Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഓർമയിലെ സുൽത്താൻ; എന്റെ പ്രിയപ്പെട്ട റ്റാറ്റ
എന്നെ സ്കൂളിൽ ചേർത്ത് കടയിൽ നിന്നും സ്ലേറ്റും കല്ലുപെൻസിലും റൂളിപ്പെൻസിലും കുടയും വാങ്ങിത്തന്നതിന്റെ ഓർമ. എപ്പോഴും തമാശ പറഞ്ഞു ചിരിപ്പിക്കുന്ന ബാപ്പയെക്കുറിച്ച് ഓർമിക്കുന്പോഴേ കണ്ണുനിറഞ്ഞുപോകും.
സ്കൂൾ വിട്ട് ഞാൻ തിരികെ വരുന്നതുകാത്ത് ബസ് സ്റ്റോപ്പിൽ ആകാംക്ഷയോടെ നിൽക്കുന്ന ‘റ്റാറ്റ’. എന്നെ കാണുന്പോൾ ആ മുഖത്ത് ആശ്വാസം നിഴലിക്കും.
എന്റെ പുസ്തകസഞ്ചി വാങ്ങാൻ അറിയാതെ ആ കൈകൾ നീളും. നാട്ടുകഥകൾ പറഞ്ഞ് റ്റാറ്റയോടൊപ്പമുള്ള നടത്തം എന്തു രസമായിരുന്നു. സാഹിത്യത്തിന്റെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ ഒരുപാട് കഥകൾ സമ്മാനിച്ചാണ് കാലയവനികക്കുള്ളിൽ മറഞ്ഞതെങ്കിൽ മകൾ ഷാഹിന ബഷീറിന്റെ മനസിൽ അദ്ദേഹം സമ്മാനിച്ചുപോയ സ്നേഹക്കടലാണ് തിരയടിക്കുന്നത്.
ബാപ്പയെ റ്റാറ്റ എന്ന് സ്നേഹപൂർവം വിളിക്കുന്ന ഷാഹിന. ബഷീറിന്റെ ഏറ്റവും പ്രത്യേകതയെന്തെന്നു ചോദിച്ചാൽ ഷാഹിനയുടെ ഉത്തരം ഇങ്ങനെ; അദ്ദേഹത്തിന്റെ സംസാരത്തിലെ ഹാസ്യം. വീട്ടിലും പുറത്തും പറഞ്ഞിരുന്ന നർമത്തിനു സമാനതകളില്ല. തമാശ കേട്ട് ഞങ്ങൾ പൊട്ടിച്ചിരിക്കുന്പോൾ റ്റാറ്റയുടെ മുഖത്ത് യാതൊരു ഭാവമാറ്റവും വരില്ല. ഇതൊക്കെ കേട്ട് ഇത്ര ചിരിക്കാനെന്തിരിക്കുന്നുവെന്ന ഭാവം.
ഷാഹിനയുടെ റ്റാറ്റ വൈക്കം മുഹമ്മദ് ബഷീർ ഓർമയായിട്ട് 28 വർഷമായിരിക്കുന്നു. സ്കൂളിലേക്ക് യാത്ര അയയ്ക്കാനും തിരികെ കൊണ്ടുവരാനും വന്നിരുന്ന റ്റാറ്റ ഇപ്പോഴും ഒപ്പമുണ്ടെന്നാണ് തോന്നൽ. ആ സ്നേഹവാക്കുകളും തമാശകളും മനസിൽ ഇപ്പോഴും ഓടിയെത്തും.
വീട്ടിലെത്തുന്ന നിരവധി പേരിലൂടെ ആ ഓർമകൾക്കു വീണ്ടും ജീവൻ വയ്ക്കും. കഴിഞ്ഞ വായനാ ദിനത്തിലും ഞങ്ങളുടെ വൈലാലിൽ വീട്ടിലെത്തിയവർക്ക് പറയാനുണ്ടായിരുന്നത് അദ്ദേഹത്തിന്റെ വിഖ്യാതകഥകളായിരുന്നു.
