Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ചുവപ്പണിഞ്ഞ് ചെങ്കോട്ട
ചുവപ്പണിഞ്ഞ് ചെങ്കോട്ട
ഒന്നിലേറെ വൈദേശിക ആക്രണങ്ങൾക്ക് വിധേയമായിട്ടുണ്ട് ചെങ്കോട്ട. 1739ൽ പേർഷ്യൻ ഭരണാധികാരി നദീർ ഷാ ചെങ്കോട്ട ആക്രമിക്കുകയും കോഹീനൂർ രത്നം പതിച്ച മയൂര കിരീടം കവർന്നെടുക്കുകയും ചെയ്തു. പിന്നീട് അഫ്ഗാൻ റോഹില്ലകളും മറാത്തകളും ഒടുവിലായി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കന്പനിയും കോട്ടയെ ആക്രമിച്ചു.
ഓർമകൾ ഒരായിരം സംവത്സരങ്ങളെ പിന്നിലാക്കി കുതിച്ചു പാഞ്ഞാലും മാഞ്ഞു പോകാത്ത വിധം സ്മാരകങ്ങൾ പടുത്തുയർത്തിയതിൽ ഷാജഹാൻ ചക്രവർത്തിയോളം ഖ്യാതി ചരിത്രം മറ്റാർക്കും ചാർത്തിക്കൊടുത്തിട്ടില്ല. ഇന്ത്യൻ വാസ്തു വിദ്യാ വിസ്മയത്തെ ലോകമഹാത്ഭുതങ്ങളുടെ തളികയിലേക്ക് എടുത്തു വെച്ച താജ്മഹലിന്റെ പേരിനപ്പുറം ഷാജഹാനെ ഓർമിക്കുവാൻ സ്മാരകങ്ങൾ ഒരുപാടുണ്ട് ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും.
സ്വതന്ത്ര ഇന്ത്യയുടെ അഭിമാന സ്തംഭങ്ങളിൽ എന്നും ചുവപ്പണിഞ്ഞു നിൽക്കുന്ന ചെങ്കോട്ടയും ഷാജഹാൻ എന്ന മുഗൾ ചക്രവർത്തി 1649ൽ പണി കഴിപ്പിച്ചതാണ്. ഷാജഹാൻ കില ഇ മുല്ല എന്ന് പേരിട്ട കോട്ടയെ ചരിത്രം ചെങ്കോട്ടയാക്കി മാറ്റി ആധുനീക ഇന്ത്യയ്ക്കു കൈമാറുകയായിരുന്നു. മുഗൾ രാജവംശം പതിനേഴാം നൂറ്റാണ്ടിൽ വസിച്ചിരുന്നതും ഈ കോട്ടയ്ക്കുള്ളിൽ തന്നെയായിരുന്നു.
1857ൽ അന്നത്തെ മുഗൾ ചക്രവർത്തി ബഹദൂർഷാ സഫറിൽ നിന്ന് ബ്രിട്ടീഷുകാർ പിടിച്ചെടുത്തു കൈവശപ്പെടുത്തും വരെ ചെങ്കോട്ട മുഗൾ ഭരണത്തിന്റെ സിരാകേന്ദ്രമായി നിലകൊണ്ടു. ഷാജഹാന്റെ ശിൽപികളിൽ പ്രധാനിയും താജ്മഹൽ എന്ന വിസ്മയ പ്രണയ കുടീരത്തിന്റെ നിർമാതാവുമായ ഉസ്താദ് അഹമ്മദ് ലാഹോറി തന്നെയാണ് ചെങ്കോട്ടയുടെയും ശിൽപി.
ഒന്നിലേറെ വൈദേശിക ആക്രണങ്ങൾക്ക് വിധേയമായിട്ടുണ്ട് ചെങ്കോട്ട. 1739ൽ പേർഷ്യൻ ഭരണാധികാരി നദീർ ഷാ ചെങ്കോട്ട ആക്രമിക്കുകയും കോഹീനൂർ രത്നം പതിച്ച മയൂര കിരീടം കവർന്നെടുക്കുകയും ചെയ്തു. പിന്നീട് അഫ്ഗാൻ റോഹില്ലകളും മറാത്തകളും ഒടുവിലായി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കന്പനിയും കോട്ടയെ ആക്രമിച്ചു.
