Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
""രാകേഷ്, ഞങ്ങള്‍ ആ പാട്ട് ഷൂട്ട് ചെയ്തു!''
മിടുക്കനായ കീബോര്‍ഡ് പ്രോഗ്രാമറാണ് ഗായകന് രാകേഷ് ബ്രഹ്മാനന്ദന്. എന്നാല്‍ സിനിമയില്‍ ഒരു പാട്ടിന് ഈണമിടാന്‍ പെട്ടെന്നൊരുനാള്‍ അവസരം കിട്ടിയപ്പോള്‍ അദ്ദേഹം ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കു പിന്നാലെ പോയില്ല. പിന്നണിഗാന രംഗത്തെ മഹാപ്രതിഭകളെന്നു വിശേഷിപ്പിക്കാവുന്ന ഉപകരണവാദകരെയാണ് രാകേഷ് തേടിപ്പോയത്. സിനിമയില്‍ ആ പാട്ട് പൂര്‍ണരൂപത്തില്‍ ഉപയോഗിച്ചിരുന്നില്ല. സിനിമയിറങ്ങി ഒരു വര്‍ഷത്തിനുശേഷം അപ്രതീക്ഷിതമായിത്തന്നെയാണ് ആ പാട്ട് ഈയിടെ റിലീസ് ചെയ്തത്. സമൂഹമാധ്യമങ്ങളില്‍ ഹേമന്ത പൗര്‍ണമി രാവില്‍ എന്ന ആ പാട്ട് ശ്രദ്ധനേടിക്കഴിഞ്ഞു.
ആദ്യപടി പതിനെട്ടാം പടി
പിതാവ് അനശ്വരനായ ബ്രഹ്മാനന്ദന്റെ സംഗീതവഴിയിലൂടെ സഞ്ചരിക്കുന്ന രാകേഷ് ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയമായ പാട്ടുകള്‍ പാടി. സിനിമകള്‍ക്കു പുറത്ത് ഒരുപാടു പാട്ടുകള്‍ക്ക് ഈണമിട്ടു. അടുത്തകാലത്തൊന്നും ചലച്ചിത്ര സംഗീതസംവിധാനരംഗത്തേക്കു വരണമെന്ന ആഗ്രഹമോ പ്രതീക്ഷയോ ഉണ്ടായിരുന്നില്ല. ഖത്തറില്‍വച്ച് അടുത്തു പരിചയപ്പെട്ട സംവിധായകന് ശങ്കര്‍ രാമകൃഷ്ണന് പതിനെട്ടാം പടി എന്ന തന്റെ സിനിമയുടെ സെറ്റിലേക്കു വരണമെന്നു പറഞ്ഞപ്പോള്‍ പാട്ടുപാടിക്കാനാവുമെന്നു മാത്രമാണ് രാകേഷ് കരുതിയത്. തിരുവനന്തപുരത്ത് സ്റ്റാച്യുവിലെ സിനിമാ ക്യാന്പിൽ മറ്റുപലതും ചര്‍ച്ചചെയ്ത കൂട്ടത്തിനൊടുവില്‍ ശങ്കര്‍ സിനിമയിലെ നിര്‍ണായകമായ ഒരു സന്ദര്‍ഭം വിശദീകരിച്ച് പാട്ടൊരുക്കാമോ എന്നു ചോദിച്ചു. നോക്കാം എന്നുമാത്രം പറഞ്ഞാണ് രാകേഷ് തിരിച്ചു പോന്നത്. കൊച്ചിയിലെത്തി തിരക്കുകളില്‍ പെട്ടതോടെ അക്കാര്യം മറന്നുപോകുകയും ചെയ്തു.
