Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കൂട്ടുകെട്ടിന്റെ സൂര്യോദയങ്ങൾ
കവി സാഹിർ ലുധിയാൻവിയും സംഗീതസംവിധായകൻ ഖയ്യാമും ആദ്യമായി ഒരു സിനിമയ്ക്കുവേണ്ടി ഒരുമിച്ചതിനു പിന്നിൽ ഫിയോദർ ദസ്തയേവ്സ്കിയുടെ കുറ്റവും ശിക്ഷയും എന്ന നോവലിന് പ്രധാന സ്ഥാനമുണ്ട്.
അപ്രതീക്ഷിതം, അവിചാരിതം, ആകസ്മികം... ഏതു വാക്കുചേർക്കണമെന്ന് ഉറപ്പിക്കാനാവാതെവരും ചില കണ്ടുമുട്ടലുകളെ വിശേഷിപ്പിക്കാൻ. ഒരു വാക്കും വേണ്ടത്ര ചേരുന്നില്ലല്ലോയെന്നും ചിലപ്പോൾ തോന്നും. കണ്ടു പരിചയപ്പെടണമെന്നും ഒരുമിച്ചു പ്രവർത്തിക്കണമെന്നും ഏറെ ആഗ്രഹിച്ച ഒരാളാകുന്പോൾ പ്രത്യേകിച്ചും. ആ നിമിഷം ഓർമയിൽ എക്കാലവും തിളങ്ങും. അന്നു പറഞ്ഞ വാക്കുകളോർത്ത് മനസു തുടിച്ചുകൊണ്ടിരിക്കും.
സിനിമയിൽ, വിശേഷിച്ച് പാട്ടുകളിൽ അത്തരം സമാഗമങ്ങൾക്ക് വലിയ സ്ഥാനമുണ്ട്. അതു ഗായകനും സംഗീതസംവിധായകനും തമ്മിലാകാം.. ഗാനരചയിതാവും സംവിധായകനും തമ്മിലാകാം.. ആദ്യ കൂട്ടുകെട്ടിൽത്തന്നെ സുന്ദരമായൊരു പാട്ടു പിറന്നിട്ടുണ്ടാവാം.. അല്ലെങ്കിൽ എപ്പോഴെല്ലാം അവരൊന്നിച്ചുവോ, ആ പാട്ടുകളെല്ലാം ഹൃദയങ്ങളിൽ ഈണങ്ങളുടെ ചെറുനാരുകൾകൊണ്ടു കൂടുകൾ മെനഞ്ഞിരിക്കാം..
കുറ്റവും ശിക്ഷയും
ലോകസാഹിത്യത്തിൽ എണ്ണപ്പെട്ട നോവലുകളിലൊന്നാണ് റഷ്യൻ നോവലിസ്റ്റ് ഫിയോദർ ദസ്തയേവ്സ്കിയുടെ ക്രൈം ആൻഡ് പണിഷ്മെന്റ്. ചെയ്ത കുറ്റത്തിൽ പശ്ചാത്താപിച്ച് സ്വയം ശിക്ഷവിധിക്കുന്ന നായകനിൽനിന്ന്, ചെയ്ത കുറ്റം മറച്ചുവയ്ക്കാൻ തെളിവുകൾ നശിപ്പിക്കുന്ന പ്രതിനായകരിൽ എത്തിനിൽക്കുന്ന പുതിയകാലത്ത് ആ നോവലിന് വലിയ പ്രസക്തിയുണ്ട്.
നോവലിനെക്കുറിച്ച് ഓർമിക്കാൻ ഒരു കാരണംകൂടിയുണ്ട്. ആ നോവലിനെ അധികരിച്ച് ഒരു ഹിന്ദി സിനിമ ഇറങ്ങിയിരുന്നു.
