരു വ്യാപാരിയാണ്. മൂന്നു മക്കളാണ് അയാൾക്ക്. ഭാര്യ ലിന്റ, അയാൾ ജോർജ്. അയാളുട
ഇടുകുടുക്കേ ചോറും കറിയും
അമല മിടുക്കിയായിരുന്നു. പഠനത്തിൽ മാത്രമല്ല, പാഠ്യേതര പ്രവർത്തനങ്ങളിലും. മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങിയാ
സ്വത്ത് ബന്ധത്തെക്കാൾ ഉപരിയോ?
കേരളത്തിന് പുറത്തുള്ള ഒരു ധ്യാന കേന്ദ്രത്തിൽ വച്ചാണ് ഞാൻ അവരെ പരിചയപ്പെടുന്നത്. നാലു മക്കളാണ് അവർക്ക്. അവർ ജോജോ കുര
പുര നിറഞ്ഞുനിൽക്കുന്ന ആൺമക്കൾ
അയാളുടെ രണ്ടുമക്കളും അവിവാഹിതരാണ്. അയാൾ റെയിൽവേയിൽ നിന്നു റിട്ടയർ ചെയ്ത ആളാണ്. ചാക്കോച്ചൻ എന്ന് വിളിപ്പേരുള്ള അയ
ചതിക്കുഴികൾ
അവൾ ആത്മഹത്യ ചെയ്തു. വിഷം കഴിച്ചാണ് ആത്മഹത്യ ചെയ്തത്. മണിക്കൂർ ഒന്ന് കഴിഞ്ഞാണ് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞത്. ഡോക്ട
വലയിൽ കുടുങ്ങുന്ന കുഞ്ഞുങ്ങൾ
അവർ എന്നെ കാണാൻ വന്നത് വലിയ മാനസിക വിഷമത്തോടെയാണ്. ജോണി മാത്യുവും ഭാര്യ ആലീസും. നാലു മക്കളാണ് അവർക്ക്, രണ്ടാണും രണ്
അയാൾ മിസ്സിങ് ആണ്
അയാളെ ഒരു മാസമായി കാണ്മാനില്ല. ബാങ്ക് ഉദ്യോഗസ്ഥനാണ്. വിവാഹിതനും രണ്ട് മക്കളുടെ പിതാവുമാണ്. ഭാര്യ സൗമ്യ, മക്കൾ ആര്യയു
താമസം ഒറ്റയ്ക്കാണ്
നാലു മക്കളുണ്ട് മേരിക്കുട്ടി എന്ന സ്ത്രീക്ക്. പ്രായം എൺപത്തിനാലായി. വില്ലേജ് ഓഫീസറായി റിട്ടയർ ചെയ്ത ആളാണ്. ആരോഗ്യ പ്രശ
എടുത്തുചാടുന്നവർ
അയാൾക്ക് പ്രായം ഇരുപത്തിയാറായി. കഴിഞ്ഞ ഒരു വർഷമായി വിവാഹം ആലോചിക്കുന്നുണ്ട്. കഴിഞ്ഞദിവസം ഒരു പെങ്കൊച്ചിന്റെ ആലോച
ആരോഗ്യം സംരക്ഷിക്കാം, ചെലവ് നിയന്ത്രിക്കാം
ഫോൺ വിളിച്ച ശേഷമാണ് അവർ എന്നെ കാണാൻ വന്നത്. ഭാര്യയും ഭർത്താവും. ഭാര്യ സിസി ഭർത്താവ് ആന്റോ. ആന്റോ ടാപ്പിംഗ് തൊഴിലാളി
കുളിപ്പിച്ചു കുളിപ്പിച്ച്...
അയാളും മകനും കൂടിയാണ് എന്നെ കാണാൻ വന്നത്. അയാൾ കുടുംബസമേതം അബുദാബിയിൽ ആയിരുന്നു. അയാൾ ജോ എന്ന ജോസഫ് വർഗീസ്. ഭാര്യ
മാതാപിതാക്കളെ ഓർക്കണം
അരുണ്‍ എന്നാണ് അവന്റെ പേര്. ഡിഗ്രി പഠനം തുടങ്ങിയെങ്കിലും അത് പൂർത്തിയാക്കാൻ അവന് കഴിഞ്ഞില്ല. കോളജ് യൂണിയൻ തെരഞ്ഞെട
വണ്ടി ശരിയാണ്, വഴി ശരിയല്ല...