പിന്നീട് ഓര്മവന്നപ്പോള് കീബോര്‍ഡില്‍ ഒരീണമിട്ട് സംവിധായകന് അയച്ചു. മാസങ്ങളായിട്ടും തിരിച്ചൊരു പ്രതികരണവും വന്നില്ല. എന്നാല്‍ പെട്ടെന്നൊരുനാൾ രാവിലെ ശങ്കര്‍ രാമകൃഷ്ണന്റെ ഫോണ്‍വിളിയെത്തി- രാകേഷ്, ഞങ്ങള്‍ ആ പാട്ട് ഷൂട്ട് ചെയ്തു. അറിയിക്കാന്‍ പറ്റിയില്ല. ആ ട്യൂണില്‍ വരികള്‍ എഴുതി പാടിയാണ് ഷൂട്ട് ചെയ്തത്. ഇനി നമുക്ക് പാട്ട് ഒന്നുമുതല്‍ റെക്കോര്‍ഡ് ചെയ്യണം.
എനിക്കത് വളരെ യുണീക് ആയി തോന്നി. സിനിമയില്‍ നേരേ തിരിച്ചാണല്ലോ ചെയ്യുന്നത്. പാട്ടിന്റെ ടെംപോ മാറ്റരുത് എന്നുമാത്രമായിരുന്നു സംവിധായകന്റെ നിര്‍ദേശം. ഞാന്‍ അങ്ങനെ വീണ്ടും തുടങ്ങി. ഓര്ക്കസ്ട്രേഷനുള്ള നോട്ടെഴുത്തും മറ്റും പൂര്‍ത്തിയാക്കി ചെന്നൈയിലെ സ്റ്റുഡിയോയില്‍ പോയി റെക്കോര്‍ഡ് ചെയ്തു- രാകേഷ് പറഞ്ഞു.
തിരക്കഥാകൃത്തും പതിനെട്ടാം പടിയുടെ സ്ക്രിപ്റ്റ് കണ്‍സള്‍ട്ടന്റുമായ ശ്യാം കൃഷ്ണയാണ് പാട്ടിന് നാടന്‍ ഭംഗിയുള്ള വരികള്‍ എഴുതിയത്.
ഗായികയും പിന്നണിക്കാരും
പരമ്പരാഗത രീതികളും പുത്തന്‍ സാങ്കേതികവിദ്യകളും ഒരുപോലെ വഴങ്ങുന്ന സംഗീതകാരനാണ് രാകേഷ്. തനതു ശബ്ദങ്ങള്‍ക്ക് ഒരു ഇലക്ട്രോണിക് ഉപകരണവും വേണ്ട എന്നായിരുന്നു രാകേഷിന്റെ തീരുമാനം.
കഴിഞ്ഞ കാലഘട്ടങ്ങളിലെ ഗുരുതുല്യരായ പ്രശസ്ത മ്യുസീഷ്യന്‍സ് ആണ് ഉപകരണങ്ങള്‍ വായിച്ചത്. എന്റെ കൊച്ചച്ചനും ഗുരുക്കന്മാരിലൊരാളുമായ തങ്കരാജ് ഹാര്‍മോണിയം വായിച്ചു. ലക്ഷ്മികാന്ത്-പ്യാരേലാല്‍, സലില്‍ ചൗധരി, നൗഷാദ്, എം.എസ്. വിശ്വനാഥന്, ഇളയരാജ, എ.ആര്. റഹ്മാന് തുടങ്ങിയവര്‍ക്കെല്ലാമൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള സീനു മാന്‍ഡലിന്‍ വായിക്കാനെത്തി. ക്ലാരിനെറ്റ് വായിച്ചത് ഏറെ പരിചയസമ്പന്നനായ നാഥനാണ്. അന്തരിച്ച സംഗീതസംവിധായകന് കണ്ണൂര്‍ രാജന്റെ മകന് ശ്രുതിരാജാണ് തബലയും ഡോലകും കൈകാര്യംചെയ്തത്. ഇവര്ക്കെല്ലാമൊപ്പം പ്രവര്‍ത്തിക്കാനാവുന്നത് ഭാഗ്യമാണ്. അച്ഛനും കണ്ണൂര്‍ രാജന് സാറും ഒരുമിച്ചു പാട്ടുണ്ടാക്കിയവരാണ്- രാകേഷ് പറയുന്നു.
പാട്ടിന്റെ മൂഡിന് ഏറ്റവും യോജിക്കുന്ന ശബ്ദമെന്ന നിലയിലാണ് ഗായിക റിമി ടോമിയെ തെരഞ്ഞെടുത്തത്.