ബ്രീട്ടീഷ് ആധിപത്യത്തിന്റെ അന്ത്യം കുറിച്ച അർധരാത്രിയിൽ ഇന്ത്യൻ ദേശീയ താകയെ നെഞ്ചിലേറ്റി ഉയർത്താൻ ചരിത്രം നിയോഗിച്ചതും ചെങ്കോട്ടയെ ആയിരുന്നു എന്നത് മറ്റൊരു യാദൃച്ഛികത. പിന്നീടുള്ള എല്ലാ സ്വാതന്ത്ര്യ ദിനങ്ങളിലും ഇന്ത്യൻ പതാക ത്രിവർണ ഭാവത്തിൽ അഭിമാനത്തോടെ ചെങ്കോട്ടയിലെ കൊടിമരത്തിൽ പാറി.
പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണ് ചെങ്കോട്ടയിൽ ഏറ്റവും കൂടുതൽ തവണ പതാക ഉയർത്തിയിട്ടുള്ളത്. പതിനേഴ് തവണയാണ് ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി നെഹ്റു രാജ്യത്തിനൊപ്പം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. പിന്നാലെ ഇന്ദിരഗാന്ധി പതിനാറ് തവണ ചെങ്കോട്ടയിൽ പതാക ഉയർത്തി. ഡോ. മൻമോഹൻ സിംഗ് പത്തു തവണയും നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ടു തവണയും ഇവിടെ സ്വാതന്ത്ര്യ ദിനത്തിൽ ത്രിവർണ പതാക ഉയർത്തി.
ലാഹോറി ഗേറ്റ് എന്ന വിശാല കവാടം കടന്നുവേണം ചെങ്കോട്ടയിലേക്ക് കടക്കാൻ. നിർമാണ കാലത്ത് ലാഹോറിലേക്ക് മുഖം തിരിച്ചു നിൽക്കുന്നതിനാലാണ് കവാടത്തിന് ഈ പേര് ലഭിച്ചത്. ലാഹോറി ഗേറ്റിന് മുന്നിലെ തട്ടിൽ നിന്നാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തുന്നത്. കോട്ടയുടെ തെക്ക് വശത്തുള്ള ഡൽഹി ഗേറ്റിലൂടെയും അകത്തേക്കു കടക്കാം.
ലാഹോറി ഗേറ്റ് കടന്നു ചെല്ലുന്പോൾ ഛത്ത ചൗക്കിലൂടെയാണ് കടന്നു പോകേണ്ടത്. മുഗൾ കാലഘട്ടത്തിൽ രാജകുടുംബങ്ങൾക്കുള്ള ആഡംബര വസ്തുവകകൾ വിറ്റിരുന്ന വാണിജ്യ കേന്ദ്രമായിരുന്നു ഇത്. ഛത്ത ചൗക്ക് കഴിഞ്ഞാൽ വാദ്യഘോഷങ്ങൾ നടന്നിരുന്ന നോബത്് ഖാന ആണ്. അതും കടന്നാൽ മുഗൾ ചക്രവർത്തിമാർ ജനങ്ങളെ അഭിസംബോധന ചെയ്തിരുന്ന ദിവാൻ ഇ ആം ആണ്.
ദിവാൻ ഇ ആം കടന്ന് കിഴക്ക് ഭാഗത്തേക്ക് കടന്നാൽ യമുന നദിക്കു സമാന്തരമായി രാജകീയ മന്ദിരങ്ങളുടെ നിരകളാണ്. കിഴക്കേ അറ്റത്ത് കോട്ടയ്ക്കുള്ളിലെ ജലസേചന സൗകര്യങ്ങൾക്കായി സജ്ജീകരിച്ച ഷാ ബുർജ് കാണാം.
