Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ആരോഗ്യം സംരക്ഷിക്കാം, ചെലവ് നിയന്ത്രിക്കാം
ഫോൺ വിളിച്ച ശേഷമാണ് അവർ എന്നെ കാണാൻ വന്നത്. ഭാര്യയും ഭർത്താവും. ഭാര്യ സിസി ഭർത്താവ് ആന്റോ. ആന്റോ ടാപ്പിംഗ് തൊഴിലാളിയാണ്. കുറച്ചുനാളായി പണി കുറവാണ്. അതുകൊണ്ടുതന്നെ സാമ്പത്തിക ഞെരുക്കവും ഉണ്ട്. ആന്റോയ്ക്കു പറയത്തക്ക ആരോഗ്യപ്രശ്നം ഒന്നും തന്നെയില്ല. എന്നാൽ സിസിയുടെ അവസ്ഥ അതല്ല. സിസിക്ക് ഷുഗറും പ്രഷറും കൊളസ്ട്രോളും ഒക്കെയുണ്ട്. സിസി വല്ലാതെ തടിച്ചിട്ടാണ്.
അടുത്തിടയായി മുട്ടിനു വേദന സിസിയെ വല്ലാതെ അലട്ടുന്നുണ്ട്. ഇവർക്ക് ഒരു മകൻ മാത്രമാണുള്ളത്. അരുൺ എന്ന അവൻ പത്താം ക്ലാസിലാണ് പഠിക്കുന്നത്. സിസിയും ആന്റോയും തമ്മിൽ കൂടെക്കൂടെ വഴക്ക് ഉണ്ടാകാറുണ്ട്. തന്റെ ഭാര്യക്ക് അലസത കൂടുതലാണെന്നും അതിനാലാണ് രോഗങ്ങൾ പലതും ഉണ്ടാകുന്നതെന്നുമാണ് ആന്റോ പറയുന്നത്. തനിക്ക് ശരീരക്ഷീണം ഉള്ളതുകൊണ്ടും രോഗങ്ങൾ അലട്ടുന്നത് കൊണ്ടുമാണ് പണികൾ ഒന്നും ചെയ്യാൻ കഴിയാത്തത് എന്നാണ് സിസി പറയുന്നത്.
ആരോഗ്യം ഉണ്ടാകണമെങ്കിൽ ശരീരമനങ്ങി അധ്വാനിക്കണം എന്ന അഭിപ്രായക്കാരനാണ് ആന്റോ. എല്ലാ മാസവും തന്റെ ഭാര്യക്ക് മരുന്നു വാങ്ങാനാണ് താൻ അധ്വാനിച്ചുണ്ടാക്കുന്ന പണത്തിന്റെ ഏറിയപങ്കും ചെലവാകുന്നതെന്ന് ആന്റോ പ്രതികരിച്ചപ്പോൾ സിസി ഉരുളയ്ക്കുപ്പേരിപോലെ പറഞ്ഞു താൻ തന്റെ ഭർത്താവിന് ഒരു ഭാരമാണെങ്കിൽ എവിടേക്കെങ്കിലും ഇറങ്ങിപ്പോയ്ക്കൊള്ളാമെന്ന്. അങ്ങനെ പണ്ടേ ചെയ്തിരുന്നെങ്കിൽ എത്ര നന്നായേനെ എന്നുള്ള ആന്റോയുടെ വാക്കുകൾ പിന്നെയും സിസിയെ ചൊടിപ്പിച്ചു.
സത്യം പറഞ്ഞാൽ സിസി ഒരു മടിച്ചിയാണ്. സിസി തന്നെയാണ് അത് എന്നോട് പറഞ്ഞത്. താൻ തന്റെ മാതാപിതാക്കളുടെ ഒറ്റപുത്രി ആണെന്നും അതിനാൽതന്നെ താൻ ജനിച്ചുവളർന്ന വീട്ടിൽ പണിയൊന്നും ചെയ്തിട്ടില്ലെന്നും എന്നാൽ ഇക്കാര്യമൊന്നും തന്റെ ഭർത്താവിനോട് താൻ പറഞ്ഞിട്ടില്ലെന്നുമാണ് സിസി എന്നോടു പറഞ്ഞത്. ഭാര്യാഭർത്താക്കന്മാർ കുടുംബത്തിനുവേണ്ടി ഒരുമിച്ച് അധ്വാനിക്കുന്നത് ഇരുവരുടെയും മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. മാത്രമല്ല, കുടുംബത്തിന്റെ സാമ്പത്തികാരോഗ്യത്തിനും അത് പ്രധാനപ്പെട്ടതാണ്.