രാജ് കപൂറും മാലാ സിൻഹയും മുഖ്യ വേഷങ്ങളിലെത്തിയ ഫിർ സുബഹ് ഹോഗി. പണത്തിന് അത്യാവശ്യമുണ്ടായിരുന്ന നായകൻ രാം അവിചാരിതമായി ഒരാളെ കൊല്ലുന്നതും തുടർന്ന് അയാൾക്കുണ്ടാകുന്ന ആത്മസംഘർഷങ്ങളുമാണ് ഈ സിനിമ പറഞ്ഞുതരുന്നത്. ഇതിലൂടെയാണ് ഹിന്ദി ചലച്ചിത്രഗാനമേഖലയിലെ രണ്ടു പ്രതിഭകൾ ആദ്യമായി ഒന്നിച്ചത്- ഗാനരചയിതാവ് സാഹിർ ലുധിയാൻവിയും സംഗീതസംവിധായകൻ ഖയ്യാമും. പാട്ടുപ്രേമികളുടെ ഭാഗ്യം!
അവർ ഇരുവരും ഒന്നിച്ചതിനു പിന്നിൽ ദസ്തയേവ്സ്കിയുടെ നോവലിന് പ്രധാന സ്ഥാനമുണ്ടായിരുന്നു. ആ കഥ വഴിയേ.
ആ കൂടിക്കാഴ്ച
സാഹിർ ലുധിയാൻവിയെ ഗാനരചയിതാവ് എന്നു പറയുന്നതിൽ ഒരല്പം ഒൗചിത്യക്കുറവുണ്ട്. അദ്ദേഹം ആദ്യമായും അവസാനമായും കവിയാണ്. കവിത ജീവിതമാക്കിയയാൾ. ഖയ്യാം അദ്ദേഹത്തിന്റെ ആരാധകനാണ്. തൽഖിയാം എന്ന കവിതാ സമാഹാരം വായിച്ച് അതിലെ വരികൾക്ക് ഈണമിട്ടുവച്ചിട്ടുണ്ട് മുന്‍പേ. ബോംബെയിലെ ഖേത് വാഡിയിലുള്ള റെഡ് ഫ്ളാഗ് ഹാളിൽ പ്രോഗ്രസീവ് റൈറ്റേഴ്സ് മൂവ്മെന്റിന്റെ യോഗങ്ങളിൽ എത്താറുള്ള കവിയെ ഖയ്യാം കണ്ടിട്ടുണ്ട്. പക്ഷേ സംസാരിക്കാനും പരിചയപ്പെടാനും സാധിച്ചിരുന്നില്ല.
വർഷം 1958. അന്ന് ഖയ്യാം ലാലാ രുഖ് എന്ന സിനിമയിലെ പാട്ടുകൾക്ക് ഈണമൊരുക്കുകയാണ്. ചിത്രത്തിന്റെ അണിയറക്കാരുടെ വീട്ടിലിരുന്നാണ് പാട്ടുകൾ ചിട്ടപ്പെടുത്തുന്നത്. വരികൾ എഴുതിയ കൈഫി ആസ്മിയും അന്നവിടെയുണ്ട്. പെട്ടെന്നാണ് സാഹിർ ലുധിയാൻവി അവിടേക്കുവന്നത്. ആ മധ്യാഹ്നം ഒരിക്കലും മറക്കില്ലെന്ന് ഖയ്യാം പിന്നീട് ഓർമിച്ചിട്ടുണ്ട്. അന്ന് അവിടെയുണ്ടായിരുന്നവർക്കെല്ലാം ഖയ്യാം ഒരുക്കിയ ഈണങ്ങൾ ഇഷ്ടമായി.