പത്തിരുപതു വർഷങ്ങൾക്ക് മുൻപ് നടന്നതാണ്. അന്ന് എനിക്ക് കുട്ടനാട്ടിലെ ഒരു പള്ളിയുടെ ഉത്തരവാദിത്വമുണ്ട്. ഒപ്പം ഒരു കു
അച്ചാച്ചൻ ആദ്യം മരിക്കണേ
ആ മക്കൾ കണ്ണു നിറഞ്ഞാണ് മരിച്ചുപോയ തങ്ങളുടെ മാതാപിതാക്കളെ അനുസ്മരിച്ചത്. അമ്മച്ചിക്ക് ഗൗരവതരമായ രോഗം പിടിപെട്ടെന
പുൽകൂട്ടിലെ കുടുംബം
എനിക്ക് നന്നായി അറിയാം ആ കുടുംബത്തെ. ഒത്തിരി നാളുകൾക്കുശേഷമാണ് ബേബിച്ചൻ എനിക്ക് ഫോൺ ചെയ്യുന്നത്. ബേബിച്ചന്റെ മകളു
കൈവിട്ടുപോകുന്ന കുടുംബങ്ങൾ
അയാൾ അനുജൻ എന്ന് നാട്ടുകാർ വിളിക്കുന്ന ആന്റണി കുര്യൻ. ഭാര്യ സെലീന, മക്കൾ മാളുവും അൻവിനും ആനന്ദും. മാളു ഡിഗ്രിക്കും, അ
ഭാര്യയുടെ വാക്ക് കേൾക്കണോ?
അയാൾ ഇപ്പോൾ വലിയ സാമ്പത്തിക ഞെരുക്കത്തിൽ ആണ്. ഗൾഫിലായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്. നാട്ടിൽ തിരിച്ചെത്തിയിട്ട് ആറു വർ
അതിര് കടക്കുന്ന അതിഥികൾ
ആനന്ദ് ഹോട്ടൽ ആ ഗ്രാമപ്രദേശത്തെ നല്ലൊരു ഹോട്ടൽ ആണ്. ഹോട്ടൽ പ്രൊപ്രൈറ്റർ ആയ ആനന്ദ് വിവാഹിതനാണ്. നാല് മക്കളാണ് അയാൾക്
മാതാപിതാക്കളുടെ കണക്കുപുസ്തകം
ആ മൃതസംസ്കാരത്തിൽ പങ്കെടുക്കാൻ പോയ എന്റെ ഒരു ബന്ധു വഴിയാണ് ആ കുടുംബനാഥന്റെയും ഭിന്നശേഷിയുള്ള അയാളുടെ മകളുടെയും
മല്ലടിക്കാതെ മനസ്സ് ചേർത്ത് പോകുന്നവർ
ആ കുടുംബനാഥൻ ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിൽനിന്നു റിട്ടയർ ചെയ്ത ആളാണ്. ഭാര്യ അധ്യാപികയാണ്. റിട്ടയർ ചെയ്യാൻ ഇനി രണ്
മക്കൾ പഠിക്കേണ്ട കുടുംബചരിത്രം
എനിക്ക് ആ മനുഷ്യനെ നന്നായി അറിയാം. അയാൾ ഒരു വ്യാപാരിയാണ്. മൂന്നു മക്കളാണ് അയാൾക്ക്. ഭാര്യ ലിന്റ, അയാൾ ജോർജ്. അയാളുട
ഇടുകുടുക്കേ ചോറും കറിയും
അമല മിടുക്കിയായിരുന്നു. പഠനത്തിൽ മാത്രമല്ല, പാഠ്യേതര പ്രവർത്തനങ്ങളിലും. മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങിയാ
സ്വത്ത് ബന്ധത്തെക്കാൾ ഉപരിയോ?
കേരളത്തിന് പുറത്തുള്ള ഒരു ധ്യാന കേന്ദ്രത്തിൽ വച്ചാണ് ഞാൻ അവരെ പരിചയപ്പെടുന്നത്. നാലു മക്കളാണ് അവർക്ക്. അവർ ജോജോ കുര
പുര നിറഞ്ഞുനിൽക്കുന്ന ആൺമക്കൾ
അയാളുടെ രണ്ടുമക്കളും അവിവാഹിതരാണ്. അയാൾ റെയിൽവേയിൽ നിന്നു റിട്ടയർ ചെയ്ത ആളാണ്. ചാക്കോച്ചൻ എന്ന് വിളിപ്പേരുള്ള അയ
ചതിക്കുഴികൾ
അവൾ ആത്മഹത്യ ചെയ്തു. വിഷം കഴിച്ചാണ് ആത്മഹത്യ ചെയ്തത്. മണിക്കൂർ ഒന്ന് കഴിഞ്ഞാണ് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞത്. ഡോക്ട
വലയിൽ കുടുങ്ങുന്ന കുഞ്ഞുങ്ങൾ
അവർ എന്നെ കാണാൻ വന്നത് വലിയ മാനസിക വിഷമത്തോടെയാണ്. ജോണി മാത്യുവും ഭാര്യ ആലീസും. നാലു മക്കളാണ് അവർക്ക്, രണ്ടാണും രണ്
കാര്യം നിസാരം
അയാൾ ഒരു ഗ്രാമീണൻ ആണ്. തനി നാടൻ എന്ന് പറഞ്ഞാൽ അത് അയാളെക്കുറിച്ച് നൂറുശതമാനവും ശരിയാണ്. വളരെ ബുദ്ധിമുട്ടിയാണ് അയ
ശീലങ്ങൾ മാറ്റണം
ഡോക്ടർ ആണ് അയാൾ. ഹൈറേഞ്ചിൽ ഉള്ള ഒരു കർഷക കുടുംബത്തിലെ മൂന്നാമത്തെ സന്താനം. അയാളുടെ അപ്പൻ പോത്തച്ചൻ തന്റെ കാർഷികവൃത
ഉയിർത്തെഴുന്നേൽപ്പ്
അയാളുടെ മരണം ആ നാട്ടുകാർക്ക് എല്ലാവർക്കും അവിശ്വസനീയമായ ഒരു വാർത്തയായിരുന്നു. അയാൾ കുമാർ എന്ന് നാട്ടുകാർ വിളിച്ച
വിവാഹം വേണ്ട!
