Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കോൽക്കത്തയുടെ ഗാന്ധിജി
കോൽക്കത്ത നഗരത്തിന്റെ ആത്മാവുതന്നെ മഹാത്മാ ഗാന്ധിയുടെ സ്മരണകളുമായി കൊരുത്തു കിടക്കുന്നതാണ്. ബ്രീട്ടീഷ് അധീനതയിൽനിന്നു രാജ്യം സ്വാതന്ത്ര്യം ആഘോഷിച്ച ദിനം മോഹൻദാസ് കരംചന്ദ് ഗാന്ധി കൊൽക്കത്തയിൽ കലാപരക്തം പടർന്ന തെരുവുകളിൽ ശാന്തിക്കുവേണ്ടി നിരാഹാരത്തിലായിരുന്നു.
ബംഗാളിലെ കലാപം പ്രധാനമായും കിഴക്കൻ പാക്കിസ്ഥാൻ എന്ന പേരിൽ ഒരു ഭാഗം അടർത്തിമാറ്റിക്കൊണ്ട് വിഭജനം നടന്നു എന്നതായിരുന്നു. 1946 അവസാനത്തോടെ കിഴക്കൻ പാക്കിസ്ഥാനിലെ നവഖാലിയിൽ ഹിന്ദുക്കളുടെ ഭവനങ്ങൾ മുസ്ലീം അയൽക്കാരാൽ ചുട്ടെരിക്കപ്പെട്ടിരുന്നു. കലഹിച്ചുകൊണ്ടിരുന്ന രണ്ടു സമുദായങ്ങൾ തമ്മിൽ സമാധാനം പുലർന്നുകാണാൻ വേണ്ടിയാണ് അദ്ദേഹം അവിടെയെത്തിയത്.
കോൽക്കത്തയും ഗാന്ധിജിയും തമ്മിലുള്ള ബന്ധത്തിന് വർഷങ്ങളുടെ നാൾവഴി ബന്ധമുണ്ട്. ദക്ഷിണാഫ്രിക്കൻ ജീവിതം അവസാനിപ്പിച്ച് ഗാന്ധിജി തിരികെ ഇന്ത്യയിലേക്കെത്തുന്നത് 1896 ജൂലൈ നാലിന് കോൽക്കത്തയുടെ മണ്ണിൽ കാലെടുത്തുവച്ചാണ്. പക്ഷേ, അന്ന് അദ്ദേഹം കോൽക്കത്തയിൽ തങ്ങിയില്ല. രാജ്കോട്ട്, ബോംബെ, മദ്രാസ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചശേഷം നാഗ്പൂർവഴി വീണ്ടും ഒക്ടോബർ 31ന് കോൽക്കത്തയിലെത്തി. നഗരത്തിലെ ഗ്രേറ്റ് ഈസ്റ്റേണ്‍ ഹോട്ടലിലായിരുന്നു ഒക്ടോബർ 31 മുതൽ നവംബർ 14 വരെ താമസം.
കോൽക്കത്തയിൽ അന്ന് അദ്ദേഹത്തിന് സുഹൃത്തുക്കളാരുംതന്നെ ഉണ്ടായിരുന്നില്ല. സർ സുരേന്ദ്രനാഥ് ബാനർജിയുമായി കൂടിക്കാഴ്ച നടത്തണമെന്ന് അദ്ദേഹത്തിന് അതിയായി ആഗ്രഹം ഉണ്ടായിരുന്നു. സൗത്ത് ആഫ്രിക്കയിലെ വിഷയങ്ങളെക്കുറിച്ച് ഗാന്ധിജി പങ്കുവച്ച ആശങ്കകൾ ശ്രദ്ധിച്ചുകേട്ട ബാനർജി ഇവിടുത്തെ ആളുകൾ ഈ പ്രവർത്തനങ്ങളോട് താത്പര്യമൊന്നും കാണിച്ചേക്കില്ലെന്നാണ് മറുപടി നൽകിയത്.
പ്രമുഖ പത്രങ്ങളായ അമൃത്ബസാർ പത്രികയുടെയും ബംഗബാസിയുടെയും എഡിറ്റർമാരും ഗാന്ധിജി ഉന്നയിച്ച വിഷയങ്ങളിൽ വലിയ താത്പര്യം പ്രകടിപ്പിച്ചില്ല. പക്ഷേ, ഇംഗ്ലീഷ് ദിനപത്രങ്ങളായ ദി സ്റ്റേറ്റ്സ്മാനും ദി ഇംഗ്ലീഷ്മാനും വലിയ പ്രാധാന്യത്തോടെ ഗാന്ധിജിയുടെ അഭിമുഖങ്ങൾ പ്രസിദ്ധീകരിച്ചു.
