Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പ്രവീണും താരം താടിയും താരം
പഠനശേഷം ഐടി മേഖലയിൽ ജോലിക്കു കയറിയപ്പോൾ താടി വളർത്താൻ സ്ഥാപനം അനുവദിച്ചില്ല. അതോടെ ഐടി കന്പനി വിട്ടു. ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും നീളമുള്ള താടിക്കാരൻ എന്ന ഖ്യാതി പ്രവീണ്‍ സ്വന്തമാക്കിയിരിക്കുന്നു.
മുടി പറ്റെ വെട്ടിയൊതുക്കിയ പെണ്‍കുട്ടികളും മുടി നീട്ടി വളർത്തുന്ന ആണ്‍കുട്ടികളുമൊക്കെ ഇക്കാലത്തെ പതിവു കാഴ്ചകളാണ്. എന്നാൽ ഒരു മീറ്ററിൽ കൂടുതൽ നീളത്തിൽ ദീക്ഷ അഥവ താടി വളർത്തി അലങ്കാരമാക്കിയിരിക്കുന്നു പത്തനംതിട്ട കൊടുമണ്‍ സ്വദേശി പ്രവീണ്‍ പരമേശ്വർ.
അന്തർദേശീയ താടിനീള മത്സരത്തിലെ രണ്ടാം സ്ഥാനക്കാരനാണ് പ്രവീണ്‍. വെറുതെയൊരു ദിവസം തുടങ്ങിയതല്ല ഇത്തരമൊരു വിനോദം.
ഒന്‍പതു വർഷം മുന്‍പ് സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിക്കാനുള്ള ആഗ്രവുമായി എത്തിയപ്പോൾ താടിയില്ലെന്ന കാരണത്താൽ അവസരം കിട്ടാതെ പോയ വേളയിൽ എടുത്ത തീരുമാനമാണ്. ഒപ്പം താടി എത്രവരെ നീളും എന്നറിയാനുള്ള ആകാംഷയും വാശിയും. ദീക്ഷ മതാചാരമായി വളർത്തുന്ന സിക്കു സമുദായക്കാരെയും ആശ്രമങ്ങളിലെ സന്യാസവര്യൻമാരെയുമൊക്കെ പിന്നിലാക്കി ഇന്ത്യയിലെ ഏറ്റവും നീളമുള്ള താടിക്കാരൻ എന്ന പെരുമ പ്രവീണ്‍ സ്വന്തമാക്കിയിരിക്കുന്നു.
സിനിമയിൽ അവസരം കിട്ടാതെ പോയ ദിവസം എന്നേക്കുമായി അവസാനിപ്പിച്ചതാണ് ഷേവിംഗ്. അതിനുശേഷം ഇന്നേവരെ ഷേവ് ചെയ്തിട്ടില്ല, വളർന്നുകൊണ്ടേയിരിക്കുന്ന ദീക്ഷ വെട്ടിയൊതുക്കിയിട്ടുമില്ല. വളർന്ന് മുട്ടോളമെത്തിയതിനാൽ ദിവസേന ചീകി മിനുക്കി വൃത്തിയായി സൂക്ഷിക്കുന്നു. നിലവിൽ നാൽപത്തി മൂന്ന് ഇഞ്ച് നീളമുള്ള താടിയുമായി നാഷണൽ ബിയേഡ് ചാന്പ്യനാണ് പ്രവീണ്‍. കുടുംബത്തിൽ അമ്മാവൻമാർക്കൊക്കെ നീളൻ താടിയുണ്ടായിരുന്നു. അങ്ങനെയാണ് താടിയോടുള്ള ഇഷ്ടം പ്രവീണിനു തുടങ്ങിയത്. പഠന സമയത്ത് പൊടിത്താടിയും കുറ്റിത്താടിയുമൊക്കെ വച്ചിട്ടുണ്ടെങ്കിലും താടി അലങ്കാരമാക്കിയിട്ട് ഒൻപത് വർഷമാകുന്നു.
