Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
പാട്ട്, കൈപിടിക്കാനും കണ്ണീരൊപ്പാനും...
സഫർ എന്ന ചിത്രത്തിന്റെ കഥ സംഗീതസംവിധായകരായ കല്യാണ്ജി- ആനന്ദ്ജി ദ്വയത്തെ പറഞ്ഞുകേൾപ്പിക്കുകയാണ് സംവിധായകൻ അസിത് സെൻ. കഥയറിഞ്ഞു വേണമല്ലോ പാട്ടുണ്ടാക്കാൻ. ഇടയ്ക്കെപ്പോഴോ അസിത് ഇങ്ങനെ പറഞ്ഞു: വിധി എന്താണെന്ന് ആർക്കുമറിയില്ല.. ഞാനൊരു ബംഗാളിയാണ്. നിങ്ങൾ ഗുജറാത്തിൽനിന്നുള്ളവർ.. നോക്കൂ, നമ്മൾ ഒരുമിച്ചിരുന്ന് ഒരു ഹിന്ദി പാട്ടിനെക്കുറിച്ച് ചർച്ചചെയ്യുകയാണ്. ഇതിനെയാണ് ശരിക്കും യാദൃച്ഛികമെന്നൊക്കെ പറയുന്നത്! അങ്ങനെയാണ് കിഷോർ കുമാർ പാടിയ പ്രശസ്തമായ സിന്ദഗീ കാ സഫർ എന്ന പാട്ടുണ്ടായത്.
വിധി, അല്ലെങ്കിൽ നിയോഗം അവിടംകൊണ്ട് തീരുന്നില്ല. ബംഗാളിയുടെ സിനിമയ്ക്കുവേണ്ടി ഗുജറാത്തികൾ ഉണ്ടാക്കിയ ഹിന്ദി പാട്ട് അടുത്ത ശനിയാഴ്ച കോഴിക്കോട്ടുകാർ പാടിക്കേൾക്കാൻ പോകുന്നു. കല്യാണ്ജി- ആനന്ദ്ജി സഹോദരന്മാരിലെ കല്യാണ്ജി ഇന്നില്ല. എന്നാൽ ആനന്ദ്ജി എന്ന പത്മശ്രീ ആനന്ദ്ജി വീർജി ഷാ ശനിയാഴ്ച കോഴിക്കോടിന്റെ കടപ്പുറത്തുണ്ടാവും. തന്റെ പാട്ടുകളുടെ ആവിഷ്കാരം എണ്പത്താറുകാരനായ അദ്ദേഹം സംഗീതപ്രേമികൾക്കൊപ്പം മനസുനിറയെ കേൾക്കും. അദ്ദേഹത്തോടൊപ്പം ഓർക്കസ്ട്ര കണ്ടക്ട് ചെയ്ത് ഒരു തൃശൂർക്കാരനുമുണ്ടാവും.
സരിഗ "മാ'
കോഴിക്കോട് ആസ്ഥാനമായുള്ള മ്യൂസിക് ആർട്ടിസ്റ്റ്സ് അസോസിയേഷൻ (മാ) പത്തുവയസിന്റെ നിറവിലാണ്. സംഘടനയുടെ പ്രസിഡന്റ് കെ. സലാം പറയുന്നത് കേൾക്കുക:
സംഗീത കലാകാരന്മാരുടെ ക്ഷേമത്തിനുവേണ്ടി മാത്രം നിലകൊള്ളുന്ന സംഘടനയാണ് മാ. അടുത്തകാലത്ത് കേരളത്തെ ദുരിതത്തിലാഴ്ത്തിയ പ്രളയങ്ങളിൽ സംഗീതകലാകാരന്മാരുടെ വീടുകൾക്കും നാശനഷ്ടം സംഭവിച്ചു. സംഗീതപരിപാടി സംഘടിപ്പിച്ചുതന്നെ അവർക്ക് സഹായമെത്തിക്കാനായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ചെറുതല്ലാത്ത ഒരു തുക സംഭാവന നൽകി. വീടില്ലാത്ത ഒരു ആദ്യകാല ഗായികയ്ക്കും, പക്ഷാഘാതം വന്ന ഒരു ഗിറ്റാറിസ്റ്റിനും സംഗീത പരിപാടികളിലൂടെത്തന്നെ സഹായമെത്തിക്കാനായി. സംഗീതരംഗത്തുള്ളവർക്ക് എന്തു പ്രയാസം വന്നാലും ഒപ്പം നിൽക്കാനാണ് സംഘടനയുടെ ശ്രമം.
