Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പ്രൗഢിയുടെ തലയെടുപ്പോടെ രാഷ്ട്രപതിഭവൻ
തലസ്ഥാന നഗരത്തിലെ ഏറ്റവും പൗരാണികവും പ്രൗഢവുമായ കെട്ടിടത്തിന്റെ നെറുകയിൽ മകുടം ആകാശത്തേക്ക് തലയുയർത്തി നിൽക്കുകയാണ്. ആ മകുടത്തിന് മുഖാമുഖമായാണ് ഉദയസൂര്യൻ ഡൽഹിക്ക് മീതെ ഉയർന്നു പൊങ്ങുന്നതും.
വെയിലാറിയ സന്ധ്യകളിൽ വിജയ് ചൗക്കിൽനിന്നുനോക്കുന്പോൾ റെയ്സിന കുന്നിനുമീതെ അസ്തമന സൂര്യൻ ചുവന്നു ചാഞ്ഞിറങ്ങി പോകുന്നത് രാഷ്ട്രപതി ഭവന്റെ മകുടത്തിനുള്ളിലേക്കാണെന്ന് തോന്നിപ്പോകും.
തലസ്ഥാന നഗരത്തിലെ ഏറ്റവും പൗരാണികവും പ്രൗഢവുമായ കെട്ടിടത്തിന്റെ നെറുകയിൽ മകുടം ആകാശത്തേക്ക് തലയുയർത്തി നിൽക്കുകയാണ്. ആ മകുടത്തിന് മുഖാമുഖമായാണ് ഉദയസൂര്യൻ ഡൽഹിക്ക് മീതെ ഉയർന്നു പൊങ്ങുന്നതും.
ലോകത്തിലെതന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഭവനസമുച്ചയമാണ് രാഷ്ട്രപതി ഭവൻ. റോമിലെ ക്വിരിനൽ പാലസിനാണ് വലിപ്പത്തിൽ ഒന്നാം സ്ഥാനം. ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി, ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ രാഷ്ട്രപതിയായി ദ്രൗപദി മുർമു രാഷ്ട്രപതി ഭവനിൽ താമസം ആരംഭിക്കുന്പോൾ ഈ പ്രൗഢഗംഭീര വസതിയുടെ വിശേഷങ്ങളിലൂടെ ഒന്നു കടന്നു പോകാം.
പതിനേഴ് വർഷങ്ങങ്ങൾ കൊണ്ട് 29,000 പേരുടെ കഠിനാധ്വാന ഫലമായാണ് രാഷ്ട്രപതിഭവൻ എന്ന വിശാലവിസ്മയത്തിന്റെ പണി പൂർത്തിയായത്. 1912ൽ ആരംഭിച്ച നിർമാണം1929ലാണ് പൂർത്തിയായത്. തലസ്ഥാന നഗരത്തിന്റെ ശിൽപിയായ എഡ്വിൻ ലാൻഡ്സീർ ല്യൂട്ടൻ തന്നെയാണ് രാഷ്ട്രപതിഭവന്റെയും രൂപകൽപന നിർവഹിച്ചത്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് ഇത് ബ്രിട്ടീഷ് വൈസ്രോയിയുടെ കൊട്ടാരമായിരുന്നു.
രണ്ടു ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള രാഷ്ട്രപതിഭവനിൽ 340 മുറികളും 37 ഓഡിറ്റോറിയങ്ങളും 74 വരാന്തകളും 18 സ്റ്റെയർ കെയ്സുകളുമുണ്ട്. കളിസ്ഥലം, ബാൻക്വറ്റ് ഹാൾ, ദർബാർ ഹാൾ, അശോകാ ഹാൾ, ക്ലോക്ക് ടവറുകൾ, ഉദ്യാനങ്ങൾ എന്നിവയും കാണേണ്ട വിസ്മയങ്ങൾ തന്നെ.
രാഷ്ട്രപതിഭവനുള്ളിൽ 12 വലിയ തൂണുകളുണ്ട്. ഹിന്ദു, ബുദ്ധ, ജൈന ശിൽപകലയുടെ മാതൃകയിലാണ് ഇവയിലെ കൊത്തു പണികളേറെയും. പ്രധാനമായും കർണാടകയിലെ മുദാബരി ജൈനക്ഷേത്രത്തിലെ ശിൽപ മാതൃകയിലാണ് ഇവ നിർമിച്ചിരിക്കുന്നത്.
