മറ്റൊന്നും വേണ്ട.., ക്രിസ്മസിന് നീയുണ്ടായാൽ മതി...
വലിയ കാര്യങ്ങളൊന്നും വേണ്ട. ക്രിസ്മസ് ട്രീയുടെ ചുവട്ടിലുള്ള സമ്മാനങ്ങളെക്കുറിച്ചു ഞാൻ ചിന്തിക്കുന്നേയില്ല. ഒരേയൊരു കാര്യമേ ആവശ്യമുള്ളൂ., ക്രിസ്മസിന് എനിക്കായി നീ വേണം... ലളിതം, സുന്ദരം ഈ ആഗ്രഹം. മരിയ കെറിയുടെ ഓൾ ഐ വാണ്ട് ഫോർ ക്രിസ്മസ് ഇസ് യു  ഇന്നും ഹൃദയങ്ങളിലുണ്ട്. പാട്ടിന്‍റെ വിശേഷങ്ങളിലേക്ക്...

പ്രായം എഴുപതുകൾ കടന്നുപോകാറായെന്ന് ഞാൻ മറന്നുപോകുന്നു.. ഈ പാട്ട് എന്നെ വീണ്ടുമൊരു നർത്തകിയാക്കുന്നു... എന്‍റെയുള്ളിൽ ക്രിസ്മസ് ഓർമകൾ നിറയുന്നു.

-ഓൾ ഐ വാണ്ട് ഫോർ ക്രിസ്മസ് ഇസ് യു എന്ന പാട്ട് വീണ്ടും കേൾക്കുന്ന ഒരു സ്ത്രീയുടെ പ്രതികരണം! ഇരുപത്തെട്ടുവർഷം മുന്പ് ഒരു ക്രിസ്മസ് സീസണിൽ പുറത്തിറങ്ങിയ പാട്ട് ഇന്നും നവ്യാനുഭവമാകുന്നുവെങ്കിൽ അതെത്ര മനോഹരമായിരിക്കണം!!

ഒരുകാര്യം കൂടി അറിയൂ- കഴിഞ്ഞകൊല്ലത്തെ ഡിസംബറിൽ ബിൽബോഡ് ഹോട്ട് 100 ചാർട്ടിൽ ഒന്നാം സ്ഥാനത്ത് ഈ പാട്ടായിരുന്നു., പുറത്തിറങ്ങി 27 വർഷങ്ങൾക്കുശേഷം! സ്ട്രീമിംഗ് കാലത്തിനു മുന്പ് ലോകമെന്പാടുമായി ഏതാണ്ട് 1.70 കോടി കോപ്പികൾ വിറ്റഴിഞ്ഞു, അമേരിക്കൻ ഗായികയായ മരിയ കെറിയുടെ ഈ സിംഗിൾ. ഒരു ഗായികയുടെ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ക്രിസ്മസ് സിംഗിൾ!

1994 ഒക്ടോബർ 29നാണ് മരിയ തന്‍റെ പ്രഥമ ഹോളിഡേ ആൽബമായ മെറി ക്രിസ്മസിലൂടെ ഈ ഗാനം പുറത്തിറക്കിയത്. മഞ്ഞിന്‍റെ തണുപ്പും പ്രണയത്തിന്‍റെ ഉൗഷ്മളതയുമുള്ള ഈ ക്രിസ്മസ് ഗാനം പക്ഷേ മെല്ലെ മെല്ലെയാണ് സൂപ്പർ ഹിറ്റ് നിരയിലേക്ക് ഉയർന്നത്. ഓസ്ട്രേലിയ, കാനഡ, ഫ്രാൻസ്, ജർമനി എന്നിവയുൾപ്പെടെ 25 രാജ്യങ്ങളിൽ ഹിറ്റ് ചാർട്ടുകളുടെ മുൻനിരയിലേക്കെത്താൻ 2019 വരെ കാത്തിരിക്കേണ്ടിവന്നു. അമേരിക്കയിലും ബ്രിട്ടനിലും ഒന്നാമതായി. മറ്റു പല റിക്കാർഡുകൾക്കൊപ്പം മറ്റൊന്നുകൂടി സംഭവിച്ചു- ഒന്നാം സ്ഥാനത്തേക്കുള്ള ഏറ്റവും നീണ്ട യാത്രയായിരുന്നു അതിന്‍റേത്!

