Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
എന്തുകൊണ്ട് ആഘോഷഗീതങ്ങൾ?
അതങ്ങനെയാണ്., ഓണം വന്നാൽ നൂറായിരം പാട്ടുകളും ചില പാട്ടുകൾ കേട്ടാൽ ഓണക്കാലവും ഓർമവരും. എന്തിന്, ഏതാനും സെക്കൻഡുകൾ മാത്രം നീളുന്ന സംഗീതശകലംപോലും ഇപ്പോൾ ഓണത്തെ അടയാളപ്പെടുത്തുന്നു! തലച്ചോറ് വെറുതെ നമ്മളെ പറ്റിക്കുന്നതല്ല. മണങ്ങളും ഓർമകളും തമ്മിലുള്ള അടുപ്പംപോലെയാണ് പാട്ടുകളും ഓർമകളും തമ്മിലുള്ള കൂട്ടും.
നാടൊട്ടുക്കും പാട്ട്
ആഘോഷങ്ങൾ സന്തോഷവും ആ സന്തോഷം സംഗീതവുമുണ്ടാക്കി എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. വലിയ അധ്വാനങ്ങൾക്കു ശേഷം വരുന്ന ആഘോഷങ്ങൾ, അതിനൊപ്പിച്ചു പാടിപ്പതിഞ്ഞ നാടൻ പാട്ടുകൾ. അവിടെനിന്നാണ് എല്ലാത്തരം സംഗീതവുമെന്നപോലെ ഓണപ്പാട്ടുകൾ അടക്കമുള്ള ഉത്സവഗാനങ്ങളും പിറന്നത്. കാതു തുറന്നുപിടിച്ചാൽ ചുറ്റിലും സംഗീതമുള്ള ലോകമാണ് നമ്മുടേത്. എല്ലാത്തരം ആളുകൾക്കും ജീവജാലങ്ങൾക്കും എല്ലാക്കാലത്തേക്കുമുള്ള സംഗീതമാണത്.
കാടും നാടുമുണ്ടായതുമുതൽ പാട്ടുകളുമുണ്ട്. പല നാടുകളിൽ പല ജനവിഭാഗങ്ങളിൽ പലതരം പാട്ടുകൾ. അവയ്ക്ക് പൊതുവായ ചില സവിശേഷതകളുണ്ടായിരുന്നു. നാടുകളുടെ സംസ്കാരവുമായുള്ള ബന്ധം, ചരിത്രപരവും വ്യക്തിപരവുമായ സംഭവങ്ങളും ആഘോഷങ്ങളും വിവരിക്കുന്ന ഉള്ളടക്കം, നൂറ്റാണ്ടുകളും തലമുറകളും കടന്ന് വാമൊഴിയായി അവ പ്രചരിച്ച രീതി തുടങ്ങിയവയാണ് ആ സവിശേഷതകൾ. എന്ന് എവിടെ ആരുണ്ടാക്കി എന്ന ചിന്തയ്ക്കുപോലും ഇടമില്ലാതെ, കോപ്പിറൈറ്റ് ശങ്കകളില്ലാതെ, പാടുന്പോഴും കേൾക്കുന്പോഴുമുള്ള സന്തോഷം മാത്രം ഉള്ളിൽ!
എഴുത്തും വായനയുമില്ലാത്തവരുടെ പാട്ടുകൾ. കാട്ടരുവിയിലെ വെള്ളംപോലെയും ഇപ്പോൾ മുളച്ച വിത്തുപോലെയും ഭംഗിയുള്ളവ. പാടിയവരെയും അവരുടെ ചരിത്രത്തെയും കുറിച്ചുള്ള കഥകൾ ആ പാട്ടുകളിൽ കേൾക്കാം. പുസ്തകത്തിലെ ചരിത്രമാവണമെന്നില്ലല്ലോ യാഥാർഥ്യം! ഗായകനും പരന്പരാഗത ഗാനങ്ങൾ ശേഖരിക്കുന്നയാളുമായ ഫ്രാങ്ക് ഹാർട്ട് ഒരിക്കൽ പറഞ്ഞതിങ്ങനെ: അധികാരമുണ്ടായിരുന്നവർ ചരിത്രമെഴുതി., കഷ്ടപ്പെട്ടവർ പാട്ടുകളുണ്ടാക്കി.
എത്ര വലിയ സത്യം!