പത്താം വാർഷികത്തിന്റെ ഭാഗമായാണ് കോഴിക്കോട് ബീച്ചിൽ കല്യാണ്ജി- ആനന്ദ്ജി മെഗാ മ്യൂസിക്കൽ ഷോ നടത്താൻ തീരുമാനിച്ചത്. അതിനായി ആനന്ദ്ജിയെ സമീപിച്ചപ്പോൾ യാതൊരു പ്രതിഫലവും വേണ്ട, ഞാൻ വരാം എന്നായിരുന്നു മറുപടി. സംഗീതകലാകാരന്മാർ എല്ലാവരും ഒരു കുടുംബമാണെന്നാണ് അദ്ദേഹം പറഞ്ഞത്. നമ്മുടെ അഭിമാനമായ ഉണ്ണി മേനോൻ അടക്കം പന്ത്രണ്ടോളം ഗായകർ പരിപാടിക്കുണ്ടാകും. മുംബൈയിൽനിന്നുള്ള പുതു തലമുറ സിനിമാ പിന്നണി ഗായകരും ഇതിൽ പങ്കെടുക്കുന്നുണ്ട്. ആനന്ദ്ജിയുടെ അസിസ്റ്റന്റായി ഓർക്കസ്ട്ര കണ്ടക്ട് ചെയ്യുന്നത് പ്രശസ്ത സംഗീതജ്ഞൻ സണ്ണി പി. സോണറ്റ് ആണ്. ഈ ഷോയിൽനിന്നു ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് സംഘടനയിലെ അംഗങ്ങളായ കലാകാരന്മാർക്ക് ഒരു ഇൻഷ്വറൻസ് പദ്ധതി തുടങ്ങാനാണ് ആഗ്രഹിക്കുന്നത്.
കല്യാണ്ജി വീർജി ആൻഡ് പാർട്ടി
കച്ചവടക്കാരനായിരുന്നു കല്യാണ്ജി-ആനന്ദ്ജിയുടെ പിതാവ്. കച്ചിലെ ഒരു ചെറു പട്ടണത്തിൽനിന്ന് കടതുടങ്ങാൻ മുംബൈയിലേക്കു കുടിയേറിയ അദ്ദേഹം മക്കളെ സംഗീതം പഠിപ്പിക്കാൻ ഒരു അധ്യാപകനെ ഏർപ്പാടാക്കി. അനലോഗ് സിന്തസൈസറിന്റെ മുൻഗാമിയായ ക്ലാവിയോലൈൻ എന്ന ഇലക്ട്രോണിക് കീബോർഡ് വായിച്ചുകൊണ്ടാണ് കല്യാണ്ജി സംഗീതരംഗത്ത് സജീവമായത്. ഹേമന്ദ് കുമാറിന്റെ ഈണങ്ങളോടെ പുറത്തിറങ്ങിയ നാഗിൻ എന്ന ചിത്രത്തിനുവേണ്ടി കല്യാണ്ജി ഈ ഉപകരണം വായിച്ചിരുന്നു. സഹോദരൻ ആനന്ദ്ജിയെക്കൂടി ചേർത്ത് കല്യാണ്ജി തുടങ്ങിവച്ച കല്യാണ്ജി വീർജി ആൻഡ് പാർട്ടി എന്ന ഓർക്കസ്ട്ര ഗ്രൂപ്പ് ശ്രദ്ധേയമായിരുന്നു. രാജ്യത്ത് ലൈവ് മ്യൂസിക് ഷോകൾക്ക് തുടക്കമിട്ട ആദ്യ ചുവടുവയ്പ്പുകളിലൊന്നായിരുന്നു അത്.