ഈയിടയ്ക്ക് എന്നോട് അടുപ്പമുള്ള ഒരാൾ എന്നോട് ചോദിച്ചു, ദൈവം നൽകിയ കല്പനകളിൽ ആദ്യത്തേത് ഏതാണെന്ന്. സംശയലേശമെന്യേ ഞാൻ അയാളോട് പറഞ്ഞു, അത് നെറ്റിയിലെ വിയർപ്പുകൊണ്ട് അപ്പം ഭക്ഷിക്കണം എന്നതാണ് എന്ന്. പ്രസ്തുത ദൈവകല്പന മനുഷ്യന് പാലിക്കാൻ കഴിഞ്ഞാൽ സൗഭാഗ്യവും ആനന്ദവും ആരോഗ്യവും അവനെ തേടിയെത്തും എന്നുള്ളതിൽ സംശയം വേണ്ട . ജീവിത ശൈലീരോഗങ്ങൾ ഇന്ന് കേരളീയ കുടുംബങ്ങളെ വല്ലാതെ അലട്ടുന്നുണ്ട്.
സ്വന്തം ശരീരത്തെ തിരിച്ചറിയാതെ ഭക്ഷണം കഴിക്കുകയും അതിനനുസരിച്ച് വ്യായാമം ചെയ്യാതിരിക്കുകയും ചെയ്യുന്നത് ആത്മഹത്യാപരം തന്നെ ആണെന്നാണ് വൈദ്യശാസ്ത്രജ്ഞർ പറയുന്നത്. സ്വന്തം വീട്ടിൽ നിന്ന് പാകം ചെയ്ത ഭക്ഷണം കഴിക്കാതെ രുചി മാത്രം നോക്കി സ്ഥിരമായി ഹോട്ടലുകളിൽ നിന്നും തട്ടുകടകളിൽ നിന്നും ഭക്ഷണം കഴിക്കുന്നവരും വിവിധ സത്കാരങ്ങൾക്ക് കൂടെക്കൂടെ പോയി നിയന്ത്രണമില്ലാതെ ഭക്ഷിക്കുന്നവരുമൊക്കെ വലിയ രോഗങ്ങൾക്കാണ് തങ്ങളെ അതുവഴി വിട്ടുകൊടുക്കുന്നത്. എന്നോട് അടുപ്പമുള്ള ഒരു ഡോക്ടർ ഈയിടയ്ക്ക് എന്നോട് പറഞ്ഞത് അന്നജ ഭക്ഷണം കുറയ്ക്കുകയും പച്ചക്കറി, പയറുവർഗ ഭക്ഷണങ്ങൾ കൂട്ടുകയും ചെയ്യണമെന്നാണ്.
ഭക്ഷിക്കുന്ന പാത്രത്തിന്റെ പകുതിയോളം വരെ പച്ചക്കറിയും കാൽഭാഗം പയർ വർഗ്ഗവും കാൽഭാഗം മാത്രം അന്നജവും ഉൾപ്പെടുത്തുന്നതാണ് ആരോഗ്യകരം എന്നാണ് അദ്ദേഹം പറഞ്ഞത്. അന്നജം, പ്രോട്ടീൻ കൊഴുപ്പ് എന്നിവ കഴിക്കേണ്ട അളവിൽ മാത്രം കഴിച്ചു ശീലിക്കുന്നതാണ് നല്ലത് എന്നാണ് ആ ഡോക്ടറുടെ അഭിപ്രായം. ദൈവം തന്ന ജീവൻ നിലനിർത്താനും ആരോഗ്യകരമായി സംരക്ഷിക്കാനും ഇക്കാര്യത്തിലൊക്കെ ഓരോരുത്തരും ശ്രദ്ധിച്ചേ മതിയാകൂ.