പാത്തുമ്മയുടെ ആട് എഴുതുന്പോൾ ഞാൻ ജനിച്ചിട്ടില്ല. ഇന്ന് കൊച്ചു കുട്ടികൾ വരെ ആ കഥ പഠിക്കുന്നു, ആസ്വദിക്കുന്നു, ചർച്ച ചെയ്യുന്നു. റ്റാറ്റ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ അദ്ദേഹമായിരുന്നേനെ ഈ അഭിപ്രായപ്രകടനങ്ങളും അവതരണങ്ങളും ഏറെ ആസ്വദിക്കുക. അദ്ദഹത്തിന്റെ കഥകൾ മറ്റുള്ളവർ വായിക്കുന്പോൾ അവർക്കുണ്ടാകുന്ന സന്തോഷവും ആസ്വാദ്യതയും അദ്ദേഹത്തെ ഏറെ ആനന്ദിപ്പിച്ചിരുന്നു.
വീട്ടുകാര്യങ്ങൾ വളരെ ക്യത്യമായി നോക്കുന്നയാളായിരുന്നു അദ്ദേഹം. വീട്ടിൽ എല്ലാവരെയും കരുതലോടെ നോക്കിയിരുന്ന ശുദ്ധഹൃദയനായ മനുഷ്യൻ. റ്റാറ്റയുടെ എഴുത്തിന് ഉമ്മച്ചി ഫാബി താങ്ങും തണലുമായി എക്കാലവും നിന്നു. ആവോളം പ്രോത്സാഹനങ്ങളും നൽകി. ഉമ്മച്ചിയായിരുന്നു അദ്ദേഹത്തിന്റെ കരുത്തെന്ന് തോന്നിപ്പോകുന്നു. സ്നേഹത്തിന്റെ തന്പുരാനായിരുന്ന റ്റാറ്റയെക്കുറിച്ച് എത്ര പറഞ്ഞാലും കേട്ടാലും മതിവരാത്ത കാര്യങ്ങൾ പരന്നു കിടക്കുന്നു.
എന്നെ സ്കൂളിൽ ചേർത്ത് കടയിൽ നിന്നും സ്ലേറ്റും കല്ലുപെൻസിലും റൂളിപ്പെൻസിലും കുടയും വാങ്ങിത്തന്നതിന്റെ ഓർമ. എപ്പോഴും തമാശ പറഞ്ഞു ചിരിപ്പിക്കുന്ന ബാപ്പയെക്കുറിച്ച് ഓർമിക്കുന്പോഴേ കണ്ണുനിറഞ്ഞുപോകും.
പഴയ റിക്കാർഡ് പ്ലെയറിൽ പാട്ട് കേൾക്കുകയും മറ്റുള്ളവരെ കേൾപ്പിക്കുകയും ചെയ്യുക ബാപ്പയുടെ വിനോദമായിരുന്നു. പല കഥകളിലും സംഗീതം ഒരു കഥാപാത്രമായിത്തന്നെ വന്നിട്ടുണ്ട്. പാത്തുമ്മയുടെ ആടും ബാല്യകാലസഖിയുമൊക്കെ വായിച്ചശേഷം വലിയ ആവേശത്തോടെ കാണാൻ ആരാധകർ വീട്ടിൽ വരുന്നത് ഓർമയിലുണ്ട്.
ചിലപ്പോൾ സ്കൂൾ കുട്ടികളും കാണാനും സംസാരിക്കാനും വരും. റ്റാറ്റാ ഉറങ്ങുകയാണെങ്കിൽ ഉണരും വരെ അവർ മുറ്റത്ത് കാത്തിരിക്കും. റ്റാറ്റ എഴുതുകയാണെങ്കിലും കത്തുകൾ വായിക്കുകയാണെങ്കിലും ഞാൻ ചെന്ന് ബുദ്ധിമുട്ടിക്കും.
വീടിന് ചുറ്റുമുള്ളവരെയും ബന്ധുക്കളെയും കഥാപാത്രങ്ങളാക്കി എന്റേതായ കഥകൾ ഞാൻ പറഞ്ഞുകേൾപ്പിക്കും. അപ്പോഴൊന്നും റ്റാറ്റ എതിർപ്പുപറയില്ല. വീട്ടിൽ വരുന്നവരോടൊക്കെ എന്റെ വർത്തമാനംപറച്ചിലും കഥകളും പറഞ്ഞു ചിരിപ്പിക്കും.
പരിപാടികൾക്കു പോകുന്പോൾ എന്നെയും കൂട്ടും. ആ ഓർമകളാണ് എക്കാലത്തെയും സുഖം. അതു പകരുന്ന അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. എന്റെ റ്റാറ്റ കഥയുടെ മാത്രമല്ല കരുതലിന്റെ സുൽത്താനുമായിരുന്നു.
