Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മറയൂർ മുനിയറകൾ വിസ്മൃതിയിലേക്ക്
കോവിൽക്കടവിലെ പാന്പാറിന്റെ തീരങ്ങൾ, കോട്ടക്കുളം, മുരുകൻമല എന്നിവിടങ്ങളിൽ ആറായിരത്തിലധികം മുനിയറകൾ മുൻപുണ്ടായിരുന്നതായാണ് പഴമക്കാരുടെ ഓർമ. പഴുതറകൾ നാലുവശത്തും കൽപ്പാളികൾ വെച്ച് മറച്ചിരിക്കുന്നു.
സഹ്യപർവത താഴ്വാരങ്ങളിൽ ഋഷിമാർ തപസുചെയ്യാൻ ഒരുക്കിയ ശിലാനിർമിതികളാണ് മുനിയറകളെന്നു ചരിത്രം. ഇടുക്കിയിൽ ചന്ദനക്കാടുകൾ അതിരിടുന്ന മറയൂർ മലനിരകളിൽ അയ്യായിരത്തിലേറെ വർഷം പഴക്കം അടയാളപ്പെടുത്താവുന്ന ഈ കരിങ്കൽ അറകൾ നവീനശിലായുഗത്തിന്റെ ശേഷിപ്പുകളാണെന്നു ഗണിക്കപ്പെടുന്നു.
ദേശീയ സ്മാരകങ്ങളുടെ നിരയിൽ സംരക്ഷിക്കാൻ സർക്കാർ നിർദേശിച്ചിരിക്കുന്ന മുനിയറകൾ പലതും ഇന്നു കാടുകയറി അവഗണനയുടെ പുറന്പോക്കുകളിൽ വിള്ളൽ വീണുടയുന്നു. മറയൂർ മുരുകൻമലയിൽ ഉൾപ്പെടെ സഹസ്രകാല സാക്ഷിയായ മുനിയറകൾ അടുത്തയിടെയും നശിപ്പിക്കപ്പെട്ടു. സുരക്ഷിതമായ പാർപ്പിടംപോലെ ഭദ്രമാക്കപ്പെട്ട മുനിയറകൾക്ക് പഴുതറകൾ എന്നും വിളിപ്പേരുണ്ട്.
മൂന്നോ നാലോ ശിലാപാളികൾ ബലവത്തായി അടുക്കിവച്ചിരിക്കുന്ന അറകൾ ശിലായുഗസംസ്കൃതിയുടെ അവസാനഘട്ടത്തിലെ മഹാശേഷിപ്പുകളാണെന്നു പുരാവസ്തുവിദഗ്ധർ പറയുന്നു. മുനിമാരുടെ തപസിടങ്ങളായിരുന്നുവെന്നു കരുതപ്പെടുന്പോഴും മഹാശിലായുഗ കല്ലറകളാണ് ഇവയെന്നാണ് ചിലരുടെ നീരീക്ഷണം.
ഗ്രോത്രജനത ശവസംസ്കാരം നടത്തുന്നത് ഇത്തരം കല്ലറകളിലായിരുന്നുവെന്നാണ് ഗവേഷണമതം. ബ്രിട്ടണിലെ സ്റ്റോണ്‍ ബഞ്ചുകൾക്കും ഇതേ കാലപ്പഴക്കവും സമാനമായ മാതൃകയുമാണ്. സ്റ്റോണ്‍ ബഞ്ചുകളും മരണാനന്തര സ്മാരകങ്ങൾതന്നെ.
