Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
തകിലിന്റെ ലോകസഞ്ചാരം
ചതുർബാഹുവായ സുബ്രഹ്മണ്യസ്വാമിയാണ് ആലപ്പുഴ ഹരിപ്പാട് ക്ഷേത്രത്തിലെ പ്രതിഷ്ഠ. കേരള പഴനി, തെക്കൻ പഴനി എന്നീ പേരുകളിലും ഈ ക്ഷേത്രം അറിയപ്പെടും. പഴനിയും സുബ്രഹ്മണ്യനുമാകുന്പോൾ കാവടിയും നാദസ്വരവുമുണ്ടാവുക സ്വാഭാവികം., ഒപ്പം തകിലും. ക്ഷേത്രത്തിൽനിന്നുയരുന്ന തകിൽനാദത്തിനു കാതോർത്ത് സ്വയംമറന്നു നിന്നിരുന്ന ഒരു ബാലനുണ്ടായിരുന്നു. ആ തകിൽ കലാകാരനായ കൊച്ചുനാരായണപ്പണിക്കരുടെ ശിഷ്യനാകുന്നതുവരെയെത്തി പത്തുവയസുകാരനായിരുന്ന അവന്റെ തീവ്രമായ ഇഷ്ടം. ക്ഷേത്രത്തിലെ മൂർത്തിയെപ്പോലെ, നാലു കൈകൾകൊണ്ടാണോ കൊട്ടുന്നതെന്നു തോന്നിക്കുമാറ് പിൽക്കാലത്ത് അവൻ തകിൽപ്പുറത്ത് വിരൽപ്പെരുക്കങ്ങൾ തീർത്തു. ആർ. കരുണാമൂർത്തി എന്നായിരുന്നു അവന്റെ പേര്. തമിഴകത്ത് ജന്മമെടുത്ത് ദക്ഷിണേന്ത്യയിൽ മാത്രം പ്രചാരത്തിലുണ്ടായിരുന്ന തകിലിന്റെ പെരുമ ലോകമെങ്ങുമെത്തിച്ചശേഷമാണ് കഴിഞ്ഞദിവസം അന്‍പത്തിമൂന്നാം വയസിൽ കരുണാമൂർത്തി മടങ്ങിയത്. ഒരു നീണ്ട യാത്രയുടെ അന്ത്യം.
ഗുരുവിനെത്തേടി
കൊച്ചുനാരായണപ്പണിക്കരിൽനിന്ന് ആദ്യപാഠങ്ങൾ അഭ്യസിച്ചശേഷം ഗുരുവിനെത്തേടി കരുണാമൂർത്തി തുടങ്ങിയ യാത്രയാണ് ലോകത്തിന്റെ പല ഭാഗങ്ങളിൽ പ്രഗത്ഭർക്കൊപ്പം വേദികൾ പങ്കിട്ട് തകിലിന് സ്വന്തമായൊരു ഇരിപ്പിടമുണ്ടാക്കിയ ശേഷം ബുധനാഴ്ച അവസാനിച്ചത്. സർക്കാർ ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ രാധാകൃഷ്ണൻ നായരുടെ അനിഷ്ടത്തിനു വഴങ്ങാതെ തഞ്ചാവൂരിലാണ് കരുണാമൂർത്തി ആദ്യമെത്തിയത്- ബൃഹദേശ്വര ക്ഷേത്രത്തിനു സമീപത്ത്. അവിടെ തഞ്ചാവൂർ ഗോവിന്ദരാജ് എന്ന തകിൽ വിദ്വാനെ ഗുരുവായിക്കിട്ടി. പത്തുവർഷം നീണ്ടു, ഗുരുകുല വിദ്യാഭ്യാസം. തുടർന്ന് തിരുവിടൈമരുതൂർ വെങ്കിടേശ്വരനെന്ന ഗുരുവിനു കീഴിൽ പഠനം. അദ്ദേഹത്തിലൂടെ സാക്ഷാൽ വളയപ്പട്ടി സുബ്രഹ്മണ്യം എന്ന പ്രതിഭാസത്തിനു മുന്നിലെത്തി. അവിടെ കരുണാമൂർത്തിക്കു മുന്നിൽ താളത്തിന്റെ പുതിയ ലോകം തുറക്കുകയായിരുന്നു. തകിൽ പഠനത്തിനൊപ്പം വിദ്യാഭ്യാസത്തിനും കരുണാമൂർത്തി പ്രാധാന്യം കൊടുത്തിരുന്നു.