ചെങ്കോട്ടയ്ക്കുള്ളിലെ വെളുത്ത വിസ്മയമാണ് ഹീര മഹൽ. അതും കടന്നുചെന്നാൽ രാജകീയ കാലത്തെ ആഡംബര കുളിമുറികളാണുള്ളത്. കോട്ടയുടെ കിഴക്കേ അറ്റത്താണ് മോത്തി മസ്ജിദ്. അതിനടുത്തായി ചക്രവർത്തി ഉന്നത ഭരണപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്ന ദിവാൻ ഇ ഖാസ് കാണാം.
ഖാസ് മഹൽ, രംഗ് മഹൽ എന്നീ കൊട്ടാരങ്ങൾക്കൊപ്പം ഷാജഹാന്റെ പ്രിയതമയുടെ സ്മരണയിൽ മുംതാസ് മഹലും കോട്ടയ്ക്കുള്ളിലുണ്ട്. ചെങ്കോട്ടയ്ക്കുള്ളിലെ മറ്റൊരു വിസ്മയം ഹയാത് ബക്ഷ് പൂന്തോട്ടമാണ്. പൂന്തോട്ടത്തിന്റെ രണ്ടറ്റങ്ങളിലായി പരസ്പരം നോക്കി നിൽക്കുന്ന രണ്ട് മണ്ഡപങ്ങളുണ്ട്. പൂന്തോട്ടത്തിന്റെ ഒത്ത നടുവിലായി ഒരു ജലസംഭരണിയും സഫർ മഹൽ എന്ന പേരിലുള്ള ഒരു ചുവന്ന കെട്ടിടവുമുണ്ട്.
മുഗൾ നിർമിതിയോട് കൂട്ടിച്ചേർത്തത് എന്ന മട്ടിൽ ചെങ്കോട്ടയ്ക്കുള്ളിൽ ബ്രിട്ടീഷ് ആധിപത്യകാലത്ത് നിർമിച്ച ബാരക്കുകളുമുണ്ട്. കോട്ട പിടിച്ചെടുത്തതിന് ശേഷം ബ്രിട്ടീഷുകാർ ഒട്ടേറെ നാശങ്ങളും ഇവിടെ ചെയ്തിട്ടുണ്ട്.
2018ൽ അഡോപ്റ്റ് എ ഹെറിറ്റേജ് എന്ന പദ്ധതിയുടെ ഭാഗമായി ചെങ്കോട്ടയുടെ നടത്തിപ്പ് കേന്ദ്ര സർക്കാർ ഡാൽമിയ ഗ്രൂപ്പിന് കൈമാറിയിരുന്നു. കോവിഡ് കാലത്ത് സന്ദർശകർ കുറഞ്ഞെങ്കിലും പലതവണ കണ്ട വിസ്മയത്തെ വീണ്ടും വീണ്ടും കാണാൻ ഒട്ടേറെപ്പേർ ചെങ്കോട്ടയുടെ ശീതള ഛായയിലേക്ക് ഒഴുകിയെത്തുന്നുണ്ട്.
യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള ചെങ്കോട്ട എന്നും ഇന്ത്യയുടെ അഭിമാന സ്തംഭങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഒരു വാസ്തു വിസ്മയം തന്നെയാണ്. രാവിലെ ഏഴ് മുതൽ വൈകുന്നേരം അഞ്ചര വരെയാണ് സന്ദർശന സമയം. സെപ്റ്റംബർ- നവംബർ മാസങ്ങളിലെ മിതശീതോഷ്ണ കാലാവസ്ഥയാണ് ചെങ്കോട്ട സന്ദർശിക്കാൻ ഏറ്റവും പറ്റിയ സമയം.
സെബി മാത്യു
പന്ത്രണ്ടിന്റെ സമയം
മലയാളിയുടെ ജീവിതപരിസരങ്ങളുമായി ഇഴചേർന്നു കിടക്കുന്ന സിനിമയാണു പന്ത്രണ്ട്. കേവലം ഒരു കഥയുടെ സിനിമാവിഷ്കാരമല
ചങ്കായിരുന്നു ഞങ്ങടെ ലൈൻ ബോട്ടുകൾ
തലമുറകൾ ലൈൻ ബോട്ടുകളെ അത്രയേറെ സ്നേഹിച്ചു, കായൽ യാത്രകളെ ആസ്വദിച്ചു. യാത്രക്കാരുടെ മാത്രമല്ല കായൽഗ്രാമങ്ങളു
തകിലിന്റെ ലോകസഞ്ചാരം
ചതുർബാഹുവായ സുബ്രഹ്മണ്യസ്വാമിയാണ് ആലപ്പുഴ ഹരിപ്പാട് ക്ഷേത്രത്തിലെ പ്രതിഷ്ഠ. കേരള പഴനി, തെക്കൻ പഴനി എന്നീ പേരുകളില
സസ്നേഹം, സസന്തോഷം കിലി!