ഇതിന്റെ മുൻവശത്തുള്ള ജയ്പൂർ കോളത്തിൽ വിടർന്ന വെങ്കലത്തിന്റെ താമരയിൽ ഉറച്ചു നിൽക്കുന്ന ഒരു സ്ഫടികനക്ഷത്രവുമുണ്ട്. താമരയെയും നക്ഷത്രത്തേയും ബന്ധിപ്പിച്ചു നിർത്തിരിക്കുന്ന ഉരുക്ക് ട്യൂബിന് മാത്രം അഞ്ചു ടണ്‍ ഭാരമാണുള്ളത്.
സ്വാതന്ത്ര്യത്തിന് മുൻപ് ബ്രിട്ടീഷ് വൈസ്രോയിയുടെ കൊട്ടാരമായിരുന്നതിനാൽ വൈസ്രോയീസ് ഹൗസ് എന്നൊരു പേരുകൂടി രാഷ്ട്രപതി ഭവന് ഉണ്ടായിരുന്നു. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വതന്ത്രമായപ്പോൾ പേര് ഗവണ്മെന്റ് ഹൗസ് എന്നാക്കി മാറ്റി.
ആദ്യ രാഷ്ട്രപതിയായി ഡോ. രാജേന്ദ്ര പ്രസാദ് 1950ൽ അധികാരമേറ്റ ശേഷമാണ് ഇതിന്റെ പേര് രാഷ്ട്രപതി ഭവൻ എന്നാക്കി മാറ്റിയത്. ഇർവിൻ പ്രഭുവാണ് രാഷ്ട്രപതി ഭവനിലെ ആദ്യ താമസക്കാരൻ. രണ്ട് വ്യത്യസ്ത നിറത്തിലുള്ള പാറക്കല്ലുകൾ ഉപയോഗിച്ച് നിർമ്മിച്ച ഈ കെട്ടിടം മുഗൾ, ക്ലാസിക്കൽ യൂറോപ്യൻ വാസ്തുവിദ്യയുടെ സമന്വയമാണ്.
രാഷ്ട്രപതിഭവന്റെ മേൽമകുടം സാഞ്ചിയിലെ സ്തൂപത്തിന്റെ മാതൃക കടമെടുത്താണ് നിർമിച്ചിരിക്കുന്നത്. ഇതിന് കീഴിലാണ് 1947ൽ ജവഹർലാൽ നെഹ്റു ആദ്യ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇന്ത്യയുടെ ആദ്യ ഗവർണർ ജനറലായി 1948 ജൂണ്‍ 21 ന് സി. രാജഗോപാലാചാരി സത്യപ്രതിജ്ഞ ചെയ്തതും ഇവിടെവച്ചാണ്.
രാഷ്ട്രപതി ഭവന്റെ അകത്തെ ഏറ്റവും സുന്ദര വിസ്മയമാണ് മുഗൾ ഗാർഡൻ. എല്ലാ വർഷവും ഫെബ്രുവരിയിൽ ഇവിടുത്തെ വസന്ത വിസ്മയം സന്ദർശകർക്കായി തുറന്നുകൊടുക്കും. അപൂർവസസ്യങ്ങളും ടുളിപ്സ് ഉൾപ്പടെ പുഷ്പജാലങ്ങളും മുഗൾ ഗാർഡനെ ഏറെ ആകർഷകമാക്കുന്നു.
15 ഏക്കറിലാണ് മുഗൾ ഗാർഡൻ പരന്നുകിടക്കുന്നത്. ജമ്മു കാഷ്മീരിലെ മുഗൾ ഗാർഡന്റെ മാതൃകയിലാണ് ഇതിന്റെ നിർമിതി. 159 തരത്തിലുള്ള റോസാച്ചെടികളാണ് പൂന്തോട്ടത്തിന്റെ മറ്റൊരു പ്രത്യേകത.