ഒരു നിമിഷം വീണുകിട്ടിയപ്പോൾ ഖയ്യാം സാഹിറിനു മുന്നിലേക്കു ചെന്ന് സ്വയം പരിചയപ്പെടുത്തി- താങ്കൾ ഒരുപക്ഷേ എന്റെ പേരു കേട്ടിട്ടുണ്ടാവാം. പക്ഷേ, ഇന്ന് ആദ്യമായാണ് ഞാൻ എങ്ങനെയാണ് ജോലിചെയ്യുന്നതെന്ന് താങ്കൾ കാണുന്നത്. സാഹിർ സാബ്, ഇനി ഒരൊറ്റയാൾക്കും അറിയാത്ത ഒരു കാര്യം പറയാം. തൽഖിയാ എന്ന താങ്കളുടെ പുസ്തകത്തിലെ എല്ലാ കവിതകൾക്കും ഞാൻ സംഗീതമൊരുക്കിയിട്ടുണ്ട്.
വിസ്മയത്തോടെ സാഹിർ ചോദിച്ചു- സത്യമാണോ?
ഖയ്യാം മറുപടി പറഞ്ഞു- അതെ, എല്ലാ കവിതകൾക്കും, എല്ലാ ഗസലുകൾക്കും.
ഫൻകാർ (കലാകാരൻ) എന്ന കവിതയ്ക്ക് താനുണ്ടാക്കിയ ഈണം ഖയ്യാം സാഹിറിനെ കേൾപ്പിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ മറുപടിയായിരുന്നു ശ്രദ്ധേയം- ഭായി, ഈ വരികൾ എഴുതിയതും താങ്കളാണെന്നു തോന്നിപ്പോകുന്നു എനിക്ക്. അവസരം വിരകയാണെങ്കിൽ നമുക്ക് ഒരുമിച്ചു പ്രവർത്തിക്കാം.
അതായിരുന്നു യഥാർഥത്തിൽ ആദ്യത്തെ കൂടിക്കാഴ്ച. അതിനുശേഷം പരസ്പരമുള്ള ഒരുതരം ബഹുമാനം ഞങ്ങൾക്കിടയിൽ രൂപപ്പെട്ടു. ഒരു കവിക്കും സംഗീതസംവിധായകനും ഒരുമിക്കാനുള്ള ഏറ്റവും അനുയോജ്യമായ അടിത്തറ അതാണ്- ഖയ്യാം ഓർമിക്കുന്നു.
അങ്ങനെ പ്രഭാതമായി
അങ്ങനെയിരിക്കെയാണ് ദസ്തയേവ്സ്കിയുടെ കുറ്റവും ശിക്ഷയും അടിസ്ഥാനമാക്കി രമേഷ് സൈഗാൾ ഫിർ സുബഹ് ഹോഗി എന്ന സിനിമ സംവിധാനംചെയ്യുന്നത്. സിനിമയെക്കുറിച്ച് ഏകദേശധാരണയായപ്പോൾതന്നെ രമേഷ് ലുധിയാൻവിയുടെ വീട്ടിലെത്തി. പാട്ടുകൾ സാഹിർ സാബ് തന്നെ എഴുതണമെന്ന ആവശ്യത്തോടെയായിരുന്നു ആ വരവ്. അദ്ദേഹം അപ്പോൾത്തന്നെ അതു സമ്മതിച്ചു. ആരാണ് സംഗീതസംവിധാനം നിർവഹിക്കുന്നത് എന്ന ഒറ്റ ചോദ്യമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.
നായകൻ രാജ് കപൂർ ആയതിനാൽ സ്വാഭാവികമായും ശങ്കർ-ജയ്കിഷൻ ദ്വയമായിരിക്കും സംഗീതം എന്നായിരുന്നു രമേഷ് സൈഗാളിന്റെ മറുപടി. അവർ അന്നേ ഹിറ്റുകൾ സമ്മാനിച്ച ടീം ആയിരുന്നു.