പഠനശേഷം ഐടി മേഖലയിൽ ജോലിക്കു കയറിയപ്പോൾ താടി വളർത്താൻ സ്ഥാപനം അനുവദിച്ചില്ല. ഒന്നുകിൽ ക്ലീൻ ഷേവ്, അതല്ലെങ്കിൽ വെട്ടിയൊതുക്കിയ മീശ എന്നതായിരുന്നു അവരുടെ നിലപാട്. അതോടെ ഐടി കന്പനി വിട്ടു ആനിമേഷൻ സ്റ്റുഡിയോയിൽ ജോലിക്കു കയറി. വീട്ടുകാർക്കും താടി വളർത്തുന്നതിനോട് ആദ്യം താത്പര്യമില്ലായിരുന്നു. പിന്നീട് താടി വളർത്താൻ രണ്ടും കൽപിച്ചൊരു തീരുമാനമെടുത്തു.
താടി വളർത്താൻ എളുപ്പമാണെങ്കിലും അത് ഭംഗിയായും ഭദ്രമായും സംരക്ഷിക്കുക യെന്നത് ശ്രദ്ധയും സമയവും വേണ്ട ഉത്തരവാദിത്വമാണെന്ന് പ്രവീണ്‍ പറയുന്നു. പ്രത്യേകിച്ച് യാത്രകളും വെള്ളം മാറിയുള്ള കുളിയും ഒക്കെയാകുന്പോൾ വലിയ തടസമാണ്. താടിയിൽ എണ്ണ ഉപയോഗിക്കാറില്ല.
രണ്ടു മൂന്നു ദിവസം കൂടുന്പോൾ ഷാംപൂ ഉപയോഗിക്കും. കണ്ടീഷണറും ഉപയോഗിക്കാറുണ്ട്. അതിനുശേഷം ഹെയർ സിറം ഉപയോഗിക്കും.
ദീക്ഷയിൽ കുരുക്കുകൾ ഒഴിവാകാൻ സിറം നല്ലതാണ്. ബൈക്കിൽ യാത്ര ചെയ്യുന്പോൾ മുടിയും താടിയും നല്ലതു പോലെ കെട്ടിവച്ചില്ലെങ്കിൽ റഫ് ആകും. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കും. ദിവസം അരമണിക്കൂറെങ്കിലും താടി ചീകിയൊതുക്കി ഭംഗിയായി കെട്ടിയൊരുക്കാൻ വേണ്ടിവരും. അത്ര സാധാരണമല്ലാത്ത കാഴ്ചയാണ് മുട്ടോളം നീളമുള്ള താടി എന്നതിനാൽ എവിടേക്കു പോയാലും എല്ലാവരുടെയും നോട്ടം പ്രവീണിലേക്കായിരിക്കും. ഇദ്ദേഹത്തിന്റെ ഹയർസ്റ്റൈലിലുമുണ്ട് കൗതുകം.
ചിലർ അതിശയത്തോടെയും കൗതുകത്തോടെയും നോക്കും. മറ്റു ചിലർ ചിരിക്കും. ഇത് എന്തോന്ന് സ്റ്റൈൽ എന്ന മട്ടിൽ ചിലർ അവഗണിച്ചു കടന്നുപോകും.
സംഗതി ഒറിജിനലാണോ എന്ന ആകാംഷയിൽ കുട്ടികളും യുവാക്കളും താടിയിൽ തൊട്ടും തലോടിയും അടുത്തുകൂടും. ചിലർക്ക് നീളം അളന്നുനോക്കാനാണ് കൗതുകം. ഭംഗിയായി ഒരുക്കിയ ദീക്ഷയ്ക്ക് പ്രത്യേകമായ ഭംഗിയുണ്ടെന്നാണ് അടുപ്പക്കാർ പറയുന്നത്. ഇത്ര ശ്രദ്ധയോടെ എങ്ങനെയാണിതു സൂക്ഷിക്കുന്നതെന്നാണ് എല്ലാവർക്കും അറിയേണ്ടത്.
താടിയുടെ നീളത്തിൽ അടുത്ത വർഷം ആഗോളതലത്തിൽ ഒന്നാം സ്ഥാനത്ത് എത്താനുള്ള ശ്രമത്തിലാണ് പ്രവീണ്‍. താടിവളർത്തലിനിടയിൽ സിനിമാ രംഗത്തും പ്രവീണ്‍ തനതായ ശ്രദ്ധനേടിയെടുത്തു. സണ്‍ഡേ ഹോളിഡേ, ഷെർലക് ടോംസ്, ഗാനഗന്ധർവൻ തുടങ്ങി പതിനഞ്ചോളം മലയാള സിനിമയിലും രണ്ടു തമിഴ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
വിവിധ സിനിമകളുടെ സംവിധാന മേഖലയിലും പ്രവർത്തിച്ചു. അടൂരിനടുത്ത് കൊടുമണ്‍ സ്വദേശിയാണ് പ്രവീണ്‍. അച്ഛൻ പരമേശ്വര കുറുപ്പ്. അമ്മ ഇന്ദിരാദേവി. സഹോദരി പ്രിയ. അടുത്തവർഷം വേൾഡ് ലൈവ് ചാന്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് പ്രവീണ്‍.