ഷാഹിന ബഷീർ കോഴിക്കോട് ഡി.സി. ബുക്സ് റീജണൽ മാനേജരാണ്. സഹോദരൻ അനീസ് ബഷീർ മാതൃഭൂമിയിൽ ജോലി ചെയ്യുന്നു.
ഇ. അനീഷ്
ലാൽ ജോസ് കൂട് തുറക്കുകയാണ് ...സോളമന്റെ തേനീച്ചകൾ പറന്നുയരട്ടെ
സുജയും ശരത്തും തമ്മിലുളള പ്രണയത്തെ സോളമന്റെ കുറ്റാന്വേഷണം സങ്കീർണമാക്കുന്നതോടെ രണ്ട് പെണ്‍കുട്ടികളുടെ തൊഴിൽ
നീലവെളിച്ചം; ഭാർഗവിയായി റിമാകല്ലിങ്കൽ
ബഷീറിന്റെ കഥയെ ആസ്പദമാക്കിയുള്ള സിനിമയുടെ പശ്ചാത്തലം 1960കളാണ്. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിൽ റിമ കല്ലി
ആഹാ, ഇതല്ലേ പാട്ട്!
ഇടയ്ക്കിടെ മികച്ച ഗായകരെ കണ്ടെടുക്കാറുണ്ട് സോഷ്യൽ മീഡിയ. ആഴ്ചകൾക്കുമുന്പാണ് തൃശൂർ കൊടകരയിലെ സ്കൂൾ വിദ്യാർഥി മി
ഡ്രൈവിംഗിലെ തിരുത്തലുകൾ
ഓരോ അപകടത്തിനു പിന്നിലും നിരവധി കാരണങ്ങൾ ഉണ്ടാകാമെന്ന് പെരുന്പാവൂർ സ്വദേശിയായ പ്രഭാകരൻ പറയുന്നു. “പലപ്പോഴും
വർണകൊക്കുകളുടെ ഈറ്റല്ലം...കൂന്തൻകുളം
വാച്ച് ടവർ, ഡോർമിറ്ററി, കുട്ടികളുടെ പാർക്ക്, ഗസ്റ്റ് റൂമുകൾ തുടങ്ങിയവ ഇവിടെയുണ്ട്. നിരവധിയായ പക്ഷിഗണങ്ങളുടെ സാ
ഗിരിയും താരയും...പൂങ്കാവനം ബസും
ഗിരിക്ക് ഇരുപത്തിയാറും താരയ്ക്ക് ഇരുപത്തിനാലും വയസുള്ളപ്പോൾ ഇരുവരും കണ്ടുമുട്ടിയതാണ്. പരിചയം പ്രണയത്തിലെത്
ഹൃദയങ്ങളിൽ സായ്പല്ലവി
ഓരോ സിനിമ ചെയ്യുന്പോഴും മുന്‍പ് സിനിമകളിൽ ചെയ്ത എക്സ്പ്രഷൻ ആവർത്തിക്കപ്പെടരുതെന്ന് ശ്രദ്ധിക്കാറുണ്ട്. ഓരോ വിഷയങ്
കട്ടലോക്കലിൽ പൃഥ്വിയുടെ കൊട്ടമധു
കാപ്പ എന്ന ബിഗ് ബജറ്റ് ചിത്രത്തിനുവേണ്ടി 60 ദിവസത്തെ ഡേറ്റാണ് പൃഥ്വിരാജ് നൽകിയിരിക്കുന്നത്. വലിയ ഇടവേളയ്ക്കുശേഷമാ
പ്രൗഢിയുടെ തലയെടുപ്പോടെ രാഷ്ട്രപതിഭവൻ
തലസ്ഥാന നഗരത്തിലെ ഏറ്റവും പൗരാണികവും പ്രൗഢവുമായ കെട്ടിടത്തിന്റെ നെറുകയിൽ മകുടം ആകാശത്തേക്ക് തലയുയർത്തി നിൽക്
ഇരുപതു പാട്ടുവർഷങ്ങളിൽ ശ്രേയ
നാലു ദേശീയ പുരസ്കാരങ്ങൾ, നാലു കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ, തമിഴ്നാട് സർക്കാരിന്റെ രണ്ടു പുരസ്കാരങ്ങൾ, ഫി
ഏകാന്തതയുടെ ഇരുപത് വർഷങ്ങളിൽ രാഷ്ട്രപതിയുടെ പേരുള്ള ഒരാന
സമാദരണീയനായ മുൻ രാഷ്ട്രപതി ശങ്കർദയാൽ ശർമയുടെ പേരുള്ള ശങ്കറിന്റെ ജീവിതത്തിലേക്ക് കൂടുതൽ ദയയും സമാധാനവും ക