സിറിയക് കോട്ടയിൽ
ഫോൺ: 9447343828
E-mail:
[email protected]
ദുരിതാശ്വാസക്യാന്പുകളിലെ കണ്ണീർപ്രളയം
ഒരിക്കലും വെള്ളം കയറാത്ത സുരക്ഷിതമായ വീടും സൗകര്യമുള്ളവർ ഓർക്കണം ഓരോ വർഷവും പ്രളയക്കെടുതിക്ക് ഇരയാകുന്നവരു
മെഹ്താബ് പാടുന്നു ...പത്തു ഭാഷകളിൽ
മകൾ സോണിക്ക് പെണ്‍കുഞ്ഞ് പിറന്നപ്പോൾ ഷക്കീൽ സേഠ് പേരക്കുട്ടിയെ താരാട്ടു പാടാൻ റാഫിയുടെ ഇന്പമുള്ള ഗാനങ്ങൾ ആലപി
നമ്മുടെ മക്കൾ ലഹരിയിൽ നശിച്ചുകൂടാ
കുറ്റകൃത്യങ്ങളുടെയും അധാർമികതയുടെയും അപകടങ്ങളുടെയും അടിസ്ഥാന കാരണം ലഹരിയുടെ വ്യാപനമാണ്. ഉത്പാദകർക്കും വിൽ
മനോരോഗികൾ കാരുണ്യം അർഹിക്കുന്നു
സുഖംപ്രാപിച്ചശേഷം തന്നെ വീട്ടിലേക്കു കൊണ്ടുപോകാമോ എന്നു യാചിക്കുന്നയാളുടെ ദൈന്യതയും രക്തബന്ധം മറന്നു കൈയൊഴിഞ്
കല്ലിൻമേൽ കല്ലു ശേഷിക്കാത്ത പതനം
ഇല്ലാത്തവർക്കും വയ്യാത്തവർക്കും ഇരുചെവിയറാതെ സഹായിക്കാൻ മനസുണ്ടാവണം. കൂടെപ്പിറപ്പുകളുടെ ഇല്ലായ്മകളിൽ കരുതലാ
ഓരോ ചോറിനും വിലയുണ്ട്, അന്നം കുപ്പയിൽ എറിയരുത്
പത്തു രൂപയുടെ കഞ്ഞിയും മുപ്പതു രൂപയുടെ ഉൗണും തട്ടുകടയിൽനിന്നു വാങ്ങി വിശപ്പടക്കുന്ന രോഗികൾ സർക്കാർ ആശുപത്രിയിൽ പല
മദ്യപൻ നശിക്കും, കുടുംബം നാമാവശേഷമാകും
സ്കൂൾ ബാഗും കുടയും നോട്ടുബുക്കുകളും വാങ്ങാൻ നവജീവനിലെത്തിയ ഒരു കുട്ടി പറഞ്ഞ വാക്കുകൾ വല്ലാതെ വേദനിപ്പിച്ചു.’ എന്റെ
അരുമകളാണ് മക്കൾ; കൈവിട്ടുകളയരുത്
ഇലക്ട്രോണിക് മാധ്യമങ്ങളുടെ ദുഃ സ്വാധീനം മാത്രമല്ല വീടുകളിലെ അരാജതക്വവും അസമാധാനവും കുട്ടികളുടെ വഴിതെറ്റലിന്
വീഴ്ചകൾ നമ്മെ പലതും പഠിപ്പിക്കും
വഴിയോരങ്ങളിൽ മൃതപ്രായരായിക്കിടന്ന നൂറു കണക്കിനു പേരെ ആശുപത്രിയിൽ എത്തിച്ച അനുഭവങ്ങൾ ഓർമയിലുണ്ട്. ഭിക്ഷയെടുത്
നൻമയുടെ നിക്ഷേപത്തിന് പ്രതിഫലമുണ്ട്
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും നവജീവനിലും മുപ്പതു വർഷം മുടങ്ങാതെ രോഗീസന്ദർശനം നടത്തുകയും വേദനിക്കുന്
കുട്ടികൾക്കു വേണം നിങ്ങളുടെ കരുതൽ
കുട്ടികൾ വഴിപിഴച്ചുപോകുന്നുവെന്ന ആശങ്ക അധ്യാപകരിലും രക്ഷിതാക്കളിലും പതിവായി കേൾക്കാറുണ്ട്. ഈ സാഹചര്യത്തിൽ കുട
വേദനയിൽ കൈവിടാത്ത ദൈവം
വൃക്കകളുടെ പ്രവർത്തനം മന്ദീഭവിച്ചു ഡയാലിസീസിലൂടെ ആയുസിനു നീളം കൂട്ടിക്കൊണ്ടിരുന്ന ജോസ് എന്ന ചെറുപ്പക്കാരൻ. കോട്ട
ദാനധർമം ഒരു നന്മമരം
പൊൻകുന്നം സ്വദേശിയായ ഒരു അമ്മ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മുപ്പതു വർഷമായി രോഗീസന്ദർശനത്തിന് വരും. എ
ഇതൊക്കെ പോരേ?