രാഷ്ട്രപതി ഭവനിലെ അതിഥികൾക്കായുള്ള ബാൻക്വറ്റ് ഹാളിൽ ഒരേസമയം 104 അതിഥികളെ ഉൾക്കൊള്ളാനാകും. രാജ്യത്തിന്റെ വിരുന്നുമുറി എന്നാണ് ബാൻക്വറ്റ് ഹാൾ അറിയപ്പെടുന്നത്. നേരത്തെ പ്രധാനമന്ത്രി മറ്റു രാജ്യത്തലവൻമാരെ സത്കരിച്ചിരുന്നത് ഇവിടെയായിരുന്നു.
പിന്നീട് 1980 മുതൽ ആ സത്കാരം ഹൈദരാബാദ് ഹൗസിലേക്ക് മാറ്റി. 104 അടി നീളമുള്ള ബാൻക്വറ്റ് ഹാളിന് 34 മീറ്റർ വീതിയും 35 മീറ്റർ ഉയരവുമുണ്ട്. ലൈവ് സംഗീത കച്ചേരികൾ നടത്താനുള്ള സൗകര്യവും ഇതിനുള്ളിലുണ്ട്. ബർമീസ് തേക്ക് ഉപയോഗിച്ചാണ് ഹാളിന്റെ ചുവരുകൾ അലങ്കരിച്ചിരിക്കുന്നത്. ചാരനിറമുള്ള കോട്ട സ്റ്റോണും മക്രാനാ മാർബിളുമാണ് നിലത്ത് പാകിയിരിക്കുന്നത്.
മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ സത്യപ്രതിജ്ഞ, പരമോന്നത സിവിലിയൻ പുരസ്കാര വിതരണങ്ങൾ എന്നിവയൊക്കെ അശോകാ ഹാളിൽ വച്ചാണു നടക്കാറുള്ളത്. രാഷ്ട്രപതിഭവനുള്ളിലെ ഏറ്റവും വിശേഷപ്പെട്ട ഹാളാണ് അശോകാ ഹാൾ. അമൂല്യമായ ചിത്ര ശേഖരങ്ങളും അശോകഹാളിന്റെ പ്രൗഢി കൂട്ടുന്നു. ദർബാർ ഹാളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഗുപ്ത കാലഘട്ടത്തിലെ ബുദ്ധ പ്രതിമയാണ് മറ്റൊരു വിസ്മയം.
ഇന്ത്യാ ഗേറ്റിന്റെ അത്ര തന്നെ ഉയരം വരും ബുദ്ധപ്രതിമയ്ക്കും. രാഷ്ട്രപതി ഭവനിലെ ശാസ്ത്ര മ്യൂസിയത്തിൽ ക്ലംസി എന്നു വിളിപ്പേരുള്ള ഒരു റോബോട്ട് നായ ഉണ്ട്. രണ്ട് കിലോമീറ്ററോളം നീണ്ടുകിടക്കുന്ന ഇടനാഴിയും വിശാലമായ പൂന്തോട്ടവും രാഷ്ട്രപതി ഭവന്റെ പ്രത്യേകതയാണ്.
രാഷ്ട്രപതിഭവനുള്ളിലെ ഗിഫ്റ്റ് മ്യൂസിയത്തിൽ ജോർജ് അഞ്ചാമൻ രാജാവ് ഉപയോഗിച്ചിരുന്ന 640 കിലോ ഭാരമുള്ള വെള്ളിയിൽ തീർത്ത സിംഹാസനം ഉണ്ട്. കുട്ടികൾക്കായി രണ്ട് ഗാലറികളും ഇതിനുള്ളിലുണ്ട്.
എ.പി.ജെ. അബ്ദുൾ കലാം രാഷ്ട്രപതിയായിരുന്ന കാലത്ത് പ്രസിഡന്റ്സ് എസ്റ്റേറ്റിൽ ചെറിയൊരു കുടിൽ നിർമിച്ചിരുന്നു. തന്റെ ഒഴിവുസമയം ഏറെയും അദ്ദേഹം ചെലവഴിച്ചിരുന്നത് അതിനുള്ളിലായിരുന്നു. കലാമിന്റെ കാലം കഴിഞ്ഞപ്പോൾ അതു പൊളിച്ചു നീക്കുകയും ചെയ്തു.
