Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഹൃദയ മൈതാനങ്ങളിലെ പാട്ട്..
അനിശ്ചിതത്വമൊരുക്കുന്ന മായിക സൗന്ദര്യമാണ് പന്തുകളി സമ്മാനിക്കുന്നത്. ലോകം ഒരു പന്തിനു പിന്നാലെയെന്നു കാവ്യാത്മകമായി പറയുന്പോഴും, കാല്‍പന്തിലെ കവിതയെന്നു നിറംകൊടുക്കുന്പോഴും ആരാധകർ ആ സൗന്ദര്യം തിരഞ്ഞുകൊണ്ടിരിക്കും. കളിക്കളത്തിലെ കാൽപ്പെരുമാറ്റങ്ങൾക്ക് കവിതയും സംഗീതവുമായി എന്താണ് ബന്ധം... ജീവിതത്തിലെ അനിശ്ചിതത്വങ്ങൾ കളിയെയും കലയെയും സ്വാധീനിക്കുന്നത് ഏതുവിധമാണ്...
റയൽ മാഡ്രിഡിന്റെ കളിക്കാരനാകണമെന്നും ലോകം മുഴുവൻ സഞ്ചരിക്കണമെന്നുമായിരുന്നു ചെറുപ്പത്തിൽ എന്റെ ആഗ്രഹം. അങ്ങനെയിരിക്കെയാണ് എനിക്കൊരു അപകടം സംഭവിച്ചത്. ഏതാണ്ടു രണ്ടുവർഷം വീട്ടിൽനിന്നു പുറത്തിറങ്ങാനാവാത്തവിധം കഴിയേണ്ടിവന്നു. അപ്പോഴാണ് ഞാൻ അറിയുന്നത്, എനിക്ക് ഇനി ഫുട്ബോൾ കളിക്കാൻ കഴിയില്ലെന്ന്...
ജീവിതം അവസാനിച്ചുവെന്നായിരുന്നു എന്റെ തോന്നൽ. മുന്നോട്ടു നോക്കാൻ എനിക്കുവേറെ പാഷനുകൾ ഒന്നുമില്ലായിരുന്നു. എനിക്കുവേണ്ടി അവസരങ്ങളുമില്ലായിരുന്നു. അപ്പോഴാണ് ഞാനൊരു ഗിറ്റാർ കൈയിലെടുത്തത്. മെല്ലെ മെല്ലെ പുതിയൊരു പാഷൻ ഉണ്ടാക്കിയെടുത്തു. വർഷങ്ങൾക്കുശേഷം ഞാൻ എന്നെ സ്വയം കണ്ടെത്തിയത് ആയിരങ്ങൾക്കു മുന്നിൽ സംഗീതപരിപാടികൾ അവതരിപ്പിച്ച് ലോകം ചുറ്റുന്നയാളെന്ന നിലയിലാണ്. ഇതൊരു സ്വപ്നംപോലെ തോന്നുന്നു.
-ഈ പറയുന്നത് ഫുട്ബോൾ കളിക്കാരനിൽനിന്നു സംഗീതജ്ഞനായി മാറിയ പ്രശസ്തനായൊരാളാണ്- ജൂലിയോ ഇഗ്ലേഷ്യസ്. കിംഗ് ഓഫ് റൊമാൻസ് എന്ന് സംഗീതരംഗത്ത് അറിയപ്പെടുന്ന ഇദ്ദേഹം മുന്‍പ് റയൽ മാഡ്രിഡ് കാസില്ലയുടെ ഗോൾ കീപ്പറായിരുന്നു എന്നു കേട്ടാൽ വിശ്വസിക്കാൻ അല്പം പ്രയാസമായിരിക്കും. എന്നാൽ അതാണ് യാഥാർഥ്യം.