വൃദ്ധ സംരക്ഷണാനുകൂല്യങ്ങൾക്കു യോഗ്യത തേടി ലിസ്റ്റിൽ പേരു പതിഞ്ഞുകഴിഞ്ഞാൽ പിന്നെ എല്ലാം സുഗമമായി മുൻപോട്ടുപോകും. പൗര
വഴിപിഴയ്ക്കാതെ ഓസ്ട്രേലിയ
ഓസ്ട്രേലിയയിലെ ഒരു അദ്ഭുതക്കാഴ്ചതന്നെയാണ് ഇവിടത്തെ റോഡുകൾ. സംസ്ഥാന തലസ്ഥാനങ്ങളെ തമ്മിൽ യോജിപ്പിക്കുന്ന ദേശീയപാത
എല്ലാവർക്കും ക്രിസ്മസ്
ക്രിസ്മസ് ഇവിടെ ക്രിസ്ത്യാനികൾക്കു മാത്രമുള്ള ഒരു ചടങ്ങല്ല. സർവ മത, ഭാഷാ, ദേശീയ വിഭാഗങ്ങൾക്കും ആനന്ദിക്കാനും ആഹ്ലാദി
അയാൾ മിസ്സിങ് ആണ്
അയാളെ ഒരു മാസമായി കാണ്മാനില്ല. ബാങ്ക് ഉദ്യോഗസ്ഥനാണ്. വിവാഹിതനും രണ്ട് മക്കളുടെ പിതാവുമാണ്. ഭാര്യ സൗമ്യ, മക്കൾ ആര്യയു
താമസം ഒറ്റയ്ക്കാണ്
നാലു മക്കളുണ്ട് മേരിക്കുട്ടി എന്ന സ്ത്രീക്ക്. പ്രായം എൺപത്തിനാലായി. വില്ലേജ് ഓഫീസറായി റിട്ടയർ ചെയ്ത ആളാണ്. ആരോഗ്യ പ്രശ
കടം വാങ്ങി വരവ്
ആത്മഹത്യയാണ് പരിഹാരം എന്ന വിചാരത്തോടെയാണ് അയാൾ അവിടെ എത്തിയത്. അയാൾ കുരുവിള, ഭാര്യ സൂസി. സൂസി പഞ്ചായത്ത് മെമ്പ
എടുത്തുചാടുന്നവർ
അയാൾക്ക് പ്രായം ഇരുപത്തിയാറായി. കഴിഞ്ഞ ഒരു വർഷമായി വിവാഹം ആലോചിക്കുന്നുണ്ട്. കഴിഞ്ഞദിവസം ഒരു പെങ്കൊച്ചിന്റെ ആലോച
ദുരിതാശ്വാസക്യാന്പുകളിലെ കണ്ണീർപ്രളയം
ഒരിക്കലും വെള്ളം കയറാത്ത സുരക്ഷിതമായ വീടും സൗകര്യമുള്ളവർ ഓർക്കണം ഓരോ വർഷവും പ്രളയക്കെടുതിക്ക് ഇരയാകുന്നവരു
മെഹ്താബ് പാടുന്നു ...പത്തു ഭാഷകളിൽ
മകൾ സോണിക്ക് പെണ്‍കുഞ്ഞ് പിറന്നപ്പോൾ ഷക്കീൽ സേഠ് പേരക്കുട്ടിയെ താരാട്ടു പാടാൻ റാഫിയുടെ ഇന്പമുള്ള ഗാനങ്ങൾ ആലപി
നമ്മുടെ മക്കൾ ലഹരിയിൽ നശിച്ചുകൂടാ
കുറ്റകൃത്യങ്ങളുടെയും അധാർമികതയുടെയും അപകടങ്ങളുടെയും അടിസ്ഥാന കാരണം ലഹരിയുടെ വ്യാപനമാണ്. ഉത്പാദകർക്കും വിൽ
മനോരോഗികൾ കാരുണ്യം അർഹിക്കുന്നു