എസ്.ഡി. ബർമൻ, മദൻ മോഹൻ, ഹേമന്ദ് കുമാർ, നൗഷാദ്, ശങ്കർ-ജയ്കിഷൻ, രവി തുടങ്ങിയ താരങ്ങൾ തിളങ്ങിനിന്ന കാലത്ത് ഹിന്ദി സിനിമാരംഗത്തെത്തിയിട്ടും കല്യാണ്ജി-ആനന്ദ്ജി തരംഗമുണ്ടാക്കി., സ്വന്തമായ ഇടംനേടി. ലളിതമായ ഈണങ്ങളായിരുന്നു അവരുടെ മുഖമുദ്ര. 250ലേറെ ചിത്രങ്ങൾക്കുവേണ്ടി അവർ പാട്ടുകളൊരുക്കി.
മുൻനിരക്കാരായ ഗായകരെ വേണ്ടവിധം ഉപയോഗിച്ചപ്പോഴും കുമാർ സാനു, അൽക്ക യാഗ്നിക്, ഉദിത് നാരായണ് തുടങ്ങിയ പുതുതലമുറക്കാർക്ക് ഒന്നാന്തരം ബ്രേക്കുകൾ നൽകാനും അവർക്കായി. ആനന്ദ് ബക്ഷി, ഗുൽഷൻ ബാവര, അൻജാൻ തുടങ്ങിയ ഗാനരചയിതാക്കൾക്കും മികച്ച അവസരങ്ങൾ നൽകി.
വാദാ കർലേ സാജ്നാ, സിന്ദഗീ കാ സഫർ, ഖായികേ പാൻ ബനാറസ് വാലാ, പൽ പൽ ദിൽ കേ പാസ്, സമാ ഹേ സുഹാന സുഹാന, ജീവൻ സേ ഭരീ തേരി ആംഖേ, ഓ സാഥീ രേ, മേരേ അംഗനേ മേ, ചന്ദൻ സാ ബദൻ, കസ്മേ വാദേ പ്യാർ വഫാ, ഫൂൽ തുമേ ഭേജാ ഹേ, മേരേ ദേശ് കീ ധർതീ, യേ മേരാ ദിൽ, ഓർ ഇസ് ദിൽ മേ, മേരാ ജീവൻ കോറാ കാഗസ്... സുന്ദരഗാനങ്ങളുടെ നിര നീളുന്നു...
ഹിന്ദിഗാന പ്രേമികളുടെ ഈറ്റില്ലമായ കോഴിക്കോട്ട് ആനന്ദ്ജിയെപ്പോലുള്ള മഹാനോടൊപ്പം പ്രവർത്തിക്കാൻ കഴിയുന്നത് മഹാഭാഗ്യമാണെന്ന് മ്യൂസിക് കണ്ടക്ടറും സംഗീതസംവിധായകനുമായ സണ്ണി പി. സോണറ്റ് പറയുന്നു. പാട്ടുകൾ തനിമയോടെ സ്റ്റേജിൽ അവതരിപ്പിക്കാൻ നന്നായി ഹോംവർക്ക് ചെയ്യണം. സാങ്കേതികതയും വൈകാരികതയും കൃത്യമാക്കാൻ പാട്ടുകൾ എത്രവട്ടം കേട്ടാലും മതിയാവില്ല. യുൻ ഹി തും മുജ്സേ പ്യാർ പോലുള്ള പാട്ടുകൾ ചെറുപ്പംമുതൽ ഹൃദയത്തോടു ചേർന്നതാണ്. മികച്ച ഉപകരണവാദകരെ ഉൾപ്പെടുത്തി 40 പീസ് ഓർക്കസ്ട്രയാണ് ഈ പരിപാടിക്കായി ഒരുക്കുക. ശനിയാഴ്ചത്തെ സായാഹ്നം കോഴിക്കോട്ടെ സംഗീതപ്രേമികൾക്ക് മറക്കാനാവാത്ത ഒന്നാകുമെന്ന് ഉറപ്പ്.
ഒട്ടേറെ മികവുറ്റ സംഗീത പരിപാടികൾ കണ്ടക്ട് ചെയ്തിട്ടുള്ള സണ്ണി മാസ്റ്റർ തൃശൂർ സ്വദേശിയാണ്. സംഗീത ക്ലാസുകളും ലളിതകലകൾക്കുള്ള വേദിയും സമന്വയിപ്പിച്ച് ഒരു ആർട്ട് കഫേയും അദ്ദേഹം നടത്തുന്നു. ഒട്ടേറെ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്.