ജിബിൻ കുര്യൻ
പന്ത്രണ്ടിന്റെ സമയം
മലയാളിയുടെ ജീവിതപരിസരങ്ങളുമായി ഇഴചേർന്നു കിടക്കുന്ന സിനിമയാണു പന്ത്രണ്ട്. കേവലം ഒരു കഥയുടെ സിനിമാവിഷ്കാരമല
ചങ്കായിരുന്നു ഞങ്ങടെ ലൈൻ ബോട്ടുകൾ
തലമുറകൾ ലൈൻ ബോട്ടുകളെ അത്രയേറെ സ്നേഹിച്ചു, കായൽ യാത്രകളെ ആസ്വദിച്ചു. യാത്രക്കാരുടെ മാത്രമല്ല കായൽഗ്രാമങ്ങളു
തകിലിന്റെ ലോകസഞ്ചാരം
ചതുർബാഹുവായ സുബ്രഹ്മണ്യസ്വാമിയാണ് ആലപ്പുഴ ഹരിപ്പാട് ക്ഷേത്രത്തിലെ പ്രതിഷ്ഠ. കേരള പഴനി, തെക്കൻ പഴനി എന്നീ പേരുകളില
സസ്നേഹം, സസന്തോഷം കിലി!
ഇരുപത്തെട്ടു കൊല്ലംമുന്പ് മേ ഖിലാഡി തൂ അനാഡി എന്ന സിനിമയിലെ ഗാനരംഗത്തിൽ അഭിനയിക്കുന്പോൾ നായകൻ അക്ഷയ്കുമാറിന്റെ മു
എന്നെ ഒന്ന് കേൾക്കൂ..പ്രജേഷ് സെൻ
എനിക്കും ജയസൂര്യക്കുമിടയിൽ നല്ലൊരു സൗഹൃദമുണ്ട്. എന്തും പറയാനുള്ള സ്വാതന്ത്ര്യം അവിടെയുണ്ട്. അത് കൃത്യമായി അദ്ദേഹത്തി
നസിയയുടെ നോ., പിറന്നത് ചരിത്രം!
ശരിയാണ്, മെയ്ഡ് ഇൻ ഇന്ത്യ എന്നു പാടിനടന്നാൽ പാക്കിസ്ഥാനിലെ സംഗീതപ്രേമികൾക്ക് ഇഷ്ടപ്പെടണമെന്നില്ല. അതുകൊണ്ടുതന്നെയ
പ്രഫുല്ലസംഗീതം!
ബോളിവുഡും മോളിവുഡും പോലെ ഒഡീഷയിലെ സിനിമാലോകത്തിന്റെ വിശേഷനാമം ഓളിവുഡ് എന്നാണ്. 1975ൽ ഓളിവുഡിൽ മമത എന്നൊരു സി
കൊള്ളക്കാർ പറഞ്ഞു: ഭീംസെൻ ജോഷിയെപ്പോലെ പാടൂ...