ഇരുപത്തെട്ടു കൊല്ലംമുന്പ് മേ ഖിലാഡി തൂ അനാഡി എന്ന സിനിമയിലെ ഗാനരംഗത്തിൽ അഭിനയിക്കുന്പോൾ നായകൻ അക്ഷയ്കുമാറിന്റെ മു
എന്നെ ഒന്ന് കേൾക്കൂ..പ്രജേഷ് സെൻ
എനിക്കും ജയസൂര്യക്കുമിടയിൽ നല്ലൊരു സൗഹൃദമുണ്ട്. എന്തും പറയാനുള്ള സ്വാതന്ത്ര്യം അവിടെയുണ്ട്. അത് കൃത്യമായി അദ്ദേഹത്തി
നസിയയുടെ നോ., പിറന്നത് ചരിത്രം!
ശരിയാണ്, മെയ്ഡ് ഇൻ ഇന്ത്യ എന്നു പാടിനടന്നാൽ പാക്കിസ്ഥാനിലെ സംഗീതപ്രേമികൾക്ക് ഇഷ്ടപ്പെടണമെന്നില്ല. അതുകൊണ്ടുതന്നെയ
പ്രവീണും താരം താടിയും താരം
പഠനശേഷം ഐടി മേഖലയിൽ ജോലിക്കു കയറിയപ്പോൾ താടി വളർത്താൻ സ്ഥാപനം അനുവദിച്ചില്ല. അതോടെ ഐടി കന്പനി വിട്ടു. ഇപ്പ
പ്രഫുല്ലസംഗീതം!
ബോളിവുഡും മോളിവുഡും പോലെ ഒഡീഷയിലെ സിനിമാലോകത്തിന്റെ വിശേഷനാമം ഓളിവുഡ് എന്നാണ്. 1975ൽ ഓളിവുഡിൽ മമത എന്നൊരു സി
കൊള്ളക്കാർ പറഞ്ഞു: ഭീംസെൻ ജോഷിയെപ്പോലെ പാടൂ...
""ദൈവമേ, ഞങ്ങൾക്കായി ഒരു കാര്യം ചെയ്യാനാകുമോ''.. ഒട്ടൊന്ന് ഇടറിയ തൊണ്ട ശരിയാക്കി പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ തുടരുന
തങ്കനൂലിഴകളിലെ കുത്താമ്പുള്ളി വിസ്മയം
ഭാരതപ്പുഴയും ഗായത്രിപ്പുഴയും സംഗമിക്കുന്ന കുത്താന്പുള്ളിയിലെ നെയ്ത്തും നിറംകൊടുക്കലും കാഴ്ചയുടെ വിസ്മയമാണ്. തൃ
മറയൂർ മുനിയറകൾ വിസ്മൃതിയിലേക്ക്
കോവിൽക്കടവിലെ പാന്പാറിന്റെ തീരങ്ങൾ, കോട്ടക്കുളം, മുരുകൻമല എന്നിവിടങ്ങളിൽ ആറായിരത്തിലധികം മുനിയറകൾ മുൻ
നൂറ്റിനാലാം വയസിലെ പരീക്ഷ
സാക്ഷരതാ മികവുത്സവത്തിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ മിടുക്കി ഇവിടെയുണ്ട്. നൂറ്റിനാലാം വയസിൽ ഡിസ്റ്റിംഗ്ഷനോടെയാ
"യാത്രക്കാരുടെ ശ്രദ്ധയ്ക്ക്' ശബ്ദം ഷിജിനയുടേതാണ്
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... കോയന്പത്തൂർ ജംഗ്ഷനിൽനിന്നും തിരുവനന്തപുരംവരെ പോകുന്ന അമൃത എക്സ്പ്രസ് അൽപ്പസമയത്തി
പുരസ്കാരം എന്റെ അമ്മയ്ക്കുള്ള അംഗീകാരം: റിയ സൈറ
“25 വർഷമായി അമ്മ സൈറ ഡബ്ബിംഗ് മേഖലയിലുണ്ട്. നാലു വയസുമുതൽ അമ്മയുടെ മടിയിലിരുന്ന് അമ്മ നൽകിയ പാഠങ്ങളിലൂടെയാണ്
ജ്വാല പോലെ, നിന്നെക്കുറിച്ചുള്ള ചിന്തകൾ...