സെബി മാത്യു
2,000 വർഷം മുന്‍പു തകർന്ന കപ്പലിൽ മിന്നിത്തിളങ്ങും ചില്ലുപാത്രങ്ങൾ
ഇറ്റലിക്കും ഫ്രാൻസിനുമിടയിലുള്ള കടലിനടിയിൽ തകർന്നുകിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങളിൽനിന്ന് കണ്ടെടുത്ത വസ്തുക
റാണി കി വാവ് ആഴങ്ങളിലെ അദ്ഭുതം
എഡി പതിനൊന്നാം നൂറ്റാണ്ടിലെ ചാലൂക്യ രാജാവായിരുന്ന ഭീംദേവ് ഒന്നാമന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ ഭാര്യ ഉദയമതി റാണി ന
ഇരുന്പുയുഗത്തിലെ ആല
ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ്ഷയറിൽ നടത്തിയ ഖനനത്തിൽ കണ്ടെത്തിയത് അതിപുരാതന ആലയും അവശിഷ്ടങ്ങളും
ഇരുന്പുയു
ക്യാപ്റ്റൻ കുക്കും കങ്കാരുവും
കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന നീലക്കടൽ, പടുകൂറ്റൻ തിരമാലകൾ, ശക്തമായ അടിയൊഴുക്കുകൾ, കപ്പലുകളെ കുടു
പാട്ടിൽ തെളിഞ്ഞ കുഞ്ഞു സ്റ്റാറുകൾ
സ്വരമാധുര്യംകൊണ്ട് ഹൃദയതന്ത്രികൾ മീട്ടി അവർ പാടിയ ഗാനം എല്ലാവരും ആദ്യാവസാനം കേട്ടു. അത്രയും ഹൃദയ സ്പർശിയായാണ്
ഗ്രീസിൽ 1,600 വർഷം പഴക്കമുള്ള വൈൻഷോപ്പ്!
നൂറ്റാണ്ടുകൾ പഴക്കമുള്ള, ചരിത്രവിസ്മയങ്ങൾ പുരാവസ്തു ഗവേഷകരുടെ ശ്രദ്ധയിലേക്ക് അപ്രതീക്ഷിതമായി കടന്നുവരാറുണ്ട്
ലതയെയും നെഹ്റുവിനെയും കരയിച്ച പാട്ട്!
വിശ്വസിക്കുമോ.., ഒരുകാലത്ത് ഇന്ത്യൻ ദേശഭക്തിഗാനങ്ങൾ പാക്കിസ്ഥാനിൽ ഏറെ പ്രസിദ്ധമായിരുന്നു!. ദേശത്തോടും ലോകത്തോ
ആമസോൺ വനത്തിൽ 2,500 വർഷം പഴക്കമുള്ള നഗരം!
കേരളത്തിന്റെ 138 ഇരട്ടിയിലേറെ വലിപ്പമുള്ള, ഒന്‍പതു രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആമസോൺ മഴക്കാടുകൾ അദ്ഭുതങ്ങ
പാതി പെണ്ണും പാതി ആണും; ഗ്രീൻ ഹണിക്രീപ്പർ പിടിയിൽ!
പാതി പെണ്ണും പാതി ആണുമായ ഒരു ജീവിവർഗത്തെ സങ്കല്പ്പിക്കാൻ കഴിയുമോ? അദ്ഭുതങ്ങളുടെ കലവറയായ പ്രകൃതിയിൽ എന്തെല്ലാം മ
കടൽ അടക്കിവാണ രാക്ഷസൻ !