ആഘോഷിക്കപ്പെട്ട ഗായകൻ
എക്കാലത്തെയും ജനപ്രിയനായ സ്പാനിഷ് ഗായകൻ, ലോകമെന്പാടുമായി 14 ഭാഷകളിൽ 100 മില്യണ്‍ റെക്കോർഡുകൾ വിൽക്കപ്പെട്ട സംഗീതജ്ഞൻ, അഞ്ചു ഭൂഖണ്ഡങ്ങളിലായി ആറു കോടിയിലേറെ ശ്രോതാക്കൾക്കുമുന്നിൽ അയ്യായിരത്തിലേറെ സംഗീതപരിപാടികൾ അതരിപ്പിച്ചയാൾ... ജൂലിയോ ഇഗ്ലേഷ്യസ് എന്ന 79കാരനെ ഇങ്ങനെയെല്ലാം വിശേഷിപ്പിക്കാം.
2013ൽ അദ്ദേഹത്തെതേടി ഒരു ബഹുമതിയെത്തി- ചൈനയിലെ ഏറ്റവും ജനപ്രിയനായ ഇന്റർനാഷണൽ ആർട്ടിസ്റ്റ് എന്ന സ്ഥാനം. ബ്രസീലിലും ഫ്രാൻസിലും ഇറ്റലിയിലും ഏതാണ്ട് അപ്രകാരംതന്നെ. ഗ്രാമിയും ബിൽബോഡ് മ്യൂസിക് അവാർഡും അടക്കം ഒട്ടേറെ അവാർഡുകൾ, ഫ്രാൻസിൽനിന്നു പ്രശസ്തമായ ലീജിയൻ ഓഫ് ഓണർ ബഹുമതി... ജൂലിയോ ആരാണെന്നറിയാൻ കൂടുതൽ വിശദീകരണംവേണ്ട.
എന്നാൽ ഒരു സംഗീതജ്ഞനാവുക എന്നതായിരുന്നില്ല ഒരിക്കലും അദ്ദേഹത്തിന്റെ ലക്ഷ്യം.
പൊലിഞ്ഞ സ്വപ്നം
സ്പെയിനിലെ മാഡ്രിഡിൽ 1943ൽ ജനിച്ച ജൂലിയോയുടെ പിതാവ് ഒരു ഡോക്ടറായിരുന്നു. ജൂലിയോ പഠിക്കാൻ തെരഞ്ഞെടുത്തത് നിയമം. സാൻ പാബ്ലോ യൂണിവേഴ്സിറ്റിയിലെ പഠനകാലത്ത് ഫുട്ബോൾ കളിയിൽ എത്തി. പിന്നെ ലക്ഷ്യവും മാർഗവുമായി ഫുട്ബോൾ മാറി. റയൽ മാഡ്രിഡിന്റെ റിസർവ് ടീമായ റയൽ മാഡ്രിഡ് കാസില്ലയിൽ ഗോൾ കീപ്പറായി ഉയരാൻ അധികം താമസമുണ്ടായില്ല. സീനിയർ ടീം കളിക്കുന്ന അതേ ലീഗ് സിസ്റ്റമാണ് സ്പെയിനിൽ റിസർവ് ടീമുകളും പിന്തുടരുന്നത്. മികച്ച ഗോളിയെന്ന നിലയിൽ തന്റെ ഇരുപതുകളിൽ പേരെടുക്കാൻ ജൂലിയോയ്ക്കു കഴിഞ്ഞു.
1963ലാണ് വിധി വാഹനാപകടത്തിന്റെ രൂപത്തിൽ ജൂലിയോക്ക് എതിരേ കളിക്കാനെത്തിയത്. നട്ടെല്ലിനായിരുന്നു പരിക്ക്. ഒരു ഫുട്ബോൾ കളിക്കാരന് ഒരുവിധത്തിലും പൊരുത്തപ്പെടാനാവാത്ത ദുരിതകാലം രണ്ടുവർഷത്തോളം നീണ്ടു. എഴുന്നേൽക്കാനാവാതെ വീൽ ചെയറിൽ കഴിഞ്ഞ ആ കാലത്താണ് ഒരു നഴ്സ് ജൂലിയോക്ക് സമ്മാനമായി ഒരു ഗിറ്റാർ നൽകിയത്.