സുഖംപ്രാപിച്ചശേഷം തന്നെ വീട്ടിലേക്കു കൊണ്ടുപോകാമോ എന്നു യാചിക്കുന്നയാളുടെ ദൈന്യതയും രക്തബന്ധം മറന്നു കൈയൊഴിഞ്
കല്ലിൻമേൽ കല്ലു ശേഷിക്കാത്ത പതനം
ഇല്ലാത്തവർക്കും വയ്യാത്തവർക്കും ഇരുചെവിയറാതെ സഹായിക്കാൻ മനസുണ്ടാവണം. കൂടെപ്പിറപ്പുകളുടെ ഇല്ലായ്മകളിൽ കരുതലാ
ഓരോ ചോറിനും വിലയുണ്ട്, അന്നം കുപ്പയിൽ എറിയരുത്
പത്തു രൂപയുടെ കഞ്ഞിയും മുപ്പതു രൂപയുടെ ഉൗണും തട്ടുകടയിൽനിന്നു വാങ്ങി വിശപ്പടക്കുന്ന രോഗികൾ സർക്കാർ ആശുപത്രിയിൽ പല
മദ്യപൻ നശിക്കും, കുടുംബം നാമാവശേഷമാകും
സ്കൂൾ ബാഗും കുടയും നോട്ടുബുക്കുകളും വാങ്ങാൻ നവജീവനിലെത്തിയ ഒരു കുട്ടി പറഞ്ഞ വാക്കുകൾ വല്ലാതെ വേദനിപ്പിച്ചു.’ എന്റെ
അരുമകളാണ് മക്കൾ; കൈവിട്ടുകളയരുത്
ഇലക്ട്രോണിക് മാധ്യമങ്ങളുടെ ദുഃ സ്വാധീനം മാത്രമല്ല വീടുകളിലെ അരാജതക്വവും അസമാധാനവും കുട്ടികളുടെ വഴിതെറ്റലിന്
വീഴ്ചകൾ നമ്മെ പലതും പഠിപ്പിക്കും
വഴിയോരങ്ങളിൽ മൃതപ്രായരായിക്കിടന്ന നൂറു കണക്കിനു പേരെ ആശുപത്രിയിൽ എത്തിച്ച അനുഭവങ്ങൾ ഓർമയിലുണ്ട്. ഭിക്ഷയെടുത്
നൻമയുടെ നിക്ഷേപത്തിന് പ്രതിഫലമുണ്ട്
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും നവജീവനിലും മുപ്പതു വർഷം മുടങ്ങാതെ രോഗീസന്ദർശനം നടത്തുകയും വേദനിക്കുന്
കുട്ടികൾക്കു വേണം നിങ്ങളുടെ കരുതൽ
കുട്ടികൾ വഴിപിഴച്ചുപോകുന്നുവെന്ന ആശങ്ക അധ്യാപകരിലും രക്ഷിതാക്കളിലും പതിവായി കേൾക്കാറുണ്ട്. ഈ സാഹചര്യത്തിൽ കുട
വേദനയിൽ കൈവിടാത്ത ദൈവം
വൃക്കകളുടെ പ്രവർത്തനം മന്ദീഭവിച്ചു ഡയാലിസീസിലൂടെ ആയുസിനു നീളം കൂട്ടിക്കൊണ്ടിരുന്ന ജോസ് എന്ന ചെറുപ്പക്കാരൻ. കോട്ട
ദാനധർമം ഒരു നന്മമരം
പൊൻകുന്നം സ്വദേശിയായ ഒരു അമ്മ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മുപ്പതു വർഷമായി രോഗീസന്ദർശനത്തിന് വരും. എ
ഇതൊക്കെ പോരേ?
