Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
തിരക്കിനിടയിലെ എഴുത്താനന്ദം
സാഹിത്യത്തിൽ സ്വന്തം വഴിയിലൂടെയാണ് എക്കാലവും ജോയി വാഴയിലിന്റെ യാത്ര. പുതു തലമുറയിൽ ഏറെപ്പേർ കൈവയ്ക്കാൻ താൽപര്യപ്പെടാത്ത ഖണ്ഡകാവ്യ രചനയും വൃത്തനിയമങ്ങളിലുറപ്പിച്ച കവിതകളുമാണ് ഇദ്ദേഹത്തിന്റെ രചനയിലെ തനിമ.
ഉന്നത പദവിയുടെ ഇരിപ്പിടത്തിൽ ചുമതലകളുടെ തിരക്കിലും സാഹിത്യരചനയിൽ ആനന്ദനിർവൃതിയിലാണ് സംസ്ഥാന ചീഫ് സെക്രട്ടറി വി.പി ജോയ്. ജോയി വാഴയിൽ എന്ന തൂലികാ നാമത്തിൽ എഴുതുന്ന ഈ ഐഎഎസ് ഉദ്യോഗസ്ഥൻ അക്ഷരലോകത്തിൽ എഴുത്തിനെ സ്നേഹിക്കുന്നു, മാതൃഭാഷയെ സന്പുഷ്ടമാക്കുന്നു, അറിവുകളെ സ്വാംശീകരിക്കുന്നു. അക്ഷരങ്ങൾക്കും അറിവിനും മാത്രമേ ലോകത്ത് മാറ്റങ്ങളെ സൃഷ്ടിക്കാനാകൂ എന്നതാണ് വി.പി. ജോയിയുടെ വീക്ഷണവും വിശകലനവും. ലോകം കോവിഡ് മഹാമാരിയുടെ പിടിയിലമർന്ന കാലത്തും വൈറസ് എന്ന കവിത ചീഫ് സെക്രട്ടറിയുടെ തൂലികയിൽ പിറന്നു. രോഗ വേദനകളിലും വറുതികളിലും ഒറ്റപ്പെടലുകളിലും ജനങ്ങൾ നേരിട്ട ദുരിതങ്ങളും ആശങ്കകളും ഇദ്ദേഹം കവിതയിൽ കുറിച്ചു.
സാഹിത്യത്തിൽ സ്വന്തം വഴിയിലൂടെയാണ് എക്കാലവും ജോയി വാഴയിലിന്റെ യാത്ര. പുതു തലമുറയിൽ ഏറെപ്പേർ കൈവയ്ക്കാൻ താൽപര്യപ്പെടാത്ത ഖണ്ഡകാവ്യ രചനയും വൃത്തനിയമങ്ങളിലുറപ്പിച്ച കവിതകളുമാണ് ഇദ്ദേഹത്തിന്റെ രചനയിലെ തനിമ. പുരാണങ്ങളും ബൈബിളും ആധാരമാക്കി നോവലുകളും ഖണ്ഡകാവ്യങ്ങളും ഉപനിഷദ് കാവ്യങ്ങളും രചിച്ചു. കൂടാതെ സമകാലികവിഷയങ്ങൾ കവിതകൾക്കും കഥകൾക്കും വിഷയമാക്കുന്നു. ദാർശനിക മാനമുള്ള ഇംഗ്ലീഷ് രചനകൾക്കും സമയം കണ്ടെത്തുന്നു.