ഫ്യൂഷൻ യാത്രകൾ
ചെണ്ടയിൽ മട്ടന്നൂർ, ഡ്രംസുമായി ശിവമണി, ഒപ്പം കരുണാമൂർത്തിയുടെ തകിൽ- ആവേശത്തിന്റെ പരകോടി തീർത്ത താളപ്പെരുക്കം. ഇരുപത്തഞ്ചിലേറെ രാജ്യങ്ങളിൽ കരുണാമൂർത്തിക്കൊപ്പം ഫ്യൂഷൻ പരിപാടി അവതരിപ്പിച്ചിട്ടുണ്ടെന്ന് മട്ടന്നൂർ ശങ്കരൻകുട്ടി ഓർമിക്കുന്നു. വിദേശ കലാകാരന്മാരും ഫ്യൂഷനുകൾക്ക് ഒപ്പംചേർന്നു. വിദേശികൾ തകിലിൽ ആകൃഷ്ടരാവാനും കരുണാമൂർത്തി കാരണമായി. ഒട്ടേറെ ശിഷ്യരും വന്നു.
ബാലഭാസ്കറും ശിവമണിയും മട്ടന്നൂർ ശങ്കരൻകുട്ടിയുമൊക്കെ കരുണാമൂർത്തിയുമായി ചേർന്നൊരുക്കിയ ഫ്യൂഷനുകൾ ആരാധകരുടെ മനസിൽ തീർത്ത സംഗീതമഴകൾ എങ്ങനെ മറക്കുമെന്നു ശ്രീകുമാരൻ തന്പി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. മറക്കാവതല്ലതന്നെ!
വൈക്കത്ത് സ്ഥിരതാമസമാക്കിയതോടെ വർഷങ്ങളോളം വൈക്കം ക്ഷേത്രകലാപീഠത്തിൽ അധ്യാപകനായും കരുണാമൂർത്തി പ്രവർത്തിച്ചു.
എവിടെയും ഏതുവാദ്യത്തിനൊപ്പവും തകിലിനെ ചേർക്കാമെന്നുറപ്പിച്ചതോടെ താൻ പുതിയൊരു കാലത്തിലേക്കു സഞ്ചരിച്ചുവെന്ന് കരുണാമൂർത്തി പറഞ്ഞുവച്ചിട്ടുണ്ട്. അങ്ങനെയൊരു സഞ്ചാരംതന്നെയാവാം ഒടുവിലത്തേതും., ആകാതിരിക്കാൻ തരമില്ല.
ഓർമയിൽ പ്രിയ സുഹൃത്ത്
കളർകോട് മഹാദേവ ക്ഷേത്രത്തിൽ കച്ചേരിക്കു ചെന്നപ്പോഴാണ് നാദസ്വര വിദ്വാൻ ഒരുമനയൂർ ഒ.കെ. ഗോപി കരുണാമൂർത്തിയെ വീണ്ടും കാണുന്നത്. ഇരുപതുകളുടെ തുടക്കമാണ് അന്ന് കരുണാമൂർത്തിയുടെ പ്രായം. തഞ്ചാവൂരിലും മറ്റും പഠനം പൂർത്തിയാക്കി തകിലുമായി നാട്ടിൽ താളസഞ്ചാരത്തിനു തുടക്കമിട്ടകാലം. കച്ചേരിക്കുശേഷം കരുണാമൂർത്തി ചോദിച്ചു- ഗോപിച്ചേട്ടാ, എന്നെ ഓർമയുണ്ടോ.. കൊച്ചിയിൽ കുറേ കൊല്ലങ്ങൾക്കുമുന്പ് ഒരു കച്ചേരിക്ക് ഗോപിച്ചേട്ടനൊപ്പമുണ്ടായിട്ടുണ്ട്... വർഷങ്ങൾക്കുശേഷവും ആദ്യകാഴ്ച മറക്കാതെ മനസിൽ സൂക്ഷിക്കുകയായിരുന്നു ആ യുവാവ്. തകിലിനെയും താളത്തിനെയും അകമഴിഞ്ഞു സ്നേഹിച്ച ആ കൗമാരക്കാരനെ ഗോപിക്കും ഓർമയുണ്ടായിരുന്നു.