ചില കണ്ടെത്തലുകൾ അപ്രതീക്ഷിതമാണ്! ഒരിക്കൽ, യുകെ ഡോർസെറ്റിലെ കടൽത്തീരത്ത് നടക്കുന്പോൾ ഫോസിൽ ഗവേഷകനായ ഫിൽ ജേക്കബ്
പൊളി പാട്ടുകളുമായി മലയാളത്തിന്റെ 23
ഇപ്പോഴത്തെ പാട്ടൊക്കെ എന്ത്, പണ്ടത്തെ പാട്ടല്ലേ പാട്ട് എന്നു നെടുവീർപ്പിടുന്നവരെ പുതിയ കാലം വിളിക്കുന്ന പേര് എഴുപതു
പച്ചപ്പിന്റെ പരീക്ഷണശാല
കർഷകരുടെ അധ്വാനം കുറയ്ക്കാനും അവരെ കൃഷിയിൽ സഹായിക്കാനും കഴിയുന്ന പുത്തൻ കണ്ടുപിടിത്തങ്ങളുമായി നാടിനെ വിസ്മയിപ്
അതിശയം, ആ കോസ്മിക് ക്രിസ്മസ് ട്രീ
നാസ ടെലിസ്കോപ്പ് പകർത്തിയ 2,500 പ്രകാശവർഷം അകലെയുള്ള നക്ഷത്രങ്ങളുടെ ക്രിസ്മസ്ട്രീ..!
ലോകം ക്രിസ്മസ്-പുതു
മഞ്ഞുമല ദിവസവും ഒഴുകുന്നത് അഞ്ച് കിലോമീറ്ററോളം
അമേരിക്കൻ തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡിസിയുടെ ഇരുപത് ഇരട്ടിയിലധികം വലിപ്പം! 400 മീറ്ററിലേറെയാണ് കനം! കുത്തബ് മി
രുചിയൂറും ചില മിസ്റ്റേക്കുകൾ: റസ്റ്ററന്റ് ഓഫ് മിസ്റ്റേക്കൺ ഓർഡേഴ്സ്
നിങ്ങൾ ഒാർഡർ ചെയ്യാത്ത ഒരു വിഭവം നിങ്ങളുടെ ടേബിളിൽ വിളന്പുന്നു... എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?... എന്നാൽ, ജ
വനം വിഴുങ്ങിയ ബത്തേശ്വര്!
2002ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ പ്രസിദ്ധ പുരാവസ്തു ഗവേഷകനായ കെ.കെ. മുഹമ്മദ് പ്രാദേശിക കൊള്ളസംഘ
കണ്ണൂർ സ്ക്വാഡിലെ ജോർജ് സാർ ഇവിടെയുണ്ട്
യൂണിഫോമില്ല, കൃത്യമായ ഡ്യൂട്ടി സമയങ്ങളോ ഡ്യൂട്ടി സ്ഥലങ്ങളോ ഇല്ല. സ്വതന്ത്രമായി പറക്കാം. പക്ഷേ, ജീവൻ പണയം വച്ചുള്ള കള
ഈ ജയിലിൽ പരമസുഖം!
നാടിന് അപകടകാരികളായ ക്രിമിനലുകളെ തടവിൽ പാർപ്പിക്കാൻ നിർമിച്ച കൂറ്റൻ ജയിൽ കുറ്റവാളികളുടെതന്നെ ഉടമസ്ഥതയിലാ
ശേഷം സ്ക്രീനില്‍ കല്യാണി!
കല്യാണി പ്രിയദര്ശന്, മലപ്പുറത്തെ ഫുട്ബോള്‍ അനൗണ്സര് ഫാത്തിമയായി വേഷമിട്ട "ശേഷം മൈക്കില്‍ ഫാത്തിമ'യുടെ വിശേഷ
ശക്തിയുടെ അമ്പതു വര്‍ഷങ്ങള്‍! (ശ്രീനിയില്ലാത്ത ഒമ്പതു വര്‍ഷങ്ങളും)
ശക്തി എന്ന ലോകപ്രശസ്തമായ മ്യൂസിക് ബാന്‍ഡ് സുവര്‍ണജൂബിലിയില്‍ എത്തിയിരിക്കുന്നു. സംഗീതലോകത്തെ മഹാപ്രതിഭകള്‍ ഒരു
2,000 വർഷം മുന്‍പു തകർന്ന കപ്പലിൽ മിന്നിത്തിളങ്ങും ചില്ലുപാത്രങ്ങൾ
ഇറ്റലിക്കും ഫ്രാൻസിനുമിടയിലുള്ള കടലിനടിയിൽ തകർന്നുകിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങളിൽനിന്ന് കണ്ടെടുത്ത വസ്തുക