പക്ഷേ സാഹിർ പറഞ്ഞു- അവർ മികച്ച വിജയംനേടിയ, കഴിവുറ്റ ടീം ആണെന്നതിൽ ഒരു സംശയവുമില്ല. പക്ഷേ ഈ സിനിമയിലെ പാട്ടുകൾക്ക് സംഗീതമൊരുക്കേണ്ടത് ആ നോവൽ വായിക്കുകയും മനസിലാക്കുകയും ചെയ്തയാളായിരിക്കണം. സൈഗാളിന് അതത്ര വ്യക്തമായില്ല. വായിക്കുകയും മനസിലാവുകയും എന്നുപറഞ്ഞാൽ..? ആരാണ് താങ്കളുടെ മനസിലുള്ളത്? സൈഗാൾ ചോദിച്ചു.
സാഹിർ സാബ് പറഞ്ഞു- ഖയ്യാം!
കവിതയും സംഗീതവും കൂട്ടുകൂടിയൊരുക്കിയ ആ സിനിമയിലെ പാട്ടുകൾ ഓരോന്നും ഓരോ അനുഭവങ്ങളായിരുന്നു. തുടർന്നങ്ങോട്ട് ആ കൂട്ടുകെട്ട് സമ്മാനിച്ച പാട്ടുകളുമതേ. കഭീ കഭീ മേരേ ദിൽ മേ പോലുള്ള ഗാനങ്ങൾ ഇന്നും ചുണ്ടുകളിൽനിന്നും ഹൃദയങ്ങളിൽനിന്നും ഒഴിഞ്ഞുപോയിട്ടില്ല.
ഹരിപ്രസാദ്
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
ജമാലി കമാലി; ജിന്നുകളുടെ വാസസ്ഥലം!
ഡല്‍ഹിയിലെ ജമാലി കമാലി മോസ്കിനെക്കുറിച്ചു വളരെക്കുറച്ചു പേര് മാത്രമായിരിക്കും ഒരുപക്ഷേ, കേട്ടിട്ടുള്ളത്. ഡല്‍ഹിയി
മർകോവയിലെ ഉൽമ പൂക്കൾ
മർകോവ, പോളണ്ടിന്റെ തെക്കേയറ്റത്തുള്ള ഗ്രാമം. കഴിഞ്ഞ സെപ്റ്റംബർ 10 ഞായറാഴ്ച പോളണ്ടിന് ഉത്സവദിനമായിരുന്നു. മർകോവയില
ഇരുന്പുഗോപുരത്തിന്റെ ശില്പി
1832 ഡിസംബർ 15ന് ഫ്രാൻസിലെ ഡിജോണിലാണ് ജനനം. ഇദ്ദേഹത്തിന്റെ പൂർവികർ ജർമനിയിൽനിന്നു കുടിയേറിയവരായിരുന്നു. ജർ
കംപ്യൂട്ടർ സയൻസിലെ കന്യാസ്ത്രീ!
ബേസിക് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് വികസിപ്പിച്ചെടുക്കുന്നതായിരുന്നു സിസ്റ്റര്‍ മേരിയെത്തേടിയെത്തിയ
ബദാമിയിലെ ഗുഹാദൃശ്യങ്ങൾ!
ശില്പവിദ്യയില് ലോകാദ്ഭുതമായ ജോര്‍ദാനിലെ പെട്രയോടു കിടപിടിക്കുന്നതാണ് ബദാമികാഴ്ചകള്, ഒരു പക്ഷേ, പെട്ര പോലും ബദാ
കരോൾ സംഘവും പെട്രോമാക്സും
വലിയതോവാളയിലെ കാപ്പിപ്പൂവിന്റെയും ചെന്പകപ്പൂവിന്റെയും പാലപ്പൂക്കളുടെയും ഗന്ധമുയരുന്ന ക്രിസ്മസ് രാത്രികളുടെ ഓർമ
മറിയക്കുട്ടിയുടെ ക്രിസ്മസ്
നക്ഷത്രങ്ങൾ മിന്നിത്തെളിയുന്ന ഈ ക്രിസ്മസ്ക്കാലത്തിനു മധുരം കൂടുതലെന്നു മറിയക്കുട്ടി. കാരണം കേരളത്തിൽ ഇപ്പോൾ മറിയക്
Latest News
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
Latest News
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top