തുടർന്നങ്ങോട്ട് കച്ചേരിയും സേവയും ഫ്യൂഷനുകളുമായി വർഷങ്ങളോളം ഒട്ടേറെ വേദികളിൽ ഗോപിക്കൊപ്പം കരുണാമൂർത്തിയുണ്ടായിരുന്നു, നാട്ടിലും മറുനാട്ടിലും. ആ കൂട്ട് ഒരാത്മബന്ധമായി വളർന്നുവെന്ന് ഗോപി ഓർക്കുന്നു.
തകിലിന് സംഗീതത്തിന്റെ മുഖ്യധാരയിൽ സ്വന്തമായൊരു സ്ഥാനവും പ്രൗഢിയുമുണ്ടാക്കി എന്നതാണ് കരുണാമൂർത്തിയുടെ ഏറ്റവും വലിയ സംഭാവനയെന്ന് ഗോപി പറഞ്ഞു. കച്ചേരികളിൽ വലതുവശത്ത് പ്രധാന സ്ഥാനത്തേ പണ്ടുമുതൽ കരുണാമൂർത്തി ഇരിക്കാറുള്ളൂ. വേദിയിലെ ശബ്ദ-സാങ്കേതിക കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം ഒരുക്കമായിരുന്നില്ല. പിന്നണിയായി മാത്രം തകിലിനെ കണ്ടു ശീലിച്ചവരുടെ മനസിൽപോലും അതിന്റെ പ്രാധാന്യം ഉറപ്പിക്കാൻ ഇതു സഹായകമായി. ഇക്കാര്യത്തിൽ അദ്ദേഹത്തെ ബഹുമാനിച്ചേ പറ്റൂ. ഒപ്പം വായിക്കാൻ ഇല്ലെങ്കിൽപ്പോലും കച്ചേരി കേൾക്കാനായിമാത്രം അദ്ദേഹം വന്നിട്ടുണ്ട്. തകിലിനെ ലോകമെന്പാടും ആരാധകരുള്ള വാദ്യമായി ഉയർത്തിക്കൊണ്ടുവരാൻ കരുണാമൂർത്തിയുടെ സമർപ്പണവും ഭാഷാപരമായ മികവും ഒരുപോലെ സഹായിച്ചുവെന്നും ഗോപി പറഞ്ഞു.
ഹരിപ്രസാദ്
ലാൽ ജോസ് കൂട് തുറക്കുകയാണ് ...സോളമന്റെ തേനീച്ചകൾ പറന്നുയരട്ടെ
സുജയും ശരത്തും തമ്മിലുളള പ്രണയത്തെ സോളമന്റെ കുറ്റാന്വേഷണം സങ്കീർണമാക്കുന്നതോടെ രണ്ട് പെണ്‍കുട്ടികളുടെ തൊഴിൽ
നീലവെളിച്ചം; ഭാർഗവിയായി റിമാകല്ലിങ്കൽ
ബഷീറിന്റെ കഥയെ ആസ്പദമാക്കിയുള്ള സിനിമയുടെ പശ്ചാത്തലം 1960കളാണ്. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിൽ റിമ കല്ലി
ആഹാ, ഇതല്ലേ പാട്ട്!