പന്ത്രണ്ടിന്റെ സമയം
മലയാളിയുടെ ജീവിതപരിസരങ്ങളുമായി ഇഴചേർന്നു കിടക്കുന്ന സിനിമയാണു പന്ത്രണ്ട്. കേവലം ഒരു കഥയുടെ സിനിമാവിഷ്കാരമല
ചങ്കായിരുന്നു ഞങ്ങടെ ലൈൻ ബോട്ടുകൾ
തലമുറകൾ ലൈൻ ബോട്ടുകളെ അത്രയേറെ സ്നേഹിച്ചു, കായൽ യാത്രകളെ ആസ്വദിച്ചു. യാത്രക്കാരുടെ മാത്രമല്ല കായൽഗ്രാമങ്ങളു
തകിലിന്റെ ലോകസഞ്ചാരം
ചതുർബാഹുവായ സുബ്രഹ്മണ്യസ്വാമിയാണ് ആലപ്പുഴ ഹരിപ്പാട് ക്ഷേത്രത്തിലെ പ്രതിഷ്ഠ. കേരള പഴനി, തെക്കൻ പഴനി എന്നീ പേരുകളില
സസ്നേഹം, സസന്തോഷം കിലി!
ഇരുപത്തെട്ടു കൊല്ലംമുന്പ് മേ ഖിലാഡി തൂ അനാഡി എന്ന സിനിമയിലെ ഗാനരംഗത്തിൽ അഭിനയിക്കുന്പോൾ നായകൻ അക്ഷയ്കുമാറിന്റെ മു
എന്നെ ഒന്ന് കേൾക്കൂ..പ്രജേഷ് സെൻ
എനിക്കും ജയസൂര്യക്കുമിടയിൽ നല്ലൊരു സൗഹൃദമുണ്ട്. എന്തും പറയാനുള്ള സ്വാതന്ത്ര്യം അവിടെയുണ്ട്. അത് കൃത്യമായി അദ്ദേഹത്തി
നസിയയുടെ നോ., പിറന്നത് ചരിത്രം!
ശരിയാണ്, മെയ്ഡ് ഇൻ ഇന്ത്യ എന്നു പാടിനടന്നാൽ പാക്കിസ്ഥാനിലെ സംഗീതപ്രേമികൾക്ക് ഇഷ്ടപ്പെടണമെന്നില്ല. അതുകൊണ്ടുതന്നെയ
പ്രവീണും താരം താടിയും താരം
പഠനശേഷം ഐടി മേഖലയിൽ ജോലിക്കു കയറിയപ്പോൾ താടി വളർത്താൻ സ്ഥാപനം അനുവദിച്ചില്ല. അതോടെ ഐടി കന്പനി വിട്ടു. ഇപ്പ
പ്രഫുല്ലസംഗീതം!
ബോളിവുഡും മോളിവുഡും പോലെ ഒഡീഷയിലെ സിനിമാലോകത്തിന്റെ വിശേഷനാമം ഓളിവുഡ് എന്നാണ്. 1975ൽ ഓളിവുഡിൽ മമത എന്നൊരു സി
കൊള്ളക്കാർ പറഞ്ഞു: ഭീംസെൻ ജോഷിയെപ്പോലെ പാടൂ...
""ദൈവമേ, ഞങ്ങൾക്കായി ഒരു കാര്യം ചെയ്യാനാകുമോ''.. ഒട്ടൊന്ന് ഇടറിയ തൊണ്ട ശരിയാക്കി പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ തുടരുന
ലാൽ ജോസ് കൂട് തുറക്കുകയാണ് ...സോളമന്റെ തേനീച്ചകൾ പറന്നുയരട്ടെ
സുജയും ശരത്തും തമ്മിലുളള പ്രണയത്തെ സോളമന്റെ കുറ്റാന്വേഷണം സങ്കീർണമാക്കുന്നതോടെ രണ്ട് പെണ്‍കുട്ടികളുടെ തൊഴിൽ
നീലവെളിച്ചം; ഭാർഗവിയായി റിമാകല്ലിങ്കൽ
ബഷീറിന്റെ കഥയെ ആസ്പദമാക്കിയുള്ള സിനിമയുടെ പശ്ചാത്തലം 1960കളാണ്. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിൽ റിമ കല്ലി
ആഹാ, ഇതല്ലേ പാട്ട്!