ഗോൾ നേടിയത് സ്വയം പഠിച്ച്
റേഡിയോയിൽ കേൾക്കുന്ന പാട്ടുകൾക്ക് ഒപ്പം വായിച്ചാണ് ജൂലിയോ ഗിറ്റാർ പഠിച്ചത്. ഇന്റർനെറ്റ് അധ്യാപകനാകുന്ന പുതിയ കാലത്ത് എന്തെങ്കിലുമൊരു കഴിവ് സ്വയം പഠിച്ചു നേടിയെടുക്കുന്നത് അത്ര ശ്രമകരമല്ല. എന്നാൽ ഏതാണ്ട് ആറുപതിറ്റാണ്ടു മുന്‍പ് അങ്ങനെയൊരു കാര്യം ചെയ്യുക എളുപ്പമായിരുന്നില്ല. ഒരു ഫോർവേഡിന് ഗോൾ നേടുക എന്നതും, ഗോൾ കീപ്പർക്ക് ഗോൾ തടുക്കുക എന്നതും നിശ്ചയദാർഢ്യത്തിന്റെ ഫലങ്ങളാണ്. അനിശ്ചിതത്വങ്ങൾക്കുമേൽ നിശ്ചദാർഢ്യം നേടുന്ന വിജയം, അതുണ്ടാക്കുന്ന ഭംഗി. ജൂലിയോ അതു നേടി.
നടക്കാനുള്ള ശേഷി വീണ്ടുകിട്ടിയതോടെ ജൂലിയോ ഇംഗ്ലീഷ് പഠിക്കാനായി യുകെയിലേക്കു പോയി. അവിടെവച്ചാണ് അദ്ദേഹം തന്റെ ആദ്യത്തെ പാട്ടെഴുതിയത്- ലൈഫ് ഗോസ് ഓണ്‍ ആസ് യൂഷ്വൽ...
അതെ, ജീവിതം സുന്ദരമാണ്. അപ്രതീക്ഷിത വഴിത്തിരിവുകൾ അതിന്റെ ഭംഗികൂട്ടും.. ഗോൾ പോസ്റ്റിലേക്ക് മഴവില്ലുപോലെ വളഞ്ഞിറങ്ങുന്ന ഫ്രീകിക്കുകൾ പോലെ! അല്ലെങ്കിൽ അതുപോലൊന്നു തടുത്തിടുന്നതുപോലെ!!
വലിയ വിജയം നേടിയ ബിസിനസുകാരനും കോടീശ്വരനുമാണ് ജൂലിയോ ഇഗ്ലേഷ്യസ് ഇന്ന്. ലോകത്തിന്റെ പലയിടങ്ങളിലായി കൊട്ടാരസമാനമായ വീടുകളും ഹോട്ടൽ ശൃംഖലകളും അദ്ദേഹത്തിനുണ്ട്. ഫുട്ബോളിനെ അദ്ദേഹം ഇന്നും പഴയ ഇരുപതുകാരനെപ്പോലെ പ്രണയിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മക്കളിൽ ഒരാളെ പുതു തലമുറ സംഗീതപ്രേമികൾക്ക് നല്ല പരിചയംകാണും- സെലിബ്രിറ്റി ഗായകനും രചയിതാവുമായ എൻറിക് ഇഗ്ലേഷ്യസ് അല്ലാതെ മറ്റാരുമല്ല അത്.
ഹരിപ്രസാദ്
ഷെഹനായി സമ്മാനിച്ച സ്വരരാഗഗംഗ...