തുടക്കം യാത്രാവിവരണത്തിൽ
ഏഴാം ക്ലാസിൽ മലന്പുഴയിലേക്കു നടത്തിയ പിക്നിക് യാത്രാവിവരണം എഴുതിയാണ് അക്ഷരലോകത്തെ ഹരിശ്രീ. ചെറുകവിതകളുടെ അലങ്കാരത്തിൽ യാത്രാ വിവരണം തയാറാക്കിയതോടെ എഴുത്തിലും സാഹിത്യത്തിലും കന്പമായി. സ്കൂൾ കലോത്സവങ്ങളിൽ കവിതാ രചനയിലും അക്ഷരശ്ലോക മത്സരത്തിലും സജീവമായിരുന്നു. ഇക്കാലത്താണ് എ.ആർ. രാജരാജവർമ്മ, കേരളവർമ്മ വലിയകോയിത്തന്പുരാൻ, ആറ്റൂർ കൃഷ്ണ പിഷാരടി തുടങ്ങിയവരുടെ ശാകുന്തളം പരിഭാഷ വായിക്കാനിടയായത്. കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം വിവർത്തനത്തിൽ ഒരു ശ്ലോകം മൂന്നു രീതിയിൽ അവതരിപ്പിച്ചു കണ്ടപ്പോൾ കൗതുകം തോന്നി. തുടർന്ന് ശാകുന്തളത്തിലെ നിരവധി ശ്ലോകങ്ങൾ തനിയെ മൊഴിമാറ്റം നടത്തി.
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിൽ പ്രീഡിഗ്രി കാലത്തും തുടർന്ന് എഞ്ചിനീയറിംഗ് പഠനവേളയിലും കവിതയിലും കഥയെഴുത്തിലും സജീവമായിരുന്നു. കേരള യൂണിവേഴ്സിറ്റി കലാലയ കവിതയെന്ന പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ അതിൽ വി.പി. ജോയിയുടെ ചിതൽപ്പുറ്റുകൾ എന്ന കവിതയും ഉൾപ്പെടുത്തിയിരുന്നു. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ പുരസ്കാരത്തിനും അർഹനായി. പിന്നീട് ജോലിയിൽ പ്രവേശിച്ചതോടെ എഴുത്തിന് ഇടവേള കൊടുക്കേണ്ടിവന്നെങ്കിലും വായനയ്ക്ക് കുറവുവരുത്താൻ മനസ് അനുവദിച്ചില്ല.
മണൽ വരകൾ എന്ന കവിതാ സമാഹാരമാണ് ആദ്യ സൃഷ്ടി. കാണാമറ എന്ന കവിതാ സമാഹാരമാണ് അവസാന രചന. കുട്ടികൾക്കായി കുന്നിക്കുരു എന്ന കവിതസമാഹാരവും എഴുതിയിട്ടുണ്ട്.
മലയാളകവിതയ്ക്കു സവിശേഷ ചൈതന്യമുണ്ട്. അതുൾക്കൊള്ളാൻ പുതുതലമുറ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നതാണ് വി.പി. ജോയിയുടെ നിരീക്ഷണം. കവിത ആസ്വദിച്ചു പഠിച്ചാൽ ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറും. ക്ലാസുകളിൽ കവിത അർഹമായ പ്രധാന്യത്തോടെ പഠിപ്പിച്ചാൽ കുട്ടികൾക്ക് ലഹരിയായി കവിത മാറും. കവിതയുടെ ലഹരിയിൽപ്പെടുന്നവർ മറ്റൊരു ലഹരി തേടി പോവുകയില്ല.
ഖണ്ഡകാവ്യ രചനയിലേക്ക്
2013 ൽ നിമിഷ ജാലകം എഴുതിയതിനുശേഷമാണ് ഖണ്ഡകാവ്യ രചനയിലേക്കുള്ള പ്രവേശനം. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത മലയാളത്തിലെ മനോഹര കൃതികളിലൊന്നാണ്. നിശിതമായ രാമവിമർശന കാവ്യമായ ഈ കൃതിയിലെ രാമന്റെ മറുപടിയായി രാമാനുതാപം എന്ന ഖണ്ഡകാവ്യവും യേശുവിന്റെ അമ്മയുടെ വിലാപമായി മാതൃവിലാപം എന്ന ഖണ്ഡകാവ്യവും എഴുതി. മൂന്നാമത്തെ ഖണ്ഡകാവ്യം നക്ഷത്ര രാഗത്തിലെ ഇതിവൃത്തം ഗലീലിയോ ഗലീലിയുടെ ജീവിതമാണ്. പിന്നീടാണ് ബൈബിളിനെ ആസ്പദമാക്കി രണ്ടു നോവലുകളുടെ രചന. ഇതിൽ അറിവാഴം സോളമന്റെ ജീവിതവും ബന്ധനസ്ഥനായ ന്യായാധിപൻ സാംസണെ കേന്ദ്രകഥാപാത്രമാക്കിയതുമാണ്.