പാട്ടുവന്ന വഴി

1993ൽ പുറത്തിറക്കിയ മ്യൂസിക് ബോക്സ് എന്ന ആൽബത്തിന്‍റെ വിജയത്തിനുശേഷം അടുത്തതെന്ത് എന്ന ചർച്ചയിലായിരുന്നു മരിയയും കൊളംബിയ റിക്കാർഡ്സും. കൊളംബിയയുടെ മാതൃകന്പനിയായ സോണി മ്യൂസിക് എന്‍റർടെയ്ൻമെന്‍റ് തലവൻ ടോമി മോട്ടോലയും ഒപ്പമുണ്ടായിരുന്നു. ക്രിസ്മസ് ആൽബത്തെക്കുറിച്ച് ചർച്ച വന്നെങ്കിലും ആശയക്കുഴപ്പമുണ്ടായിരുന്നു. മറ്റൊന്നുമല്ല, ഗായകരുടെ കരിയർ ക്ഷയിക്കുന്ന അവസാനകാലത്താണ് പൊതുവേ ക്രിസ്മസ് ആൽബങ്ങൾ ഒരുക്കുക പതിവ്. എന്നാൽ മരിയയുടെ ഗാനരചനാ പങ്കാളി വാൾട്ടർ അഫനസീഫ് പറഞ്ഞു- നമ്മൾ ക്രിസ്മസ് ആൽബം പുറത്തിറക്കുന്നു, നോ ബിഗ് ഡീൽ!

മരിയ വീട്ടിൽ ക്രിസ്മസ് അലങ്കാരങ്ങൾ നിറച്ചു. (വീട്ടിനകത്ത് അല്പം മഞ്ഞു കോരി നിറയ്ക്കാനും ഒരുവേള ആലോചിച്ചിരുന്നത്രേ! ഇതിനു വേറൊരു കഥയുമുണ്ട്., അതു പിന്നാലെ). ആഘോഷ അവധിക്കാലത്തിന്‍റെ സ്പിരിറ്റ് മനസിലും നിറഞ്ഞു. ഓഗസ്റ്റ് മാസത്തിലായിരുന്നു ഇത്. പാട്ടെഴുതാനും ഈണമൊരുക്കാനും മരിയയ്ക്കും വാൾട്ടറിനും വേണ്ടിവന്നത് ആകെ 15 മിനിറ്റുമാത്രം!
അതേക്കുറിച്ച് പിന്നീടു വാൾട്ടർ ഓർമിച്ചതിങ്ങനെ:

ഞങ്ങളുടെ പതിവുരീതിയാണത്. ആദ്യം പാട്ടിന്‍റെയൊരു മർമം എഴുതും. പിന്നെ വാക്കുകൾ കൂട്ടിച്ചേർത്ത് മുഴുമിപ്പിക്കും. പിയാനോയിൽ റോക്ക് എൻ റോൾ വായിച്ചുകൊണ്ടായിരുന്നു തുടക്കം. ഉടനെ മരിയ മെലഡിയുമായെത്തി. അങ്ങനെ റോക്ക് ൻ റോൾ ബൂഗി സോംഗ് പിറന്നു. അങ്ങനെയധികം കേൾക്കാത്ത ഏതാനും വിശേഷപ്പെട്ട കോഡുകൾ പാട്ടിൽ കേൾക്കാം. അതാണ് ഇതിനെ കൂടുതൽ സുന്ദരമാക്കുന്നത്. പിന്നെ റിക്കാർഡിംഗ്. പതിയെ ചരിത്രം പിറന്നു.

പാട്ടിനെ വലിയ ആഘോഷമായാണ് മരിയ വിശേഷിപ്പിക്കുക പതിവ്. പഴയ ഫാഷനിലുള്ള, അറുപതുകളിലേതു പോലുള്ള ക്രിസ്മസ് ആണ് പാട്ടിൽ ആവിഷ്കരിച്ചത്. ആത്മാവുള്ള കോറസ്, കൗണ്ടർ മെലഡികൾ, ആഘോഷപരമായ ഹാർമണികൾ, പിയാനോ കോഡുകൾ എന്നിവ ചേർന്ന് പാട്ടിന്‍റെ അതിസുന്ദരാനുഭവമാക്കി. അറേഞ്ച്മെന്‍റ് ഒട്ടാകെ ചെയ്തത് അഫനസീഫ് കംപ്യൂട്ടറിലായിരുന്നു. മരിയയുടെയും കോറസിന്‍റെയും ശബ്ദങ്ങൾ മാത്രമാണ് ഒറിജിനൽ.

വരികളിലേക്കു പോകുന്പോൾ, ക്രിസ്മസ് സമ്മാനങ്ങളെന്ന ഭൗതിക സാഹചര്യത്തിൽനിന്നു മാറി നേരിയ തത്വചിന്തയുടെ തലങ്ങളിലെത്തും. ഒരുപക്ഷേ പ്രണയത്തിനുമപ്പുറമുള്ള ആത്മബന്ധം. പോപ് സംഗീതത്തിന്‍റെ പതിവു രീതികളിൽനിന്നും പാട്ട് മാറി സഞ്ചരിച്ചു.