മരണപ്പെടുന്ന വ്യക്തി ഉപയോഗിച്ചിരുന്ന വസ്തുക്കൾ വലിയ മണ്‍കുടങ്ങളിലാക്കി മൃതദേഹത്തോടൊപ്പം മണ്ണിനടിയിൽ ഇറക്കിവച്ചശേഷമാണ് ശിലാപാളികൾ അടുക്കി ഇത്തരം അറകൾ നിർമിച്ചിരുന്നത്. ഒന്നോ ഒൻപതോ പേർക്ക് എടുക്കാനാവാത്ത വിധം ബലവത്തായ ശിലാപാളികൾ എങ്ങനെ ഇത്തരത്തിൽ കല്ലോടു കല്ലു ചേർന്ന് ഭദ്രമാക്കിയെന്നോ ഇത്തരത്തിൽ കൽപാളികൾ എങ്ങനെ കീറിയെടുത്തുവെന്നോ ആർക്കും വിശദീകരിക്കാനാവുന്നില്ല.
1974 ലാണ് മറയൂർ മുനിയറകളെക്കുറിച്ചും പ്രാചീന ഗുഹാചിത്രങ്ങളെക്കുറിച്ചും ആദ്യമായി ശാസ്ത്രീയപഠനം നടന്നത്. ഇവ എ.ഡി. 200 നും ബി.സി 1000 നും ഇടയിൽ മറയൂർ മാമലകളിൽ നിലനിന്ന ദ്രാവിഡ ഗോത്ര സംസ്കാരത്തിന്റെ അവശേഷിപ്പുകളാണെന്നാണ് നിഗമനം. ഈ ശിലകൾക്കു പറയാൻ മഹത്തായ ചരിത്രമുണ്ടെന്ന തിരിച്ചറിവിൽ 1976 ൽ സംസ്ഥാന പുരാവസ്തുവകുപ്പ് മുനിയറകളെ സംരക്ഷിതസ്മാരകങ്ങളായി പ്രഖ്യാപിച്ചു.
പതിറ്റാണ്ടുകൾ മുന്‍പ് ഇവിടെ നൂറുകണക്കിനുണ്ടായിരുന്ന മുനിയറകൾ വിരലിലെണ്ണാവുന്ന നിലയിലേക്കു കുറയുകയാണ്. ബലവത്തായ കരിന്പാറപ്പാളികൾ വീടുവയ്ക്കാനും മതിലുകെട്ടാനുമൊക്കെ പലരും പൊളിച്ചടുക്കുകയും ചെയ്തു.
പുരാവ്സ്തു സംരക്ഷണനിയമപ്രകാരം സംരക്ഷിത സ്മാരകങ്ങൾ നശിപ്പിക്കുകയോ കേടുപാടു വരുത്തുകയോ വികൃതമാക്കുകയോ ചെയ്യുന്നത് ഒരു വർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. പ്രാചീന ശിലായുഗ സംസ്കാരം പുലർത്തിയിരുന്ന ഉന്നത ഗ്രോത്രസംസ്കൃതി മറയൂരിൽ നിലനിന്നിരുന്നു എന്നതിനുള്ള തെളിവടയാളങ്ങളാണ് കാലവിസ്മൃതിയിലേക്കു മണ്ണടിഞ്ഞുകൊണ്ടിരിക്കുന്നത്.
താഴ്വാരങ്ങൾക്ക് അഭിമുഖമായാണ് പഴുതറകളെല്ലാം. മരിച്ചുപോയ പിതാമഹൻമാർ താഴ്വരയിലെ ജനങ്ങളേയും കൃഷിയെയും പ്രകൃതിയെയും സംരക്ഷിച്ചുകൊള്ളുമെന്ന വിശ്വാസമായിരിക്കാം ഇത്തരം നിർമിതിക്കു പിന്നിലുള്ളത്. മറയൂർ, കാന്തല്ലൂർ മലനിരകൾ അഞ്ചുനാട് എന്നാണ് അറിയപ്പെടുന്നത്. മറയൂർ, കാരയൂർ, കീഴാന്തൂർ, കാന്തല്ലൂർ, കൊട്ടക്കുടി ഗ്രാമങ്ങൾ ചേർന്നതാണ് അഞ്ചുനാട്. കൊട്ടക്കുടി ഇപ്പോൾ തമിഴ്നാട്ടിലാണ്.