ഇടയ്ക്കിടെ മികച്ച ഗായകരെ കണ്ടെടുക്കാറുണ്ട് സോഷ്യൽ മീഡിയ. ആഴ്ചകൾക്കുമുന്പാണ് തൃശൂർ കൊടകരയിലെ സ്കൂൾ വിദ്യാർഥി മി
ഡ്രൈവിംഗിലെ തിരുത്തലുകൾ
ഓരോ അപകടത്തിനു പിന്നിലും നിരവധി കാരണങ്ങൾ ഉണ്ടാകാമെന്ന് പെരുന്പാവൂർ സ്വദേശിയായ പ്രഭാകരൻ പറയുന്നു. “പലപ്പോഴും
വർണകൊക്കുകളുടെ ഈറ്റല്ലം...കൂന്തൻകുളം
വാച്ച് ടവർ, ഡോർമിറ്ററി, കുട്ടികളുടെ പാർക്ക്, ഗസ്റ്റ് റൂമുകൾ തുടങ്ങിയവ ഇവിടെയുണ്ട്. നിരവധിയായ പക്ഷിഗണങ്ങളുടെ സാ
ഗിരിയും താരയും...പൂങ്കാവനം ബസും
ഗിരിക്ക് ഇരുപത്തിയാറും താരയ്ക്ക് ഇരുപത്തിനാലും വയസുള്ളപ്പോൾ ഇരുവരും കണ്ടുമുട്ടിയതാണ്. പരിചയം പ്രണയത്തിലെത്
ഹൃദയങ്ങളിൽ സായ്പല്ലവി
ഓരോ സിനിമ ചെയ്യുന്പോഴും മുന്‍പ് സിനിമകളിൽ ചെയ്ത എക്സ്പ്രഷൻ ആവർത്തിക്കപ്പെടരുതെന്ന് ശ്രദ്ധിക്കാറുണ്ട്. ഓരോ വിഷയങ്
കട്ടലോക്കലിൽ പൃഥ്വിയുടെ കൊട്ടമധു
കാപ്പ എന്ന ബിഗ് ബജറ്റ് ചിത്രത്തിനുവേണ്ടി 60 ദിവസത്തെ ഡേറ്റാണ് പൃഥ്വിരാജ് നൽകിയിരിക്കുന്നത്. വലിയ ഇടവേളയ്ക്കുശേഷമാ
പ്രൗഢിയുടെ തലയെടുപ്പോടെ രാഷ്ട്രപതിഭവൻ
തലസ്ഥാന നഗരത്തിലെ ഏറ്റവും പൗരാണികവും പ്രൗഢവുമായ കെട്ടിടത്തിന്റെ നെറുകയിൽ മകുടം ആകാശത്തേക്ക് തലയുയർത്തി നിൽക്
ഇരുപതു പാട്ടുവർഷങ്ങളിൽ ശ്രേയ
നാലു ദേശീയ പുരസ്കാരങ്ങൾ, നാലു കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ, തമിഴ്നാട് സർക്കാരിന്റെ രണ്ടു പുരസ്കാരങ്ങൾ, ഫി
ഏകാന്തതയുടെ ഇരുപത് വർഷങ്ങളിൽ രാഷ്ട്രപതിയുടെ പേരുള്ള ഒരാന
സമാദരണീയനായ മുൻ രാഷ്ട്രപതി ശങ്കർദയാൽ ശർമയുടെ പേരുള്ള ശങ്കറിന്റെ ജീവിതത്തിലേക്ക് കൂടുതൽ ദയയും സമാധാനവും ക
പന്ത്രണ്ടിന്റെ സമയം
മലയാളിയുടെ ജീവിതപരിസരങ്ങളുമായി ഇഴചേർന്നു കിടക്കുന്ന സിനിമയാണു പന്ത്രണ്ട്. കേവലം ഒരു കഥയുടെ സിനിമാവിഷ്കാരമല
ചങ്കായിരുന്നു ഞങ്ങടെ ലൈൻ ബോട്ടുകൾ
തലമുറകൾ ലൈൻ ബോട്ടുകളെ അത്രയേറെ സ്നേഹിച്ചു, കായൽ യാത്രകളെ ആസ്വദിച്ചു. യാത്രക്കാരുടെ മാത്രമല്ല കായൽഗ്രാമങ്ങളു
തകിലിന്റെ ലോകസഞ്ചാരം
ചതുർബാഹുവായ സുബ്രഹ്മണ്യസ്വാമിയാണ് ആലപ്പുഴ ഹരിപ്പാട് ക്ഷേത്രത്തിലെ പ്രതിഷ്ഠ. കേരള പഴനി, തെക്കൻ പഴനി എന്നീ പേരുകളില
സസ്നേഹം, സസന്തോഷം കിലി!