""ദൈവമേ, ഞങ്ങൾക്കായി ഒരു കാര്യം ചെയ്യാനാകുമോ''.. ഒട്ടൊന്ന് ഇടറിയ തൊണ്ട ശരിയാക്കി പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ തുടരുന
തങ്കനൂലിഴകളിലെ കുത്താമ്പുള്ളി വിസ്മയം
ഭാരതപ്പുഴയും ഗായത്രിപ്പുഴയും സംഗമിക്കുന്ന കുത്താന്പുള്ളിയിലെ നെയ്ത്തും നിറംകൊടുക്കലും കാഴ്ചയുടെ വിസ്മയമാണ്. തൃ
മറയൂർ മുനിയറകൾ വിസ്മൃതിയിലേക്ക്
കോവിൽക്കടവിലെ പാന്പാറിന്റെ തീരങ്ങൾ, കോട്ടക്കുളം, മുരുകൻമല എന്നിവിടങ്ങളിൽ ആറായിരത്തിലധികം മുനിയറകൾ മുൻ
നൂറ്റിനാലാം വയസിലെ പരീക്ഷ
സാക്ഷരതാ മികവുത്സവത്തിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ മിടുക്കി ഇവിടെയുണ്ട്. നൂറ്റിനാലാം വയസിൽ ഡിസ്റ്റിംഗ്ഷനോടെയാ
"യാത്രക്കാരുടെ ശ്രദ്ധയ്ക്ക്' ശബ്ദം ഷിജിനയുടേതാണ്
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... കോയന്പത്തൂർ ജംഗ്ഷനിൽനിന്നും തിരുവനന്തപുരംവരെ പോകുന്ന അമൃത എക്സ്പ്രസ് അൽപ്പസമയത്തി
പുരസ്കാരം എന്റെ അമ്മയ്ക്കുള്ള അംഗീകാരം: റിയ സൈറ
“25 വർഷമായി അമ്മ സൈറ ഡബ്ബിംഗ് മേഖലയിലുണ്ട്. നാലു വയസുമുതൽ അമ്മയുടെ മടിയിലിരുന്ന് അമ്മ നൽകിയ പാഠങ്ങളിലൂടെയാണ്
ജ്വാല പോലെ, നിന്നെക്കുറിച്ചുള്ള ചിന്തകൾ...
"നാട്ടിലെങ്ങും പാട്ടായി' എന്നത് ഒരു സ്വകാര്യ എഫ്എം റേഡിയോ നിലയത്തിന്റെ മുദ്രാവാചകമാണ്. ഇപ്പോഴിതാ, നാട്ടിലെങ്ങും ഒര
ബുള്ളറ്റ് ഗേൾ
ഓയിലും ഗ്രീസും ചെളിയുമൊക്കെ പറ്റി കൈയുടെ ഭംഗി പോകുമോ എന്ന ആശങ്കയൊന്നും ദിയയ്ക്കില്ല. അപ്പയുടെ വർക്ക് ഷോപ്പിൽ ദിവ
കൂടൊരുക്കുന്ന കലാഭവൻ
വരുന്നവരുടെ അവതരണം മോശമായാലും അച്ചൻ കുറ്റം പറയാറില്ല. കുറച്ചു കൂടി നന്നാക്കാനുണ്ട്. താൻ കുറച്ചുകൂടി പരിശീലനം ന
ടാങ്കർ ലോറി വളയം പിടിച്ച് ഡെലീഷ
തിരക്കേറിയ ദേശീയപാത 66 ലൂടെ ടാങ്കർ ലോറി തെല്ലും ടെൻഷനില്ലാതെ ഓടിക്കുന്ന ഈ ഇരുപത്തിനാലുകാരിയെ അതിശയത്തോടെയാ
ഹൃദയങ്ങൾക്ക് കാവൽ
ഈ വർഷത്തെ ഡോക്ടേഴ്സ് ദിനാചരണത്തിൽ ഇക്കണോമിക് ടൈംസ് നടത്തിയ സർവേയിൽ രാജ്യത്തെ മികച്ച ഹൃദ്രോഗവിദഗ്ധരിലൊ
പൗരാണികതയുടെ ചരിത്രം പേറി പുരാതന ദില്ലി
ഡൽഹി സംസ്ഥാനത്തിന്റെയും മഹാനഗരത്തിന്റെയും ആത്മാവ് ഓൾഡ് ഡൽഹിയിൽ ആണെന്നാണ് ചരിത്രകാരൻമാരും എഴുത്തുകാരും ഉൾ
യോദ്ധയിലെ നേപ്പാളിൽ ബിബിൻ ജോർജ്
“യോദ്ധായിൽ ലാലേട്ടനും ജഗതിച്ചേട്ടനും അഭിനയിച്ച രംഗങ്ങളിലെ ലൊക്കേഷനുകൾ ഇന്നും അതുപോലെയുണ്ട് നേപ്പാളിൽ. സാങ്കേ
പന്ത്രണ്ടിന്റെ സമയം
മലയാളിയുടെ ജീവിതപരിസരങ്ങളുമായി ഇഴചേർന്നു കിടക്കുന്ന സിനിമയാണു പന്ത്രണ്ട്. കേവലം ഒരു കഥയുടെ സിനിമാവിഷ്കാരമല
ചങ്കായിരുന്നു ഞങ്ങടെ ലൈൻ ബോട്ടുകൾ
തലമുറകൾ ലൈൻ ബോട്ടുകളെ അത്രയേറെ സ്നേഹിച്ചു, കായൽ യാത്രകളെ ആസ്വദിച്ചു. യാത്രക്കാരുടെ മാത്രമല്ല കായൽഗ്രാമങ്ങളു
തകിലിന്റെ ലോകസഞ്ചാരം
ചതുർബാഹുവായ സുബ്രഹ്മണ്യസ്വാമിയാണ് ആലപ്പുഴ ഹരിപ്പാട് ക്ഷേത്രത്തിലെ പ്രതിഷ്ഠ. കേരള പഴനി, തെക്കൻ പഴനി എന്നീ പേരുകളില
സസ്നേഹം, സസന്തോഷം കിലി!
