Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഡ്രൈവിംഗിലെ തിരുത്തലുകൾ
ഓരോ അപകടത്തിനു പിന്നിലും നിരവധി കാരണങ്ങൾ ഉണ്ടാകാമെന്ന് പെരുന്പാവൂർ സ്വദേശിയായ പ്രഭാകരൻ പറയുന്നു. “പലപ്പോഴും അപകടങ്ങളുടെ യഥാർഥ കാരണത്തിലേക്ക് നാം എത്തുന്നില്ല. അശ്രദ്ധവും അലക്ഷ്യവുമായ ഡ്രൈവിംഗ് എന്നാകും 90 ശതമാനം അപകടങ്ങളുടെയും സൈറ്റ് ഇൻസ്പെക്ഷൻ റിപ്പോർട്ട്.
റോഡുകളിൽ പിടഞ്ഞുതീരുന്ന വിലപ്പെട്ട ജീവനുകൾ, കൈകാലുകൾ അറ്റ് വേദനയിൽ പുളയുന്നവർ, നിസഹായരായ ബന്ധുക്കൾ. വർധിച്ചുവരുന്ന റോഡപകടക്കാഴ്ചകളിൽ മനംമടുത്ത എം.എൻ. പ്രഭാകരൻ സ്വയം ചോദിച്ചു: എന്താവും ഇവിടെ മാത്രം ഇത്രയധികം വാഹനാപകടങ്ങൾ?.
അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിച്ച നാൾ മുതൽ ആവർത്തിച്ചുകൊണ്ടിരുന്ന ഈ ചോദ്യത്തിന് ഉത്തരം കിട്ടാൻ സുദീർഘമായ സർവീസ് കാലം മതിയാകാതെവന്നപ്പോൾ വിരമിച്ചശേഷവും അന്വേഷണവും നിരീക്ഷണവും തുടർന്നുകൊണ്ടിരുന്നു. അത് എത്തിച്ചതാവട്ടെ ഡ്രൈവിംഗിനെയും റോഡ് സുരക്ഷയെയുംകുറിച്ച് ആഴത്തിലുള്ള അറിവിലേക്കും ബോധ്യങ്ങളിലേക്കും.
ഓരോ അപകടത്തിനു പിന്നിലും നിരവധി കാരണങ്ങൾ ഉണ്ടാകാമെന്ന് പെരുന്പാവൂർ സ്വദേശിയായ പ്രഭാകരൻ പറയുന്നു. “പലപ്പോഴും അപകടങ്ങളുടെ യഥാർഥ കാരണത്തിലേക്ക് നാം എത്തുന്നില്ല. അശ്രദ്ധവും അലക്ഷ്യവുമായ ഡ്രൈവിംഗ് എന്നാകും 90 ശതമാനം അപകടങ്ങളുടെയും സൈറ്റ് ഇൻസ്പെക്ഷൻ റിപ്പോർട്ട്.
ഈ അശ്രദ്ധ എന്തുകൊണ്ടു സംഭവിക്കുന്നുവെന്ന് ആരും അന്വേഷിക്കുകയോ പഠിക്കുകയോ ചെയ്യുന്നില്ല. മാറുന്ന കാലത്തിനനുസരിച്ചുള്ള ഡ്രൈവിംഗ് പരിശീലനത്തിലേക്കു ഗിയർ മാറ്റിയാലേ റഫ് ആൻഡ് റാഷ് ഡ്രൈവിംഗ് ഒഴിവാക്കാനും അപകടങ്ങൾക്കു ബ്രേക്കിടാനും കഴിയൂ.
നമ്മുടെ നാട്ടിൽ കുറ്റമറ്റതും ശാസ്ത്രീയവുമായ ഡ്രൈവിംഗ് പരിശീലനത്തിന്റെ കുറവുണ്ട്. ഡ്രൈവിംഗ് ലൈസൻസ് ലക്ഷ്യമാക്കിയുള്ള പരിശീലനം മാത്രമാണിവിടെ നടക്കുന്നത്. ‘എച്ചും’ ‘എട്ടും’ എടുത്ത് കുറേദൂരം ഓടിച്ചു കാണിച്ചാൽ ഡ്രൈവിംഗ് ടെസ്റ്റ് പാസാകാം. ലൈസൻസ് കിട്ടും. ഇതാണ് നാം പിന്തുടരുന്ന പഠനരീതി.