ഇരുപത്തെട്ടു കൊല്ലംമുന്പ് മേ ഖിലാഡി തൂ അനാഡി എന്ന സിനിമയിലെ ഗാനരംഗത്തിൽ അഭിനയിക്കുന്പോൾ നായകൻ അക്ഷയ്കുമാറിന്റെ മു
എന്നെ ഒന്ന് കേൾക്കൂ..പ്രജേഷ് സെൻ
എനിക്കും ജയസൂര്യക്കുമിടയിൽ നല്ലൊരു സൗഹൃദമുണ്ട്. എന്തും പറയാനുള്ള സ്വാതന്ത്ര്യം അവിടെയുണ്ട്. അത് കൃത്യമായി അദ്ദേഹത്തി
നസിയയുടെ നോ., പിറന്നത് ചരിത്രം!
ശരിയാണ്, മെയ്ഡ് ഇൻ ഇന്ത്യ എന്നു പാടിനടന്നാൽ പാക്കിസ്ഥാനിലെ സംഗീതപ്രേമികൾക്ക് ഇഷ്ടപ്പെടണമെന്നില്ല. അതുകൊണ്ടുതന്നെയ
പ്രവീണും താരം താടിയും താരം
പഠനശേഷം ഐടി മേഖലയിൽ ജോലിക്കു കയറിയപ്പോൾ താടി വളർത്താൻ സ്ഥാപനം അനുവദിച്ചില്ല. അതോടെ ഐടി കന്പനി വിട്ടു. ഇപ്പ
പ്രഫുല്ലസംഗീതം!
ബോളിവുഡും മോളിവുഡും പോലെ ഒഡീഷയിലെ സിനിമാലോകത്തിന്റെ വിശേഷനാമം ഓളിവുഡ് എന്നാണ്. 1975ൽ ഓളിവുഡിൽ മമത എന്നൊരു സി
കൊള്ളക്കാർ പറഞ്ഞു: ഭീംസെൻ ജോഷിയെപ്പോലെ പാടൂ...
""ദൈവമേ, ഞങ്ങൾക്കായി ഒരു കാര്യം ചെയ്യാനാകുമോ''.. ഒട്ടൊന്ന് ഇടറിയ തൊണ്ട ശരിയാക്കി പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ തുടരുന
തങ്കനൂലിഴകളിലെ കുത്താമ്പുള്ളി വിസ്മയം
ഭാരതപ്പുഴയും ഗായത്രിപ്പുഴയും സംഗമിക്കുന്ന കുത്താന്പുള്ളിയിലെ നെയ്ത്തും നിറംകൊടുക്കലും കാഴ്ചയുടെ വിസ്മയമാണ്. തൃ
മറയൂർ മുനിയറകൾ വിസ്മൃതിയിലേക്ക്
കോവിൽക്കടവിലെ പാന്പാറിന്റെ തീരങ്ങൾ, കോട്ടക്കുളം, മുരുകൻമല എന്നിവിടങ്ങളിൽ ആറായിരത്തിലധികം മുനിയറകൾ മുൻ
നൂറ്റിനാലാം വയസിലെ പരീക്ഷ
സാക്ഷരതാ മികവുത്സവത്തിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ മിടുക്കി ഇവിടെയുണ്ട്. നൂറ്റിനാലാം വയസിൽ ഡിസ്റ്റിംഗ്ഷനോടെയാ
"യാത്രക്കാരുടെ ശ്രദ്ധയ്ക്ക്' ശബ്ദം ഷിജിനയുടേതാണ്
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... കോയന്പത്തൂർ ജംഗ്ഷനിൽനിന്നും തിരുവനന്തപുരംവരെ പോകുന്ന അമൃത എക്സ്പ്രസ് അൽപ്പസമയത്തി
പുരസ്കാരം എന്റെ അമ്മയ്ക്കുള്ള അംഗീകാരം: റിയ സൈറ
“25 വർഷമായി അമ്മ സൈറ ഡബ്ബിംഗ് മേഖലയിലുണ്ട്. നാലു വയസുമുതൽ അമ്മയുടെ മടിയിലിരുന്ന് അമ്മ നൽകിയ പാഠങ്ങളിലൂടെയാണ്
ജ്വാല പോലെ, നിന്നെക്കുറിച്ചുള്ള ചിന്തകൾ...