ഇരുപത്തെട്ടു കൊല്ലംമുന്പ് മേ ഖിലാഡി തൂ അനാഡി എന്ന സിനിമയിലെ ഗാനരംഗത്തിൽ അഭിനയിക്കുന്പോൾ നായകൻ അക്ഷയ്കുമാറിന്റെ മു
എന്നെ ഒന്ന് കേൾക്കൂ..പ്രജേഷ് സെൻ
എനിക്കും ജയസൂര്യക്കുമിടയിൽ നല്ലൊരു സൗഹൃദമുണ്ട്. എന്തും പറയാനുള്ള സ്വാതന്ത്ര്യം അവിടെയുണ്ട്. അത് കൃത്യമായി അദ്ദേഹത്തി
നസിയയുടെ നോ., പിറന്നത് ചരിത്രം!
ശരിയാണ്, മെയ്ഡ് ഇൻ ഇന്ത്യ എന്നു പാടിനടന്നാൽ പാക്കിസ്ഥാനിലെ സംഗീതപ്രേമികൾക്ക് ഇഷ്ടപ്പെടണമെന്നില്ല. അതുകൊണ്ടുതന്നെയ
പ്രഫുല്ലസംഗീതം!
ബോളിവുഡും മോളിവുഡും പോലെ ഒഡീഷയിലെ സിനിമാലോകത്തിന്റെ വിശേഷനാമം ഓളിവുഡ് എന്നാണ്. 1975ൽ ഓളിവുഡിൽ മമത എന്നൊരു സി
കൊള്ളക്കാർ പറഞ്ഞു: ഭീംസെൻ ജോഷിയെപ്പോലെ പാടൂ...
""ദൈവമേ, ഞങ്ങൾക്കായി ഒരു കാര്യം ചെയ്യാനാകുമോ''.. ഒട്ടൊന്ന് ഇടറിയ തൊണ്ട ശരിയാക്കി പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ തുടരുന
തങ്കനൂലിഴകളിലെ കുത്താമ്പുള്ളി വിസ്മയം
ഭാരതപ്പുഴയും ഗായത്രിപ്പുഴയും സംഗമിക്കുന്ന കുത്താന്പുള്ളിയിലെ നെയ്ത്തും നിറംകൊടുക്കലും കാഴ്ചയുടെ വിസ്മയമാണ്. തൃ
മറയൂർ മുനിയറകൾ വിസ്മൃതിയിലേക്ക്
കോവിൽക്കടവിലെ പാന്പാറിന്റെ തീരങ്ങൾ, കോട്ടക്കുളം, മുരുകൻമല എന്നിവിടങ്ങളിൽ ആറായിരത്തിലധികം മുനിയറകൾ മുൻ
നൂറ്റിനാലാം വയസിലെ പരീക്ഷ
സാക്ഷരതാ മികവുത്സവത്തിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ മിടുക്കി ഇവിടെയുണ്ട്. നൂറ്റിനാലാം വയസിൽ ഡിസ്റ്റിംഗ്ഷനോടെയാ
"യാത്രക്കാരുടെ ശ്രദ്ധയ്ക്ക്' ശബ്ദം ഷിജിനയുടേതാണ്
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... കോയന്പത്തൂർ ജംഗ്ഷനിൽനിന്നും തിരുവനന്തപുരംവരെ പോകുന്ന അമൃത എക്സ്പ്രസ് അൽപ്പസമയത്തി
പുരസ്കാരം എന്റെ അമ്മയ്ക്കുള്ള അംഗീകാരം: റിയ സൈറ
“25 വർഷമായി അമ്മ സൈറ ഡബ്ബിംഗ് മേഖലയിലുണ്ട്. നാലു വയസുമുതൽ അമ്മയുടെ മടിയിലിരുന്ന് അമ്മ നൽകിയ പാഠങ്ങളിലൂടെയാണ്
ജ്വാല പോലെ, നിന്നെക്കുറിച്ചുള്ള ചിന്തകൾ...