വർഷങ്ങൾ പിന്നിടുകയും വാഹനങ്ങളും റോഡുകളും മാറിവരികയും ചെയ്തിരിക്കുന്നു. ഒപ്പം ഗതാഗത നിയമങ്ങളിൽ മാറ്റവും വന്നു. മാറിയ സാഹചര്യത്തിലും നമ്മുടെ ഡ്രൈവിംഗ് പരിശീലനരീതി ശൈശവാവസ്ഥയിൽ തന്നെയാണ്. ഇക്കാലത്ത് എട്ടും എച്ചും പോരെന്നു മാത്രമല്ല, ഈ പഴഞ്ചൻ ശൈലിക്ക് പ്രസക്തിയുമില്ല. ഡ്രൈവിംഗ് പരിശീലനത്തിൽ മാത്രം ആവശ്യമുള്ള എട്ടും എച്ചും പിന്നീട് ജീവിതത്തിൽ ഒരിക്കലുംതന്നെ ആവശ്യമായിവരുന്നുമില്ല.
മുൻപോട്ടുനോക്കി ജാഗ്രതയിൽ വാഹനമോടിക്കണം എന്നതായിരുന്നു പഴയ പ്രമാണം. എന്നാൽ തിരക്കേറിയ ഇക്കാലത്ത് ചുറ്റും കണ്ണോടിച്ചാണ് (മൂവിംഗ് ഐസ്) വണ്ടിയോടിക്കേണ്ടത്. അതിനാൽ ഒബ്സർവേഷൻ സ്കിൽ (നിരീക്ഷണപാടവം) പ്രധാനമാണ്.
റോഡ് മാറി, വാഹനങ്ങളും
അൻപത് വർഷം മുന്നിലെ ഗതാഗതമല്ല ഇന്നത്തേത്. റോഡിന്റെയും വാഹനങ്ങളുടെയും ഘടനയിൽ കാതലായ മാറ്റങ്ങളുണ്ടായി. മുന്‍പ് ഒരു അംബാസിഡർ കാറിനു മുന്നിൽ ഡ്രൈവർക്കും യാത്രക്കാർക്കുമായി ഒറ്റ സീറ്റായിരുന്നുവെങ്കിൽ ഇന്ന് വെവ്വേറെ സീറ്റുകളാണ്. അത് മുന്നോട്ടും പിൻപോട്ടും നീക്കാനും ഉയരം അഡ്ജസ്റ്റ് ചെയ്യാനുമൊക്കെ കഴിയും.
മുൻപ് വാഹനത്തിനുള്ളിൽ ഒരു നിരീക്ഷണക്കണ്ണാടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്നത് ഇരുവശങ്ങളിലുംകൂടി മൂന്നായി. സുരക്ഷയ്ക്കുവേണ്ടി നിരവധി ഉപകരണങ്ങളും വാണിംഗ് ലൈറ്റുകളുമുണ്ട്. ന്യൂജെൻ വാഹനങ്ങളുടെ മാറ്റങ്ങളെയും പുത്തൻ സംവിധാനങ്ങളെയും ശരിയായ രീതിയിൽ ഉപയോഗിക്കാൻ ഇക്കാലത്തെ ഡ്രൈവർക്ക് സാധിക്കുന്നില്ല. അവർ അതു പഠിക്കുകയോ പരിശീലിക്കുകയോ ചെയ്തിട്ടില്ല.
കാലോചിതമായ പുതിയ രീതികൾ പഠിപ്പിക്കാൻ പരന്പരാഗത ഡ്രൈവിംഗ് സ്കൂളുകൾക്ക് അറിയുകയുമില്ല. ഇതിനു പരിഹാരമായി ആദ്യം ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാർക്ക് കാലോചിത പരിശീലനം നൽകണം. വാഹനമോടിക്കാൻ അറിയുന്ന ആർക്കും ഡ്രൈവിംഗ് സ്കൂൾ നടത്താം എന്നതാണ് ഇന്നാട്ടിലെ രീതി. എന്നാൽ വിദേശത്ത് ഡ്രൈവിംഗ് പരിശീലിപ്പിക്കണമെങ്കിൽ ദീർഘകാല കോഴ്സ് പാസാകണം.
1939ലെ മോട്ടോർ വാഹന ആക്ടിൽനിന്ന് 1989ലെ ആക്ടിലേക്കു വരുന്പോൾ നിയമങ്ങളിൽ കാര്യമായ മാറ്റങ്ങൾ പ്രകടമാണ്. എന്നാൽ പലർക്കും അതറിയില്ല. നിയമം നടപ്പാക്കുന്ന രീതിയിലും തിരുത്തൽ വരണം.