ഹരിപ്രസാദ്
ബദൽ ജീവിതത്തിന്റെ സമവാക്യങ്ങൾ
ചില മനുഷ്യർക്ക് ജീവിതം ഒരു ഞാണിന്മേൽ കളിയാണ്. നമ്മളിൽ പലരേയും പോലെ ഇസ്തിരിയിട്ട് വെളുപ്പിച്ച കുപ്പായമിട്ട്, വടിവൊത്ത
ഉറവപോലെയാകണം സംഗീതം!
പാട്ടിന്റെ വരികൾ എഴുതിക്കിട്ടിയാൽ അതൊന്നു ചിട്ടപ്പെടുത്താൻ മണിക്കൂറുകളും ദിവസങ്ങളുമെടുക്കുന്ന സംഗീതസംവിധായകരു
ഇത്തിരിക്കുഞ്ഞന്റെ ജൈത്രയാത്രകൾ
ഒരു കോടി പത്തൊന്പതു ലക്ഷം രൂപ വിലയുള്ള സ്റ്റാന്പിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ആ സ്റ്റാന്പ് ഇന്ന് ലോകത്ത് അറിയപ്പെടുന
ജർമനിയിലെ ആഗമനപ്പെരുന്നാൾ
ക്രിസ്മസിന് തയ്യാറെടുപ്പ് തുടങ്ങുന്നതിനുള്ള ഒരുക്കമാണ് ആഗമനപ്പെരുന്നാൾ കാലം. ജർമനിയിൽ ഈ സുന്ദര ദിനങ്ങൾക്ക് അഡ്വെ
വരുമോ, അവർ വീണ്ടുമൊരുമിച്ച്...
പുതുതലമുറ ഹിന്ദി പാട്ടുപ്രേമികളോട് ഒരു ചോദ്യം- ജോ ജീത്താ വൊഹി സിക്കന്ദർ, ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ, യെസ് ബോസ്,
ബിഎംസിയിലെ തരംഗം
ഇവിടെ എല്ലാം തരംഗമാണ്. യൗവനത്തിന്റെ ആശകളും ആവേശങ്ങളും സർഗസഞ്ചാരവും സൗന്ദര്യങ്ങളും സംഗീതവുമെല്ലാം റേഡിയോ തരംഗങ്
പാട്ടുകൊണ്ട് കെട്ടിപ്പിടിച്ചൊരാൾ...
തന്റെ പാട്ടുകൊണ്ട് എസ്.പി. ബാലസുബ്രഹ്മണ്യത്തെപ്പോലും വിസ്മയിപ്പിച്ച ഗായകനായിരുന്നു കൊച്ചിൻ ആസാദ്.., പ്രിയങ്കരനായ
"ഭയമായിരുന്നു എനിക്ക്'
ഞാൻ ഭയപ്പാടിലായിരുന്നു. ഇങ്ങനെയൊരു നോവലിനു ചിത്രം വരയ്ക്കേണ്ടിവന്നിരിക്കുന്നത് ആദ്യമായാണ്. ദസ്തയേവിസ്കി, മഞ്ഞു പൊഴി
"ഒരു സങ്കീർത്തനം പോലെ' പിറക്കുന്നു ദീപികയിൽ
കാലത്തിന്റെ കൈയൊപ്പു പതിഞ്ഞ കൃതിയാണ് - ഒരു സങ്കീർത്തനംപോലെ. നല്ല രാശിയുള്ള ജനനം. 25 വർഷം കൊണ്ട് 112 പതിപ്പുകൾ. സാഹിത്
ഓർമകളിൽ അഞ്ഞൂറാൻ
ജീവിക്കാൻവേണ്ടി കഥാപ്രസംഗകനായി. തടിമില്ല്, ഹോട്ടൽ നടത്തിപ്പുകാരനായി. കൂലിക്ക് പ്രസംഗവുമുണ്ടായിരുന്നു. അവസാനം നാ
ഞെട്ടിക്കുന്ന തൊട്ടിപ്പാലം..!