അച്ഛന്റെ സംഗീതം, കാലം
എന്റെ സംഗീതം എന്റെ അച്ഛന്റെ സംഗീതമാണ്. വിവിധ സംഗീതശാഖകളെ എങ്ങനെ സമീപിക്കണമെന്നു പഠിപ്പിച്ചതും കൃത്യമായ ജഡ്ജ്മെന്റ് എങ്ങനെയാകണമെന്നു പറഞ്ഞുതന്നതും അച്ഛനാണ്. നീ പാടുന്നതെന്താണെന്ന് നീ തന്നെ ആദ്യം മനസിലാക്കണം എന്ന് അച്ഛന് പറഞ്ഞത് എന്റെ മനസില്‍ എപ്പോഴും ഒരു അലാം പോലെ റിംഗ് ചെയ്യും- രാകേഷ് പറയുന്നു.
കുറച്ചു പാട്ടുകള്‍ മാത്രം പാടി സംഗീതപ്രേമികളുടെ മനസില്‍ ഒരിക്കലും മായാത്ത ഇടംനേടിയ കെ.പി. ബ്രഹ്മാനന്ദന് സിനിമയ്ക്കു പുറത്ത് എണ്ണമില്ലാത്ത പാട്ടുകള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. 1969-ല്‍ പാടിത്തുടങ്ങിയ അദ്ദേഹം 1988-ലാണ് സിനിമയ്ക്കുവേണ്ടി പാട്ടുണ്ടാക്കിയത്. മലയത്തിപ്പെണ്ണ് എന്ന ചിത്രത്തില്‍ ഉണ്ണിമേനോനും ചിത്രയും പാടിയ മത്തിച്ചാറ് മണക്കണ് എന്ന സൂപ്പര്‍ഹിറ്റ് പാട്ട് ഇന്നും മറവിയിലേക്കു മാഞ്ഞിട്ടില്ല.
കൊറോണക്കാലം അധികം താമസമില്ലാതെ മറയുമെന്ന ശുഭപ്രതീക്ഷയിലാണ് രാകേഷ്. ഒരു പുതിയ നോര്‍മല്‍ കാലം വൈകാതെ വരും. ജനംകൂടിയാലേ ഞങ്ങളെപ്പോലുള്ള കലാകാരന്മാര്ക്ക് അവസരമുള്ളൂ. ഇപ്പോള്‍ പ്രതിഫലം കിട്ടുന്ന സോഷ്യല്‍മീഡിയ ലൈവുകള്‍ വന്നുതുടങ്ങിയത് നല്ലകാര്യം. വൈറസ് പ്രശ്നങ്ങള്‍ മാറിയാല്‍ എല്ലാം പഴയതിനേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയില്‍ എത്തുമെന്നു കരുതാം.
സ്വന്തം ബാന്‍ഡായ ആര്‍ബി ലൈവിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകണം. ഒറിജിനല്‍സ് കൂടുതല്‍ അവതരിപ്പിക്കാനാണ് ശ്രമം. പാടാനും കംപോസ് ചെയ്യാനും സിനിമകളില്‍ ഓഫറുകളുണ്ട്. ഒപ്പം അഭിനയത്തിലേക്കും കാല്‍വയ്ക്കുന്നു, തമിഴ് സിനിമയുടെ ക്ലൈമാക്സ് ഷൂട്ട് ചെയ്യാനുണ്ട്- രാകേഷ് പറയുന്നു.
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
ജമാലി കമാലി; ജിന്നുകളുടെ വാസസ്ഥലം!