ഇതുപോലൊരു മാർച്ചിന്റെ കടുത്ത ചൂടിലാണ് ലക്ഷക്കണക്കിനു ഹൃദയങ്ങളിലേക്ക് കുളിരും കനിവും കനവുകളുമൊഴുക്കാനുള്ള ഒ
യേശുപഥത്തിലെ കർമയോഗി
ഗ്രന്ഥകാരനും പ്രഭാഷകനുമായ സാധു ഇട്ടിയവിരയെ കഥാകൃത്തും കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറിയുമായ പായിപ്ര രാധാകൃ
വള്ളം കെട്ടുകാരുടെ പെരുമ
വള്ളം പണിയാനും അറ്റകുറ്റപ്പണി തീർക്കാനും പ്രാഗത്ഭ്യമുള്ള വള്ളപ്പണിക്കാർക്ക് വലിയ പെരുമയായിരുന്നു. ഇക്കൂട്ടരുടെ കര
ശിവദയും മുല്ലപ്പൂവും
അമ്മയായശേഷം അവസരം കുറഞ്ഞോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. കുഞ്ഞ് ജനിച്ചതോടെ മെയിന്‍ സ്ട്രീമിലേക്ക് എത്താന്‍ കഴിയില്ലെ
നെബു യാത്രയിലാണ് പുഴയോരങ്ങളിലൂടെ
ഓരോ നദിക്കുമുണ്ട് തനതായൊരു പ്രതാപകഥ പറയാൻ. ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും അഭിവൃദ്ധിയുടെയും ഈറ്റില്ലമാ
എൻ ഗേദി
ഉത്തമഗീതത്തിൽ എൻ ഗേദിയിലെ മുന്തിരിത്തോപ്പുകളും (1,14) പ്രഭാഷകനിൽ അവിടത്തെ ഈന്തപ്പനകളും പരാമർശിച്ചിട്ടുണ്ട്. എ
എൻജിനീയറുടെ വീണ
1940 മാർച്ച് 16നു ഹരിപ്പാട് ജനിച്ച ശ്രീകുമാരൻ തന്പി 83-ാം വയസിലേക്കു കടക്കുകയാണ്. സിനിമയിൽ ഗാനങ്ങളെഴുതുന്പോൾ അത
ഗിറ്റാർ നിലാവ്...
ഇളയനിലാ പൊഴിഗിറതേ എന്ന പാട്ട് എക്കാലവും ഒരു ഗിറ്റാർ സോളോയെ ഓർമിപ്പിക്കും. പയണങ്ങൾ മുടിവതില്ലൈ എന്ന ചിത്രത്തില
മലേഷ്യൻ വിമാന തിരോധാനം ഇന്നും ഇരുൾമറയിൽ
വിമാനം ബീജിംഗിൽ ലാൻഡിംഗ് സമയമായിട്ടും പറന്നെത്തിയില്ല. യാത്രക്കാരെ സ്വീകരിക്കാൻ കാത്തുനിന്നവർക്ക് വിമാനക്കന്പ
കാലിക സിനിമയൊരുക്കി ദന്പതികൾ
മാധ്യമരംഗത്തു നിന്നാണ് ഞാൻ സിനിമയിലേക്കു വരുന്നത്. ചെറുപ്പം മുതൽ മനസു നിറയെ സിനിമയായിരുന്നു. തിരക്കഥയുമായി നി
ലവ്ഫുളി യുവേഴ്സ് വെങ്കി!