അങ്ങു താഴെ കുറ്റിച്ചെടികൾ പോലെ കൂറ്റൻ തെങ്ങുകൾ.. ഉറുന്പുകൾ പോലെ അനങ്ങുന്ന മനുഷ്യർ.. നീർച്ചാൽ പോലെ ഒഴുകുന്ന പുഴ... തല
ലോകത്തെ നന്പർ വൺ സുന്ദരിക്കുട്ടി
സൗന്ദര്യം കാഴ്ചക്കാരന്റെ കണ്ണിലാണ് എന്ന ചൊല്ല് എല്ലാവരും കേട്ടിട്ടുണ്ടാകും. എന്നാൽ കാണുന്നവരുടെയെല്ലാം കണ്ണിൽ സൗന്ദര്
വാർദ്ധക്യം ആനന്ദകരമാക്കാം...
ലോകാരോഗ്യ സംഘടനയുടെ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത് ലോകത്തിലെ മുതിർന്നവരുടെ എണ്ണം രണ്ടായിരത്തിയമ്പതാമാണ്ടോടെ ഇ
പാട്ടുകൾ നൽകുന്ന സംതൃപ്തി
സങ്കടം ഉരുകിയൊലിച്ചുവന്ന സംഗീതമാണ് ഷാന്റി ആന്റണിയുടേത്. അതുകൊണ്ടുതന്നെ ആ പാട്ടുകൾ ഹൃദയത്തിൽതൊട്ടു സാന്ത്വനിപ്പ
ഇങ്ങനെയും ഒരു ഇന്ദ്രജാലക്കാരൻ
തലമുറകളായി മാജിക് ഒരു വിനോദകലയാണ്. കൗതുകവും അദ്ഭുതവും അന്പരപ്പും സൃഷ്ടിക്കുന്ന ജാലവിദ്യകൾ കാണിക്കുന്നതിൽ അപാര
വികാരങ്ങൾ നമ്മെ ഭരിക്കരുത്-2: പരിശീലിക്കാം സംയമനം
ജോലിസ്ഥലങ്ങളിലും മറ്റും നിങ്ങൾക്ക് പ്രശ്നം അനുഭവപ്പെടുന്നുണ്ടോ? പലരും നിങ്ങളെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിൽ മിക്ക
ഉശിരും ശക്തിയും പകർന്ന തൂലിക
1975 ഒക്ടോബർ 27ന് വയലാർ രാമവർമ അന്തരിക്കുന്പോൾ മലയാള കവിതാലോകം അന്ത്യശ്വാസം വലിക്കുകയായിരുന്നുവെന്ന് പ്രശസ്ത കന്
സൗരയൂഥ പഥത്തിലെന്നോ...
കവിയും പാട്ടെഴുത്തുകാരനും നടനും മാത്രമായിരുന്നില്ല മുല്ലനേഴി. അസ്സലായി മിമിക്രിയും കാണിക്കുമായിരുന്നു അദ്ദേഹം. പ്രിയ
കാർഡിനൽ ന്യൂമാനും വിദ്യാഭ്യാസ ചിന്തകളും
ഓരോ പ്രഭാതത്തിലും ലോകമെന്പാടുമുള്ള പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉണരുന്നത് “നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ ചുറ്
ബർമൻദാ പറഞ്ഞു, കിഷോറിനെ ഇനി പഠിക്കാൻ വിടേണ്ട!
മീര, നീ ഇവിടെയുണ്ടായിരുന്നെങ്കിൽ ഞാൻ ഇന്ന് വീട്ടിലേക്ക് നൃത്തംചെയ്തുകൊണ്ട് വരുമായിരുന്നു- നിന്നോട് ഒരു കാര്യം പറയാൻ
ബദൽ ജീവിതത്തിന്റെ സമവാക്യങ്ങൾ
ചില മനുഷ്യർക്ക് ജീവിതം ഒരു ഞാണിന്മേൽ കളിയാണ്. നമ്മളിൽ പലരേയും പോലെ ഇസ്തിരിയിട്ട് വെളുപ്പിച്ച കുപ്പായമിട്ട്, വടിവൊത്ത
ഉറവപോലെയാകണം സംഗീതം!