"നാട്ടിലെങ്ങും പാട്ടായി' എന്നത് ഒരു സ്വകാര്യ എഫ്എം റേഡിയോ നിലയത്തിന്റെ മുദ്രാവാചകമാണ്. ഇപ്പോഴിതാ, നാട്ടിലെങ്ങും ഒര
ബുള്ളറ്റ് ഗേൾ
ഓയിലും ഗ്രീസും ചെളിയുമൊക്കെ പറ്റി കൈയുടെ ഭംഗി പോകുമോ എന്ന ആശങ്കയൊന്നും ദിയയ്ക്കില്ല. അപ്പയുടെ വർക്ക് ഷോപ്പിൽ ദിവ
കൂടൊരുക്കുന്ന കലാഭവൻ
വരുന്നവരുടെ അവതരണം മോശമായാലും അച്ചൻ കുറ്റം പറയാറില്ല. കുറച്ചു കൂടി നന്നാക്കാനുണ്ട്. താൻ കുറച്ചുകൂടി പരിശീലനം ന
ടാങ്കർ ലോറി വളയം പിടിച്ച് ഡെലീഷ
തിരക്കേറിയ ദേശീയപാത 66 ലൂടെ ടാങ്കർ ലോറി തെല്ലും ടെൻഷനില്ലാതെ ഓടിക്കുന്ന ഈ ഇരുപത്തിനാലുകാരിയെ അതിശയത്തോടെയാ
ഹൃദയങ്ങൾക്ക് കാവൽ
ഈ വർഷത്തെ ഡോക്ടേഴ്സ് ദിനാചരണത്തിൽ ഇക്കണോമിക് ടൈംസ് നടത്തിയ സർവേയിൽ രാജ്യത്തെ മികച്ച ഹൃദ്രോഗവിദഗ്ധരിലൊ
പൗരാണികതയുടെ ചരിത്രം പേറി പുരാതന ദില്ലി
ഡൽഹി സംസ്ഥാനത്തിന്റെയും മഹാനഗരത്തിന്റെയും ആത്മാവ് ഓൾഡ് ഡൽഹിയിൽ ആണെന്നാണ് ചരിത്രകാരൻമാരും എഴുത്തുകാരും ഉൾ
പന്ത്രണ്ടിന്റെ സമയം
മലയാളിയുടെ ജീവിതപരിസരങ്ങളുമായി ഇഴചേർന്നു കിടക്കുന്ന സിനിമയാണു പന്ത്രണ്ട്. കേവലം ഒരു കഥയുടെ സിനിമാവിഷ്കാരമല
ചങ്കായിരുന്നു ഞങ്ങടെ ലൈൻ ബോട്ടുകൾ
തലമുറകൾ ലൈൻ ബോട്ടുകളെ അത്രയേറെ സ്നേഹിച്ചു, കായൽ യാത്രകളെ ആസ്വദിച്ചു. യാത്രക്കാരുടെ മാത്രമല്ല കായൽഗ്രാമങ്ങളു
തകിലിന്റെ ലോകസഞ്ചാരം
ചതുർബാഹുവായ സുബ്രഹ്മണ്യസ്വാമിയാണ് ആലപ്പുഴ ഹരിപ്പാട് ക്ഷേത്രത്തിലെ പ്രതിഷ്ഠ. കേരള പഴനി, തെക്കൻ പഴനി എന്നീ പേരുകളില
സസ്നേഹം, സസന്തോഷം കിലി!