പിഴയിട്ടതുകൊണ്ടോ ലൈസൻസ് സസ്പെൻഡ് ചെയ്തതുകൊണ്ടോ വാഹനമോടിക്കുന്നയാളുടെ മനോഭാവത്തിലും രീതിയിലും മാറ്റമുണ്ടാക്കാൻ കഴിയില്ല. പണം സ്വരൂപിക്കാൻ വേണ്ടിയുള്ള റവന്യൂ ഓറിയന്റഡ് എൻഫോഴ്സ്മെന്റാണ് ഇവിടെ നടക്കുന്നത്. പകരം സേഫ്റ്റി ഓറിയന്റഡ് (സുരക്ഷയിൽ അധിഷ്ഠിതമായ)എൻഫോഴ്സ്മെന്റാണ് വേണ്ടത്.
അറിവുകളുടെ പുസ്തകങ്ങൾ
മോട്ടോർ വാഹനവകുപ്പിലെ അറിവുകളും അനുഭവങ്ങളും നിരീക്ഷണങ്ങളും അടിസ്ഥാനമാക്കി പ്രഭാകരൻ ഏതാനും പുസ്തകങ്ങൾ രചിച്ചു. വാഹനങ്ങളുടെ ചലനശാസ്ത്രം വരെ അപഗ്രഥിക്കുന്നതാണ് ആദ്യ പുസ്തകം ‘ബിഹൈൻഡ് ദ വീൽ’.
വാഹനം ഓടിക്കൊണ്ടിരിക്കുന്പോഴും ബ്രേക്ക് ചെയ്യുന്പോഴും സ്റ്റിയറിംഗ് തിരിക്കുന്പോഴും ഏതെല്ലാം ഫോഴ്സുകൾ ഉണ്ടാകുന്നുവെന്നും അവ എങ്ങനെയൊക്കെ നിയന്ത്രണത്തെ ബാധിക്കുന്നുവെന്നും അറിഞ്ഞിരിക്കണം. ഈ പുസ്തകം ഹൈവേ എൻജിനിയറിംഗ്, വെഹിക്കിൾ ടെക്നോളജി, റോഡ് നിയമങ്ങൾ, ഡ്രൈവിംഗ് സൈക്കോളജി തുടങ്ങിയ മേഖലകളെ പരാമർശിക്കുന്നു. ചിട്ടയായും ശാസ്ത്രീയമായും ഡ്രൈവിംഗ് പഠിക്കുന്നതിനു തയാറാക്കിയതാണ് ‘ഡ്രൈവിംഗ് ലെസൻസ്’. ‘മോട്ടോർ വെഹിക്കിൾസ് ഡ്രൈവിംഗ് റെഗുലേഷൻസ്’ എന്ന പുസ്തകവും ശ്രദ്ധേയമാണ്.
ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടർമാർക്ക് കാലോചിത പരിശീലനം എന്ന ലക്ഷ്യത്തോടെ സെന്റർ ഫോർ ഡ്രൈവർ എഡ് ആൻഡ് ട്രെയിനിംഗ് (കാഡെറ്റ്)എന്ന സ്ഥാപനം ആലുവയിൽ തുടങ്ങാനുള്ള ഒരുക്കത്തിലാണ് പ്രഭാകരൻ.
ഇംഗ്ലണ്ടിൽ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടറായ മാത്യു സ്റ്റീഫന്റെ പിന്തുണയും പ്രോത്സാഹനവുമാണ് സംരംഭത്തിന് പ്രചോദനം. പ്രഭാകരന്റെ ഒരു പുസ്തകം വായിച്ചാണ് മാത്യു, പ്രഭാകരനുമായി പരിചയത്തിലെത്തുന്നത്. ഇംഗ്ലണ്ടിലെ പരിശീലനരീതി പിന്തുടരാൻ ഉദ്ദേശിക്കുന്ന ഇവിടത്തെ കോഴ്സിൽ മാത്യുവിന്റെ അറിവും സേവനവും പ്രയോജനപ്പെടുത്തും.
പ്രവർത്തനമികവ്
വാഹനക്കന്പമാണ് ഫാക്ടിലെ ജോലി അഞ്ചാം വർഷം അവസാനിപ്പിച്ച് 1981ൽ മോട്ടോർ വാഹന വകുപ്പിലേക്ക് മാറാൻ പ്രഭാകരനു പ്രേരണയായത്. എറണാകുളം ആർടിഒ ആയിരുന്ന കാലമായിരുന്നു പ്രധാനം. യാതൊരു നിയന്ത്രണവുമില്ലാതെ നഗരത്തിൽ ഓട്ടോറിക്ഷകൾ ഓടുന്നതായിരുന്നു പ്രധാന വെല്ലുവിളി.