കോട്ടപോലെ ഒരു വശത്ത് കാന്തല്ലൂർ മലനിരകൾ. മറുവശത്ത് ആനമുടി ഉൾപ്പെടുന്ന ഇരവികുളം ദേശീയോദ്യാന കൊടുമുടികൾ. മറ്റൊരു മറവിൽ ചിന്നാർ വന്യജീവി സങ്കേത ഭാഗമായ പർവതക്കെട്ടുകൾ. നാലുവശവും കൊടുമുടികളാൽ ചുറ്റപ്പെട്ട് മറഞ്ഞുനിൽക്കുന്ന താഴ്വരയുടെ പേര് ’മറഞ്ഞിരിക്കുന്ന ഉൗര്’ അഥവാ മറയൂർ എന്നായി.
മറയൂർ ഗുഹാചിത്രങ്ങൾക്ക് അയ്യായിരം വർഷം മുതൽ ഏഴായിരം വർഷംവരെ പഴക്കമുണ്ടെന്നാണ് പ്രമുഖ പുരാവസ്തു വിദഗ്ധൻ ഡോ.പത്മനാഭൻ തന്പി പറയുന്നത്. കാലപ്രയാണത്തിൽ പ്രകൃതിമാറ്റങ്ങളെ അതിജീവിച്ച ചരിത്ര ഏടുകളാണ് മറയൂർ മുനിയറകളും ഗുഹാചിത്രങ്ങളുമെന്നാണ് ഇദ്ദേഹത്തിന്റെ നിഗമനം.
കോവിൽക്കടവിലെ പാന്പാറിന്റെ തീരങ്ങൾ, കോട്ടക്കുളം, മുരുകൻമല എന്നിവിടങ്ങളിൽ ആറായിരത്തിലധികം മുനിയറകൾ മുൻപുണ്ടായിരുന്നതായാണ് പഴമക്കാരുടെ ഓർമ. പഴുതറകൾ നാലുവശത്തും കൽപ്പാളികൾ വെച്ച് മറച്ചിരിക്കുന്നു.
പരന്ന ഒരു കുടക്കല്ലിനെ രണ്ടോ അതിലധികമോ ലംബമായ കൽപാളികൾ താങ്ങിനിർത്തിയ നിലയിലാണ് ഇവ നിർമിച്ചിരിക്കുന്നത്. നാല് വശങ്ങളിലും പരന്ന പാറകൾ കൊണ്ടുള്ള തൂണുകളും മുകളിൽ മൂടിക്കല്ല് എന്ന പേരിൽ മറ്റൊരു പാറയും.
ഒൻപതിനായിരം വർഷം വരെ പഴക്കമുള്ള ഗുഹാചിത്രങ്ങളും, ശിലാ ലിഖിതങ്ങളും മറയൂർ അഞ്ചുനാട് മലനിരകളിലുണ്ട്. പൗരാണിക കച്ചവട മാർഗമായിരുന്ന പഴനി മലനിരകളിൽ തുടങ്ങി മറയൂർ മലനിരകളിലൂടെ മാങ്കുളം വഴി കൊടുങ്ങല്ലൂർ മുസിരിസിൽ അവസാനിക്കുന്ന വ്യാപാര ഇടനാഴികളിലെ ല്ലാം അക്കാലത്ത് മനുഷ്യവാസമുണ്ടായിരുന്നു എന്നതിന്റെ ശേഷിപ്പുകളായിരിക്കാം ഇവയെന്നു ചരിത്രം അടയാളപ്പെടുത്തും.
റേഡിയോ കോളറും മൃഗനിരീക്ഷണവും
വനത്തിൽ സ്വതന്ത്രമായി വിഹരിക്കുന്ന മൃഗങ്ങളെ ദൂരെയിരുന്നു നിരീക്ഷിക്കാനുള്ള സംവിധാനമാണ് ജിപിഎസ് ആനിമൽ ട്രാക്കിംഗ്.