ഇരുപത്തെട്ടു കൊല്ലംമുന്പ് മേ ഖിലാഡി തൂ അനാഡി എന്ന സിനിമയിലെ ഗാനരംഗത്തിൽ അഭിനയിക്കുന്പോൾ നായകൻ അക്ഷയ്കുമാറിന്റെ മു
എന്നെ ഒന്ന് കേൾക്കൂ..പ്രജേഷ് സെൻ
എനിക്കും ജയസൂര്യക്കുമിടയിൽ നല്ലൊരു സൗഹൃദമുണ്ട്. എന്തും പറയാനുള്ള സ്വാതന്ത്ര്യം അവിടെയുണ്ട്. അത് കൃത്യമായി അദ്ദേഹത്തി
നസിയയുടെ നോ., പിറന്നത് ചരിത്രം!
ശരിയാണ്, മെയ്ഡ് ഇൻ ഇന്ത്യ എന്നു പാടിനടന്നാൽ പാക്കിസ്ഥാനിലെ സംഗീതപ്രേമികൾക്ക് ഇഷ്ടപ്പെടണമെന്നില്ല. അതുകൊണ്ടുതന്നെയ
പ്രവീണും താരം താടിയും താരം
പഠനശേഷം ഐടി മേഖലയിൽ ജോലിക്കു കയറിയപ്പോൾ താടി വളർത്താൻ സ്ഥാപനം അനുവദിച്ചില്ല. അതോടെ ഐടി കന്പനി വിട്ടു. ഇപ്പ
പ്രഫുല്ലസംഗീതം!
ബോളിവുഡും മോളിവുഡും പോലെ ഒഡീഷയിലെ സിനിമാലോകത്തിന്റെ വിശേഷനാമം ഓളിവുഡ് എന്നാണ്. 1975ൽ ഓളിവുഡിൽ മമത എന്നൊരു സി
കൊള്ളക്കാർ പറഞ്ഞു: ഭീംസെൻ ജോഷിയെപ്പോലെ പാടൂ...
""ദൈവമേ, ഞങ്ങൾക്കായി ഒരു കാര്യം ചെയ്യാനാകുമോ''.. ഒട്ടൊന്ന് ഇടറിയ തൊണ്ട ശരിയാക്കി പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ തുടരുന
തങ്കനൂലിഴകളിലെ കുത്താമ്പുള്ളി വിസ്മയം
ഭാരതപ്പുഴയും ഗായത്രിപ്പുഴയും സംഗമിക്കുന്ന കുത്താന്പുള്ളിയിലെ നെയ്ത്തും നിറംകൊടുക്കലും കാഴ്ചയുടെ വിസ്മയമാണ്. തൃ
മറയൂർ മുനിയറകൾ വിസ്മൃതിയിലേക്ക്
കോവിൽക്കടവിലെ പാന്പാറിന്റെ തീരങ്ങൾ, കോട്ടക്കുളം, മുരുകൻമല എന്നിവിടങ്ങളിൽ ആറായിരത്തിലധികം മുനിയറകൾ മുൻ
നൂറ്റിനാലാം വയസിലെ പരീക്ഷ
സാക്ഷരതാ മികവുത്സവത്തിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ മിടുക്കി ഇവിടെയുണ്ട്. നൂറ്റിനാലാം വയസിൽ ഡിസ്റ്റിംഗ്ഷനോടെയാ
"യാത്രക്കാരുടെ ശ്രദ്ധയ്ക്ക്' ശബ്ദം ഷിജിനയുടേതാണ്
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... കോയന്പത്തൂർ ജംഗ്ഷനിൽനിന്നും തിരുവനന്തപുരംവരെ പോകുന്ന അമൃത എക്സ്പ്രസ് അൽപ്പസമയത്തി
പുരസ്കാരം എന്റെ അമ്മയ്ക്കുള്ള അംഗീകാരം: റിയ സൈറ
“25 വർഷമായി അമ്മ സൈറ ഡബ്ബിംഗ് മേഖലയിലുണ്ട്. നാലു വയസുമുതൽ അമ്മയുടെ മടിയിലിരുന്ന് അമ്മ നൽകിയ പാഠങ്ങളിലൂടെയാണ്
ജ്വാല പോലെ, നിന്നെക്കുറിച്ചുള്ള ചിന്തകൾ...