ഇടയ്ക്കിടെ മികച്ച ഗായകരെ കണ്ടെടുക്കാറുണ്ട് സോഷ്യൽ മീഡിയ. ആഴ്ചകൾക്കുമുന്പാണ് തൃശൂർ കൊടകരയിലെ സ്കൂൾ വിദ്യാർഥി മി
ഡ്രൈവിംഗിലെ തിരുത്തലുകൾ
ഓരോ അപകടത്തിനു പിന്നിലും നിരവധി കാരണങ്ങൾ ഉണ്ടാകാമെന്ന് പെരുന്പാവൂർ സ്വദേശിയായ പ്രഭാകരൻ പറയുന്നു. “പലപ്പോഴും
വർണകൊക്കുകളുടെ ഈറ്റല്ലം...കൂന്തൻകുളം
വാച്ച് ടവർ, ഡോർമിറ്ററി, കുട്ടികളുടെ പാർക്ക്, ഗസ്റ്റ് റൂമുകൾ തുടങ്ങിയവ ഇവിടെയുണ്ട്. നിരവധിയായ പക്ഷിഗണങ്ങളുടെ സാ
ഗിരിയും താരയും...പൂങ്കാവനം ബസും
ഗിരിക്ക് ഇരുപത്തിയാറും താരയ്ക്ക് ഇരുപത്തിനാലും വയസുള്ളപ്പോൾ ഇരുവരും കണ്ടുമുട്ടിയതാണ്. പരിചയം പ്രണയത്തിലെത്
ഹൃദയങ്ങളിൽ സായ്പല്ലവി
ഓരോ സിനിമ ചെയ്യുന്പോഴും മുന്‍പ് സിനിമകളിൽ ചെയ്ത എക്സ്പ്രഷൻ ആവർത്തിക്കപ്പെടരുതെന്ന് ശ്രദ്ധിക്കാറുണ്ട്. ഓരോ വിഷയങ്
കട്ടലോക്കലിൽ പൃഥ്വിയുടെ കൊട്ടമധു
കാപ്പ എന്ന ബിഗ് ബജറ്റ് ചിത്രത്തിനുവേണ്ടി 60 ദിവസത്തെ ഡേറ്റാണ് പൃഥ്വിരാജ് നൽകിയിരിക്കുന്നത്. വലിയ ഇടവേളയ്ക്കുശേഷമാ
പ്രൗഢിയുടെ തലയെടുപ്പോടെ രാഷ്ട്രപതിഭവൻ
തലസ്ഥാന നഗരത്തിലെ ഏറ്റവും പൗരാണികവും പ്രൗഢവുമായ കെട്ടിടത്തിന്റെ നെറുകയിൽ മകുടം ആകാശത്തേക്ക് തലയുയർത്തി നിൽക്
ഇരുപതു പാട്ടുവർഷങ്ങളിൽ ശ്രേയ
നാലു ദേശീയ പുരസ്കാരങ്ങൾ, നാലു കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ, തമിഴ്നാട് സർക്കാരിന്റെ രണ്ടു പുരസ്കാരങ്ങൾ, ഫി
ഏകാന്തതയുടെ ഇരുപത് വർഷങ്ങളിൽ രാഷ്ട്രപതിയുടെ പേരുള്ള ഒരാന
സമാദരണീയനായ മുൻ രാഷ്ട്രപതി ശങ്കർദയാൽ ശർമയുടെ പേരുള്ള ശങ്കറിന്റെ ജീവിതത്തിലേക്ക് കൂടുതൽ ദയയും സമാധാനവും ക
ഓർമയിലെ സുൽത്താൻ; എന്റെ പ്രിയപ്പെട്ട റ്റാറ്റ
എന്നെ സ്കൂളിൽ ചേർത്ത് കടയിൽ നിന്നും സ്ലേറ്റും കല്ലുപെൻസിലും റൂളിപ്പെൻസിലും കുടയും വാങ്ങിത്തന്നതിന്റെ ഓർമ. എപ്പോഴും
പന്ത്രണ്ടിന്റെ സമയം
മലയാളിയുടെ ജീവിതപരിസരങ്ങളുമായി ഇഴചേർന്നു കിടക്കുന്ന സിനിമയാണു പന്ത്രണ്ട്. കേവലം ഒരു കഥയുടെ സിനിമാവിഷ്കാരമല
ചങ്കായിരുന്നു ഞങ്ങടെ ലൈൻ ബോട്ടുകൾ
തലമുറകൾ ലൈൻ ബോട്ടുകളെ അത്രയേറെ സ്നേഹിച്ചു, കായൽ യാത്രകളെ ആസ്വദിച്ചു. യാത്രക്കാരുടെ മാത്രമല്ല കായൽഗ്രാമങ്ങളു
സസ്നേഹം, സസന്തോഷം കിലി!