അയൽജില്ലകളിൽനിന്നുവരെ കൊച്ചിയിലെത്തി അനധികൃതമായി ഓടിയിരുന്ന ഓട്ടോറിക്ഷകൾക്കു കടിഞ്ഞാണിടാനും സിറ്റി പെർമിറ്റ് ശാസ്ത്രീയമാക്കാനും കഴിഞ്ഞു. റിക്ഷകളുടെ മുന്നിൽ മഞ്ഞ പെയിന്റും സിപി (സിറ്റി പെർമിറ്റ്) നന്പരും കൊടുത്തത് പെർമിറ്റുള്ള വാഹനങ്ങളെ തിരിച്ചറിയാൻ സഹായകമായി.
കേരളത്തിൽ ആദ്യമായി പ്രീപെയ്ഡ് ഓട്ടോ ടാക്സി ഏർപ്പെടുത്തിയതായിരുന്നു മറ്റൊരു നേട്ടം. സിറ്റിയിൽ ഓടുന്ന എല്ലാ ഓട്ടോകളെക്കുറിച്ചുമുള്ള വിവരങ്ങൾ കംപ്യൂട്ടറിലാക്കി പിപി (പ്രീപെയ്ഡ്) നന്പരും കൊടുത്തു. ആര് ഏത് ഓട്ടോയിൽ എപ്പോൾ യാത്ര ചെയ്തെന്ന് കൃത്യമായി അറിയാൻ കഴിയുന്ന സംവിധാനം.
ഗതാഗതവകുപ്പിൽ ഏറ്റവും വിഷമമേറിയ ജോലിയാണ് ബസുകളുടെ സമയക്രമീകരണം. ടൈമിംഗിനുവേണ്ടി പ്രത്യേകം രൂപകൽപന ചെയ്ത കംപ്യൂട്ടർ സോഫ്റ്റ്വെയറിന്റെ സഹായത്താൽ ഇതിനു പരിഹാരം കണ്ടെത്തി. 2007ൽ തുടങ്ങിയ കംപ്യൂട്ടറൈസ്ഡ് ടൈം ഷീറ്റ് സംവിധാനം ഇന്നും കൃത്യമായി പ്രവർത്തിക്കുന്നു.
2006ൽ കൊച്ചിയിൽ മാലിന്യനീക്കം മുടങ്ങി ചീഞ്ഞുനാറിയപ്പോൾ പരിഹാരം തേടി ജില്ലാ കളക്ടറുടെ വിളിയെത്തി. അന്ന് നൂറോളം ടിപ്പർ ലോറികൾ പിടിച്ചെടുത്ത് ഫാക്ടിനു സമീപം മാലിന്യങ്ങൾ തള്ളി. മികവിന്റെ കൈയൊപ്പു ചാർത്തിയ ഈ പ്രവർത്തനങ്ങൾക്കുള്ള സാക്ഷ്യപത്രമായിരുന്നു ഇന്ത്യൻ എക്സ്പ്രസ് മികച്ച അഞ്ച് ഉദ്യോഗസ്ഥരിലൊരാളായി തെരഞ്ഞെടുത്തു നല്കിയ ആദരം. റിട്ടയേഡ് ഹെഡ്മിസ്ട്രസ് രമണിയാണ് പ്രഭാകരന്റെ ഭാര്യ. മൂന്നു മക്കൾ.
ഷാജിമോൻ ജോസഫ്
ശേഷം സ്ക്രീനില്‍ കല്യാണി!
കല്യാണി പ്രിയദര്ശന്, മലപ്പുറത്തെ ഫുട്ബോള്‍ അനൗണ്സര് ഫാത്തിമയായി വേഷമിട്ട "ശേഷം മൈക്കില്‍ ഫാത്തിമ'യുടെ വിശേഷ
ശക്തിയുടെ അമ്പതു വര്‍ഷങ്ങള്‍! (ശ്രീനിയില്ലാത്ത ഒമ്പതു വര്‍ഷങ്ങളും)
ശക്തി എന്ന ലോകപ്രശസ്തമായ മ്യൂസിക് ബാന്‍ഡ് സുവര്‍ണജൂബിലിയില്‍ എത്തിയിരിക്കുന്നു. സംഗീതലോകത്തെ മഹാപ്രതിഭകള്‍ ഒരു
പ്രഫ. ശങ്കരപ്പിള്ള അന്നു നൽകിയ ക്ലൂ!
"ജോസേട്ടൻ ധാരാളം നാടകങ്ങളെഴുതിയിട്ടുള്ള ആളല്ലേ? പിന്നെ എന്തിനാ ഈ ശില്പശാലയിൽ പങ്കെടുത്തത്?'' - നെടുമുടി വേണു ചോ
രജനി സ്റ്റൈൽ, അത് വേറെ മാതിരി!