പാട്ടിന്റെ വരികൾ എഴുതിക്കിട്ടിയാൽ അതൊന്നു ചിട്ടപ്പെടുത്താൻ മണിക്കൂറുകളും ദിവസങ്ങളുമെടുക്കുന്ന സംഗീതസംവിധായകരു
ഇത്തിരിക്കുഞ്ഞന്റെ ജൈത്രയാത്രകൾ
ഒരു കോടി പത്തൊന്പതു ലക്ഷം രൂപ വിലയുള്ള സ്റ്റാന്പിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ആ സ്റ്റാന്പ് ഇന്ന് ലോകത്ത് അറിയപ്പെടുന
ജർമനിയിലെ ആഗമനപ്പെരുന്നാൾ
ക്രിസ്മസിന് തയ്യാറെടുപ്പ് തുടങ്ങുന്നതിനുള്ള ഒരുക്കമാണ് ആഗമനപ്പെരുന്നാൾ കാലം. ജർമനിയിൽ ഈ സുന്ദര ദിനങ്ങൾക്ക് അഡ്വെ
വരുമോ, അവർ വീണ്ടുമൊരുമിച്ച്...
പുതുതലമുറ ഹിന്ദി പാട്ടുപ്രേമികളോട് ഒരു ചോദ്യം- ജോ ജീത്താ വൊഹി സിക്കന്ദർ, ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ, യെസ് ബോസ്,
ബിഎംസിയിലെ തരംഗം
ഇവിടെ എല്ലാം തരംഗമാണ്. യൗവനത്തിന്റെ ആശകളും ആവേശങ്ങളും സർഗസഞ്ചാരവും സൗന്ദര്യങ്ങളും സംഗീതവുമെല്ലാം റേഡിയോ തരംഗങ്
പാട്ടുകൊണ്ട് കെട്ടിപ്പിടിച്ചൊരാൾ...
തന്റെ പാട്ടുകൊണ്ട് എസ്.പി. ബാലസുബ്രഹ്മണ്യത്തെപ്പോലും വിസ്മയിപ്പിച്ച ഗായകനായിരുന്നു കൊച്ചിൻ ആസാദ്.., പ്രിയങ്കരനായ
"ഭയമായിരുന്നു എനിക്ക്'
ഞാൻ ഭയപ്പാടിലായിരുന്നു. ഇങ്ങനെയൊരു നോവലിനു ചിത്രം വരയ്ക്കേണ്ടിവന്നിരിക്കുന്നത് ആദ്യമായാണ്. ദസ്തയേവിസ്കി, മഞ്ഞു പൊഴി
"ഒരു സങ്കീർത്തനം പോലെ' പിറക്കുന്നു ദീപികയിൽ
കാലത്തിന്റെ കൈയൊപ്പു പതിഞ്ഞ കൃതിയാണ് - ഒരു സങ്കീർത്തനംപോലെ. നല്ല രാശിയുള്ള ജനനം. 25 വർഷം കൊണ്ട് 112 പതിപ്പുകൾ. സാഹിത്
ഓർമകളിൽ അഞ്ഞൂറാൻ
ജീവിക്കാൻവേണ്ടി കഥാപ്രസംഗകനായി. തടിമില്ല്, ഹോട്ടൽ നടത്തിപ്പുകാരനായി. കൂലിക്ക് പ്രസംഗവുമുണ്ടായിരുന്നു. അവസാനം നാ
ഞെട്ടിക്കുന്ന തൊട്ടിപ്പാലം..!
അങ്ങു താഴെ കുറ്റിച്ചെടികൾ പോലെ കൂറ്റൻ തെങ്ങുകൾ.. ഉറുന്പുകൾ പോലെ അനങ്ങുന്ന മനുഷ്യർ.. നീർച്ചാൽ പോലെ ഒഴുകുന്ന പുഴ... തല
ലോകത്തെ നന്പർ വൺ സുന്ദരിക്കുട്ടി
സൗന്ദര്യം കാഴ്ചക്കാരന്റെ കണ്ണിലാണ് എന്ന ചൊല്ല് എല്ലാവരും കേട്ടിട്ടുണ്ടാകും. എന്നാൽ കാണുന്നവരുടെയെല്ലാം കണ്ണിൽ സൗന്ദര്
വാർദ്ധക്യം ആനന്ദകരമാക്കാം...