അക്ഷരഖനി ഉത്തർപാര പബ്ലിക് ലൈബ്രറി
പശ്ചിമ ബംഗാളിലെ ഉത്തർപാരയിൽ ഹൂഗ്ലിയുടെ തീരത്ത് ഒരേക്കർ വിസ്തൃതിയിൽ ഒരു വിജ്ഞാനഖനിയുണ്ട്. ബംഗാളിന്റെ മാത്രമല്ല ഇന
പാട്ടുവഴിയിലെ കൊച്ചച്ചൻ
പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ കൈയടി നേടിയതാണു ബിബിൻ ജോർജിനെ ശ്രദ്ധേയനാക്കിയത്. അന്നു കൈയടി
തലമുറകളുടെ ചരിത്രം പറയുന്ന രാജ്ഭവൻ
ബ്രിട്ടീഷ് ഭരണത്തിൽനിന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ വളർന്നതിന്റെ ഓരോ ഘട്ടത്തെയും അനുസ്മ
ഈസ്റ്റർ മുട്ടകൾ
പലയിടങ്ങളിലുമുണ്ട് ഈസ്റ്റർ മുട്ട മ്യൂസിയങ്ങൾ. ഇതിൽ പോളണ്ടിലെ സീഷാനോവിസിലാണ് അലങ്കാരപ്പണികളിൽ വർണാഭമാക്കിയ ഈ
കേസറിയ ഫിലിപ്പി
വലിയൊരു പട്ടണവും മെത്രാസനവുമായിരുന്ന ഈ പ്രദേശം ആറാം നൂറ്റാണ്ടുവരെ ക്രൈസ്തവ തീർഥാടനകേന്ദ്രമായിരുന്നു. ഇപ്പോൾ പ
മനസുകളിൽ വരവായി പൂക്കാലം
നൂറിനടുത്തു പ്രായമുള്ള രണ്ടുപേരെ കേന്ദ്രകഥാപാത്രങ്ങളാക്കി അവരെയും അവരുടെ കുടുംബത്തെയുംപറ്റി ഒരു കൊമേഴ്സ്യല്‍ സി
ബ്രഹ്മപുരമല്ല ഇൻഡോർ
ഇൻഡോറിൽ നാനൂറ് ടൗണ്‍ ബസുകളും ആയിരത്തിലേറെ ഓട്ടോ റിക്ഷകളുമാണ് നഗരമാലിന്യത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന ബയോ സിഎൻ
മനസിന് കണ്ണായിരം!
കാഴ്ചയില്ലാത്തത് താങ്കളുടെ സിനിമാ സംഗീതരംഗത്തെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് രവീന്ദ്ര ജയിൻ എ
മരത്തിന്റെ പേരിലൊരു രാജ്യം ബ്രസീൽ
ഓക്ക്, ചന്ദനം, ദേവദാരു, ഒലിവ്, ആൽ തുടങ്ങി പെരുമയും പാരന്പര്യവുമുള്ള മരങ്ങളുടെ ഗണത്തിലാണ് ബ്രസീൽ മരത്തിന്റെയും സ
കൊളോണിയൽ വാസ്തുവിസ്മയം വിക്ടോറിയ മെമ്മോറിയൽ
വിക്ടോറിയ മെമ്മോറിയലിൽ ശിൽപ ഗാലറി, രാജകീയ ഗാലറി, സെൻട്രൽ ഹാൾ, പോർട്രെയ്റ്റ് ഗാലറി മുതലായ 25 ഗാലറികൾ ഉണ്ട്. നാണയ
മലയാളികളുടെ സ്വന്തം റസിയ
വിവാഹശേഷം സിനിമയിൽ അഭിനയിക്കുന്നില്ലെന്ന് തീരുമാനമൊന്നും എടുത്തിരുന്നില്ല. ആദ്യസിനിമ മുതൽ ഇടവേളകൾ ഉണ്ടായിരുന
ഇതാ, ആ കുഞ്ഞു ഗാനമേളക്കാർ!