ഇരുപത്തെട്ടു കൊല്ലംമുന്പ് മേ ഖിലാഡി തൂ അനാഡി എന്ന സിനിമയിലെ ഗാനരംഗത്തിൽ അഭിനയിക്കുന്പോൾ നായകൻ അക്ഷയ്കുമാറിന്റെ മു
എന്നെ ഒന്ന് കേൾക്കൂ..പ്രജേഷ് സെൻ
എനിക്കും ജയസൂര്യക്കുമിടയിൽ നല്ലൊരു സൗഹൃദമുണ്ട്. എന്തും പറയാനുള്ള സ്വാതന്ത്ര്യം അവിടെയുണ്ട്. അത് കൃത്യമായി അദ്ദേഹത്തി
നസിയയുടെ നോ., പിറന്നത് ചരിത്രം!
ശരിയാണ്, മെയ്ഡ് ഇൻ ഇന്ത്യ എന്നു പാടിനടന്നാൽ പാക്കിസ്ഥാനിലെ സംഗീതപ്രേമികൾക്ക് ഇഷ്ടപ്പെടണമെന്നില്ല. അതുകൊണ്ടുതന്നെയ
പ്രവീണും താരം താടിയും താരം
പഠനശേഷം ഐടി മേഖലയിൽ ജോലിക്കു കയറിയപ്പോൾ താടി വളർത്താൻ സ്ഥാപനം അനുവദിച്ചില്ല. അതോടെ ഐടി കന്പനി വിട്ടു. ഇപ്പ
പ്രഫുല്ലസംഗീതം!
ബോളിവുഡും മോളിവുഡും പോലെ ഒഡീഷയിലെ സിനിമാലോകത്തിന്റെ വിശേഷനാമം ഓളിവുഡ് എന്നാണ്. 1975ൽ ഓളിവുഡിൽ മമത എന്നൊരു സി
കൊള്ളക്കാർ പറഞ്ഞു: ഭീംസെൻ ജോഷിയെപ്പോലെ പാടൂ...
""ദൈവമേ, ഞങ്ങൾക്കായി ഒരു കാര്യം ചെയ്യാനാകുമോ''.. ഒട്ടൊന്ന് ഇടറിയ തൊണ്ട ശരിയാക്കി പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ തുടരുന
ലാൽ ജോസ് കൂട് തുറക്കുകയാണ് ...സോളമന്റെ തേനീച്ചകൾ പറന്നുയരട്ടെ
സുജയും ശരത്തും തമ്മിലുളള പ്രണയത്തെ സോളമന്റെ കുറ്റാന്വേഷണം സങ്കീർണമാക്കുന്നതോടെ രണ്ട് പെണ്‍കുട്ടികളുടെ തൊഴിൽ
നീലവെളിച്ചം; ഭാർഗവിയായി റിമാകല്ലിങ്കൽ
ബഷീറിന്റെ കഥയെ ആസ്പദമാക്കിയുള്ള സിനിമയുടെ പശ്ചാത്തലം 1960കളാണ്. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിൽ റിമ കല്ലി
ആഹാ, ഇതല്ലേ പാട്ട്!