ലോകാരോഗ്യ സംഘടനയുടെ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത് ലോകത്തിലെ മുതിർന്നവരുടെ എണ്ണം രണ്ടായിരത്തിയമ്പതാമാണ്ടോടെ ഇ
പാട്ടുകൾ നൽകുന്ന സംതൃപ്തി
സങ്കടം ഉരുകിയൊലിച്ചുവന്ന സംഗീതമാണ് ഷാന്റി ആന്റണിയുടേത്. അതുകൊണ്ടുതന്നെ ആ പാട്ടുകൾ ഹൃദയത്തിൽതൊട്ടു സാന്ത്വനിപ്പ
ഇങ്ങനെയും ഒരു ഇന്ദ്രജാലക്കാരൻ
തലമുറകളായി മാജിക് ഒരു വിനോദകലയാണ്. കൗതുകവും അദ്ഭുതവും അന്പരപ്പും സൃഷ്ടിക്കുന്ന ജാലവിദ്യകൾ കാണിക്കുന്നതിൽ അപാര
വികാരങ്ങൾ നമ്മെ ഭരിക്കരുത്-2: പരിശീലിക്കാം സംയമനം
ജോലിസ്ഥലങ്ങളിലും മറ്റും നിങ്ങൾക്ക് പ്രശ്നം അനുഭവപ്പെടുന്നുണ്ടോ? പലരും നിങ്ങളെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിൽ മിക്ക
ഉശിരും ശക്തിയും പകർന്ന തൂലിക
1975 ഒക്ടോബർ 27ന് വയലാർ രാമവർമ അന്തരിക്കുന്പോൾ മലയാള കവിതാലോകം അന്ത്യശ്വാസം വലിക്കുകയായിരുന്നുവെന്ന് പ്രശസ്ത കന്
സൗരയൂഥ പഥത്തിലെന്നോ...
കവിയും പാട്ടെഴുത്തുകാരനും നടനും മാത്രമായിരുന്നില്ല മുല്ലനേഴി. അസ്സലായി മിമിക്രിയും കാണിക്കുമായിരുന്നു അദ്ദേഹം. പ്രിയ
കാർഡിനൽ ന്യൂമാനും വിദ്യാഭ്യാസ ചിന്തകളും
ഓരോ പ്രഭാതത്തിലും ലോകമെന്പാടുമുള്ള പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉണരുന്നത് “നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ ചുറ്
ബർമൻദാ പറഞ്ഞു, കിഷോറിനെ ഇനി പഠിക്കാൻ വിടേണ്ട!
മീര, നീ ഇവിടെയുണ്ടായിരുന്നെങ്കിൽ ഞാൻ ഇന്ന് വീട്ടിലേക്ക് നൃത്തംചെയ്തുകൊണ്ട് വരുമായിരുന്നു- നിന്നോട് ഒരു കാര്യം പറയാൻ
ഷേക്സ്പിയറുടെ നാട്ടിൽ
ഇംഗ്ലണ്ടിൽ വില്യം ഷേക്സ്പിയറുടെ വീട്ടിലും കബറിടത്തിലും ലേഖകൻ നടത്തിയ യാത്രയുടെ വിവരണം
വില്യം ഷേക്സ്പിയറുടെ നാടകങ്ങള് വായ
ഹൃദ്രോഗം കൂടുന്നു, തടയാൻ മാർഗങ്ങളുണ്ട്
ഒരു മഹാമാരിപോലെ പടർന്നേറുന്ന ഹൃദ്രോഗത്തെ പിടിയിലൊതുക്കാനുള്ള ക്രിയാത്മക പദ്ധതികളുമായി ഇരുപതാം ലോക ഹൃദയദിനം സ
തബലയിലെ താളവിസ്മയം
ഈ വർഷത്തെ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ അവാർഡിന്റെ നിറവിലാണ് ഡി.വിജയകുമാർ എന്ന തബലിസ്റ്റ്. കഴിഞ്ഞ അന്പത
പാട്ട് ഹിന്ദി, വെസ്റ്റ് ഇൻഡീസിൽ ഹിറ്റ്!