റാണി കി വാവ് ആഴങ്ങളിലെ അദ്ഭുതം
എഡി പതിനൊന്നാം നൂറ്റാണ്ടിലെ ചാലൂക്യ രാജാവായിരുന്ന ഭീംദേവ് ഒന്നാമന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ ഭാര്യ ഉദയമതി റാണി ന
ഇരുന്പുയുഗത്തിലെ ആല
ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ്ഷയറിൽ നടത്തിയ ഖനനത്തിൽ കണ്ടെത്തിയത് അതിപുരാതന ആലയും അവശിഷ്ടങ്ങളും
ഇരുന്പുയു
ക്യാപ്റ്റൻ കുക്കും കങ്കാരുവും
കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന നീലക്കടൽ, പടുകൂറ്റൻ തിരമാലകൾ, ശക്തമായ അടിയൊഴുക്കുകൾ, കപ്പലുകളെ കുടു
പാട്ടിൽ തെളിഞ്ഞ കുഞ്ഞു സ്റ്റാറുകൾ
സ്വരമാധുര്യംകൊണ്ട് ഹൃദയതന്ത്രികൾ മീട്ടി അവർ പാടിയ ഗാനം എല്ലാവരും ആദ്യാവസാനം കേട്ടു. അത്രയും ഹൃദയ സ്പർശിയായാണ്
ഗ്രീസിൽ 1,600 വർഷം പഴക്കമുള്ള വൈൻഷോപ്പ്!
നൂറ്റാണ്ടുകൾ പഴക്കമുള്ള, ചരിത്രവിസ്മയങ്ങൾ പുരാവസ്തു ഗവേഷകരുടെ ശ്രദ്ധയിലേക്ക് അപ്രതീക്ഷിതമായി കടന്നുവരാറുണ്ട്
ലതയെയും നെഹ്റുവിനെയും കരയിച്ച പാട്ട്!
വിശ്വസിക്കുമോ.., ഒരുകാലത്ത് ഇന്ത്യൻ ദേശഭക്തിഗാനങ്ങൾ പാക്കിസ്ഥാനിൽ ഏറെ പ്രസിദ്ധമായിരുന്നു!. ദേശത്തോടും ലോകത്തോ
ആമസോൺ വനത്തിൽ 2,500 വർഷം പഴക്കമുള്ള നഗരം!
കേരളത്തിന്റെ 138 ഇരട്ടിയിലേറെ വലിപ്പമുള്ള, ഒന്‍പതു രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആമസോൺ മഴക്കാടുകൾ അദ്ഭുതങ്ങ
പാതി പെണ്ണും പാതി ആണും; ഗ്രീൻ ഹണിക്രീപ്പർ പിടിയിൽ!
പാതി പെണ്ണും പാതി ആണുമായ ഒരു ജീവിവർഗത്തെ സങ്കല്പ്പിക്കാൻ കഴിയുമോ? അദ്ഭുതങ്ങളുടെ കലവറയായ പ്രകൃതിയിൽ എന്തെല്ലാം മ
കടൽ അടക്കിവാണ രാക്ഷസൻ !
ചില കണ്ടെത്തലുകൾ അപ്രതീക്ഷിതമാണ്! ഒരിക്കൽ, യുകെ ഡോർസെറ്റിലെ കടൽത്തീരത്ത് നടക്കുന്പോൾ ഫോസിൽ ഗവേഷകനായ ഫിൽ ജേക്കബ്
പൊളി പാട്ടുകളുമായി മലയാളത്തിന്റെ 23
ഇപ്പോഴത്തെ പാട്ടൊക്കെ എന്ത്, പണ്ടത്തെ പാട്ടല്ലേ പാട്ട് എന്നു നെടുവീർപ്പിടുന്നവരെ പുതിയ കാലം വിളിക്കുന്ന പേര് എഴുപതു
പച്ചപ്പിന്റെ പരീക്ഷണശാല
കർഷകരുടെ അധ്വാനം കുറയ്ക്കാനും അവരെ കൃഷിയിൽ സഹായിക്കാനും കഴിയുന്ന പുത്തൻ കണ്ടുപിടിത്തങ്ങളുമായി നാടിനെ വിസ്മയിപ്
അതിശയം, ആ കോസ്മിക് ക്രിസ്മസ് ട്രീ
നാസ ടെലിസ്കോപ്പ് പകർത്തിയ 2,500 പ്രകാശവർഷം അകലെയുള്ള നക്ഷത്രങ്ങളുടെ ക്രിസ്മസ്ട്രീ..!