ഇടയ്ക്കിടെ മികച്ച ഗായകരെ കണ്ടെടുക്കാറുണ്ട് സോഷ്യൽ മീഡിയ. ആഴ്ചകൾക്കുമുന്പാണ് തൃശൂർ കൊടകരയിലെ സ്കൂൾ വിദ്യാർഥി മി
ഡ്രൈവിംഗിലെ തിരുത്തലുകൾ
ഓരോ അപകടത്തിനു പിന്നിലും നിരവധി കാരണങ്ങൾ ഉണ്ടാകാമെന്ന് പെരുന്പാവൂർ സ്വദേശിയായ പ്രഭാകരൻ പറയുന്നു. “പലപ്പോഴും
വർണകൊക്കുകളുടെ ഈറ്റല്ലം...കൂന്തൻകുളം
വാച്ച് ടവർ, ഡോർമിറ്ററി, കുട്ടികളുടെ പാർക്ക്, ഗസ്റ്റ് റൂമുകൾ തുടങ്ങിയവ ഇവിടെയുണ്ട്. നിരവധിയായ പക്ഷിഗണങ്ങളുടെ സാ
ഗിരിയും താരയും...പൂങ്കാവനം ബസും
ഗിരിക്ക് ഇരുപത്തിയാറും താരയ്ക്ക് ഇരുപത്തിനാലും വയസുള്ളപ്പോൾ ഇരുവരും കണ്ടുമുട്ടിയതാണ്. പരിചയം പ്രണയത്തിലെത്
ഹൃദയങ്ങളിൽ സായ്പല്ലവി
ഓരോ സിനിമ ചെയ്യുന്പോഴും മുന്‍പ് സിനിമകളിൽ ചെയ്ത എക്സ്പ്രഷൻ ആവർത്തിക്കപ്പെടരുതെന്ന് ശ്രദ്ധിക്കാറുണ്ട്. ഓരോ വിഷയങ്
കട്ടലോക്കലിൽ പൃഥ്വിയുടെ കൊട്ടമധു
കാപ്പ എന്ന ബിഗ് ബജറ്റ് ചിത്രത്തിനുവേണ്ടി 60 ദിവസത്തെ ഡേറ്റാണ് പൃഥ്വിരാജ് നൽകിയിരിക്കുന്നത്. വലിയ ഇടവേളയ്ക്കുശേഷമാ
പ്രൗഢിയുടെ തലയെടുപ്പോടെ രാഷ്ട്രപതിഭവൻ
തലസ്ഥാന നഗരത്തിലെ ഏറ്റവും പൗരാണികവും പ്രൗഢവുമായ കെട്ടിടത്തിന്റെ നെറുകയിൽ മകുടം ആകാശത്തേക്ക് തലയുയർത്തി നിൽക്
ഇരുപതു പാട്ടുവർഷങ്ങളിൽ ശ്രേയ
നാലു ദേശീയ പുരസ്കാരങ്ങൾ, നാലു കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ, തമിഴ്നാട് സർക്കാരിന്റെ രണ്ടു പുരസ്കാരങ്ങൾ, ഫി
ഏകാന്തതയുടെ ഇരുപത് വർഷങ്ങളിൽ രാഷ്ട്രപതിയുടെ പേരുള്ള ഒരാന
സമാദരണീയനായ മുൻ രാഷ്ട്രപതി ശങ്കർദയാൽ ശർമയുടെ പേരുള്ള ശങ്കറിന്റെ ജീവിതത്തിലേക്ക് കൂടുതൽ ദയയും സമാധാനവും ക
ഓർമയിലെ സുൽത്താൻ; എന്റെ പ്രിയപ്പെട്ട റ്റാറ്റ
എന്നെ സ്കൂളിൽ ചേർത്ത് കടയിൽ നിന്നും സ്ലേറ്റും കല്ലുപെൻസിലും റൂളിപ്പെൻസിലും കുടയും വാങ്ങിത്തന്നതിന്റെ ഓർമ. എപ്പോഴും
പന്ത്രണ്ടിന്റെ സമയം
മലയാളിയുടെ ജീവിതപരിസരങ്ങളുമായി ഇഴചേർന്നു കിടക്കുന്ന സിനിമയാണു പന്ത്രണ്ട്. കേവലം ഒരു കഥയുടെ സിനിമാവിഷ്കാരമല
ചങ്കായിരുന്നു ഞങ്ങടെ ലൈൻ ബോട്ടുകൾ
തലമുറകൾ ലൈൻ ബോട്ടുകളെ അത്രയേറെ സ്നേഹിച്ചു, കായൽ യാത്രകളെ ആസ്വദിച്ചു. യാത്രക്കാരുടെ മാത്രമല്ല കായൽഗ്രാമങ്ങളു
സസ്നേഹം, സസന്തോഷം കിലി!