"നാട്ടിലെങ്ങും പാട്ടായി' എന്നത് ഒരു സ്വകാര്യ എഫ്എം റേഡിയോ നിലയത്തിന്റെ മുദ്രാവാചകമാണ്. ഇപ്പോഴിതാ, നാട്ടിലെങ്ങും ഒര
ബുള്ളറ്റ് ഗേൾ
ഓയിലും ഗ്രീസും ചെളിയുമൊക്കെ പറ്റി കൈയുടെ ഭംഗി പോകുമോ എന്ന ആശങ്കയൊന്നും ദിയയ്ക്കില്ല. അപ്പയുടെ വർക്ക് ഷോപ്പിൽ ദിവ
കൂടൊരുക്കുന്ന കലാഭവൻ
വരുന്നവരുടെ അവതരണം മോശമായാലും അച്ചൻ കുറ്റം പറയാറില്ല. കുറച്ചു കൂടി നന്നാക്കാനുണ്ട്. താൻ കുറച്ചുകൂടി പരിശീലനം ന
ടാങ്കർ ലോറി വളയം പിടിച്ച് ഡെലീഷ
തിരക്കേറിയ ദേശീയപാത 66 ലൂടെ ടാങ്കർ ലോറി തെല്ലും ടെൻഷനില്ലാതെ ഓടിക്കുന്ന ഈ ഇരുപത്തിനാലുകാരിയെ അതിശയത്തോടെയാ
ഹൃദയങ്ങൾക്ക് കാവൽ
ഈ വർഷത്തെ ഡോക്ടേഴ്സ് ദിനാചരണത്തിൽ ഇക്കണോമിക് ടൈംസ് നടത്തിയ സർവേയിൽ രാജ്യത്തെ മികച്ച ഹൃദ്രോഗവിദഗ്ധരിലൊ
Latest News
ജലീലിന്റെ ഓഫീസിനു നേരെ കരിഓയിൽ ആക്രമണം
സിപിഎം മറ്റുള്ളവരുടെ മേൽ പഴിചാരുന്നവരാണെന്ന് പ്രതിപക്ഷ നേതാവ്
മുകേഷ് അംബാനിക്കും കുടുംബത്തിനും നേരെ വധഭീഷണി; ഒരാള്‍ കസ്റ്റഡിയില്‍
ഷാജഹാന് വധത്തിനു പിന്നില്‍ ആര്‍എസ്എസ്; വ്യാജപ്രചാരണം കൊടും ക്രൂരതയെന്നും സിപിഎം
റിസര്‍ച്ച് സ്കോര്‍ വിവാദം അവകാശവാദം മാത്രമെന്ന് പ്രിയാവര്‍ഗീസ്
Latest News
ജലീലിന്റെ ഓഫീസിനു നേരെ കരിഓയിൽ ആക്രമണം
സിപിഎം മറ്റുള്ളവരുടെ മേൽ പഴിചാരുന്നവരാണെന്ന് പ്രതിപക്ഷ നേതാവ്
മുകേഷ് അംബാനിക്കും കുടുംബത്തിനും നേരെ വധഭീഷണി; ഒരാള്‍ കസ്റ്റഡിയില്‍
ഷാജഹാന് വധത്തിനു പിന്നില്‍ ആര്‍എസ്എസ്; വ്യാജപ്രചാരണം കൊടും ക്രൂരതയെന്നും സിപിഎം
റിസര്‍ച്ച് സ്കോര്‍ വിവാദം അവകാശവാദം മാത്രമെന്ന് പ്രിയാവര്‍ഗീസ്
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top