പിന്നീട് അദ്ദേഹം കോൽക്കത്തയിലെത്തുന്നത് ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ പതിനേഴാമത് സമ്മേളനത്തിൽ പങ്കെടുക്കാൻ 1901 ഡിസംബറിലാണ്. ഡിസംബർ 24ന് കോൽക്കത്തയിലെത്തിയ അദ്ദേഹം ഡെൽഹൗസി സ്ക്വയറിലെ ബാംഗ്ഷാൽ സ്ട്രീറ്റിലെ ഇന്ത്യ ക്ലബിലായിരുന്നു താമസം. കോൽക്കത്ത ബീഡണ് സ്ക്വയറിലായിരുന്നു ഡിൻഷൗ എഡുൽജി വച്ചയുടെ അധ്യക്ഷതയിൽ കോണ്‍ഗ്രസ് സമ്മേളനം.
പിന്നീട് പത്തൊൻപതു വർഷത്തിനു ശേഷമാണ് ഗാന്ധിജി വീണ്ടും കോൽക്കത്തയിലെത്തുന്നത്. അതും ലാലാ ലജ്പത് റായി അധ്യക്ഷത വഹിച്ച കോണ്‍ഗ്രസ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി. ഭാര്യ കസ്തൂർബാ ഗാന്ധിയും മകൻ ദേവദാസ് ഗാന്ധിയും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. നന്പർ ഫോർ പൊള്ളോക്ക് സ്ട്രീറ്റിൽ മൂത്ത മകൻ ഹരിലാൽ ഗാന്ധിക്കൊപ്പമായിരുന്നു താമസം. 1921ൽ നാലു തവണ അദ്ദേഹം വീണ്ടും കൊൽക്കത്തയിൽ എത്തി. സ്വദേശിവത്കരണത്തിന്റെ ഭാഗമായി ഹരീഷ് പാർക്ക്, മിർസാപൂർ പാർക്ക്, ഹാലിഡേ പാർക്ക്, ബീഡൻ സ്ക്വയർ, കിഡ്ഡർപോർ എന്നിവിടങ്ങളിൽ വിദേശവസ്ത്രങ്ങൾ കത്തിച്ചു.
1939 ഏപ്രിൽ 28ന് കോൽക്കത്തയിലെത്തിയ ഗാന്ധിജിക്കൊപ്പം ജഹവർലാൽ നെഹ്റുവും ഉണ്ടായിരുന്നു. അവരൊരുമിച്ച് മൗലാന അബ്ദുൾ കലാം ആസാദിന്റെ വസതിയിലും ശരത് ചന്ദ്രബോസിന്റെ ക്ഷണം സ്വീകരിച്ച് സുഭാഷ് ചന്ദ്രബോസിന്റെ വീട്ടിലും പോയി. 1945 ഡിസംബർ പതിനേഴിനു കോൽക്കത്തയിലെത്തിയപ്പോഴും സുഭാഷ് ചന്ദ്രബോസിന്റെ വീട് സന്ദർശിച്ചിരുന്നു.
1947 മാർച്ച് നാലിന് പാറ്റ്നയിലേക്ക് പോകുംവഴിയാണ് ഗാന്ധിജി കോൽക്കത്തയിൽ ഇറങ്ങുന്നത്. കോണ്‍ഗ്രസ് നേതാക്കളായ കലിപാദ് മുഖർജി, ദേബേന്ദ്ര ചന്ദ്ര ദേ, എന്നിവരുമായി അദ്ദേഹം സ്ഥിതിഗതികൾ ചർച്ചചെയ്തു. ഏകീകൃത ബംഗാളിനായി വാദിച്ച എസ്.എച്ച് സുഹ്രവദി ഉൾപ്പെടെ നേതാക്കളോട് അതുമൂലം ഉണ്ടായേക്കാവുന്ന പ്രായോഗിക വിഷമതകൾ പറഞ്ഞു മനസിലാക്കി.