അഞ്ചാം ക്ലാസുകാരൻ ചേട്ടൻ, എൽകെജിക്കാരി അനിയത്തി- രണ്ടുപേരും ചേർന്ന് ഒരൊറ്റ പാട്ടുകൊണ്ട് സൃഷ്ടിച്ചത് പതിനായിരക്ക
കൊട്ടിക്കയറി അമരത്ത്
ചെണ്ടകൊട്ട് ജീവിതമാർഗമായി കരുതാൻ കഴിയാത്ത കാലത്താണ് ഈ കല സപര്യയായി ഞാൻ സ്വീകരിച്ചത്. അന്പലങ്ങളിലെ വരുമാനക
ലെന എഴുത്തിന്റെ വഴിയെ
‘25 വർഷത്തെ കരിയറിൽ ആദ്യമായി ഒരു സിനിമയുടെ തിരക്കഥാകൃത്ത് കൂടി ആവുകയാണ്. ഞാൻ തിരക്കഥയെഴുതിയ ഓളം എന്ന സിനിമയു
പറുദീസയിൽ വിരിഞ്ഞ പാട്ടുപുഷ്പങ്ങൾ!
ഒരു പാട്ടുവർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം. കാലങ്ങൾ കഴിയുംതോറും പാട്ടുരീതികളിലും, ആസ്വാദകരുടെ ഇഷ്ടങ്ങളില
ജലജയുടെ മകൾ ദേവി മുൻനിരയിലേക്ക്
എനിക്കു കിട്ടിയ രണ്ടാമത്തെ സിനിമയും വലിയ ഭാഗ്യമായിരുന്നു. ആ സിനിമ സംവിധാനം ചെയ്തത് ദേശീയ പുരസ്കാരം നേടിയ രാജീവ്
കുട്ടനാടിന്റെ പുഞ്ചപ്പെരുമ
കല്യാണം ആലോചിക്കുന്പോൾ എന്താണ് പയ്യന് പണി എന്ന് പെണ്‍വീട്ടുകാർ ചോദിക്കുന്പോൾ കുട്ടനാട്ടുകാരനായ ദല്ലാൾ പറ
മൂന്നാറിലെ താരം പടയപ്പ
ഒറ്റയാൻ പടയപ്പയുടെ ചെയ്തികൾ മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് രസം പകരുന്നുണ്ടെങ്കിലും ഈ കാട്ടാനയുടെ ഓരോ നാട്ടി
ആ ഫോണ്‍കോളില്‍ നിന്ന് കല്യാണ കഥയുടെ ആവാഹനം...!
ഒരു മുറൈ വന്ത് പാര്‍ത്തായയ്ക്കു ശേഷം സാജന് കെ.മാത്യു സംവിധാനം ചെയ്ത വിവാഹ ആവാഹനം തിയറ്ററുകളിലേക്ക്. നിരഞ്ജിന്റെ
റേഡിയോ കോളറും മൃഗനിരീക്ഷണവും
വനത്തിൽ സ്വതന്ത്രമായി വിഹരിക്കുന്ന മൃഗങ്ങളെ ദൂരെയിരുന്നു നിരീക്ഷിക്കാനുള്ള സംവിധാനമാണ് ജിപിഎസ് ആനിമൽ ട്രാക്കിംഗ്.