വൃദ്ധ സംരക്ഷണാനുകൂല്യങ്ങൾക്കു യോഗ്യത തേടി ലിസ്റ്റിൽ പേരു പതിഞ്ഞുകഴിഞ്ഞാൽ പിന്നെ എല്ലാം സുഗമമായി മുൻപോട്ടുപോകും. പൗര
വഴിപിഴയ്ക്കാതെ ഓസ്ട്രേലിയ
ഓസ്ട്രേലിയയിലെ ഒരു അദ്ഭുതക്കാഴ്ചതന്നെയാണ് ഇവിടത്തെ റോഡുകൾ. സംസ്ഥാന തലസ്ഥാനങ്ങളെ തമ്മിൽ യോജിപ്പിക്കുന്ന ദേശീയപാത
എല്ലാവർക്കും ക്രിസ്മസ്
ക്രിസ്മസ് ഇവിടെ ക്രിസ്ത്യാനികൾക്കു മാത്രമുള്ള ഒരു ചടങ്ങല്ല. സർവ മത, ഭാഷാ, ദേശീയ വിഭാഗങ്ങൾക്കും ആനന്ദിക്കാനും ആഹ്ലാദി
അയാൾ മിസ്സിങ് ആണ്
അയാളെ ഒരു മാസമായി കാണ്മാനില്ല. ബാങ്ക് ഉദ്യോഗസ്ഥനാണ്. വിവാഹിതനും രണ്ട് മക്കളുടെ പിതാവുമാണ്. ഭാര്യ സൗമ്യ, മക്കൾ ആര്യയു
താമസം ഒറ്റയ്ക്കാണ്
നാലു മക്കളുണ്ട് മേരിക്കുട്ടി എന്ന സ്ത്രീക്ക്. പ്രായം എൺപത്തിനാലായി. വില്ലേജ് ഓഫീസറായി റിട്ടയർ ചെയ്ത ആളാണ്. ആരോഗ്യ പ്രശ
കടം വാങ്ങി വരവ്
ആത്മഹത്യയാണ് പരിഹാരം എന്ന വിചാരത്തോടെയാണ് അയാൾ അവിടെ എത്തിയത്. അയാൾ കുരുവിള, ഭാര്യ സൂസി. സൂസി പഞ്ചായത്ത് മെമ്പ
എടുത്തുചാടുന്നവർ
അയാൾക്ക് പ്രായം ഇരുപത്തിയാറായി. കഴിഞ്ഞ ഒരു വർഷമായി വിവാഹം ആലോചിക്കുന്നുണ്ട്. കഴിഞ്ഞദിവസം ഒരു പെങ്കൊച്ചിന്റെ ആലോച
കുളിപ്പിച്ചു കുളിപ്പിച്ച്...
അയാളും മകനും കൂടിയാണ് എന്നെ കാണാൻ വന്നത്. അയാൾ കുടുംബസമേതം അബുദാബിയിൽ ആയിരുന്നു. അയാൾ ജോ എന്ന ജോസഫ് വർഗീസ്. ഭാര്യ
മാതാപിതാക്കളെ ഓർക്കണം
അരുണ്‍ എന്നാണ് അവന്റെ പേര്. ഡിഗ്രി പഠനം തുടങ്ങിയെങ്കിലും അത് പൂർത്തിയാക്കാൻ അവന് കഴിഞ്ഞില്ല. കോളജ് യൂണിയൻ തെരഞ്ഞെട
വണ്ടി ശരിയാണ്, വഴി ശരിയല്ല...