ഇരുപതാം വയസില്‍ ജൂണിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയ്ക്കു പിന്നാലെ കൂടിയ വെങ്കിടേഷിന് ഡയലോഗുള്ള വേഷം കിട്ടിയതു വെളിപാടി
സിംഹവനത്തിനുള്ളിലെ പ്രസന്നമായ തപസ്
കൊടുംവനത്തിനുള്ളിലെ സന്യാസാശ്രമത്തിനു ചുറ്റും കാവൽക്കാരെപ്പോലെ സിംഹങ്ങളും കരടികളും. സിംഹങ്ങളുടെ മുരൾച്ചയും കരടി
നാടകം ഒരു തിരിഞ്ഞുനോട്ടം
വിദ്യാർഥിയായിരിക്കുന്പോൾത്തന്നെ എനിക്കു നാടകം കാണാനുള്ള താത്പര്യമുണ്ടായിരുന്നു. വീട്ടുകാർ അറിഞ്ഞും അറിയാതെയും അക്ക
ഇങ്ങനെയും ഒരു സിനിമാക്കാലം
മലയാളത്തിലെ ആദ്യ ശബ്ദസിനിമയായ ബാലനിലെ നായിക എം.കെ. കമലത്തിന്റെ ജന്മശതാബ്ദി വർഷമാണിത്. 1923-ൽ കോട്ടയം കുമരക
കുലപതികളുടെ ശവകുടീരങ്ങൾ
ക്രിസ്ത്യൻ പള്ളിയായും മുസ്ലിം മോസ്കായും യഹൂദ സിനഗോഗായും പലപ്പോഴും രൂപമാറ്റം വന്നിട്ടുള്ള ഈ കെട്ടിടം ഈ മൂന്നു മതസ്ഥ
ആരാധനക്രമ പണ്ഡിതന് ആദരം
ശ്രേഷ്ഠമായ പൗരോഹിത്യത്തിൽ 54 വർഷം പിന്നിടുന്ന വേളയിലും റവ.ഡോ. തോമസ് മണ്ണൂരാംപറന്പിൽ ആഴമേറിയ പഠനത്തിലും ഗവേഷ
സിനിമ കാണാൻ കൊതിച്ച്
തൃശൂർ ജില്ലയിലെ പുതുക്കാടാണ് ഞാൻ നാലാം ക്ലാസ് വരെ പഠിച്ചത്. അന്നവിടെയായിരുന്നു എന്റെ പിതാവിനു ജോലി. 1941ൽ അദ്ദേഹം തൃ
ബിയോണ്‍സ്, ബിയോണ്ട് എക്സലൻസ്
ബിയോണ്‍സ്- സംഗീതപ്രേമികൾക്കു സുപരിചിതമായ പേര്. ഏറ്റവും കൂടുതൽ ഗ്രാമി പുരസ്കാരം നേടിയ വ്യക്തി. റിനൈസൻസ് എന്ന ആൽബത
ഓർമകൾക്ക് സുഗന്ധം...
ഫെബ്രുവരി 13നു ഒഎൻവി കുറുപ്പിന്റെ ഏഴാം ചരമവാർഷികദിനം
ഒഎൻവി-സലിൽ ചൗധരി കൂട്ടുകെട്ടിൽ പിറന്നതാണ്
തലയിലേറ്റ ആ അടി!
വിജയത്തിലേക്കു കുറുക്കുവഴികൾ ഇല്ലെന്നും, ഒരിക്കലും പ്രതീക്ഷകൾ കൈവിടരുതെന്നും ഒന്നുകൂടി ഓർമിപ്പിക്കുകയാണ് ഗായക
ഷെഹനായി സമ്മാനിച്ച സ്വരരാഗഗംഗ...