അക്ഷരഖനി ഉത്തർപാര പബ്ലിക് ലൈബ്രറി
പശ്ചിമ ബംഗാളിലെ ഉത്തർപാരയിൽ ഹൂഗ്ലിയുടെ തീരത്ത് ഒരേക്കർ വിസ്തൃതിയിൽ ഒരു വിജ്ഞാനഖനിയുണ്ട്. ബംഗാളിന്റെ മാത്രമല്ല ഇന
പാട്ടുവഴിയിലെ കൊച്ചച്ചൻ
പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ കൈയടി നേടിയതാണു ബിബിൻ ജോർജിനെ ശ്രദ്ധേയനാക്കിയത്. അന്നു കൈയടി
തലമുറകളുടെ ചരിത്രം പറയുന്ന രാജ്ഭവൻ
ബ്രിട്ടീഷ് ഭരണത്തിൽനിന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ വളർന്നതിന്റെ ഓരോ ഘട്ടത്തെയും അനുസ്മ
ഈസ്റ്റർ മുട്ടകൾ
പലയിടങ്ങളിലുമുണ്ട് ഈസ്റ്റർ മുട്ട മ്യൂസിയങ്ങൾ. ഇതിൽ പോളണ്ടിലെ സീഷാനോവിസിലാണ് അലങ്കാരപ്പണികളിൽ വർണാഭമാക്കിയ ഈ
കേസറിയ ഫിലിപ്പി
വലിയൊരു പട്ടണവും മെത്രാസനവുമായിരുന്ന ഈ പ്രദേശം ആറാം നൂറ്റാണ്ടുവരെ ക്രൈസ്തവ തീർഥാടനകേന്ദ്രമായിരുന്നു. ഇപ്പോൾ പ
മനസുകളിൽ വരവായി പൂക്കാലം
നൂറിനടുത്തു പ്രായമുള്ള രണ്ടുപേരെ കേന്ദ്രകഥാപാത്രങ്ങളാക്കി അവരെയും അവരുടെ കുടുംബത്തെയുംപറ്റി ഒരു കൊമേഴ്സ്യല്‍ സി
ബ്രഹ്മപുരമല്ല ഇൻഡോർ
ഇൻഡോറിൽ നാനൂറ് ടൗണ്‍ ബസുകളും ആയിരത്തിലേറെ ഓട്ടോ റിക്ഷകളുമാണ് നഗരമാലിന്യത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന ബയോ സിഎൻ
മനസിന് കണ്ണായിരം!
കാഴ്ചയില്ലാത്തത് താങ്കളുടെ സിനിമാ സംഗീതരംഗത്തെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് രവീന്ദ്ര ജയിൻ എ
മരത്തിന്റെ പേരിലൊരു രാജ്യം ബ്രസീൽ
ഓക്ക്, ചന്ദനം, ദേവദാരു, ഒലിവ്, ആൽ തുടങ്ങി പെരുമയും പാരന്പര്യവുമുള്ള മരങ്ങളുടെ ഗണത്തിലാണ് ബ്രസീൽ മരത്തിന്റെയും സ
കൊളോണിയൽ വാസ്തുവിസ്മയം വിക്ടോറിയ മെമ്മോറിയൽ
വിക്ടോറിയ മെമ്മോറിയലിൽ ശിൽപ ഗാലറി, രാജകീയ ഗാലറി, സെൻട്രൽ ഹാൾ, പോർട്രെയ്റ്റ് ഗാലറി മുതലായ 25 ഗാലറികൾ ഉണ്ട്. നാണയ
മലയാളികളുടെ സ്വന്തം റസിയ
വിവാഹശേഷം സിനിമയിൽ അഭിനയിക്കുന്നില്ലെന്ന് തീരുമാനമൊന്നും എടുത്തിരുന്നില്ല. ആദ്യസിനിമ മുതൽ ഇടവേളകൾ ഉണ്ടായിരുന
ഇതാ, ആ കുഞ്ഞു ഗാനമേളക്കാർ!