സ്റ്റൈൽ മന്നൻ എന്ന പേരിന് ഇളക്കം തട്ടാതെ 73-ാം വയസിലേക്ക് കടക്കുന്ന രജനികാന്ത് തിയറ്ററിൽ നിറഞ്ഞാടുകയാണ്. ആ സ്റ്റൈൽ ന
വിജനദേശത്തെ ചിക്താൻ കോട്ട
ദുരൂഹതകളുടെ നിരവധി കഥകൾ ഈ കോട്ടയെ ചുറ്റിപ്പറ്റിയുണ്ട്. വന്യവും പൈശാചികവുമായവ മുതല്‍ അദ്ഭുതകഥകള്‍ വരെ ചിക്താ
അതിഥിതാരങ്ങളുടെ വിസ്മയഭാവങ്ങള്‍
ജയിലറുടെ ആദ്യ ഷോ കഴിഞ്ഞിറങ്ങിയ രജനീകാന്ത് ഫാന്‍സുകാര്‍ക്കുപോലും പറയാനുണ്ടായിരുന്നത് അണ്ണന്റെ പെര്ഫോമന്സിനേക
ഗാണ്ടിക്കോട്ട ഇന്ത്യയുടെ ഗ്രാൻഡ് കാന്യൻ
അമേരിക്കയിലെ അരിസോണയിലുള്ള പ്രകൃതിവിസ്മയമായ ഗ്രാൻഡ് കാന്യനെക്കുറിച്ച് കേൾക്കാത്തവരുണ്ടാകില്ല. എന്നാൽ ഗാണ്ടിക്കോ
ഉനാകോടി, വടക്കു-കിഴക്കിന്റെ അങ്കോർ വട്
ഉനാകോടി- വടക്കു കിഴക്കിന്റെ അങ്കോർ വട് എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് നൂറുകണക്കിനുള്ള അദ്ഭുതകരങ്ങളായ ശിലാബിം
ഒരു സുന്ദരിയുടെ കഥ
സൗന്ദര്യവും അശ്ലീലവും തമ്മിലുള്ള അതിർവരന്പ് വളരെ നേർത്തതാണെന്ന് പറയാറുണ്ട്. പഴയകാല സംവിധായകരും നിർമാതാക്കളും സി
മായാതെ ശാരദനിലാവ്
ഗ്ലാമർ താരങ്ങൾക്ക് ആരാധകരേറെയുണ്ടെങ്കിലും മലയാളികൾ എക്കാലത്തും ഹൃദയപൂർവം ആദരിക്കുന്ന നടിയാണ് ശാരദ. അന്താരാ
ഓർമയിൽ തിക്കുറിശി
നാടകവേദിയിലും ചലച്ചിത്രലോകത്തും ഒരുപോലെ ചരിത്രം സൃഷ്ടിച്ച പ്രതിഭയാണ് പത്മശ്രീ തിക്കുറിശി സുകുമാരൻ നായർ. കവി, നാ
റേഡിയോ കോളറും മൃഗനിരീക്ഷണവും
വനത്തിൽ സ്വതന്ത്രമായി വിഹരിക്കുന്ന മൃഗങ്ങളെ ദൂരെയിരുന്നു നിരീക്ഷിക്കാനുള്ള സംവിധാനമാണ് ജിപിഎസ് ആനിമൽ ട്രാക്കിംഗ്.
അക്ഷരഖനി ഉത്തർപാര പബ്ലിക് ലൈബ്രറി
പശ്ചിമ ബംഗാളിലെ ഉത്തർപാരയിൽ ഹൂഗ്ലിയുടെ തീരത്ത് ഒരേക്കർ വിസ്തൃതിയിൽ ഒരു വിജ്ഞാനഖനിയുണ്ട്. ബംഗാളിന്റെ മാത്രമല്ല ഇന
പാട്ടുവഴിയിലെ കൊച്ചച്ചൻ
പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ കൈയടി നേടിയതാണു ബിബിൻ ജോർജിനെ ശ്രദ്ധേയനാക്കിയത്. അന്നു കൈയടി
തലമുറകളുടെ ചരിത്രം പറയുന്ന രാജ്ഭവൻ
ബ്രിട്ടീഷ് ഭരണത്തിൽനിന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ വളർന്നതിന്റെ ഓരോ ഘട്ടത്തെയും അനുസ്മ
ഈസ്റ്റർ മുട്ടകൾ
പലയിടങ്ങളിലുമുണ്ട് ഈസ്റ്റർ മുട്ട മ്യൂസിയങ്ങൾ. ഇതിൽ പോളണ്ടിലെ സീഷാനോവിസിലാണ് അലങ്കാരപ്പണികളിൽ വർണാഭമാക്കിയ ഈ
കേസറിയ ഫിലിപ്പി
വലിയൊരു പട്ടണവും മെത്രാസനവുമായിരുന്ന ഈ പ്രദേശം ആറാം നൂറ്റാണ്ടുവരെ ക്രൈസ്തവ തീർഥാടനകേന്ദ്രമായിരുന്നു. ഇപ്പോൾ പ
മനസുകളിൽ വരവായി പൂക്കാലം
നൂറിനടുത്തു പ്രായമുള്ള രണ്ടുപേരെ കേന്ദ്രകഥാപാത്രങ്ങളാക്കി അവരെയും അവരുടെ കുടുംബത്തെയുംപറ്റി ഒരു കൊമേഴ്സ്യല്‍ സി
ബ്രഹ്മപുരമല്ല ഇൻഡോർ
ഇൻഡോറിൽ നാനൂറ് ടൗണ്‍ ബസുകളും ആയിരത്തിലേറെ ഓട്ടോ റിക്ഷകളുമാണ് നഗരമാലിന്യത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന ബയോ സിഎൻ
മനസിന് കണ്ണായിരം!