"നാട്ടിലെങ്ങും പാട്ടായി' എന്നത് ഒരു സ്വകാര്യ എഫ്എം റേഡിയോ നിലയത്തിന്റെ മുദ്രാവാചകമാണ്. ഇപ്പോഴിതാ, നാട്ടിലെങ്ങും ഒര
ബുള്ളറ്റ് ഗേൾ
ഓയിലും ഗ്രീസും ചെളിയുമൊക്കെ പറ്റി കൈയുടെ ഭംഗി പോകുമോ എന്ന ആശങ്കയൊന്നും ദിയയ്ക്കില്ല. അപ്പയുടെ വർക്ക് ഷോപ്പിൽ ദിവ
കൂടൊരുക്കുന്ന കലാഭവൻ
വരുന്നവരുടെ അവതരണം മോശമായാലും അച്ചൻ കുറ്റം പറയാറില്ല. കുറച്ചു കൂടി നന്നാക്കാനുണ്ട്. താൻ കുറച്ചുകൂടി പരിശീലനം ന
ടാങ്കർ ലോറി വളയം പിടിച്ച് ഡെലീഷ
തിരക്കേറിയ ദേശീയപാത 66 ലൂടെ ടാങ്കർ ലോറി തെല്ലും ടെൻഷനില്ലാതെ ഓടിക്കുന്ന ഈ ഇരുപത്തിനാലുകാരിയെ അതിശയത്തോടെയാ
ഹൃദയങ്ങൾക്ക് കാവൽ
ഈ വർഷത്തെ ഡോക്ടേഴ്സ് ദിനാചരണത്തിൽ ഇക്കണോമിക് ടൈംസ് നടത്തിയ സർവേയിൽ രാജ്യത്തെ മികച്ച ഹൃദ്രോഗവിദഗ്ധരിലൊ
പൗരാണികതയുടെ ചരിത്രം പേറി പുരാതന ദില്ലി
ഡൽഹി സംസ്ഥാനത്തിന്റെയും മഹാനഗരത്തിന്റെയും ആത്മാവ് ഓൾഡ് ഡൽഹിയിൽ ആണെന്നാണ് ചരിത്രകാരൻമാരും എഴുത്തുകാരും ഉൾ
യോദ്ധയിലെ നേപ്പാളിൽ ബിബിൻ ജോർജ്
“യോദ്ധായിൽ ലാലേട്ടനും ജഗതിച്ചേട്ടനും അഭിനയിച്ച രംഗങ്ങളിലെ ലൊക്കേഷനുകൾ ഇന്നും അതുപോലെയുണ്ട് നേപ്പാളിൽ. സാങ്കേ
അമ്മയുടെ ഭാഗ്യം 15 മക്കള്‍ 76 കൊച്ചുമക്കള്‍
ഒരു മാമ്പഴം കിട്ടിയാല്‍ അതു 17 കഷ്ണമായി മുറിക്കും. എല്ലാവരും കൂടി ഭക്ഷിക്കുമ്പോള്‍ അനിര്‍വചനീയമായ ആനന്ദം മനസില്‍ ന
സ്മൃതി കുടീരങ്ങളുടെ തലസ്ഥാനം
ശവകുടീരങ്ങളുടെ നഗരം എന്നൊരു വിളിപ്പേരുണ്ട് ഡൽഹിക്ക്. നൂറ്റാണ്ടുകൾക്ക് മുന്‍പ് പടയോട്ടങ്ങൾ നയിച്ചുവന്നു ഭരണം പി
ജീവിതത്തിന്റെ ഗുണനിലവാരം
തുടർപരിചരണഘട്ടം കഴിയുന്പോൾ രോഗിയെ സ്വാഭാവിക ജീവിതത്തിലേക്കു മടക്കി അയയ്ക്കാനുള്ള സംവിധാനങ്ങളായി. പുറത്തു പോകാനു
സ്വാതന്ത്ര്യം മേലേ.. നീലാകാശം പോലെ...
