Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഒരു കുപ്പി തേനിന്റെ കഥ
8-തടവറ സ്മരണകൾ
ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത്
നാസിസത്തെ എതിർത്തതിന്റെ
പേരിൽ തടവറകളിൽ അടയ്ക്കപ്പെട്ട
കത്തോലിക്കാവൈദികർ
ആയിരക്കണക്കിനാണ്. ജർമനിയിലെ
മ്യൂണിക്കിനടുത്ത് ഡാഹാവ്
പട്ടണത്തിലെ കോൺസൻട്രേഷൻ
ക്യാന്പിലെ അന്തേവാസിയായിരുന്ന
ലക്സംബർഗ് സ്വദേശി ഫാ. ജീൻ
ബർണാർഡിന്റെ അനുഭവങ്ങളാണ്
തടവറ സ്മരണകൾ എന്ന
ആത്മകഥാ കുറിപ്പുകൾ.
ഭക്ഷണത്തിന്റെ ഗുണമേന്മ അതിവേഗം കുറഞ്ഞുവന്നു. ഉരുളക്കിഴങ്ങ് അപൂർവ വസ്തുവായി. സൂപ്പ് നേർത്തുവരികയും ചെയ്തു. ഓരോ രാത്രിയിലും ഞാൻ നല്ല ഇറച്ചിക്കറി സ്വപ്നംകാണാൻ തുടങ്ങി. പഞ്ചസാരയും മധുരപലഹാരങ്ങളും സ്വപ്നത്തിൽ കയറിക്കൂടി. കോൺസൻട്രേഷൻ ക്യാന്പിൽ കുറച്ചുകാലമെങ്കിലും കഴിച്ചുകൂട്ടിയവർക്കേ ഈ പ്രതിഭാസം മനസിലാകൂ.
എനിക്ക് ഒരാശയം തോന്നി. പോളണ്ടുകാർ കത്തെഴുതിയിരുന്നത് അവർക്കു നൽകപ്പെട്ട പ്രത്യേക കടലാസുകളിലാണ്. ആ കടലാസുകളിൽ, പായ്ക്കറ്റുകൾ സ്വീകരിക്കുന്നതു നിരോധിച്ചിരിക്കുന്നുവെന്നു വലിയ അക്ഷരങ്ങളിൽ എഴുതിയിരുന്നു. ഞങ്ങൾ ലക്സംബർഗുകാർ വെള്ളക്കടലാസിലാണ് എഴുതിയിരുന്നത്. ഞാൻ എന്റെ സ്നേഹിതരോടു പറഞ്ഞു:
""ആർക്കറിയാം. ആരെങ്കിലും എന്തെങ്കിലും അയച്ചാൽ ഒരുപക്ഷേ അതു സ്വീകരിക്കാൻ നമ്മെ അനുവദിച്ചേക്കാം. ഞാനൊന്നു പരീക്ഷിക്കാൻപോവുകയാണ്.''
വീട്ടിലേക്ക് ഞാനയച്ച അടുത്ത കത്തിൽ ഇത്രയും കൂട്ടിച്ചേർക്കാൻ എനിക്കു കഴിഞ്ഞു. സെൻസർ അതു കണ്ടില്ലെന്നു തോന്നുന്നു. ""എന്റെ തേനീച്ചകൾക്കു സുഖമാണോ? ഇക്കൊല്ലം ധാരാളം തേൻ കിട്ടിയോ? അതിൽനിന്നൊരുകുപ്പി എനിക്കയയ്ക്കാത്തത് വളരെ മോശമാണ്.''
*********************
പത്തുദിവസം കഴിഞ്ഞപ്പോൾ കമാൻഡർതന്നെ എന്നെ ചോദ്യംചെയ്യാനായി വിളിപ്പിച്ചു. വളരെ അസാധാരണമായ ഒരു കാര്യം. അവരെന്നെ നന്നായി ക്ഷൗരംചെയ്തു; തലയുൾപ്പെടെ. വൃത്തിയുള്ള ഒരുജോഡി വേഷവും എനിക്കു തന്നു.
കമാൻഡറെ കാണുന്പോൾ എന്താണു പറയേണ്ടതെന്നു ഞാൻ ഗാഢമായി ആലോചിച്ചു. ശാന്തനായിരിക്കാൻ എനിക്കു വിഷമമാണ്. ബാരക്കിലെ ക്ലർക്ക് എന്നെ ഓഫീസിലേക്ക് അനുഗമിക്കുന്നുണ്ട്. നിയമം അനുശാസിക്കുന്നതുപോലെ ഞാൻ കമാൻഡറുടെ വാതിൽക്കൽ ചെരിപ്പഴിച്ചുവച്ചു; അറ്റൻഷനായി നിന്നു. മൂന്നു മണിക്കൂർ നേരം.