കാഴ്ചയില്ലാത്തത് താങ്കളുടെ സിനിമാ സംഗീതരംഗത്തെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് രവീന്ദ്ര ജയിൻ എ
ശേഷം സ്ക്രീനില്‍ കല്യാണി!
കല്യാണി പ്രിയദര്ശന്, മലപ്പുറത്തെ ഫുട്ബോള്‍ അനൗണ്സര് ഫാത്തിമയായി വേഷമിട്ട "ശേഷം മൈക്കില്‍ ഫാത്തിമ'യുടെ വിശേഷ
ശക്തിയുടെ അമ്പതു വര്‍ഷങ്ങള്‍! (ശ്രീനിയില്ലാത്ത ഒമ്പതു വര്‍ഷങ്ങളും)
ശക്തി എന്ന ലോകപ്രശസ്തമായ മ്യൂസിക് ബാന്‍ഡ് സുവര്‍ണജൂബിലിയില്‍ എത്തിയിരിക്കുന്നു. സംഗീതലോകത്തെ മഹാപ്രതിഭകള്‍ ഒരു
പ്രഫ. ശങ്കരപ്പിള്ള അന്നു നൽകിയ ക്ലൂ!
"ജോസേട്ടൻ ധാരാളം നാടകങ്ങളെഴുതിയിട്ടുള്ള ആളല്ലേ? പിന്നെ എന്തിനാ ഈ ശില്പശാലയിൽ പങ്കെടുത്തത്?'' - നെടുമുടി വേണു ചോ
രജനി സ്റ്റൈൽ, അത് വേറെ മാതിരി!
സ്റ്റൈൽ മന്നൻ എന്ന പേരിന് ഇളക്കം തട്ടാതെ 73-ാം വയസിലേക്ക് കടക്കുന്ന രജനികാന്ത് തിയറ്ററിൽ നിറഞ്ഞാടുകയാണ്. ആ സ്റ്റൈൽ ന
വിജനദേശത്തെ ചിക്താൻ കോട്ട
ദുരൂഹതകളുടെ നിരവധി കഥകൾ ഈ കോട്ടയെ ചുറ്റിപ്പറ്റിയുണ്ട്. വന്യവും പൈശാചികവുമായവ മുതല്‍ അദ്ഭുതകഥകള്‍ വരെ ചിക്താ
അതിഥിതാരങ്ങളുടെ വിസ്മയഭാവങ്ങള്‍
ജയിലറുടെ ആദ്യ ഷോ കഴിഞ്ഞിറങ്ങിയ രജനീകാന്ത് ഫാന്‍സുകാര്‍ക്കുപോലും പറയാനുണ്ടായിരുന്നത് അണ്ണന്റെ പെര്ഫോമന്സിനേക
ഗാണ്ടിക്കോട്ട ഇന്ത്യയുടെ ഗ്രാൻഡ് കാന്യൻ
അമേരിക്കയിലെ അരിസോണയിലുള്ള പ്രകൃതിവിസ്മയമായ ഗ്രാൻഡ് കാന്യനെക്കുറിച്ച് കേൾക്കാത്തവരുണ്ടാകില്ല. എന്നാൽ ഗാണ്ടിക്കോ
ഉനാകോടി, വടക്കു-കിഴക്കിന്റെ അങ്കോർ വട്
ഉനാകോടി- വടക്കു കിഴക്കിന്റെ അങ്കോർ വട് എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് നൂറുകണക്കിനുള്ള അദ്ഭുതകരങ്ങളായ ശിലാബിം
ഒരു സുന്ദരിയുടെ കഥ
സൗന്ദര്യവും അശ്ലീലവും തമ്മിലുള്ള അതിർവരന്പ് വളരെ നേർത്തതാണെന്ന് പറയാറുണ്ട്. പഴയകാല സംവിധായകരും നിർമാതാക്കളും സി
മായാതെ ശാരദനിലാവ്
ഗ്ലാമർ താരങ്ങൾക്ക് ആരാധകരേറെയുണ്ടെങ്കിലും മലയാളികൾ എക്കാലത്തും ഹൃദയപൂർവം ആദരിക്കുന്ന നടിയാണ് ശാരദ. അന്താരാ
ഓർമയിൽ തിക്കുറിശി
നാടകവേദിയിലും ചലച്ചിത്രലോകത്തും ഒരുപോലെ ചരിത്രം സൃഷ്ടിച്ച പ്രതിഭയാണ് പത്മശ്രീ തിക്കുറിശി സുകുമാരൻ നായർ. കവി, നാ
റേഡിയോ കോളറും മൃഗനിരീക്ഷണവും
വനത്തിൽ സ്വതന്ത്രമായി വിഹരിക്കുന്ന മൃഗങ്ങളെ ദൂരെയിരുന്നു നിരീക്ഷിക്കാനുള്ള സംവിധാനമാണ് ജിപിഎസ് ആനിമൽ ട്രാക്കിംഗ്.