ഇതുപോലൊരു മാർച്ചിന്റെ കടുത്ത ചൂടിലാണ് ലക്ഷക്കണക്കിനു ഹൃദയങ്ങളിലേക്ക് കുളിരും കനിവും കനവുകളുമൊഴുക്കാനുള്ള ഒ
യേശുപഥത്തിലെ കർമയോഗി
ഗ്രന്ഥകാരനും പ്രഭാഷകനുമായ സാധു ഇട്ടിയവിരയെ കഥാകൃത്തും കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറിയുമായ പായിപ്ര രാധാകൃ
വള്ളം കെട്ടുകാരുടെ പെരുമ
വള്ളം പണിയാനും അറ്റകുറ്റപ്പണി തീർക്കാനും പ്രാഗത്ഭ്യമുള്ള വള്ളപ്പണിക്കാർക്ക് വലിയ പെരുമയായിരുന്നു. ഇക്കൂട്ടരുടെ കര
ശിവദയും മുല്ലപ്പൂവും
അമ്മയായശേഷം അവസരം കുറഞ്ഞോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. കുഞ്ഞ് ജനിച്ചതോടെ മെയിന്‍ സ്ട്രീമിലേക്ക് എത്താന്‍ കഴിയില്ലെ
നെബു യാത്രയിലാണ് പുഴയോരങ്ങളിലൂടെ
ഓരോ നദിക്കുമുണ്ട് തനതായൊരു പ്രതാപകഥ പറയാൻ. ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും അഭിവൃദ്ധിയുടെയും ഈറ്റില്ലമാ
എൻ ഗേദി
ഉത്തമഗീതത്തിൽ എൻ ഗേദിയിലെ മുന്തിരിത്തോപ്പുകളും (1,14) പ്രഭാഷകനിൽ അവിടത്തെ ഈന്തപ്പനകളും പരാമർശിച്ചിട്ടുണ്ട്. എ
എൻജിനീയറുടെ വീണ
1940 മാർച്ച് 16നു ഹരിപ്പാട് ജനിച്ച ശ്രീകുമാരൻ തന്പി 83-ാം വയസിലേക്കു കടക്കുകയാണ്. സിനിമയിൽ ഗാനങ്ങളെഴുതുന്പോൾ അത
ഗിറ്റാർ നിലാവ്...
ഇളയനിലാ പൊഴിഗിറതേ എന്ന പാട്ട് എക്കാലവും ഒരു ഗിറ്റാർ സോളോയെ ഓർമിപ്പിക്കും. പയണങ്ങൾ മുടിവതില്ലൈ എന്ന ചിത്രത്തില
മലേഷ്യൻ വിമാന തിരോധാനം ഇന്നും ഇരുൾമറയിൽ
വിമാനം ബീജിംഗിൽ ലാൻഡിംഗ് സമയമായിട്ടും പറന്നെത്തിയില്ല. യാത്രക്കാരെ സ്വീകരിക്കാൻ കാത്തുനിന്നവർക്ക് വിമാനക്കന്പ
കാലിക സിനിമയൊരുക്കി ദന്പതികൾ
മാധ്യമരംഗത്തു നിന്നാണ് ഞാൻ സിനിമയിലേക്കു വരുന്നത്. ചെറുപ്പം മുതൽ മനസു നിറയെ സിനിമയായിരുന്നു. തിരക്കഥയുമായി നി
ലവ്ഫുളി യുവേഴ്സ് വെങ്കി!
ഇരുപതാം വയസില്‍ ജൂണിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയ്ക്കു പിന്നാലെ കൂടിയ വെങ്കിടേഷിന് ഡയലോഗുള്ള വേഷം കിട്ടിയതു വെളിപാടി
സിംഹവനത്തിനുള്ളിലെ പ്രസന്നമായ തപസ്
കൊടുംവനത്തിനുള്ളിലെ സന്യാസാശ്രമത്തിനു ചുറ്റും കാവൽക്കാരെപ്പോലെ സിംഹങ്ങളും കരടികളും. സിംഹങ്ങളുടെ മുരൾച്ചയും കരടി