പാട്ടു നടന്ന വഴി

റിക്കാർഡിംഗ് ഇൻഡസ്ട്രി അസോസിയേഷൻ ഓഫ് അമേരിക്കയുടെ ഡയമണ്ട് അവാർഡ് മരിയയെ തേടിയെത്തിയത് ശ്രദ്ധേയമായി. വില്പന പത്തുലക്ഷം കടന്നപ്പോഴായിരുന്നു അത്. ഈ അംഗീകാരം നേടിയ ആദ്യ ഹോളിഡേ സിംഗിളായി ഓൾ ഐ വാണ്ട് ഫോർ ക്രിസ്മസ് ഇസ് യു. പിന്നീടിത്രയും വർഷങ്ങൾ ആസ്വാദക ഹൃദയങ്ങളുടെ അംഗീകാരം തുടർന്നു. എന്‍റെ പാട്ടിനോടുള്ള നിലയ്ക്കാത്ത സ്നേഹം എന്‍റെ ഹൃദയത്തിൽ പലവിധ വികാരങ്ങൾ നിറയ്ക്കുന്നു, വിസ്മയിപ്പിക്കുന്നു- പിന്നീട് മരിയ പറഞ്ഞു.

പ്രശസ്തരടക്കം ഒട്ടേറെ ഗായകർ ഈ പാട്ടിന്‍റെ കവർ പതിപ്പുകളുണ്ടാക്കി. 2011ൽ മരിയതന്നെ അന്നു പതിനേഴുകാരനായിരുന്ന ജസ്റ്റിൻ ബീബറുമായി ചേർന്ന് സൂപ്പർ ഫെസ്റ്റീവ് പതിപ്പ് പുറത്തിറക്കി. 2017ൽ പാട്ടിന്‍റെ അതേ പേരിൽ ഒരു അനിമേറ്റഡ് സിനിമ ഇറങ്ങിയിരുന്നു. മരിയയും വളർത്തുനായയുമായിരുന്നു കഥാപാത്രങ്ങൾ. ക്രിസ്മസ് മൂഡ് നിറഞ്ഞ ചിത്രം ഏറെ ശ്രദ്ധനേടി.

പാട്ടുകൾ അതിശയകരമായ വിജയങ്ങൾ നേടിയിട്ടും 1997നു ശേഷം മരിയയും വാൾട്ടർ അഫനസീഫും ഒരുമിച്ചു പ്രവർത്തിച്ചിട്ടില്ല. മരിയയ്ക്കൊപ്പം പാട്ടൊരുക്കുക എന്നതാണ് എന്‍റെ ഇപ്പോഴത്തെ സ്വപ്നം. മരിയ, ഓൾ ഐ വാണ്ട് ഫോർ ക്രിസ്മസ് ഇസ് യൂ!- വാൾട്ടർ പിന്നീടു പറഞ്ഞു.

ക്രിസ്മസിനു നീ മാത്രം മതിയെന്നാണു പാടിയതെങ്കിലും പാട്ട് മരിയയ്ക്കു നേടിക്കൊടുത്തത് കോടികളാണ്. 2019 വരെ റോയൽറ്റി ഇനത്തിൽ മാത്രം അറുപതു മില്യണ്‍ ഡോളർ വരുമാനമുണ്ടായെന്ന് ഫോർബ്സ് മാഗസിൻ എഴുതി. ഓരോ ക്രിസ്മസ് കാലം വരുന്പോഴും ആറു ലക്ഷം ഡോളർ വീണ്ടും നേട്ടം. പഴയ കണക്കാണ്, ഇപ്പോഴത് വീണ്ടും ഉയർന്നിരിക്കുമെന്നുറപ്പ്. മൂന്നു മ്യൂസിക് വീഡിയോകൾ പാട്ടിനുവേണ്ടി ചെയ്തിരുന്നു. ഹോം-മൂവി സ്റ്റൈലിലാണ് ആദ്യത്തേത്. നർത്തക സംഘത്തിനൊപ്പമുള്ള രണ്ടാമതൊന്നും അനിമേറ്റ് ചെയ്ത റീമിക്സ് പതിപ്പും പിന്നീടു വന്നു. ആദ്യ വീഡിയോയിൽ മുൻ ജീവിത പങ്കാളി മോട്ടോളയാണ് സാന്താക്ലോസ് ആയി പ്രത്യക്ഷപ്പെട്ടത്.

മഞ്ഞുപോലും വേണ്ട!

പാട്ടിൽ മരിയയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വരി ഇതാണ്: ഐ ഡോണ്ട് ഈവൻ വിഷ് ഫോർ സ്നോ..
അതേക്കുറിച്ച് അവർ പറയുന്നതിങ്ങനെ: എനിക്ക് എക്കാലവും ഇഷ്ടമാണ് മഞ്ഞിനോട്. മഞ്ഞുകാലത്തെ അത്ഭുതലോകത്തായിരിക്കാൻ ഞാൻ ആഗ്രഹിക്കാറുണ്ട്. പാട്ടെഴുതാനിരുന്നപ്പോൾ ബാല്യം മുതൽക്കുള്ള ഇഷ്ടങ്ങളുടെ ലിസ്റ്റ് അരികിലേക്കു മാറ്റി. അതിനെല്ലാം മുകളിൽ സ്നേഹത്തെ വച്ചു..
ശരി, ക്രിസ്മസിന് ഒപ്പം ആരു വേണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?

ഹരിപ്രസാദ്‌