അക്ഷരഖനി ഉത്തർപാര പബ്ലിക് ലൈബ്രറി
പശ്ചിമ ബംഗാളിലെ ഉത്തർപാരയിൽ ഹൂഗ്ലിയുടെ തീരത്ത് ഒരേക്കർ വിസ്തൃതിയിൽ ഒരു വിജ്ഞാനഖനിയുണ്ട്. ബംഗാളിന്റെ മാത്രമല്ല ഇന
പാട്ടുവഴിയിലെ കൊച്ചച്ചൻ
പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ കൈയടി നേടിയതാണു ബിബിൻ ജോർജിനെ ശ്രദ്ധേയനാക്കിയത്. അന്നു കൈയടി
തലമുറകളുടെ ചരിത്രം പറയുന്ന രാജ്ഭവൻ
ബ്രിട്ടീഷ് ഭരണത്തിൽനിന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ വളർന്നതിന്റെ ഓരോ ഘട്ടത്തെയും അനുസ്മ
ഈസ്റ്റർ മുട്ടകൾ
പലയിടങ്ങളിലുമുണ്ട് ഈസ്റ്റർ മുട്ട മ്യൂസിയങ്ങൾ. ഇതിൽ പോളണ്ടിലെ സീഷാനോവിസിലാണ് അലങ്കാരപ്പണികളിൽ വർണാഭമാക്കിയ ഈ
കേസറിയ ഫിലിപ്പി
വലിയൊരു പട്ടണവും മെത്രാസനവുമായിരുന്ന ഈ പ്രദേശം ആറാം നൂറ്റാണ്ടുവരെ ക്രൈസ്തവ തീർഥാടനകേന്ദ്രമായിരുന്നു. ഇപ്പോൾ പ
മനസുകളിൽ വരവായി പൂക്കാലം
നൂറിനടുത്തു പ്രായമുള്ള രണ്ടുപേരെ കേന്ദ്രകഥാപാത്രങ്ങളാക്കി അവരെയും അവരുടെ കുടുംബത്തെയുംപറ്റി ഒരു കൊമേഴ്സ്യല്‍ സി
ബ്രഹ്മപുരമല്ല ഇൻഡോർ
ഇൻഡോറിൽ നാനൂറ് ടൗണ്‍ ബസുകളും ആയിരത്തിലേറെ ഓട്ടോ റിക്ഷകളുമാണ് നഗരമാലിന്യത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന ബയോ സിഎൻ
മനസിന് കണ്ണായിരം!
കാഴ്ചയില്ലാത്തത് താങ്കളുടെ സിനിമാ സംഗീതരംഗത്തെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് രവീന്ദ്ര ജയിൻ എ
മരത്തിന്റെ പേരിലൊരു രാജ്യം ബ്രസീൽ
ഓക്ക്, ചന്ദനം, ദേവദാരു, ഒലിവ്, ആൽ തുടങ്ങി പെരുമയും പാരന്പര്യവുമുള്ള മരങ്ങളുടെ ഗണത്തിലാണ് ബ്രസീൽ മരത്തിന്റെയും സ
കൊളോണിയൽ വാസ്തുവിസ്മയം വിക്ടോറിയ മെമ്മോറിയൽ
വിക്ടോറിയ മെമ്മോറിയലിൽ ശിൽപ ഗാലറി, രാജകീയ ഗാലറി, സെൻട്രൽ ഹാൾ, പോർട്രെയ്റ്റ് ഗാലറി മുതലായ 25 ഗാലറികൾ ഉണ്ട്. നാണയ
മലയാളികളുടെ സ്വന്തം റസിയ
വിവാഹശേഷം സിനിമയിൽ അഭിനയിക്കുന്നില്ലെന്ന് തീരുമാനമൊന്നും എടുത്തിരുന്നില്ല. ആദ്യസിനിമ മുതൽ ഇടവേളകൾ ഉണ്ടായിരുന
ഇതാ, ആ കുഞ്ഞു ഗാനമേളക്കാർ!