അഞ്ചാം ക്ലാസുകാരൻ ചേട്ടൻ, എൽകെജിക്കാരി അനിയത്തി- രണ്ടുപേരും ചേർന്ന് ഒരൊറ്റ പാട്ടുകൊണ്ട് സൃഷ്ടിച്ചത് പതിനായിരക്ക
കൊട്ടിക്കയറി അമരത്ത്
ചെണ്ടകൊട്ട് ജീവിതമാർഗമായി കരുതാൻ കഴിയാത്ത കാലത്താണ് ഈ കല സപര്യയായി ഞാൻ സ്വീകരിച്ചത്. അന്പലങ്ങളിലെ വരുമാനക
ലെന എഴുത്തിന്റെ വഴിയെ
‘25 വർഷത്തെ കരിയറിൽ ആദ്യമായി ഒരു സിനിമയുടെ തിരക്കഥാകൃത്ത് കൂടി ആവുകയാണ്. ഞാൻ തിരക്കഥയെഴുതിയ ഓളം എന്ന സിനിമയു
പറുദീസയിൽ വിരിഞ്ഞ പാട്ടുപുഷ്പങ്ങൾ!
ഒരു പാട്ടുവർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം. കാലങ്ങൾ കഴിയുംതോറും പാട്ടുരീതികളിലും, ആസ്വാദകരുടെ ഇഷ്ടങ്ങളില
ജലജയുടെ മകൾ ദേവി മുൻനിരയിലേക്ക്
എനിക്കു കിട്ടിയ രണ്ടാമത്തെ സിനിമയും വലിയ ഭാഗ്യമായിരുന്നു. ആ സിനിമ സംവിധാനം ചെയ്തത് ദേശീയ പുരസ്കാരം നേടിയ രാജീവ്
കുട്ടനാടിന്റെ പുഞ്ചപ്പെരുമ
കല്യാണം ആലോചിക്കുന്പോൾ എന്താണ് പയ്യന് പണി എന്ന് പെണ്‍വീട്ടുകാർ ചോദിക്കുന്പോൾ കുട്ടനാട്ടുകാരനായ ദല്ലാൾ പറ
മൂന്നാറിലെ താരം പടയപ്പ
ഒറ്റയാൻ പടയപ്പയുടെ ചെയ്തികൾ മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് രസം പകരുന്നുണ്ടെങ്കിലും ഈ കാട്ടാനയുടെ ഓരോ നാട്ടി
ആ ഫോണ്‍കോളില്‍ നിന്ന് കല്യാണ കഥയുടെ ആവാഹനം...!
ഒരു മുറൈ വന്ത് പാര്‍ത്തായയ്ക്കു ശേഷം സാജന് കെ.മാത്യു സംവിധാനം ചെയ്ത വിവാഹ ആവാഹനം തിയറ്ററുകളിലേക്ക്. നിരഞ്ജിന്റെ
മഹാനന്ദിയയുടെ പ്രണയ പ്രയാണം
നീണ്ട മുടിയിഴകളും നീലക്കണ്ണുകളുമായി വന്ന അവൾ അയാളുടെ അരികിലെത്തുന്ന മറ്റെല്ലാവരെയുമെന്നപോലെ തന്റെ ഒരു ചിത്രം
ചീറ്റപ്പുലികൾക്കൊപ്പം പ്രദ്ന്യ ഗിരാദ്കർ
“ഇന്ത്യയിലെ കാലാവസ്ഥാ വ്യതിയാനങ്ങളെ ഇവ അതിജീവിക്കുമോ എന്ന കാര്യത്തിൽ സംശയങ്ങൾ പൂർണമായും ദുരീകരിക്കാൻ കഴിഞ്ഞി
അതിജീവനത്തിന്റെ ടിബറ്റൻ വിജയഗാഥ
ചൈനയും ടിബറ്റുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ കുടിയൊഴിപ്പിക്കില്ലെന്നാണ് കേന്ദ്രസർക്കാർ മജ്നു കാ തിലയില
കർഷകോത്തമ ശിവാനന്ദ ഒരു വിജയഗാഥ
മണ്ണിനെ അറിഞ്ഞും അനുഭവിച്ചും കൃഷിയെ ഉപാസിക്കുന്ന ശിവാനന്ദയ്ക്കു പഠനം പത്താം ക്ലാസ് വരേയുള്ളു. ഇദ്ദേഹം കാലങ്ങളായി