നാടകം ഒരു തിരിഞ്ഞുനോട്ടം
വിദ്യാർഥിയായിരിക്കുന്പോൾത്തന്നെ എനിക്കു നാടകം കാണാനുള്ള താത്പര്യമുണ്ടായിരുന്നു. വീട്ടുകാർ അറിഞ്ഞും അറിയാതെയും അക്ക
ഇങ്ങനെയും ഒരു സിനിമാക്കാലം
മലയാളത്തിലെ ആദ്യ ശബ്ദസിനിമയായ ബാലനിലെ നായിക എം.കെ. കമലത്തിന്റെ ജന്മശതാബ്ദി വർഷമാണിത്. 1923-ൽ കോട്ടയം കുമരക
കുലപതികളുടെ ശവകുടീരങ്ങൾ
ക്രിസ്ത്യൻ പള്ളിയായും മുസ്ലിം മോസ്കായും യഹൂദ സിനഗോഗായും പലപ്പോഴും രൂപമാറ്റം വന്നിട്ടുള്ള ഈ കെട്ടിടം ഈ മൂന്നു മതസ്ഥ
ആരാധനക്രമ പണ്ഡിതന് ആദരം
ശ്രേഷ്ഠമായ പൗരോഹിത്യത്തിൽ 54 വർഷം പിന്നിടുന്ന വേളയിലും റവ.ഡോ. തോമസ് മണ്ണൂരാംപറന്പിൽ ആഴമേറിയ പഠനത്തിലും ഗവേഷ
സിനിമ കാണാൻ കൊതിച്ച്
തൃശൂർ ജില്ലയിലെ പുതുക്കാടാണ് ഞാൻ നാലാം ക്ലാസ് വരെ പഠിച്ചത്. അന്നവിടെയായിരുന്നു എന്റെ പിതാവിനു ജോലി. 1941ൽ അദ്ദേഹം തൃ
ബിയോണ്‍സ്, ബിയോണ്ട് എക്സലൻസ്
ബിയോണ്‍സ്- സംഗീതപ്രേമികൾക്കു സുപരിചിതമായ പേര്. ഏറ്റവും കൂടുതൽ ഗ്രാമി പുരസ്കാരം നേടിയ വ്യക്തി. റിനൈസൻസ് എന്ന ആൽബത
ഓർമകൾക്ക് സുഗന്ധം...
ഫെബ്രുവരി 13നു ഒഎൻവി കുറുപ്പിന്റെ ഏഴാം ചരമവാർഷികദിനം
ഒഎൻവി-സലിൽ ചൗധരി കൂട്ടുകെട്ടിൽ പിറന്നതാണ്
തലയിലേറ്റ ആ അടി!
വിജയത്തിലേക്കു കുറുക്കുവഴികൾ ഇല്ലെന്നും, ഒരിക്കലും പ്രതീക്ഷകൾ കൈവിടരുതെന്നും ഒന്നുകൂടി ഓർമിപ്പിക്കുകയാണ് ഗായക
ഭാഷകളുടെ മഴവിൽ ചന്തം
ഭാഷാവൈവിധ്യത്തിൽ മാത്രമല്ല മലയാളസിനിമയുടെ ഇഷ്ട ലൊക്കേഷനുകളിലൊന്നുമാണ് കാസർഗോഡ്. ബിഗ് സ്ക്രീനിൽ അധികമൊന്
ഷിമിലിയാകാന് വെയില്‍കൊണ്ട് കറുത്തു - ഐശ്വര്യ അനില്‍കുമാര്‍
എറണാകുളം തോപ്പുംപടിയിലെ ന്യൂസ് പേപ്പര്‍ ഏജന്റ് അനില്‍കുമാറിന്റെ മകള്‍ ഐശ്വര്യ സിനിമാസ്വപ്നങ്ങള്‍ക്കു പിന്നാലെ കൂ
വാണരുളുന്ന വാണി ജയറാം
ചില നാദങ്ങൾ ഈശ്വരൻ സ്വന്തം കൈകൊണ്ടുതന്നെ തീർക്കുന്നതാണ്. കാലത്തിന്റെ പ്രഹരങ്ങൾക്ക് ആ സ്വരമാധുര്യത്തെ തകർക്കാവി
മലബാറിനെ തൊട്ടറിഞ്ഞ വില്യം ലോഗൻ
ചരിത്രരചനകൾ പലപ്പോഴും വിവാദങ്ങൾക്ക് വിഷയമാകാറുണ്ട്. എന്നാൽ തർക്കങ്ങൾക്കിടം കൊടുക്കാതെ ഒരു ചരിത്രപഠനം നാടിന