അഞ്ചാം ക്ലാസുകാരൻ ചേട്ടൻ, എൽകെജിക്കാരി അനിയത്തി- രണ്ടുപേരും ചേർന്ന് ഒരൊറ്റ പാട്ടുകൊണ്ട് സൃഷ്ടിച്ചത് പതിനായിരക്ക
കൊട്ടിക്കയറി അമരത്ത്
ചെണ്ടകൊട്ട് ജീവിതമാർഗമായി കരുതാൻ കഴിയാത്ത കാലത്താണ് ഈ കല സപര്യയായി ഞാൻ സ്വീകരിച്ചത്. അന്പലങ്ങളിലെ വരുമാനക
ലെന എഴുത്തിന്റെ വഴിയെ
‘25 വർഷത്തെ കരിയറിൽ ആദ്യമായി ഒരു സിനിമയുടെ തിരക്കഥാകൃത്ത് കൂടി ആവുകയാണ്. ഞാൻ തിരക്കഥയെഴുതിയ ഓളം എന്ന സിനിമയു
പറുദീസയിൽ വിരിഞ്ഞ പാട്ടുപുഷ്പങ്ങൾ!
ഒരു പാട്ടുവർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം. കാലങ്ങൾ കഴിയുംതോറും പാട്ടുരീതികളിലും, ആസ്വാദകരുടെ ഇഷ്ടങ്ങളില
ജലജയുടെ മകൾ ദേവി മുൻനിരയിലേക്ക്
എനിക്കു കിട്ടിയ രണ്ടാമത്തെ സിനിമയും വലിയ ഭാഗ്യമായിരുന്നു. ആ സിനിമ സംവിധാനം ചെയ്തത് ദേശീയ പുരസ്കാരം നേടിയ രാജീവ്
കുട്ടനാടിന്റെ പുഞ്ചപ്പെരുമ
കല്യാണം ആലോചിക്കുന്പോൾ എന്താണ് പയ്യന് പണി എന്ന് പെണ്‍വീട്ടുകാർ ചോദിക്കുന്പോൾ കുട്ടനാട്ടുകാരനായ ദല്ലാൾ പറ
മൂന്നാറിലെ താരം പടയപ്പ
ഒറ്റയാൻ പടയപ്പയുടെ ചെയ്തികൾ മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് രസം പകരുന്നുണ്ടെങ്കിലും ഈ കാട്ടാനയുടെ ഓരോ നാട്ടി
Latest News
ഇന്ത്യ-നെതര്‍ലന്‍ഡ്സ് സന്നാഹമത്സരം മഴ മൂലം ഉപേക്ഷിച്ചു
ഭൗതികശാസ്ത്ര നൊബേൽ മൂന്നുപേർക്ക്
കനത്ത മഴയില്‍ മുങ്ങി തലസ്ഥാനം; പലയിടങ്ങളിലും വെള്ളക്കെട്ട്
രാജ്യതലസ്ഥാനത്ത് ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം നേപ്പാൾ
ന്യൂസ് ക്ലിക്ക് ഓഫീസിലെ റെയ്ഡ് അവസാനിച്ചു; എഡിറ്റര്‍ കസ്റ്റഡിയില്‍
Latest News
ഇന്ത്യ-നെതര്‍ലന്‍ഡ്സ് സന്നാഹമത്സരം മഴ മൂലം ഉപേക്ഷിച്ചു
ഭൗതികശാസ്ത്ര നൊബേൽ മൂന്നുപേർക്ക്
കനത്ത മഴയില്‍ മുങ്ങി തലസ്ഥാനം; പലയിടങ്ങളിലും വെള്ളക്കെട്ട്
രാജ്യതലസ്ഥാനത്ത് ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം നേപ്പാൾ
ന്യൂസ് ക്ലിക്ക് ഓഫീസിലെ റെയ്ഡ് അവസാനിച്ചു; എഡിറ്റര്‍ കസ്റ്റഡിയില്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top