മേയ് 14ന് കോൽക്കത്തയിലെ ഒരു സംഘം പത്രപ്രവർത്തകർ അവിടെ പതിവായ കലാപത്തെക്കുറിച്ചും പോലീസിന്റെ വീഴ്ചകൾ വിശദീകരിച്ചുകൊണ്ടും ഒരു റിപ്പോർട്ട് ഗാന്ധിജിക്കു നൽകി. ഉടൻ തന്നെ കലാപ ബാധിത പ്രദേശങ്ങൾ തനിക്ക് സന്ദർശിക്കണമെന്നാണ് ഗാന്ധിജി പറഞ്ഞത്. ആക്ടിംഗ് ചീഫ് മിനിസ്റ്റർ മൊഹമ്മദ് അലിയും അദ്ദേഹത്തെ അനുഗമിച്ചു. അൻപത് കിലോമീറ്ററോളം ചുറ്റിനടന്നു കണ്ട ഗാന്ധിജി കലാപത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ അതിശയോക്തി കലർന്നിട്ടുണ്ടെന്ന് അഭിപ്രായമാണ് പങ്കുവച്ചത്.
ഓഗസ്റ്റ് ഒൻപതിന് വീണ്ടും പാറ്റ്നയിൽനിന്ന് കോൽക്കത്തയിലേക്ക് അദ്ദേഹം മടങ്ങിയെത്തി. അപ്പോഴേക്കും കോൽക്കത്തയിൽ പലയിടത്തും കലാപം രൂക്ഷമായിരുന്നു. സ്ഥിതിഗതികൾ കൈവിട്ടുപോകുമെന്നായപ്പോൾ ഗവർണർ ബറോസ് ഗാന്ധിജിയോട് ഉടനെ മടങ്ങരുതെന്നും കോൽക്കത്തയിൽ തന്നെ തുടരണമെന്നും അഭ്യർഥിച്ചു. കോൽക്കത്തയെ രക്ഷിക്കാൻ അവിടെത്തന്നെ തുടരണമെന്ന് മേയർ ആയിരുന്ന സയ്യദ് മൊഹമ്മദ് ഉസ്മാനും അഭ്യർഥിച്ചു. ഓഗസ്റ്റ് 11ന് അദ്ദേഹം കലാപ ബാധിത പ്രദേശങ്ങളിലൂടെ ചുറ്റി സഞ്ചരിച്ചു. നിയുക്ത മുഖ്യമന്ത്രി പി.സി ഘോഷ് ഉൾപ്പെടെയുള്ളവരുമായി രാത്രി പതിനൊന്നു മണിവരെ നീണ്ട ചർച്ചകൾ നടത്തി.
തൊട്ടടുത്ത ദിവസം തന്നെ ഗാന്ധിജിയുടെ നിർദേശപ്രകാരം കലാപം അവസാനിപ്പിക്കാൻ ഒരുമിച്ചു നിൽക്കാമെന്ന് ഇരുപക്ഷത്തെ നേതാക്കളും തീരുമാനിച്ചു. ഓഗസ്റ്റ് 13ന് ഉച്ചതിരിഞ്ഞ് ഗാന്ധിജി വടക്കു കിഴക്കൻ കൊൽക്കത്തയിൽ കലാപം ബാധിച്ച ബേലിയഘട്ടയിലെ ഒരു മുസ്ലിം കുടുംബത്തിലേക്ക് കടന്നുചെന്നു. ഓഗസ്റ്റ് 14ന് മുഴുവൻ ദിവസവും അദ്ദേഹം നിരാഹാരം അനുഷ്ഠിച്ചു.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ആ ദിവസം ഉച്ചകഴിഞ്ഞുള്ള പ്രാർഥനയ്ക്കുശേഷം ഗാന്ധിജി നിരാഹാരം അവസാനിപ്പിച്ചു. ഹിന്ദു-മുസ്ലീം സമുദായങ്ങൾ ഐക്യത്തോടെ സ്വാതന്ത്ര്യം ആഘോഷിച്ചു തുടങ്ങിയെന്ന് പശ്ചിമബംഗാൾ പ്രീമിയർ ഡോ. പ്രഫുല്ല ചന്ദ്ര ഘോഷ് അറിയിച്ചതോടെ ആ മുഖത്ത് ആശ്വാസത്തിന്റെ പുഞ്ചിരി പടർന്നു. ആ രാത്രി അദ്ദേഹം കോൽക്കത്ത നഗരം ചുറ്റി നടന്നു ഇരു സമുദായങ്ങളും ഒരുമിച്ചു സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് നേരിൽ കണ്ടു.
സെബി മാത്യു
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
Latest News
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
കെനിയൻ സൈനിക മേധാവി ഉൾപ്പെടെ ഒൻപത് പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
Latest News
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
കെനിയൻ സൈനിക മേധാവി ഉൾപ്പെടെ ഒൻപത് പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top