ഈ സമയം കമാൻഡർ അതിപ്രധാനമായ ഒരു കാര്യത്തിൽ മുഴുകിയിരിക്കുകയായിരുന്നു. അയാളുടെ പട്ടിയെ പരിചരിക്കുന്നവരുടെ ഗണത്തിലേക്കു ചേർക്കാൻ താത്പര്യപ്പെട്ട തടവുകാരിൽനിന്ന് അനുയോജ്യരായവരെ തെരഞ്ഞെടുക്കുന്നതിന് ഇന്റർവ്യൂ നടത്തുക! വാതിൽ ഇടയ്ക്കൊന്നു തുറന്നപ്പോൾ ഒരു സ്ഥാനാർഥി പട്ടിയുടെ ദേഹം ചീകിയൊരുക്കുന്നതു ഞാൻ കണ്ടു. പക്ഷേ, അയാൾ തെരഞ്ഞെടുക്കപ്പെട്ടില്ലെന്ന് ഒരു കനത്ത തൊഴിയേറ്റു പുറത്തേക്കു തെറിച്ചപ്പോൾ മനസിലായി. അയാൾ പറഞ്ഞതു ഞാൻ കേട്ടു: ""കഷ്ടം. നല്ല തീറ്റയാണ് ആ പട്ടിക്കു കിട്ടുന്നത്.'' ഇനി എന്റെ തവണയാണ്.
""25487-ാം നന്പർ തടവുകാരൻ. ജന്മദിനം 8-13-1907. അയാൾ കടന്നുവരുന്നു.'' അകത്തു കടക്കുന്പോൾ ഇത് പരമാവധി ഉച്ചത്തിൽ ഞാൻ പറഞ്ഞു. അങ്ങനെ ചെയ്തില്ലെങ്കിൽ നീ അപകടത്തിലാകും.
കമാൻഡർ പട്ടിയെ കളിപ്പിക്കുന്നതല്ലാതെ എന്നെ ശ്രദ്ധിക്കുന്നേയില്ല. ഞാൻ അറ്റൻഷനായി നിൽക്കുകയാണ്. അയാൾ സാവധാനം ഒരു പൊതിയെടുത്ത് എന്റെ തലയ്ക്കുനേരെ എറിഞ്ഞു. പ്രതികരിക്കാൻ പാടില്ല എന്നെനിക്കറിയാം. പൊതി എന്നെ തട്ടി താഴെ വീണു.
""അതെന്താണ്?''
""തേനായിരിക്കണം. കുറച്ച് എനിക്കയച്ചതായി അമ്മ എഴുതിയിരുന്നു.'' ഇതും അത്യുച്ചത്തിലാണ് ഞാൻ പറയേണ്ടത്.
""എന്ത്! നിന്റെ സമനില തെറ്റിയോ? അതു പാടില്ലെന്ന് നിനക്ക് അറിഞ്ഞുകൂടെ?''
""അറിയാം സാർ. പക്ഷേ, അമ്മയ്ക്ക് അറിയില്ല. ലക്സംബർഗുകാരനായതുകൊണ്ട് ഞാൻ വെള്ളക്കടലാസിലാണ് എഴുതുന്നത്.''
കമാൻഡർ പട്ടിയെ ലാളിക്കുകയാണ്. ഒരുപക്ഷേ, അയാളിൽ ഇത് മനുഷ്യവികാരങ്ങൾ ഉണർത്തിയെന്നു തോന്നുന്നു.
""എടുത്തുകൊണ്ടുപോ! മേലിൽ ഇത്തരം സാധനങ്ങൾ അയയ്ക്കരുതെന്ന് എഴുത്!''
*********************
ഞാൻ അംഗഭംഗം വരാതെ ഒരു പൊതിയുമായി തിരിച്ചെത്തിയത് മുഖ്യതടവുകാരനു വിശ്വസിക്കാൻ കഴിഞ്ഞില്ല. അഞ്ചുപേർ പങ്കിടുന്പോൾ ഒരുകുപ്പി തേൻ വേഗം തീരും!
ഒരു കല്പന ഉടനെതന്നെ ക്യാന്പിലെത്തി. ""ഒരു പൊതിക്കെട്ടും സ്വീകരിക്കാൻ ആർക്കും അനുവാദമുണ്ടായിരിക്കുന്നതല്ല.''