ഇരുപത്തെട്ടു കൊല്ലംമുന്പ് മേ ഖിലാഡി തൂ അനാഡി എന്ന സിനിമയിലെ ഗാനരംഗത്തിൽ അഭിനയിക്കുന്പോൾ നായകൻ അക്ഷയ്കുമാറിന്റെ മു
എന്നെ ഒന്ന് കേൾക്കൂ..പ്രജേഷ് സെൻ
എനിക്കും ജയസൂര്യക്കുമിടയിൽ നല്ലൊരു സൗഹൃദമുണ്ട്. എന്തും പറയാനുള്ള സ്വാതന്ത്ര്യം അവിടെയുണ്ട്. അത് കൃത്യമായി അദ്ദേഹത്തി
നസിയയുടെ നോ., പിറന്നത് ചരിത്രം!
ശരിയാണ്, മെയ്ഡ് ഇൻ ഇന്ത്യ എന്നു പാടിനടന്നാൽ പാക്കിസ്ഥാനിലെ സംഗീതപ്രേമികൾക്ക് ഇഷ്ടപ്പെടണമെന്നില്ല. അതുകൊണ്ടുതന്നെയ
പ്രവീണും താരം താടിയും താരം
പഠനശേഷം ഐടി മേഖലയിൽ ജോലിക്കു കയറിയപ്പോൾ താടി വളർത്താൻ സ്ഥാപനം അനുവദിച്ചില്ല. അതോടെ ഐടി കന്പനി വിട്ടു. ഇപ്പ
പ്രഫുല്ലസംഗീതം!
ബോളിവുഡും മോളിവുഡും പോലെ ഒഡീഷയിലെ സിനിമാലോകത്തിന്റെ വിശേഷനാമം ഓളിവുഡ് എന്നാണ്. 1975ൽ ഓളിവുഡിൽ മമത എന്നൊരു സി
കൊള്ളക്കാർ പറഞ്ഞു: ഭീംസെൻ ജോഷിയെപ്പോലെ പാടൂ...
""ദൈവമേ, ഞങ്ങൾക്കായി ഒരു കാര്യം ചെയ്യാനാകുമോ''.. ഒട്ടൊന്ന് ഇടറിയ തൊണ്ട ശരിയാക്കി പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ തുടരുന
തങ്കനൂലിഴകളിലെ കുത്താമ്പുള്ളി വിസ്മയം
ഭാരതപ്പുഴയും ഗായത്രിപ്പുഴയും സംഗമിക്കുന്ന കുത്താന്പുള്ളിയിലെ നെയ്ത്തും നിറംകൊടുക്കലും കാഴ്ചയുടെ വിസ്മയമാണ്. തൃ
മറയൂർ മുനിയറകൾ വിസ്മൃതിയിലേക്ക്
കോവിൽക്കടവിലെ പാന്പാറിന്റെ തീരങ്ങൾ, കോട്ടക്കുളം, മുരുകൻമല എന്നിവിടങ്ങളിൽ ആറായിരത്തിലധികം മുനിയറകൾ മുൻ
നൂറ്റിനാലാം വയസിലെ പരീക്ഷ
സാക്ഷരതാ മികവുത്സവത്തിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ മിടുക്കി ഇവിടെയുണ്ട്. നൂറ്റിനാലാം വയസിൽ ഡിസ്റ്റിംഗ്ഷനോടെയാ
"യാത്രക്കാരുടെ ശ്രദ്ധയ്ക്ക്' ശബ്ദം ഷിജിനയുടേതാണ്
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... കോയന്പത്തൂർ ജംഗ്ഷനിൽനിന്നും തിരുവനന്തപുരംവരെ പോകുന്ന അമൃത എക്സ്പ്രസ് അൽപ്പസമയത്തി
പുരസ്കാരം എന്റെ അമ്മയ്ക്കുള്ള അംഗീകാരം: റിയ സൈറ
“25 വർഷമായി അമ്മ സൈറ ഡബ്ബിംഗ് മേഖലയിലുണ്ട്. നാലു വയസുമുതൽ അമ്മയുടെ മടിയിലിരുന്ന് അമ്മ നൽകിയ പാഠങ്ങളിലൂടെയാണ്
ജ്വാല പോലെ, നിന്നെക്കുറിച്ചുള്ള ചിന്തകൾ...