കഴിഞ്ഞമാസമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം വെസ്റ്റ് ഇൻഡീസിൽ പര്യടനംനടത്തി മടങ്ങിയത്. പരന്പര വിജയം. 48 വർഷം മുന്പ് അജിത്
ആകാശം അതിരാക്കിയ പള്ളിമുറ്റം
തുന്പ കടലോരഗ്രാമത്തിലെ പൗരാണികമായ മേരി മഗ്ദലേന കത്തോലിക്കാ പള്ളിയും കെട്ടിടങ്ങളും മുറ്റവുമായിരുന്നു ഇന്ത്യൻ ബ
വസന്തമേ, പൂമഴ പൊഴിക്കൂ...
പാട്ടുകളിൽ പൂമൊട്ടുകളും പൂന്തോട്ടങ്ങളുമുണ്ടാകാം. മനസുകളിൽ ആ പാട്ടുകൾ നിറങ്ങളും സുഗന്ധവും നിറയ്ക്കും. പൂക്കളങ്ങ
"12'ലെ പാട്ടച്ചന്മാർ
ദി 12 ബാൻഡ് എന്ന അച്ചന്മാരുടെ പാട്ടുകൂട്ടത്തെക്കുറിച്ച്. ഇന്നു യു ട്യൂബിലും മറ്റു സാമൂഹ്യ മാധ്യമങ്ങളിലും ആസ്വാദകർ ലക്ഷ
പ്രണയം പൂക്കുന്ന വിരൽത്തുന്പ്
നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ ശ്രീകുമാരൻ തമ്പി എന്നു മാത്രം പോരെ!
ശരി, ഏഴു തവണ ഏറ്റവും മികച്ച ചലച്ചിത്ര ഗാ
ആഹാ! എജ്ജാതി പാട്ട്!!
ജ്ജാതി എയ്മ്ള്ള പാട്ട് സ്റ്റാ എന്നു പറയും തനി തൃശൂർക്കാർ. അതായത് സുഹൃത്തേ, മനോഹരമായ ഒരു പാട്ട് എന്ന്. എന്തിന്റെയും അങ്ങ
നിറങ്ങൾ പടർന്ന പോരാട്ടം
വർഷം 1996, തമിഴ്നാട്ടിലെ ക്ഷേത്രനഗരമായ മധുര. പൂക്കളും മഞ്ഞളും കുങ്കുമവും മണക്കുന്ന തെരുവുകൾ. ആ തെരുവുകളിൽ എവിടെയേ
Latest News
ജാമിയ മില്ലിയയിൽ പോലീസ് വെടിവയ്പ്; ബസുകൾക്കു തീയിട്ടു പ്രക്ഷോഭകർ
ഗവർണർ സംസാരിക്കുന്നതു കേന്ദ്രത്തിന്റെ ഭാഷയിൽ; ആരിഫ് ഖാനെ തള്ളി ഐസക്ക്
നിർഭയ പ്രതികളെ തൂക്കിലേറ്റാൻ തയാർ; അമിത് ഷായ്ക്ക് ഷൂട്ടിംഗ് താരത്തിന്റെ കത്ത്
ഫത്തേപുരിൽ പെണ്കുട്ടിയെ മാനഭംഗപ്പെടുത്തി തീ കൊളുത്തിയ സംഭവം; പ്രതി അറസ്റ്റിൽ
പശ്ചിമ ബംഗാളിൽ പ്രക്ഷോഭം തുടരുന്നു; ഇന്റർനെറ്റ് നിരോധിച്ചു
Latest News
ജാമിയ മില്ലിയയിൽ പോലീസ് വെടിവയ്പ്; ബസുകൾക്കു തീയിട്ടു പ്രക്ഷോഭകർ
ഗവർണർ സംസാരിക്കുന്നതു കേന്ദ്രത്തിന്റെ ഭാഷയിൽ; ആരിഫ് ഖാനെ തള്ളി ഐസക്ക്
നിർഭയ പ്രതികളെ തൂക്കിലേറ്റാൻ തയാർ; അമിത് ഷായ്ക്ക് ഷൂട്ടിംഗ് താരത്തിന്റെ കത്ത്
ഫത്തേപുരിൽ പെണ്കുട്ടിയെ മാനഭംഗപ്പെടുത്തി തീ കൊളുത്തിയ സംഭവം; പ്രതി അറസ്റ്റിൽ
പശ്ചിമ ബംഗാളിൽ പ്രക്ഷോഭം തുടരുന്നു; ഇന്റർനെറ്റ് നിരോധിച്ചു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top