പത്തിരുപതു വർഷങ്ങൾക്ക് മുൻപ് നടന്നതാണ്. അന്ന് എനിക്ക് കുട്ടനാട്ടിലെ ഒരു പള്ളിയുടെ ഉത്തരവാദിത്വമുണ്ട്. ഒപ്പം ഒരു കു
അച്ചാച്ചൻ ആദ്യം മരിക്കണേ
ആ മക്കൾ കണ്ണു നിറഞ്ഞാണ് മരിച്ചുപോയ തങ്ങളുടെ മാതാപിതാക്കളെ അനുസ്മരിച്ചത്. അമ്മച്ചിക്ക് ഗൗരവതരമായ രോഗം പിടിപെട്ടെന
പുൽകൂട്ടിലെ കുടുംബം
എനിക്ക് നന്നായി അറിയാം ആ കുടുംബത്തെ. ഒത്തിരി നാളുകൾക്കുശേഷമാണ് ബേബിച്ചൻ എനിക്ക് ഫോൺ ചെയ്യുന്നത്. ബേബിച്ചന്റെ മകളു
കൈവിട്ടുപോകുന്ന കുടുംബങ്ങൾ
അയാൾ അനുജൻ എന്ന് നാട്ടുകാർ വിളിക്കുന്ന ആന്റണി കുര്യൻ. ഭാര്യ സെലീന, മക്കൾ മാളുവും അൻവിനും ആനന്ദും. മാളു ഡിഗ്രിക്കും, അ
ഭാര്യയുടെ വാക്ക് കേൾക്കണോ?
അയാൾ ഇപ്പോൾ വലിയ സാമ്പത്തിക ഞെരുക്കത്തിൽ ആണ്. ഗൾഫിലായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്. നാട്ടിൽ തിരിച്ചെത്തിയിട്ട് ആറു വർ
അതിര് കടക്കുന്ന അതിഥികൾ
ആനന്ദ് ഹോട്ടൽ ആ ഗ്രാമപ്രദേശത്തെ നല്ലൊരു ഹോട്ടൽ ആണ്. ഹോട്ടൽ പ്രൊപ്രൈറ്റർ ആയ ആനന്ദ് വിവാഹിതനാണ്. നാല് മക്കളാണ് അയാൾക്
മാതാപിതാക്കളുടെ കണക്കുപുസ്തകം
ആ മൃതസംസ്കാരത്തിൽ പങ്കെടുക്കാൻ പോയ എന്റെ ഒരു ബന്ധു വഴിയാണ് ആ കുടുംബനാഥന്റെയും ഭിന്നശേഷിയുള്ള അയാളുടെ മകളുടെയും
മല്ലടിക്കാതെ മനസ്സ് ചേർത്ത് പോകുന്നവർ
ആ കുടുംബനാഥൻ ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിൽനിന്നു റിട്ടയർ ചെയ്ത ആളാണ്. ഭാര്യ അധ്യാപികയാണ്. റിട്ടയർ ചെയ്യാൻ ഇനി രണ്
Latest News
കുരങ്ങ് പനി ലക്ഷണം; കണ്ണൂരില്‍ ഏഴുവയസുകാരി നിരീക്ഷണത്തില്‍
സപ്ലൈകോ ജനറല്‍ മാനേജരായി ശ്രീറാം വെങ്കിട്ടരാമന് ചുമതലയേറ്റു
അഗ്നിപഥിനെതിരെ രാജ്യവ്യാപക സമരത്തിന് കര്‍ഷക സംഘടനകള്‍
നിരോധിത ഫോണുമായി പിടിയിലായ വിദേശിയെ രക്ഷപെടാൻ സഹായിച്ചു: മുഖ്യമന്ത്രിക്കെതിരെ സ്വപ്ന
മനോരമയെ കൊലപ്പെടുത്തിയത് 21 കാരന് ബംഗാള്‍ സ്വദേശി; അഞ്ചുപേര്‍ പോലീസ് കസ്റ്റഡിയില്‍
Latest News
കുരങ്ങ് പനി ലക്ഷണം; കണ്ണൂരില്‍ ഏഴുവയസുകാരി നിരീക്ഷണത്തില്‍
സപ്ലൈകോ ജനറല്‍ മാനേജരായി ശ്രീറാം വെങ്കിട്ടരാമന് ചുമതലയേറ്റു
അഗ്നിപഥിനെതിരെ രാജ്യവ്യാപക സമരത്തിന് കര്‍ഷക സംഘടനകള്‍
നിരോധിത ഫോണുമായി പിടിയിലായ വിദേശിയെ രക്ഷപെടാൻ സഹായിച്ചു: മുഖ്യമന്ത്രിക്കെതിരെ സ്വപ്ന
മനോരമയെ കൊലപ്പെടുത്തിയത് 21 കാരന് ബംഗാള്‍ സ്വദേശി; അഞ്ചുപേര്‍ പോലീസ് കസ്റ്റഡിയില്‍
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top