"നാട്ടിലെങ്ങും പാട്ടായി' എന്നത് ഒരു സ്വകാര്യ എഫ്എം റേഡിയോ നിലയത്തിന്റെ മുദ്രാവാചകമാണ്. ഇപ്പോഴിതാ, നാട്ടിലെങ്ങും ഒര
ബുള്ളറ്റ് ഗേൾ
ഓയിലും ഗ്രീസും ചെളിയുമൊക്കെ പറ്റി കൈയുടെ ഭംഗി പോകുമോ എന്ന ആശങ്കയൊന്നും ദിയയ്ക്കില്ല. അപ്പയുടെ വർക്ക് ഷോപ്പിൽ ദിവ
കൂടൊരുക്കുന്ന കലാഭവൻ
വരുന്നവരുടെ അവതരണം മോശമായാലും അച്ചൻ കുറ്റം പറയാറില്ല. കുറച്ചു കൂടി നന്നാക്കാനുണ്ട്. താൻ കുറച്ചുകൂടി പരിശീലനം ന
ടാങ്കർ ലോറി വളയം പിടിച്ച് ഡെലീഷ
തിരക്കേറിയ ദേശീയപാത 66 ലൂടെ ടാങ്കർ ലോറി തെല്ലും ടെൻഷനില്ലാതെ ഓടിക്കുന്ന ഈ ഇരുപത്തിനാലുകാരിയെ അതിശയത്തോടെയാ
ഹൃദയങ്ങൾക്ക് കാവൽ
ഈ വർഷത്തെ ഡോക്ടേഴ്സ് ദിനാചരണത്തിൽ ഇക്കണോമിക് ടൈംസ് നടത്തിയ സർവേയിൽ രാജ്യത്തെ മികച്ച ഹൃദ്രോഗവിദഗ്ധരിലൊ
Latest News
സിപിഎം മറ്റുള്ളവരുടെ മേൽ പഴിചാരുന്നവരാണെന്ന് പ്രതിപക്ഷ നേതാവ്
മുകേഷ് അംബാനിക്കും കുടുംബത്തിനും നേരെ വധഭീഷണി; ഒരാള്‍ കസ്റ്റഡിയില്‍
ഷാജഹാന് വധത്തിനു പിന്നില്‍ ആര്‍എസ്എസ്; വ്യാജപ്രചാരണം കൊടും ക്രൂരതയെന്നും സിപിഎം
റിസര്‍ച്ച് സ്കോര്‍ വിവാദം അവകാശവാദം മാത്രമെന്ന് പ്രിയാവര്‍ഗീസ്
കൊച്ചിയില്‍ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു
Latest News
സിപിഎം മറ്റുള്ളവരുടെ മേൽ പഴിചാരുന്നവരാണെന്ന് പ്രതിപക്ഷ നേതാവ്
മുകേഷ് അംബാനിക്കും കുടുംബത്തിനും നേരെ വധഭീഷണി; ഒരാള്‍ കസ്റ്റഡിയില്‍
ഷാജഹാന് വധത്തിനു പിന്നില്‍ ആര്‍എസ്എസ്; വ്യാജപ്രചാരണം കൊടും ക്രൂരതയെന്നും സിപിഎം
റിസര്‍ച്ച് സ്കോര്‍ വിവാദം അവകാശവാദം മാത്രമെന്ന് പ്രിയാവര്‍ഗീസ്
കൊച്ചിയില്‍ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top