പുതിയ നിയമങ്ങൾ പിന്നെയുമുണ്ടായി. വീഞ്ഞ്, ഉച്ചയുറക്കം, വിശുദ്ധ കുർബാന-എല്ലാം മുടക്കി. വലിയ ഭക്ഷണപ്പാത്രങ്ങളുമായി ജർമൻ വൈദികർ വരുന്നതു നിന്നു. ഞങ്ങൾതന്നെ അതു ചെയ്യേണ്ടിവന്നു. ജർമൻ വൈദികരെ പാർപ്പിച്ചിരുന്ന 26-ാം നന്പർ ബാരക്കിനുചുറ്റും കന്പിവേലി ഉറപ്പിച്ചു. ഞങ്ങൾക്കു പള്ളിയുമായുള്ള ബന്ധം അങ്ങനെ വിച്ഛേദിച്ചു. വിശുദ്ധ കുർബാന നടക്കുന്പോൾ ഞങ്ങൾ ജനാലയ്ക്കൽനിന്നുകൊണ്ട് അതിൽ പങ്കെടുക്കുമായിരുന്നു. അതു തടയാൻ വേണ്ടി ജനൽച്ചില്ലുകളിൽ വെള്ളച്ചായമടിച്ചു; നല്ല കനത്തിൽ.
താമസിയാതെ ഞങ്ങളുടെ യാമപ്രാർഥനാപുസ്തകങ്ങളും ജപമാലകളും പിടിച്ചെടുത്തു. മതപരമായ സകലതും നിരോധിക്കപ്പെട്ടിരിക്കുന്നു.
*********************
""മേലിൽ ഇത് ജോലിചെയ്യുന്നവരുടെ ബ്ലോക്ക് ആയിരിക്കും.'' ഒരു ദിവസം രാവിലെ മുഖ്യതടവുകാരൻ പ്രഖ്യാപിച്ചു. ""ജോലി സമയത്ത് ബാരക്ക് ഉദ്യോഗസ്ഥരല്ലാതെ മറ്റാരും ഇവിടെ കാണാൻ പാടില്ല.''
അന്നു മുതൽ പ്രഭാതഭക്ഷണം കഴിഞ്ഞാൽ അഞ്ചുമണിക്കൂർ സമയം ഞങ്ങൾ ജോലിസ്ഥലത്താണ്. തുടർന്നു ഭക്ഷണത്തിനായുള്ള മാർച്ച്, ഓട്ടം, പാട്ട്, ""കയറ്റം ഇറക്കം'' വ്യായാമങ്ങൾ. ഭക്ഷണം കഴിഞ്ഞാൽ വീണ്ടും ജോലി-വൈകീട്ടത്തെ തലയെണ്ണൽ വരെ. വെയിലോ തണുപ്പോ പെരുമഴയോ ആയാലും. കാവൽക്കാരായ മുഖ്യ തടവുകാർ ചൂടുള്ള മുറികളിലിരുന്ന് ഞങ്ങളെ നോക്കും. തണുപ്പുകാലത്ത് ഞങ്ങളാരും നേർത്ത ഉടുപ്പിന്റെ കോളർ ഉയർത്തിവയ്ക്കുകയോ കൈകൾ പൈജാമയുടെ കീശയിൽ ഇടുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താൻ. മുറികളിലിരുന്ന് ചൂട് അനുഭവിക്കാൻ നല്ല എളുപ്പമാണ്! ഞങ്ങളുടെ ബാരക്കിലെ കാവൽക്കാരൻ ഒരു മൃഗമാണ്. അയാളുടെ പേര് നിർഭാഗ്യവശാൽ ഞാൻ മറന്നു.
*********************
ജോലിക്കാരെ ഗ്രൂപ്പുകളായി തിരിക്കുകയാണ്. എന്തെങ്കിലും ഒരു പ്രത്യേക ജോലി അറിയാവുന്നവർ മുന്‍പോട്ടുവരണം.
ഇതാണ് ഞങ്ങളുടെ സ്വപ്നം. ബാരക്കിൽനിന്നും പരപീഡനോത്സുകരായ കാവൽക്കാരിൽനിന്നും സ്വതന്ത്രനാവുക. മാത്രമല്ല, അല്പം ""അധികം റേഷനും'' കിട്ടും. അതായത് ഒരു കഷണം റൊട്ടി, അല്പം വെണ്ണ, അല്പം ഇറച്ചി. ജോലിക്കു പോകുംമുന്‍പ് പ്രഭാതത്തിലാണ് അതു കൊടുക്കുക.
ആരോഗ്യമുള്ളവരും എന്തെങ്കിലും പ്രത്യേക ജോലിയിൽ പ്രാവീണ്യമുള്ളവരും പേരു നൽകി. അരഡസൻ തൊഴിലുകളിൽ വിദഗ്ധനാണെന്ന് എഴുതിയിട്ടും എന്റെ കാര്യത്തിൽ ഒന്നും സംഭവിച്ചില്ല. ഞങ്ങൾ വൈദികർ മറ്റു തടവുകാരുമായി ഇടപഴകുന്നതു മേലാളന്മാർക്ക് ഇഷ്ടപ്പെടുന്നില്ലതന്നെ.
(തുടരും)
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
Latest News
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
Latest News
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top