ലോകം ക്രിസ്മസ്-പുതു
മഞ്ഞുമല ദിവസവും ഒഴുകുന്നത് അഞ്ച് കിലോമീറ്ററോളം
അമേരിക്കൻ തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡിസിയുടെ ഇരുപത് ഇരട്ടിയിലധികം വലിപ്പം! 400 മീറ്ററിലേറെയാണ് കനം! കുത്തബ് മി
രുചിയൂറും ചില മിസ്റ്റേക്കുകൾ: റസ്റ്ററന്റ് ഓഫ് മിസ്റ്റേക്കൺ ഓർഡേഴ്സ്
നിങ്ങൾ ഒാർഡർ ചെയ്യാത്ത ഒരു വിഭവം നിങ്ങളുടെ ടേബിളിൽ വിളന്പുന്നു... എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?... എന്നാൽ, ജ
വനം വിഴുങ്ങിയ ബത്തേശ്വര്!
2002ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ പ്രസിദ്ധ പുരാവസ്തു ഗവേഷകനായ കെ.കെ. മുഹമ്മദ് പ്രാദേശിക കൊള്ളസംഘ
കണ്ണൂർ സ്ക്വാഡിലെ ജോർജ് സാർ ഇവിടെയുണ്ട്
യൂണിഫോമില്ല, കൃത്യമായ ഡ്യൂട്ടി സമയങ്ങളോ ഡ്യൂട്ടി സ്ഥലങ്ങളോ ഇല്ല. സ്വതന്ത്രമായി പറക്കാം. പക്ഷേ, ജീവൻ പണയം വച്ചുള്ള കള
ഈ ജയിലിൽ പരമസുഖം!
നാടിന് അപകടകാരികളായ ക്രിമിനലുകളെ തടവിൽ പാർപ്പിക്കാൻ നിർമിച്ച കൂറ്റൻ ജയിൽ കുറ്റവാളികളുടെതന്നെ ഉടമസ്ഥതയിലാ
ശേഷം സ്ക്രീനില്‍ കല്യാണി!
കല്യാണി പ്രിയദര്ശന്, മലപ്പുറത്തെ ഫുട്ബോള്‍ അനൗണ്സര് ഫാത്തിമയായി വേഷമിട്ട "ശേഷം മൈക്കില്‍ ഫാത്തിമ'യുടെ വിശേഷ
ശക്തിയുടെ അമ്പതു വര്‍ഷങ്ങള്‍! (ശ്രീനിയില്ലാത്ത ഒമ്പതു വര്‍ഷങ്ങളും)
ശക്തി എന്ന ലോകപ്രശസ്തമായ മ്യൂസിക് ബാന്‍ഡ് സുവര്‍ണജൂബിലിയില്‍ എത്തിയിരിക്കുന്നു. സംഗീതലോകത്തെ മഹാപ്രതിഭകള്‍ ഒരു
പ്രഫ. ശങ്കരപ്പിള്ള അന്നു നൽകിയ ക്ലൂ!
"ജോസേട്ടൻ ധാരാളം നാടകങ്ങളെഴുതിയിട്ടുള്ള ആളല്ലേ? പിന്നെ എന്തിനാ ഈ ശില്പശാലയിൽ പങ്കെടുത്തത്?'' - നെടുമുടി വേണു ചോ
രജനി സ്റ്റൈൽ, അത് വേറെ മാതിരി!