ആടുന്നതെല്ലാം നാടനല്ല
പരന്പരാഗത ഗാനങ്ങളെ ശേഖരിച്ചു സൂക്ഷിച്ചുവയ്ക്കാനും വരികൾ എഴുതിവയ്ക്കാനുമുള്ള ശ്രമങ്ങൾ ലോകമെന്പാടും ഉണ്ടായിട്ടുണ്ട്. ആ ശ്രമങ്ങൾ എത്രകണ്ടു വിജയിച്ചിട്ടുണ്ടാകമെന്ന് പറയുക അസാധ്യം. കുറേയേറെ ഫലംകണ്ടു. ഒന്നുറപ്പ്- പരന്പരാഗത ഗാനങ്ങൾ കേൾക്കാനും പഠിക്കാനും കാലക്രമേണ കൂടുതൽ ആളുകൾ മുന്നോട്ടുവന്നു. അതു നല്ലകാര്യമായിരിക്കത്തന്നെ നാടൻ ശീലുകൾ അതിന്റെ യഥാർഥരീതികളിൽനിന്നു മാറി. നാടൻപാട്ടെന്ന പേരിൽ "കോതയ്ക്കു പാട്ട്' എന്ന മട്ടിലുള്ള പാട്ടുകളും വന്നു. ഇടയ്ക്കെവിടെയോ പണ്ടുണ്ടായിരുന്നവർ പാടിയ വരികളും ഈണവും മറന്നുപോയി.
എന്നാൽ ഒരു നല്ലകാര്യംകൂടിയുണ്ടായി- പ്രവേശനമില്ലാത്ത പലയിടങ്ങളിലും, വേദികളിലടക്കം നാടൻപാട്ടുകൾക്ക് സ്വീകാര്യതവന്നു.
ഉത്സവഗാനങ്ങളിലേക്ക്
വാമൊഴിയായി പാടിപ്പടർന്നുവന്ന പാട്ടുകൾതന്നെയാണ് ആഘോഷഗീതങ്ങൾക്കും വഴിയൊരുക്കിയത്. കഥപറയുന്ന, സന്തോഷം പകരുന്ന, ജനങ്ങളെ ഒന്നാക്കിക്കൂട്ടുന്ന പാട്ടുകൾ. പ്രായഭേദമില്ലാതെ ഓണക്കളിയുടെ ഭാഗമായി പാടിയിരുന്ന പാട്ടാണ് മാവേലി നാടു വാണീടും കാലം... നിത്യജീവിതത്തിന്റെ ഭാഗമായ കാർഷികവൃത്തിയുമായി അടുത്ത ബന്ധമുള്ളതാണ് വരികൾ. (സംഗതിവശാൽ ഈ പാട്ടുതന്നെയാണ് മലയാള സിനിമയിലെ ആദ്യത്തെ ഓണപ്പാട്ട്. 1955ൽ പുറത്തിറങ്ങിയ ന്യൂസ് പേപ്പർ ബോയി എന്ന ചിത്രത്തിനുവേണ്ടി കമുകറ പുരുഷോത്തമനും ശാന്താ പി. നായരും സംഘവുമാണ് ഈ പാട്ടു പാടിയത്).
പ്രാദേശികഭേദങ്ങളോടെ പ്രചാരത്തിലുണ്ടായിരുന്ന ആരോമൽ പൈങ്കിളി പെണ്കിടാവേ എന്നു തുടങ്ങുന്ന ഒരു പുരാതനമായ പാട്ടിന്റെ ഭാഗമാണ് ഈ ഓണപ്പാട്ട്. പാടിപ്പതിഞ്ഞുവന്നതിനാൽ ഇതിന്റെ കർത്താവ് ആരെന്നത് അജ്ഞാതം. പലർ പാടി പ്രചരിച്ചതുതന്നെയാവാം. ഈ പാട്ടിന് മഹാബലി ചരിതമെന്നും പേരുണ്ട്. രചനാകാലം ഒന്‍പതോ പത്തോ ശതകങ്ങളാണെന്ന് മഹാകവി ഉള്ളൂർ തന്റെ സാഹിത്യ ചരിത്രത്തിൽ പറയുന്നുണ്ട്. ഹെർമൻ ഗുണ്ടർട്ട് ജർമനിയിലെത്തിച്ച മലയാള കൃതികൾ അവിടെ കണ്ടെടുത്ത ഡോ. സ്കറിയ സക്കറിയ ഈ പാട്ടിന്റെ മറ്റൊരു പാഠഭേദം അവതരിപ്പിച്ചിട്ടുണ്ട്. കേരള സർവകലാശാലയുടെ പാട്ടുകൾ ഒന്നാം ഭാഗത്തിൽ ഓണവിജ്ഞാനകോശത്തിൽ മറ്റൊരു പാഠഭഭേദം. നവോഥാനകാലത്തെ സാമൂഹിക നവീകരണ ശ്രമങ്ങളുടെ ഭാഗമായി സഹോദരൻ അയ്യപ്പൻ ഈ പാട്ടിനെ അവലംബമാക്കി മറ്റൊരു സ്വതന്ത്രകൃതിയും രചിച്ചു.