കോൽക്കത്തയുടെ ഗാന്ധിജി
കോൽക്കത്ത നഗരത്തിന്റെ ആത്മാവുതന്നെ മഹാത്മാ ഗാന്ധിയുടെ സ്മരണകളുമായി കൊരുത്തു കിടക്കുന്നതാണ്. ബ്രീട്ടീഷ് അധീനതയ
രണ്ടാം ക്രൂശിക്കൽ
ദക്ഷിണാഫ്രിക്കയിലെ ജീവിതകാലം മുതൽ അദ്ദേഹത്തിന്റെ എല്ലാ ദിവസങ്ങളും ആരംഭിച്ചിരുന്ന രീതിയിൽത്തന്നെയാണ് മോഹൻദാസ് ക
ഹൃദയപൂർവം ഗാന്ധിമാർഗം
പോർബന്ദർ, രാജ്കോട്ട്, അഹമ്മദാബാദിലെ സബർമതി, ഡർബൻ, ജോഹന്നാസ്ബർഗ്, നാഗ്പൂരിനടുത്ത് വാർധ, ഡൽഹി ... മഹാത്മാഗാന്ധി
ബേല ബോസ്: ബംഗാളിന്റെ ഝാൻസി റാണി
ബംഗാൾ വിഭജനത്തിനു പിന്നാലെ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ ബേല സാധാരണ അഭയാർഥികളുടെ സഹായത്തിനായി 1947ൽ ഝാൻസി റാണ
ഒരു പനിനീർപ്പൂവിന്റെ ഓർമ്മയ്ക്ക്
സിനിമാപ്രവർത്തകരും ആരാധകരും ബന്ധുക്കളും നാട്ടുകാരും സംഘടനകളും പ്രേംനസീറിനെക്കുറിച്ച് ഇക്കാലത്തും പുതിയ പുതിയ ഓ
ഗിറ്റാറിസ്റ്റുകളുടെ ഗിറ്റാറിസ്റ്റ്!
ആറു സ്ട്രിംഗുകൾകൊണ്ട് സംഗീതലോകം ഭരിച്ച ഗിറ്റാറിസ്റ്റുകൾ പലരുണ്ടാകാം. അവരിൽ ഇതിഹാസതുല്യനായിരുന്നു ഇംഗ്ലീഷ് ഗിറ
Latest News
ബിൽക്കീസ് ബാനു പീഡനക്കേസിലെ പ്രതി ബിജെപി എംപി, എംഎൽഎ എന്നിവർക്കൊപ്പം പൊതുവേദിയിൽ
ബിസിസിഐയുടെ വാർഷിക കരാറിൽ സഞ്ജുവും; നാലു പേർ എ പ്ലസ് ഗ്രേഡിൽ
ബിജെപിയുടെ ഒബിസി പ്രീണനം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്: ഗെഹ്ലോട്ട്
അമൃത്പാലിനെ സംരക്ഷിച്ചു; പട്യാലയിൽ സ്ത്രീ അറസ്റ്റിൽ
ഇന്നസെന്റിന്റെ വിയോഗം; കരച്ചിലടക്കാനാകാതെ നടൻ ജയറാം
Latest News
ബിൽക്കീസ് ബാനു പീഡനക്കേസിലെ പ്രതി ബിജെപി എംപി, എംഎൽഎ എന്നിവർക്കൊപ്പം പൊതുവേദിയിൽ
ബിസിസിഐയുടെ വാർഷിക കരാറിൽ സഞ്ജുവും; നാലു പേർ എ പ്ലസ് ഗ്രേഡിൽ
ബിജെപിയുടെ ഒബിസി പ്രീണനം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്: ഗെഹ്ലോട്ട്
അമൃത്പാലിനെ സംരക്ഷിച്ചു; പട്യാലയിൽ സ്ത്രീ അറസ്റ്റിൽ
ഇന്നസെന്റിന്റെ വിയോഗം; കരച്ചിലടക്കാനാകാതെ നടൻ ജയറാം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top