"നാട്ടിലെങ്ങും പാട്ടായി' എന്നത് ഒരു സ്വകാര്യ എഫ്എം റേഡിയോ നിലയത്തിന്റെ മുദ്രാവാചകമാണ്. ഇപ്പോഴിതാ, നാട്ടിലെങ്ങും ഒര
ബുള്ളറ്റ് ഗേൾ
ഓയിലും ഗ്രീസും ചെളിയുമൊക്കെ പറ്റി കൈയുടെ ഭംഗി പോകുമോ എന്ന ആശങ്കയൊന്നും ദിയയ്ക്കില്ല. അപ്പയുടെ വർക്ക് ഷോപ്പിൽ ദിവ
കൂടൊരുക്കുന്ന കലാഭവൻ
വരുന്നവരുടെ അവതരണം മോശമായാലും അച്ചൻ കുറ്റം പറയാറില്ല. കുറച്ചു കൂടി നന്നാക്കാനുണ്ട്. താൻ കുറച്ചുകൂടി പരിശീലനം ന
ടാങ്കർ ലോറി വളയം പിടിച്ച് ഡെലീഷ
തിരക്കേറിയ ദേശീയപാത 66 ലൂടെ ടാങ്കർ ലോറി തെല്ലും ടെൻഷനില്ലാതെ ഓടിക്കുന്ന ഈ ഇരുപത്തിനാലുകാരിയെ അതിശയത്തോടെയാ
ഹൃദയങ്ങൾക്ക് കാവൽ
ഈ വർഷത്തെ ഡോക്ടേഴ്സ് ദിനാചരണത്തിൽ ഇക്കണോമിക് ടൈംസ് നടത്തിയ സർവേയിൽ രാജ്യത്തെ മികച്ച ഹൃദ്രോഗവിദഗ്ധരിലൊ
പൗരാണികതയുടെ ചരിത്രം പേറി പുരാതന ദില്ലി
ഡൽഹി സംസ്ഥാനത്തിന്റെയും മഹാനഗരത്തിന്റെയും ആത്മാവ് ഓൾഡ് ഡൽഹിയിൽ ആണെന്നാണ് ചരിത്രകാരൻമാരും എഴുത്തുകാരും ഉൾ
യോദ്ധയിലെ നേപ്പാളിൽ ബിബിൻ ജോർജ്
“യോദ്ധായിൽ ലാലേട്ടനും ജഗതിച്ചേട്ടനും അഭിനയിച്ച രംഗങ്ങളിലെ ലൊക്കേഷനുകൾ ഇന്നും അതുപോലെയുണ്ട് നേപ്പാളിൽ. സാങ്കേ
അമ്മയുടെ ഭാഗ്യം 15 മക്കള്‍ 76 കൊച്ചുമക്കള്‍
ഒരു മാമ്പഴം കിട്ടിയാല്‍ അതു 17 കഷ്ണമായി മുറിക്കും. എല്ലാവരും കൂടി ഭക്ഷിക്കുമ്പോള്‍ അനിര്‍വചനീയമായ ആനന്ദം മനസില്‍ ന
ചുവപ്പണിഞ്ഞ് ചെങ്കോട്ട
ചുവപ്പണിഞ്ഞ് ചെങ്കോട്ട
ഒന്നിലേറെ വൈദേശിക ആക്രണങ്ങൾക്ക് വിധേയമായിട്ടുണ്ട് ചെങ്കോട്ട. 1739ൽ പേർഷ്യൻ ഭരണാധി
സ്മൃതി കുടീരങ്ങളുടെ തലസ്ഥാനം
ശവകുടീരങ്ങളുടെ നഗരം എന്നൊരു വിളിപ്പേരുണ്ട് ഡൽഹിക്ക്. നൂറ്റാണ്ടുകൾക്ക് മുന്‍പ് പടയോട്ടങ്ങൾ നയിച്ചുവന്നു ഭരണം പി
ജീവിതത്തിന്റെ ഗുണനിലവാരം
തുടർപരിചരണഘട്ടം കഴിയുന്പോൾ രോഗിയെ സ്വാഭാവിക ജീവിതത്തിലേക്കു മടക്കി അയയ്ക്കാനുള്ള സംവിധാനങ്ങളായി. പുറത്തു പോകാനു
സ്വാതന്ത്ര്യം മേലേ.. നീലാകാശം പോലെ...