എഴുത്തച്ഛനും തുഞ്ചൻ പറന്പും
"തമിഴിന്റെ സാമന്തഭാഷയെന്ന അധഃസ്ഥിതിയിൽനിന്ന് മലയാളത്തെ ദേവൻമാരുടേയും ഋഷികളുടേയും പുണ്യഭാഷയായ സംസ്കൃതത്തിനു
കാന്തല്ലൂരിൽ ആപ്പിൾ വസന്തം
വർഷത്തിൽ ഒരു തവണ മാത്രം വിളവ് തരുന്ന ആപ്പിൾ തോട്ടങ്ങൾ കാണാൻ കാന്തല്ലൂർ മലനിരകൾ തേടി ഒട്ടേറെ സഞ്ചാരികൾ എത്തുന്ന
ലാൽ ജോസ് കൂട് തുറക്കുകയാണ് ...സോളമന്റെ തേനീച്ചകൾ പറന്നുയരട്ടെ
സുജയും ശരത്തും തമ്മിലുളള പ്രണയത്തെ സോളമന്റെ കുറ്റാന്വേഷണം സങ്കീർണമാക്കുന്നതോടെ രണ്ട് പെണ്‍കുട്ടികളുടെ തൊഴിൽ
നീലവെളിച്ചം; ഭാർഗവിയായി റിമാകല്ലിങ്കൽ
ബഷീറിന്റെ കഥയെ ആസ്പദമാക്കിയുള്ള സിനിമയുടെ പശ്ചാത്തലം 1960കളാണ്. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിൽ റിമ കല്ലി
ആഹാ, ഇതല്ലേ പാട്ട്!
ഇടയ്ക്കിടെ മികച്ച ഗായകരെ കണ്ടെടുക്കാറുണ്ട് സോഷ്യൽ മീഡിയ. ആഴ്ചകൾക്കുമുന്പാണ് തൃശൂർ കൊടകരയിലെ സ്കൂൾ വിദ്യാർഥി മി
ഡ്രൈവിംഗിലെ തിരുത്തലുകൾ
ഓരോ അപകടത്തിനു പിന്നിലും നിരവധി കാരണങ്ങൾ ഉണ്ടാകാമെന്ന് പെരുന്പാവൂർ സ്വദേശിയായ പ്രഭാകരൻ പറയുന്നു. “പലപ്പോഴും
Latest News
ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിനി മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
പുനഃസംഘടനയിൽ പരാതിയുണ്ടെന്ന് ചെന്നിത്തല
മൂന്നാറിൽ വീണ്ടും പടയപ്പ; കടയുടെ വാതിൽ തകർത്തു
യുദ്ധക്കളം..! സബലെങ്കയ്ക്കു കൈകൊടുക്കാതെ യുക്രെയ്ൻ താരം
സുരേഷ് ഗോപിയുടെ വാഹനം കടത്തിവിടാതെ അഭ്യാസപ്രകടനം നടത്തിയ ഡ്രൈവർ അറസ്റ്റിൽ
Latest News
ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിനി മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
പുനഃസംഘടനയിൽ പരാതിയുണ്ടെന്ന് ചെന്നിത്തല
മൂന്നാറിൽ വീണ്ടും പടയപ്പ; കടയുടെ വാതിൽ തകർത്തു
യുദ്ധക്കളം..! സബലെങ്കയ്ക്കു കൈകൊടുക്കാതെ യുക്രെയ്ൻ താരം
സുരേഷ് ഗോപിയുടെ വാഹനം കടത്തിവിടാതെ അഭ്യാസപ്രകടനം നടത്തിയ ഡ്രൈവർ അറസ്റ്റിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top