സ്റ്റൈൽ മന്നൻ എന്ന പേരിന് ഇളക്കം തട്ടാതെ 73-ാം വയസിലേക്ക് കടക്കുന്ന രജനികാന്ത് തിയറ്ററിൽ നിറഞ്ഞാടുകയാണ്. ആ സ്റ്റൈൽ ന
വിജനദേശത്തെ ചിക്താൻ കോട്ട
ദുരൂഹതകളുടെ നിരവധി കഥകൾ ഈ കോട്ടയെ ചുറ്റിപ്പറ്റിയുണ്ട്. വന്യവും പൈശാചികവുമായവ മുതല്‍ അദ്ഭുതകഥകള്‍ വരെ ചിക്താ
അതിഥിതാരങ്ങളുടെ വിസ്മയഭാവങ്ങള്‍
ജയിലറുടെ ആദ്യ ഷോ കഴിഞ്ഞിറങ്ങിയ രജനീകാന്ത് ഫാന്‍സുകാര്‍ക്കുപോലും പറയാനുണ്ടായിരുന്നത് അണ്ണന്റെ പെര്ഫോമന്സിനേക
ഗാണ്ടിക്കോട്ട ഇന്ത്യയുടെ ഗ്രാൻഡ് കാന്യൻ
അമേരിക്കയിലെ അരിസോണയിലുള്ള പ്രകൃതിവിസ്മയമായ ഗ്രാൻഡ് കാന്യനെക്കുറിച്ച് കേൾക്കാത്തവരുണ്ടാകില്ല. എന്നാൽ ഗാണ്ടിക്കോ
ഉനാകോടി, വടക്കു-കിഴക്കിന്റെ അങ്കോർ വട്
ഉനാകോടി- വടക്കു കിഴക്കിന്റെ അങ്കോർ വട് എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് നൂറുകണക്കിനുള്ള അദ്ഭുതകരങ്ങളായ ശിലാബിം
ഒരു സുന്ദരിയുടെ കഥ
സൗന്ദര്യവും അശ്ലീലവും തമ്മിലുള്ള അതിർവരന്പ് വളരെ നേർത്തതാണെന്ന് പറയാറുണ്ട്. പഴയകാല സംവിധായകരും നിർമാതാക്കളും സി
മായാതെ ശാരദനിലാവ്
ഗ്ലാമർ താരങ്ങൾക്ക് ആരാധകരേറെയുണ്ടെങ്കിലും മലയാളികൾ എക്കാലത്തും ഹൃദയപൂർവം ആദരിക്കുന്ന നടിയാണ് ശാരദ. അന്താരാ
ഓർമയിൽ തിക്കുറിശി
നാടകവേദിയിലും ചലച്ചിത്രലോകത്തും ഒരുപോലെ ചരിത്രം സൃഷ്ടിച്ച പ്രതിഭയാണ് പത്മശ്രീ തിക്കുറിശി സുകുമാരൻ നായർ. കവി, നാ
റേഡിയോ കോളറും മൃഗനിരീക്ഷണവും
വനത്തിൽ സ്വതന്ത്രമായി വിഹരിക്കുന്ന മൃഗങ്ങളെ ദൂരെയിരുന്നു നിരീക്ഷിക്കാനുള്ള സംവിധാനമാണ് ജിപിഎസ് ആനിമൽ ട്രാക്കിംഗ്.
Latest News
ബംഗളൂരു-കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ട്രെയിൻ വ്യാഴാഴ്ച
ലോക്സഭാ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം അവസാനമണിക്കൂറിൽ
വോട്ടിംഗ് യന്ത്രത്തില്‍ ഹാക്കിംഗിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാന്‍ മാറ്റി
ഇടത് എംപിമാര്‍ ജയിച്ചാൽ ഇന്ത്യാ മുന്നണിയെ പിന്തുണക്കുമെന്ന് എന്താണുറപ്പ്: വി.ഡി. സതീശൻ
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്‍ഗീസ് ഇന്നും ഇഡിക്കു മുന്നില്‍ ഹാജരാകില്ല
Latest News
ബംഗളൂരു-കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ട്രെയിൻ വ്യാഴാഴ്ച
ലോക്സഭാ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം അവസാനമണിക്കൂറിൽ
വോട്ടിംഗ് യന്ത്രത്തില്‍ ഹാക്കിംഗിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാന്‍ മാറ്റി
ഇടത് എംപിമാര്‍ ജയിച്ചാൽ ഇന്ത്യാ മുന്നണിയെ പിന്തുണക്കുമെന്ന് എന്താണുറപ്പ്: വി.ഡി. സതീശൻ
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്‍ഗീസ് ഇന്നും ഇഡിക്കു മുന്നില്‍ ഹാജരാകില്ല
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top