ഗസലിന്റെ എല്ലാ നിയമങ്ങളും പാലിച്ചെഴുതിയ കൃതിയാണ് മലയാള ഗസൽ. പ്രണയിക്കുന്നവർ തമ്മിലുള്ള സംസാരമെന്നാണ് ഗസൽ എന്ന വാക്കിന്റെ അർത്ഥം. ഉപനിഷത്ത് കാവ്യ താരാവലി എന്ന വിവർത്തന കൃതിയും ഇദ്ദേഹത്തിന്റേതായുണ്ട്. എല്ലാ ശ്ലോകങ്ങളും പദ്യമായി തർജ്ജമ ചെയ്തതാണ് ഉപനിഷത്ത് കാവ്യ താരാവലി. ഇത്തരത്തിൽ മൂന്നു പരിഭാഷകൾ പദ്യരൂപത്തിൽ രചിച്ചിട്ടുണ്ട്. ഖലീൽ ജിബ്രാന്റെ അനശ്വര കവിതയുടെ പരിഭാഷയാണ് പ്രവാചകൻ. ചൈനീസ് സന്യാസി ലാവോത് സു 2500 വർഷം മുൻപ് എഴുതിയ ആത്മീയ തത്വചിന്താധാരയാണ് താവോയിസം. ‘താവോയിസത്തിന്റെ ജ്ഞാനപ്പാന ’ എന്ന പേലാണ് പരിഭാഷ നടത്തിയത്.
സെന്റ് പീറ്റേഴ്സ് ബർഗ് സിറ്റിയുടെ കഥ പറയുന്ന അലക്സാണ്ടർ പുഷ്കിന്റെ പുസ്തകം മലയാളത്തിലേക്ക് മൊഴിമാറ്റിയതാണ് വെങ്കലരൂപിയായ അശ്വാരൂഢൻ. ആകെ നാലു വിവർത്തനങ്ങളും പന്ത്രണ്ട് കവിതാ സമാഹാരങ്ങളും ജോയി വാഴയിൽ ഭാഷയ്ക്കു സമ്മാനിച്ചു.
കവിതയോട് താത്പര്യമുള്ള വായനക്കാരാണ് കവിതയുടെ പിന്തുണ. സത്യവും സൗന്ദര്യവും ചേരുന്നതാണ് കവിത. കവിതയ്ക്ക് ആത്മീയമായ ഒരുപാട് തലങ്ങളുണ്ട്. കവിതയിൽ തത്വചിന്ത കടന്നുവരുന്നത് ഇത്തരം ഒരു തലമുള്ളതുകൊണ്ടാണ്.
‘ഏതു സൃഷ്ടിക്കും അതിന്റേതായ അനുവാചകരുണ്ട്. കവിതയ്ക്കും അങ്ങനെതന്നെ. അനുവാചകരെ നോക്കിയല്ല കവിത എഴുതുന്നത്. എഴുതപ്പെടുന്ന സൃഷ്ടിക്കു ചേർന്ന അനുവാചകർ താനേ വന്നുചേർന്നുകൊള്ളുമെന്നാണ് ഇദ്ദേഹത്തിന്റെ വിലയിരുത്തൽ. സാഹിത്യ രചനകൾക്കായി ‘മലയാള വസന്തം’ എന്ന യൂ ട്യൂബ് ചാനലും ഇതേ പേരിൽ ഒരു മൊബൈൽ ആപ്പും വി.പി. ജോയി എന്ന ജോയി വാഴയിലിനുണ്ട്.
ഡോ. ദീപമോൾ മാത്യു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും.
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
ഹൈദരാബാദ് തകർന്നു വീണു; ബംഗളൂരുവിന് ജയം
Latest News
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും.
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
ഹൈദരാബാദ് തകർന്നു വീണു; ബംഗളൂരുവിന് ജയം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top