സ്വാതന്ത്ര്യദിനം- രാജ്യത്തിനിത് മഹത്തായ ദിനമാണ്. ലോകത്തിനു മുന്നിൽ അഭിമാനപൂർവം തലയുയർത്തിപ്പിടിച്ചു നിൽക്കാനാ
ചൈനക്കാരുടെ നീല മണ്‍പാത്രങ്ങൾ
ഹാൻ രാജവംശത്തിന്റെ കാലത്തെ ശവകുടീരങ്ങൾ പരിശോധിച്ചപ്പോൾ അന്നത്തെ പതിവനുസരിച്ച് ശവശരീരത്തിനൊപ്പം അവരുടെ മണ
അതിശയങ്ങളുടെ കൈപിടിച്ച് നേഹ കക്കർ
ബോളിവുഡിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ഗായികയാണ് നേഹ കക്കർ. കഴിഞ്ഞദിവസം അവരെത്തേടി വലിയൊരു അംഗീകാരമെത്തി-
ടെക്സസിന്റെ ടെക്നോളജി ടൈഗര്‍; കൃഷ്ണകുമാറിന്റെ വിജയഗാഥ
സർക്കാരും സ്വകാര്യമേഖലയിലെ വൻതോക്കുകളുമായ മൈക്രോസോഫ്റ്റ്, ആമസോൺ, ഗൂഗിൾ എന്നിവർ അണിനിരന്ന ആ സേനയെ നയിക്കാൻ ടോ
കന്പളിപൂച്ചി ഡിജെ സ്നേക്കിനൊപ്പം!
യുട്യൂബിൽ ഏതാണ്ട് 27 കോടി തവണ പ്ലേ ചെയ്യപ്പെട്ടു, എൻജോയ് എൻചാമി എന്ന തമിഴ് പാട്ട്. തണ്ണിയിൽ ഓടുന്ന തവളയും തങ്കച്ച
മഴകൊണ്ടു മാത്രം
വീണ്ടും ഒരു വേനലവധി കഴിഞ്ഞ് കേരളത്തിൽ മഴക്കാലം ആരംഭിച്ചിരിക്കുന്നു. കേരളത്തിൽ പ്രധാനമായും രണ്ട് മഴക്കാലങ്ങൾ ആണ് ഉ
Latest News
പാർലമെന്റ് വർഷകാല സമ്മേളനം ജൂലൈ 18 മുതൽ
സാഹിത്യ അക്കാദമി മുറ്റത്തെ മുളംകൂട്ടം റോഡിലേക്ക് മറിഞ്ഞു
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഷിൻഡെ; ഫഡ്നാവിസ് ഉപമുഖ്യമന്ത്രി
സെന്റ് തോമസ് ഡേയിൽ ജോലിക്ക് ഹാജരാകണം; പൊതുമരാമത്ത് വകുപ്പിൽ വിവാദ ഉത്തരവ്
ബഫര്‍സോൺ: കേരളം സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കും
Latest News
പാർലമെന്റ് വർഷകാല സമ്മേളനം ജൂലൈ 18 മുതൽ
സാഹിത്യ അക്കാദമി മുറ്റത്തെ മുളംകൂട്ടം റോഡിലേക്ക് മറിഞ്ഞു
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഷിൻഡെ; ഫഡ്നാവിസ് ഉപമുഖ്യമന്ത്രി
സെന്റ് തോമസ് ഡേയിൽ ജോലിക്ക് ഹാജരാകണം; പൊതുമരാമത്ത് വകുപ്പിൽ വിവാദ ഉത്തരവ്
ബഫര്‍സോൺ: കേരളം സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കും
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top