ഡല്‍ഹിയിലെ ജമാലി കമാലി മോസ്കിനെക്കുറിച്ചു വളരെക്കുറച്ചു പേര് മാത്രമായിരിക്കും ഒരുപക്ഷേ, കേട്ടിട്ടുള്ളത്. ഡല്‍ഹിയി
മർകോവയിലെ ഉൽമ പൂക്കൾ
മർകോവ, പോളണ്ടിന്റെ തെക്കേയറ്റത്തുള്ള ഗ്രാമം. കഴിഞ്ഞ സെപ്റ്റംബർ 10 ഞായറാഴ്ച പോളണ്ടിന് ഉത്സവദിനമായിരുന്നു. മർകോവയില
ഇരുന്പുഗോപുരത്തിന്റെ ശില്പി
1832 ഡിസംബർ 15ന് ഫ്രാൻസിലെ ഡിജോണിലാണ് ജനനം. ഇദ്ദേഹത്തിന്റെ പൂർവികർ ജർമനിയിൽനിന്നു കുടിയേറിയവരായിരുന്നു. ജർ
കംപ്യൂട്ടർ സയൻസിലെ കന്യാസ്ത്രീ!
ബേസിക് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് വികസിപ്പിച്ചെടുക്കുന്നതായിരുന്നു സിസ്റ്റര്‍ മേരിയെത്തേടിയെത്തിയ
ബദാമിയിലെ ഗുഹാദൃശ്യങ്ങൾ!
ശില്പവിദ്യയില് ലോകാദ്ഭുതമായ ജോര്‍ദാനിലെ പെട്രയോടു കിടപിടിക്കുന്നതാണ് ബദാമികാഴ്ചകള്, ഒരു പക്ഷേ, പെട്ര പോലും ബദാ
കരോൾ സംഘവും പെട്രോമാക്സും
വലിയതോവാളയിലെ കാപ്പിപ്പൂവിന്റെയും ചെന്പകപ്പൂവിന്റെയും പാലപ്പൂക്കളുടെയും ഗന്ധമുയരുന്ന ക്രിസ്മസ് രാത്രികളുടെ ഓർമ
മറിയക്കുട്ടിയുടെ ക്രിസ്മസ്
നക്ഷത്രങ്ങൾ മിന്നിത്തെളിയുന്ന ഈ ക്രിസ്മസ്ക്കാലത്തിനു മധുരം കൂടുതലെന്നു മറിയക്കുട്ടി. കാരണം കേരളത്തിൽ ഇപ്പോൾ മറിയക്
ജഗന്നാഥപുരിയിലെ ക്രിസ്മസ് സമ്മാനം
"സ്വദേശമായ ഒഡീഷയിലെ ജഗന്നാഥപുരിയില്‍ കുഞ്ഞുനാളില്‍ വലിയ സന്തോഷത്തോടും ഉത്സാഹത്തോടും കൂടി പങ്കുചേര്‍ന്ന ക്രിസ്മസ് ആ
ക്രിസ്മസ് രാത്രിയിൽ
ക്രിസ്മസ് ഫാദർ വരുന്നതു കാണാൻ കൊതിയാവുന്നു അമ്മേ. മുകളിലേക്ക് ഒന്നു കേറി വരാൻ പറയൂ അമ്മേ, എനിക്ക് വയ്യാഞ്ഞിട്ടല്ലേ
Latest News
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടല്‍; നാല് മാവോയിസ്റ്റുകളെ പോലീസ് വധിച്ചു
ആലപ്പുഴയില്‍ കടല്‍ ഉള്‍വലിഞ്ഞു; മത്സ്യതൊഴിലാളികള്‍ ആശങ്കയില്‍
ഷണ്ഡന്മാരെ ജയിപ്പിച്ചുകഴിഞ്ഞാല് അനുഭവിക്കും: ഡീനിനെതിരേ വ്യക്തി അധിക്ഷേപവുമായി എം.എം. മണി
പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും, ആദ്യം ഡ്രോണ്‍ നിരീക്ഷണം
Latest News
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടല്‍; നാല് മാവോയിസ്റ്റുകളെ പോലീസ് വധിച്ചു
ആലപ്പുഴയില്‍ കടല്‍ ഉള്‍വലിഞ്ഞു; മത്സ്യതൊഴിലാളികള്‍ ആശങ്കയില്‍
ഷണ്ഡന്മാരെ ജയിപ്പിച്ചുകഴിഞ്ഞാല് അനുഭവിക്കും: ഡീനിനെതിരേ വ്യക്തി അധിക്ഷേപവുമായി എം.എം. മണി
പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും, ആദ്യം ഡ്രോണ്‍ നിരീക്ഷണം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top