മക്കളിൽ മൂത്തവളാണവൾ, റിനി. നേരെ ഇളയവൾ റിനീഷ. ഏറ്റവും ഇളയവൻ റിനോഷ്.റിനോഷ് പി.ജി വിദ്യാർത്ഥിയാണ്.റിനോഷും റിനിയും
മക്കളെ മാനിക്കണം
ഒരധ്യാപകന്റെ മകനാണയാൾ. പേര് ചെറിയാൻ. ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. റിട്ടയർ ചെയ്തിട്ട് അഞ്ച് വർഷമായി.ചെറിയാന്റെ ഭാ
ഒരു കുടുംബനാഥന്റെ പതനം
ആഗതൻ ഒരു സീനിയർ സിറ്റിസൺ ആണ്. ചോദിച്ചപ്പോൾ മനസിലായി അയാൾക്ക് പ്രായം അറുപത്തേഴായെന്ന്. വിവാഹിതനാണ്. മൂന്ന് മക്കളു
മാനക്കേട് ഉണ്ടാക്കുന്നവർ
അവൾക്ക് പ്രായം ഇരുപത്തൊൻപത് ആയെങ്കിലും കാഴ്ചയിൽ അത്രയും തോന്നുകയില്ല. കുര്യാപ്പി-മോളമ്മ ദന്പതികളുടെ മൂന്ന് മക്ക
മക്കൾക്കു വേണ്ടി അധ്വാനിക്കുന്നവർ
വലിയ വ്യഥയോടെയാണ് വൃദ്ധ ദന്പതികളായ അവരിരുവരും എന്നെ കാണാൻ വന്നത്. ഞങ്ങൾക്ക് അന്യോന്യം മുൻകൂട്ടി പരിചയം ഒന്നുമില
രണ്ടാം വിവാഹം
അയാൾക്ക് തന്റെ പ്രശ്നങ്ങൾ ആരോടെങ്കിലും ഒന്ന് തുറന്നുപറഞ്ഞേ മതിയാകൂ. ഫോണ്‍ മാർഗമാണ് അയാൾ എന്നോട് സംസാരിച്ചത്. കക്ഷ
അഭിലാഷിന്റെ തത്ത്വശാസ്ത്രം
അഭിലാഷിനെ ഞാൻ പരിചയപ്പെടുന്നത് പത്തു വർഷം മുന്‍പാണ്. അന്ന് അയാൾക്ക് ഇരുപത് വയസാണ്. ശാരീരിക വൈകല്യമുള്ള അഭിലാഷ് ഇ
Latest News
സൗദിയില്‍ വാഹനാപകടം; മലയാളി നഴ്സുമാര്‍ മരിച്ചു
ബിജെപിയോട് കൂട്ടുകൂടേണ്ടി വന്നാല്‍ ലീഗ് പിരിച്ചുവിടുന്നതാണ് നല്ലത്: എം.കെ. മുനീര്‍
ഇത്രതവണമല്സരിച്ചവര് മാറണമെന്ന തീരുമാനം എടുത്തിട്ടില്ല: മന്ത്രി എ.കെ. ശശീന്ദ്രന്
കാർഷിക നിയമങ്ങൾ കർഷകർക്കുള്ള മരണവാറണ്ട്: അരവിന്ദ് കേജരിവാൾ
കഠിന ചൂടിനെ കരുതലോടെ നേരിടാന്‍ ജാഗ്രതാ നിര്‍ദേശം
Latest News
സൗദിയില്‍ വാഹനാപകടം; മലയാളി നഴ്സുമാര്‍ മരിച്ചു
ബിജെപിയോട് കൂട്ടുകൂടേണ്ടി വന്നാല്‍ ലീഗ് പിരിച്ചുവിടുന്നതാണ് നല്ലത്: എം.കെ. മുനീര്‍
ഇത്രതവണമല്സരിച്ചവര് മാറണമെന്ന തീരുമാനം എടുത്തിട്ടില്ല: മന്ത്രി എ.കെ. ശശീന്ദ്രന്
കാർഷിക നിയമങ്ങൾ കർഷകർക്കുള്ള മരണവാറണ്ട്: അരവിന്ദ് കേജരിവാൾ
കഠിന ചൂടിനെ കരുതലോടെ നേരിടാന്‍ ജാഗ്രതാ നിര്‍ദേശം
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top