സ്വാതന്ത്ര്യദിനം- രാജ്യത്തിനിത് മഹത്തായ ദിനമാണ്. ലോകത്തിനു മുന്നിൽ അഭിമാനപൂർവം തലയുയർത്തിപ്പിടിച്ചു നിൽക്കാനാ
ചൈനക്കാരുടെ നീല മണ്‍പാത്രങ്ങൾ
ഹാൻ രാജവംശത്തിന്റെ കാലത്തെ ശവകുടീരങ്ങൾ പരിശോധിച്ചപ്പോൾ അന്നത്തെ പതിവനുസരിച്ച് ശവശരീരത്തിനൊപ്പം അവരുടെ മണ
അതിശയങ്ങളുടെ കൈപിടിച്ച് നേഹ കക്കർ
ബോളിവുഡിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ഗായികയാണ് നേഹ കക്കർ. കഴിഞ്ഞദിവസം അവരെത്തേടി വലിയൊരു അംഗീകാരമെത്തി-
ടെക്സസിന്റെ ടെക്നോളജി ടൈഗര്‍; കൃഷ്ണകുമാറിന്റെ വിജയഗാഥ
സർക്കാരും സ്വകാര്യമേഖലയിലെ വൻതോക്കുകളുമായ മൈക്രോസോഫ്റ്റ്, ആമസോൺ, ഗൂഗിൾ എന്നിവർ അണിനിരന്ന ആ സേനയെ നയിക്കാൻ ടോ
കന്പളിപൂച്ചി ഡിജെ സ്നേക്കിനൊപ്പം!
യുട്യൂബിൽ ഏതാണ്ട് 27 കോടി തവണ പ്ലേ ചെയ്യപ്പെട്ടു, എൻജോയ് എൻചാമി എന്ന തമിഴ് പാട്ട്. തണ്ണിയിൽ ഓടുന്ന തവളയും തങ്കച്ച
മഴകൊണ്ടു മാത്രം
വീണ്ടും ഒരു വേനലവധി കഴിഞ്ഞ് കേരളത്തിൽ മഴക്കാലം ആരംഭിച്ചിരിക്കുന്നു. കേരളത്തിൽ പ്രധാനമായും രണ്ട് മഴക്കാലങ്ങൾ ആണ് ഉ
Latest News
ഫണ്ട് തിരിമറിയില്‍ നിന്ന് തലയൂരാന്‍ സിപിഎം; ധന്‍രാജിന്റെ കട ബാധ്യത തീർത്തു
മഹാരാഷ്ട്രയ്ക്ക് ഹിതകരമായ കാര്യങ്ങൾ സംഭവിക്കട്ടെ; ഷിൻഡെയെ അഭിനന്ദിച്ച് ഉദ്ധവ്
സാഹിത്യ അക്കാദമി മുറ്റത്തെ മുളംകൂട്ടം റോഡിലേക്ക് മറിഞ്ഞു
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഷിൻഡെ; ഫഡ്നാവിസ് ഉപമുഖ്യമന്ത്രി
മഹാരാഷ്ട്രയിൽ വന്പൻ ട്വിസ്റ്റ്; ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രി
Latest News
ഫണ്ട് തിരിമറിയില്‍ നിന്ന് തലയൂരാന്‍ സിപിഎം; ധന്‍രാജിന്റെ കട ബാധ്യത തീർത്തു
മഹാരാഷ്ട്രയ്ക്ക് ഹിതകരമായ കാര്യങ്ങൾ സംഭവിക്കട്ടെ; ഷിൻഡെയെ അഭിനന്ദിച്ച് ഉദ്ധവ്
സാഹിത്യ അക്കാദമി മുറ്റത്തെ മുളംകൂട്ടം റോഡിലേക്ക് മറിഞ്ഞു
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഷിൻഡെ; ഫഡ്നാവിസ് ഉപമുഖ്യമന്ത്രി
മഹാരാഷ്ട്രയിൽ വന്പൻ ട്വിസ്റ്റ്; ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top