ഒരു പാട്ട് സമൂഹത്തെ എത്രകാലം ഏതൊക്കെവിധം സ്വാധീനിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് മാവേലി നാടുവാണീടും കാലം.
പിന്നീട് സിനിമാ പാട്ടുകളിലും ഗ്രാമീണഗാനങ്ങളിലും ഓണം സുന്ദരസുരഭിലമായി വിടർന്നു. അതിമനോഹരങ്ങളായ ഓണപ്പാട്ടുകളുമായി ഒട്ടേറെ ആൽബങ്ങൾ പിറന്നു. കാസറ്റുകാലത്ത് ആൽബങ്ങൾക്ക് ഇന്നത്തെ തലമുറയ്ക്ക് സങ്കല്പിക്കാൻപോലും കഴിയാത്തവിധം സ്വീകാര്യതയുണ്ടായിരുന്നു. ഇന്ന് സോഷ്യൽ മീഡിയക്കാലത്ത് സാങ്കേതികത്തികവോടെ ഒട്ടേറെ ഓണപ്പാട്ടുകൾ ഇറങ്ങുന്നു. എല്ലാറ്റിന്റെയും വഴികളും ലക്ഷ്യവും സന്തോഷംതന്നെ.
പാട്ടുകൾ കൂട്ടായ്മകളുടെ ഇഴയടുപ്പം കൂട്ടട്ടെ., നല്ലോണം!
ഹരിപ്രസാദ്
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
ജമാലി കമാലി; ജിന്നുകളുടെ വാസസ്ഥലം!
ഡല്‍ഹിയിലെ ജമാലി കമാലി മോസ്കിനെക്കുറിച്ചു വളരെക്കുറച്ചു പേര് മാത്രമായിരിക്കും ഒരുപക്ഷേ, കേട്ടിട്ടുള്ളത്. ഡല്‍ഹിയി
മർകോവയിലെ ഉൽമ പൂക്കൾ
മർകോവ, പോളണ്ടിന്റെ തെക്കേയറ്റത്തുള്ള ഗ്രാമം. കഴിഞ്ഞ സെപ്റ്റംബർ 10 ഞായറാഴ്ച പോളണ്ടിന് ഉത്സവദിനമായിരുന്നു. മർകോവയില
ഇരുന്പുഗോപുരത്തിന്റെ ശില്പി
1832 ഡിസംബർ 15ന് ഫ്രാൻസിലെ ഡിജോണിലാണ് ജനനം. ഇദ്ദേഹത്തിന്റെ പൂർവികർ ജർമനിയിൽനിന്നു കുടിയേറിയവരായിരുന്നു. ജർ
കംപ്യൂട്ടർ സയൻസിലെ കന്യാസ്ത്രീ!
ബേസിക് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് വികസിപ്പിച്ചെടുക്കുന്നതായിരുന്നു സിസ്റ്റര്‍ മേരിയെത്തേടിയെത്തിയ
ബദാമിയിലെ ഗുഹാദൃശ്യങ്ങൾ!
ശില്പവിദ്യയില് ലോകാദ്ഭുതമായ ജോര്‍ദാനിലെ പെട്രയോടു കിടപിടിക്കുന്നതാണ് ബദാമികാഴ്ചകള്, ഒരു പക്ഷേ, പെട്ര പോലും ബദാ
കരോൾ സംഘവും പെട്രോമാക്സും
വലിയതോവാളയിലെ കാപ്പിപ്പൂവിന്റെയും ചെന്പകപ്പൂവിന്റെയും പാലപ്പൂക്കളുടെയും ഗന്ധമുയരുന്ന ക്രിസ്മസ് രാത്രികളുടെ ഓർമ
മറിയക്കുട്ടിയുടെ ക്രിസ്മസ്
നക്ഷത്രങ്ങൾ മിന്നിത്തെളിയുന്ന ഈ ക്രിസ്മസ്ക്കാലത്തിനു മധുരം കൂടുതലെന്നു മറിയക്കുട്ടി. കാരണം കേരളത്തിൽ ഇപ്പോൾ മറിയക്
Latest News
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
Latest News
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top